سَابِقُوْٓا اِلٰى مَغْفِرَةٍ مِّنْ رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاۤءِ وَالْاَرْضِۙ اُعِدَّتْ لِلَّذِيْنَ اٰمَنُوْا بِاللّٰهِ وَرُسُلِهٖۗ ذٰلِكَ فَضْلُ اللّٰهِ يُؤْتِيْهِ مَنْ يَّشَاۤءُ ۚوَاللّٰهُ ذُو الْفَضْلِ الْعَظِيْمِ ( الحديد: ٢١ )
sābiqū
سَابِقُوٓا۟
മുന്‍ കടക്കുവിന്‍, മുമ്പോട്ട് വരിന്‍, മത്സരിച്ചു വരുവിന്‍
ilā maghfiratin
إِلَىٰ مَغْفِرَةٍ
പാപമോചനത്തിലേക്ക്
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള
wajannatin
وَجَنَّةٍ
ഒരു സ്വര്‍ഗ്ഗത്തിലേക്കും
ʿarḍuhā
عَرْضُهَا
അതിന്റെ വിസ്താരം, വിശാലത, വീതി
kaʿarḍi l-samāi
كَعَرْضِ ٱلسَّمَآءِ
ആകാശത്തിന്റെ വിസ്താരം പോലെയാണ്
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
uʿiddat
أُعِدَّتْ
അത് ഒരുക്ക (തയ്യാറാക്ക) പ്പെട്ടിരിക്കുന്നു
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warusulihi
وَرُسُلِهِۦۚ
അവന്റെ റസൂലുകളിലും
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ ദയവ് (അനുഗ്രഹം) ആകുന്നു
yu'tīhi
يُؤْتِيهِ
അവനത് കൊടുക്കുന്നു, നല്‍കും
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wal-lahu
وَٱللَّهُ
അല്ലാഹു
dhū l-faḍli
ذُو ٱلْفَضْلِ
ദയവുള്ളവനാണ്
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ
നിങ്ങള്‍ മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ.
തഫ്സീര്‍مَآ اَصَابَ مِنْ مُّصِيْبَةٍ فِى الْاَرْضِ وَلَا فِيْٓ اَنْفُسِكُمْ اِلَّا فِيْ كِتٰبٍ مِّنْ قَبْلِ اَنْ نَّبْرَاَهَا ۗاِنَّ ذٰلِكَ عَلَى اللّٰهِ يَسِيْرٌۖ ( الحديد: ٢٢ )
mā aṣāba
مَآ أَصَابَ
ബാധിക്കുകയില്ല
min muṣībatin
مِن مُّصِيبَةٍ
ഒരു ബാധയും, ആപത്തും (തന്നെ)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
walā fī anfusikum
وَلَا فِىٓ أَنفُسِكُمْ
നിങ്ങളുടെ ദേഹങ്ങളിലും (നിങ്ങളില്‍ തന്നെയും) ഇല്ല
illā fī kitābin
إِلَّا فِى كِتَٰبٍ
ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ
min qabli
مِّن قَبْلِ
മുമ്പായി
an nabra-ahā
أَن نَّبْرَأَهَآۚ
അതിനെ നാം സൃഷ്ടിക്കുന്നത്തിന്റെ
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അത്
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
yasīrun
يَسِيرٌ
നിസ്സാരമാണ്, എളുപ്പമാണ്
ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.
തഫ്സീര്‍لِّكَيْلَا تَأْسَوْا عَلٰى مَا فَاتَكُمْ وَلَا تَفْرَحُوْا بِمَآ اٰتٰىكُمْ ۗوَاللّٰهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُوْرٍۙ ( الحديد: ٢٣ )
likaylā tasaw
لِّكَيْلَا تَأْسَوْا۟
നിങ്ങള്‍ സങ്കട (വ്യസന) പ്പെടാതിരിക്കുവാന്‍ വേണ്ടി
ʿalā mā
عَلَىٰ مَا
യാതൊന്നിന്റെ പേരില്‍
fātakum
فَاتَكُمْ
നിങ്ങള്‍ക്ക് പാഴായി (ഒഴിവായി)പ്പോയ
walā tafraḥū
وَلَا تَفْرَحُوا۟
നിങ്ങള്‍ ആഹ്ളാദം (സന്തോഷം) കൊള്ളാതെയും
bimā ātākum
بِمَآ ءَاتَىٰكُمْۗ
അവന്‍ നിങ്ങള്‍ക്കു നല്‍കിയതില്‍, തന്നതുകൊണ്ടു
wal-lahu
وَٱللَّهُ
അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല, സ്നേഹിക്കുകയില്ല
kulla mukh'tālin
كُلَّ مُخْتَالٍ
എല്ലാ (ഓരോ) പൊങ്ങച്ചക്കാരനെ (അഹങ്കാരിയെ - പത്രാസു കാട്ടുന്നവനെ)യും
fakhūrin
فَخُورٍ
ദുരഭിമാനിയായ, പെരുമനടിക്കുന്നവനും
നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
തഫ്സീര്‍ ۨالَّذِيْنَ يَبْخَلُوْنَ وَيَأْمُرُوْنَ النَّاسَ بِالْبُخْلِ ۗوَمَنْ يَّتَوَلَّ فَاِنَّ اللّٰهَ هُوَ الْغَنِيُّ الْحَمِيْدُ ( الحديد: ٢٤ )
alladhīna yabkhalūna
ٱلَّذِينَ يَبْخَلُونَ
അതായത് പിശുക്ക് കാണിക്കുന്നവര്‍
wayamurūna
وَيَأْمُرُونَ
കല്‍പിക്കുക (ഉപദേശിക്കുക) യും ചെയ്യുന്ന
l-nāsa
ٱلنَّاسَ
മനുഷ്യരോടു, മനുഷ്യരെ
bil-bukh'li
بِٱلْبُخْلِۗ
പിശുക്ക് (ലുബ്ധ) കാണിക്കുന്നതിനു
waman yatawalla
وَمَن يَتَوَلَّ
ആരെങ്കിലും തിരിഞ്ഞുപോയാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
l-ghaniyu
ٱلْغَنِىُّ
ധന്യന്‍ അനാശ്രയനാകുന്നു
l-ḥamīdu
ٱلْحَمِيدُ
സ്തുത്യര്‍ഹനായ, സ്തുതിക്കപ്പെടുന്നവനാണ്
അവരോ, സ്വയം പിശുക്ക് കാണിക്കുന്നവരും പിശുക്കരാകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ്. ആരെങ്കിലും സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
തഫ്സീര്‍لَقَدْ اَرْسَلْنَا رُسُلَنَا بِالْبَيِّنٰتِ وَاَنْزَلْنَا مَعَهُمُ الْكِتٰبَ وَالْمِيْزَانَ لِيَقُوْمَ النَّاسُ بِالْقِسْطِۚ وَاَنْزَلْنَا الْحَدِيْدَ فِيْهِ بَأْسٌ شَدِيْدٌ وَّمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللّٰهُ مَنْ يَّنْصُرُهٗ وَرُسُلَهٗ بِالْغَيْبِۗ اِنَّ اللّٰهَ قَوِيٌّ عَزِيْزٌ ࣖ ( الحديد: ٢٥ )
laqad arsalnā
لَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട്
rusulanā
رُسُلَنَا
നമ്മുടെ റസൂലുകളെ
bil-bayināti
بِٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകളുമായി
wa-anzalnā maʿahumu
وَأَنزَلْنَا مَعَهُمُ
അവരോടൊപ്പം നാം ഇറക്കുകയും ചെയ്തു
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം
wal-mīzāna
وَٱلْمِيزَانَ
തുലാസ്സും
liyaqūma
لِيَقُومَ
നിലകൊള്ളുവാന്‍ വേണ്ടി
bil-qis'ṭi
بِٱلْقِسْطِۖ
നീതിമുറ അനുസരിച്ച്
wa-anzalnā
وَأَنزَلْنَا
നാം ഇറക്കുകയും ചെയ്തു
l-ḥadīda
ٱلْحَدِيدَ
ഇരുമ്പ്
basun
بَأْسٌ
(യുദ്ധ) ശക്തി (ആയോധനശക്തി), ശൂരത
shadīdun
شَدِيدٌ
കഠിനമായ, ശക്തമായ
wamanāfiʿu
وَمَنَٰفِعُ
ഉപയോഗങ്ങളും
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
waliyaʿlama l-lahu
وَلِيَعْلَمَ ٱللَّهُ
അല്ലാഹു അറിയുവാനും
man yanṣuruhu
مَن يَنصُرُهُۥ
അവനെ സഹായിക്കുന്നവരെ, സഹായിക്കുന്നതാരാണെന്ന്
warusulahu
وَرُسُلَهُۥ
അവന്റെ റസൂലുകളെയും
bil-ghaybi
بِٱلْغَيْبِۚ
അദൃശ്യമായ നിലയില്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qawiyyun
قَوِىٌّ
ശക്തനാകുന്നു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്
നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച.
തഫ്സീര്‍وَلَقَدْ اَرْسَلْنَا نُوْحًا وَّاِبْرٰهِيْمَ وَجَعَلْنَا فِيْ ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتٰبَ فَمِنْهُمْ مُّهْتَدٍۚ وَكَثِيْرٌ مِّنْهُمْ فٰسِقُوْنَ ( الحديد: ٢٦ )
walaqad arsalnā
وَلَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയക്കുകയുണ്ടായി
wa-ib'rāhīma
وَإِبْرَٰهِيمَ
ഇബ്രാഹീമിനെയും
wajaʿalnā
وَجَعَلْنَا
നാം ആക്കുക (ഏര്‍പ്പെടുത്തു)കയും ചെയ്തു
fī dhurriyyatihimā
فِى ذُرِّيَّتِهِمَا
അവര്‍ രണ്ടാളുടെയും സന്തതികളില്‍
l-nubuwata
ٱلنُّبُوَّةَ
പ്രവാചകത്വം, നബിപ്പട്ടം
wal-kitāba
وَٱلْكِتَٰبَۖ
ഗ്രന്ഥവും
famin'hum
فَمِنْهُم
എന്നിട്ട് അവരിലുണ്ട്
muh'tadin
مُّهْتَدٍۖ
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ (ര്‍)
wakathīrun min'hum
وَكَثِيرٌ مِّنْهُمْ
അവരില്‍നിന്ന് അധികം, വളരെ
fāsiqūna
فَٰسِقُونَ
ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്
നിശ്ചയമായും നാം നൂഹിനെയും ഇബ്‌റാഹീമിനെയും ദൂതന്മാരായി നിയോഗിച്ചു. അവരിരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി. അവരില്‍ നേര്‍വഴി പ്രാപിച്ചവരുണ്ട്. എന്നാല്‍ ഏറെപ്പേരും കുറ്റവാളികളായിരുന്നു.
തഫ്സീര്‍ثُمَّ قَفَّيْنَا عَلٰٓى اٰثَارِهِمْ بِرُسُلِنَا وَقَفَّيْنَا بِعِيْسَى ابْنِ مَرْيَمَ وَاٰتَيْنٰهُ الْاِنْجِيْلَ ەۙ وَجَعَلْنَا فِيْ قُلُوْبِ الَّذِيْنَ اتَّبَعُوْهُ رَأْفَةً وَّرَحْمَةً ۗوَرَهْبَانِيَّةَ ِۨابْتَدَعُوْهَا مَا كَتَبْنٰهَا عَلَيْهِمْ اِلَّا ابْتِغَاۤءَ رِضْوَانِ اللّٰهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۚفَاٰتَيْنَا الَّذِيْنَ اٰمَنُوْا مِنْهُمْ اَجْرَهُمْ ۚ وَكَثِيْرٌ مِّنْهُمْ فٰسِقُوْنَ ( الحديد: ٢٧ )
thumma qaffaynā
ثُمَّ قَفَّيْنَا
പിന്നെ നാം തുടര്‍ത്തി, (തുടര്‍ന്നയച്ചു)
ʿalā āthārihim
عَلَىٰٓ ءَاثَٰرِهِم
അവരുടെ പിറകിലായി, കാല്‍പാടില്‍ക്കൂടി
birusulinā
بِرُسُلِنَا
നമ്മുടെ റസൂലുകളെ
waqaffaynā
وَقَفَّيْنَا
നാം തുടര്‍ന്നയക്കുകയും ചെയ്തു
ib'ni maryama
ٱبْنِ مَرْيَمَ
മര്‍യമിന്റെ പുത്രന്‍
waātaynāhu
وَءَاتَيْنَٰهُ
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
l-injīla
ٱلْإِنجِيلَ
ഇന്‍ജീല്‍ (സുവിശേഷം)
wajaʿalnā
وَجَعَلْنَا
നാം ഏര്‍പ്പെടുത്തുകയും (ഉണ്ടാക്കു)കയും ചെയ്തു
fī qulūbi alladhīna
فِى قُلُوبِ ٱلَّذِينَ
യാതൊരുവരുടെ ഹൃദയങ്ങളില്‍
ittabaʿūhu
ٱتَّبَعُوهُ
അദ്ദേഹത്തെ പിന്‍പറ്റിയ
waraḥmatan
وَرَحْمَةً
കരുണയും
warahbāniyyatan
وَرَهْبَانِيَّةً
ഒരു സന്യാസത്തെ, പൗരോഹിത്യത്തെ
ib'tadaʿūhā
ٱبْتَدَعُوهَا
അവരത് നവീനമായുണ്ടാക്കി, പുത്തനായി നിര്‍മ്മിച്ചു
mā katabnāhā
مَا كَتَبْنَٰهَا
അതിനെ നാം നിയമിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
illā ib'tighāa
إِلَّا ٱبْتِغَآءَ
തേടുന്നതിനല്ലാതെ, അന്വേഷിക്കലല്ലാതെ
riḍ'wāni l-lahi
رِضْوَٰنِ ٱللَّهِ
അല്ലാഹുവിന്റെ പ്രീതി, പൊരുത്തം
famā raʿawhā
فَمَا رَعَوْهَا
എന്നാലതിനെ അവര്‍ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല
ḥaqqa riʿāyatihā
حَقَّ رِعَايَتِهَاۖ
അതിനെ പാലിക്കേണ്ട മുറപ്രകാരം
faātaynā
فَـَٔاتَيْنَا
അപ്പോള്‍ (എന്നാല്‍) നാം കൊടുത്തു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്
min'hum
مِنْهُمْ
അവരില്‍നിന്ന്
ajrahum
أَجْرَهُمْۖ
തങ്ങളുടെ പ്രതിഫലം
wakathīrun min'hum
وَكَثِيرٌ مِّنْهُمْ
അവരില്‍ അധികവും, വളരെ
fāsiqūna
فَٰسِقُونَ
തോന്നിയവാസികളാണ്, ദുര്‍ന്നടപ്പുകാരാണ്
പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്ന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്.
തഫ്സീര്‍يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَاٰمِنُوْا بِرَسُوْلِهٖ يُؤْتِكُمْ كِفْلَيْنِ مِنْ رَّحْمَتِهٖ وَيَجْعَلْ لَّكُمْ نُوْرًا تَمْشُوْنَ بِهٖ وَيَغْفِرْ لَكُمْۗ وَاللّٰهُ غَفُوْرٌ رَّحِيْمٌۙ ( الحديد: ٢٨ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ,വിശ്വസിച്ചവരേ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ
waāminū
وَءَامِنُوا۟
വിശ്വസിക്കയും ചെയ്യുവിൻ
birasūlihi
بِرَسُولِهِۦ
അവന്റെ റസൂലിൽ
yu'tikum
يُؤْتِكُمْ
അവൻ നിങ്ങൾക്ക് നൽകും
kif'layni
كِفْلَيْنِ
രണ്ട് ഓഹരി (പങ്ക്,ഇരട്ടി)
min raḥmatihi
مِن رَّحْمَتِهِۦ
അവന്റെ കാരുണ്യത്തിൽ നിന്ന്
wayajʿal lakum
وَيَجْعَل لَّكُمْ
നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും
nūran
نُورًا
ഒരു പ്രകാശം,വെളിച്ചം
tamshūna
تَمْشُونَ
നിങ്ങൾ(ക്കു) നടക്കാവുന്ന
bihi
بِهِۦ
അതുമായി, അതുകൊണ്ട്
wayaghfir lakum
وَيَغْفِرْ لَكُمْۚ
നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവന്റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ക്കവന്‍ രണ്ട് ഓഹരി നല്‍കും. നിങ്ങള്‍ക്ക് നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക് മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
തഫ്സീര്‍لِّئَلَّا يَعْلَمَ اَهْلُ الْكِتٰبِ اَلَّا يَقْدِرُوْنَ عَلٰى شَيْءٍ مِّنْ فَضْلِ اللّٰهِ وَاَنَّ الْفَضْلَ بِيَدِ اللّٰهِ يُؤْتِيْهِ مَنْ يَّشَاۤءُ ۗوَاللّٰهُ ذُو الْفَضْلِ الْعَظِيْمِ ࣖ ۔ ( الحديد: ٢٩ )
li-allā yaʿlama
لِّئَلَّا يَعْلَمَ
അറിയേണ്ടതിനു വേണ്ടി
ahlu l-kitābi
أَهْلُ ٱلْكِتَٰبِ
വേദക്കാർ
allā yaqdirūna
أَلَّا يَقْدِرُونَ
അവർക്കു കഴിയുകയില്ലെന്ന്
ʿalā shayin
عَلَىٰ شَىْءٍ
യാതൊന്നിനും
min faḍli l-lahi
مِّن فَضْلِ ٱللَّهِۙ
അല്ലാഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന്
wa-anna l-faḍla
وَأَنَّ ٱلْفَضْلَ
ദയവ് (അനുഗ്രഹം) ആകുന്നു എന്നും
biyadi l-lahi
بِيَدِ ٱللَّهِ
അല്ലാഹുവിന്റെ കയ്യിൽ
yu'tīhi
يُؤْتِيهِ
അതവൻ നൽകും
man yashāu
مَن يَشَآءُۚ
അവൻ ഉദ്ദേശിക്കുന്നവർക്ക്
wal-lahu
وَٱللَّهُ
അല്ലാഹു
dhū l-faḍli
ذُو ٱلْفَضْلِ
ദയവ് (അനുഗ്രഹം) ഉള്ളവനാണ്
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ, വമ്പിച്ച
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് ഒന്നും തട്ടിയെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അനുഗ്രഹം അല്ലാഹുവിന്റെ കൈയിലാണെന്നും അത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുമെന്നും, വേദവാഹകര്‍ അറിയുവാന്‍ വേണ്ടിയാണിത്. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാകുന്നു.
തഫ്സീര്‍- القرآن الكريم - سورة الحديد٥٧
Al-Hadid (Surah 57)