اِنَّ الَّذِيْنَ كَفَرُوْا بِالذِّكْرِ لَمَّا جَاۤءَهُمْ ۗوَاِنَّهٗ لَكِتٰبٌ عَزِيْزٌ ۙ ( فصلت: ٤١ )
inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവർ
bil-dhik'ri
بِٱلذِّكْرِ
(ഈ) സന്ദേശത്തിൽ, പ്രമാണത്തിൽ
lammā jāahum
لَمَّا جَآءَهُمْۖ
അതവർക്കു വന്നപ്പോൾ
wa-innahu
وَإِنَّهُۥ
അതാകട്ടെ, നിശ്ചയമായും അതു
lakitābun
لَكِتَٰبٌ
ഒരു ഗ്രന്ഥം തന്നെ
ʿazīzun
عَزِيزٌ
വീര്യപ്പെട്ട, പ്രബലമായ
ഈ ഉദ്‌ബോധനം തങ്ങള്‍ക്കു വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ നശിച്ചതുതന്നെ. ഇത് അന്തസ്സുറ്റ വേദപുസ്തകമാണ്; തീര്‍ച്ച.
തഫ്സീര്‍لَّا يَأْتِيْهِ الْبَاطِلُ مِنْۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهٖ ۗتَنْزِيْلٌ مِّنْ حَكِيْمٍ حَمِيْدٍ ( فصلت: ٤٢ )
lā yatīhi
لَّا يَأْتِيهِ
അതിൽ വരികയില്ല
l-bāṭilu
ٱلْبَٰطِلُ
മിഥ്യ, നിരർത്ഥം (അനാവശ്യം)
min bayni yadayhi
مِنۢ بَيْنِ يَدَيْهِ
അതിന്റെ മുമ്പിൽക്കൂടി
walā min khalfihi
وَلَا مِنْ خَلْفِهِۦۖ
അതിന്റെ പിമ്പിൽക്കൂടിയും ഇല്ല
tanzīlun
تَنزِيلٌ
അവതരിപ്പിച്ചതാണ്
min ḥakīmin
مِّنْ حَكِيمٍ
ഒരു അഗാധജ്ഞനിൽ (യുക്തിമാനിൽ) നിന്നു
ḥamīdin
حَمِيدٍ
സ്തുത്യാർഹനായ, സ്തുതിക്കപ്പെടുന്ന
ഇതില്‍ അസത്യം വന്നുചേരുകയില്ല. മുന്നിലൂടെയുമില്ല; പിന്നിലൂടെയുമില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്ന് ഇറക്കിക്കിട്ടിയതാണിത്.
തഫ്സീര്‍مَا يُقَالُ لَكَ اِلَّا مَا قَدْ قِيْلَ لِلرُّسُلِ مِنْ قَبْلِكَ ۗاِنَّ رَبَّكَ لَذُوْ مَغْفِرَةٍ وَّذُوْ عِقَابٍ اَلِيْمٍ ( فصلت: ٤٣ )
mā yuqālu
مَّا يُقَالُ
പറയപ്പെടുന്നില്ല, പറയപ്പെടുകയില്ല
illā mā
إِلَّا مَا
യാതൊന്നല്ലാതെ
qad qīla
قَدْ قِيلَ
പറയപ്പെട്ടിട്ടുളള
lilrrusuli
لِلرُّسُلِ
റസൂലുകളോടു
min qablika
مِن قَبْلِكَۚ
നിന്റെ മുമ്പുളള
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
ladhū maghfiratin
لَذُو مَغْفِرَةٍ
പാപമോചനം ഉളള (നൽകുന്ന)വനാണ്
wadhū ʿiqābin
وَذُو عِقَابٍ
ശിക്ഷയുളള (ശിക്ഷിക്കുന്ന)വനുമാണ്
നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല. നിശ്ചയമായും നിന്റെ നാഥന്‍ പാപം പൊറുക്കുന്നവനാണ്; നോവുറ്റ ശിക്ഷ നല്‍കുന്നവനും.
തഫ്സീര്‍وَلَوْ جَعَلْنٰهُ قُرْاٰنًا اَعْجَمِيًّا لَّقَالُوْا لَوْلَا فُصِّلَتْ اٰيٰتُهٗ ۗ ءَاَ۬عْجَمِيٌّ وَّعَرَبِيٌّ ۗ قُلْ هُوَ لِلَّذِيْنَ اٰمَنُوْا هُدًى وَّشِفَاۤءٌ ۗوَالَّذِيْنَ لَا يُؤْمِنُوْنَ فِيْٓ اٰذَانِهِمْ وَقْرٌ وَّهُوَ عَلَيْهِمْ عَمًىۗ اُولٰۤىِٕكَ يُنَادَوْنَ مِنْ مَّكَانٍۢ بَعِيْدٍ ࣖ ( فصلت: ٤٤ )
walaw jaʿalnāhu
وَلَوْ جَعَلْنَٰهُ
നാമതിനെ ആക്കിയിരുന്നെങ്കിൽ
qur'ānan aʿjamiyyan
قُرْءَانًا أَعْجَمِيًّا
അനറബി (അറബിയല്ലാത്ത) ഭാഷയിലുളള ഖുർആൻ
laqālū
لَّقَالُوا۟
അവർക്ക് പറയുകതന്നെ ചെയ്യും
lawlā fuṣṣilat
لَوْلَا فُصِّلَتْ
എന്തുകൊണ്ടു വിശദീകരിക്കപ്പെട്ടില്ല, വിവരിച്ചു പറയപ്പെടാത്തതെന്താണ്
āyātuhu
ءَايَٰتُهُۥٓۖ
അതിലെ ആയത്തു (സൂക്തം)കൾ
āʿ'jamiyyun
ءَا۬عْجَمِىٌّ
ഒരു അനറബിയോ
waʿarabiyyun
وَعَرَبِىٌّۗ
ഒരു അറബിയുമോ
qul huwa
قُلْ هُوَ
പറയുക അതു
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവർക്കു
hudan
هُدًى
മാർഗ്ഗദർശനമാണ്
washifāon
وَشِفَآءٌۖ
ശമനവും, ആശ്വാസവും
wa-alladhīna lā yu'minūna
وَٱلَّذِينَ لَا يُؤْمِنُونَ
വിശ്വാസിക്കാത്തവരാകട്ടെ
fī ādhānihim
فِىٓ ءَاذَانِهِمْ
അവരുടെ കാതുകളിലുണ്ട്
waqrun
وَقْرٌ
ഒരു കട്ടി, ഭാരം
ʿalayhim
عَلَيْهِمْ
അവരിൽ, അവർക്കു
ʿaman
عَمًىۚ
ഒരു അന്ധതയുമാണ്
ulāika
أُو۟لَٰٓئِكَ
അക്കൂട്ടർ
yunādawna
يُنَادَوْنَ
അവർ വിളിക്കപ്പെടുന്നു
min makānin
مِن مَّكَانٍۭ
ഒരു സ്ഥലത്തുനിന്നു
നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ''എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?'' പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്; ഫലവത്തായ ശമനൗഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക.
തഫ്സീര്‍وَلَقَدْ اٰتَيْنَا مُوْسَى الْكِتٰبَ فَاخْتُلِفَ فِيْهِ ۗوَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَقُضِيَ بَيْنَهُمْ ۗوَاِنَّهُمْ لَفِيْ شَكٍّ مِّنْهُ مُرِيْبٍ ( فصلت: ٤٥ )
walaqad ātaynā
وَلَقَدْ ءَاتَيْنَا
നാം കൊടുത്തിട്ടുണ്ടു
mūsā l-kitāba
مُوسَى ٱلْكِتَٰبَ
മൂസാക്കു ഗ്രന്ഥം
fa-ukh'tulifa
فَٱخْتُلِفَ
എന്നിട്ടു ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി)
walawlā kalimatun
وَلَوْلَا كَلِمَةٌ
ഒരു വാക്കു ഇല്ലായിരുന്നുവെങ്കിൽ
sabaqat
سَبَقَتْ
മുൻകഴിഞ്ഞ, മുമ്പുണ്ടായി
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിന്റെ പക്കൽനിന്നു
laquḍiya
لَقُضِىَ
വിധിക്ക(തീരുമാനിക്ക) പ്പെടുമായിരുന്നു
baynahum
بَيْنَهُمْۚ
അവർക്കിടയിൽ
wa-innahum
وَإِنَّهُمْ
നിശ്ചയമായും അവർ
lafī shakkin
لَفِى شَكٍّ
സംശയത്തിൽ തന്നെയാണു
min'hu
مِّنْهُ
അതിനെപ്പറ്റി
murībin
مُرِيبٍ
സന്ദേഹകരമായ, ആശങ്കാജനകമായ
മൂസാക്കും നാം വേദം നല്‍കിയിരുന്നു. അപ്പോള്‍ അതിന്റെ കാര്യത്തിലും ഭിന്നിപ്പുകളുണ്ടായിരുന്നു. നിന്റെ നാഥന്റെ കല്‍പന നേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു. സംശയമില്ല; അവരിതേപ്പറ്റി സങ്കീര്‍ണമായ സംശയത്തിലാണ്.
തഫ്സീര്‍مَنْ عَمِلَ صَالِحًا فَلِنَفْسِهٖ ۙوَمَنْ اَسَاۤءَ فَعَلَيْهَا ۗوَمَا رَبُّكَ بِظَلَّامٍ لِّلْعَبِيْدِ ۔ ( فصلت: ٤٦ )
man ʿamila
مَّنْ عَمِلَ
ആരെങ്കിലും പ്രവർത്തിച്ചാൽ
ṣāliḥan
صَٰلِحًا
നല്ലതു (സൽക്കർമ്മം)
falinafsihi
فَلِنَفْسِهِۦۖ
എന്നാൽ (അതു) തനിക്കു (തന്റെ ദേഹത്തിനു) തന്നെ
waman asāa
وَمَنْ أَسَآءَ
ആരെങ്കിലും തിന്മ ചെയ്താൽ
faʿalayhā
فَعَلَيْهَاۗ
തന്റെ (അതിന്റെ) മേൽ തന്നെ
wamā rabbuka
وَمَا رَبُّكَ
നിന്റെ റബ്ബ് അല്ല
biẓallāmin
بِظَلَّٰمٍ
അക്രമകാരി
lil'ʿabīdi
لِّلْعَبِيدِ
അടിമകളോടു
ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരേ അനീതി ചെയ്യുന്നവനല്ല.
തഫ്സീര്‍۞ اِلَيْهِ يُرَدُّ عِلْمُ السَّاعَةِ ۗوَمَا تَخْرُجُ مِنْ ثَمَرٰتٍ ِمّنْ اَكْمَامِهَا وَمَا تَحْمِلُ مِنْ اُنْثٰى وَلَا تَضَعُ اِلَّا بِعِلْمِهٖ ۗوَيَوْمَ يُنَادِيْهِمْ اَيْنَ شُرَكَاۤءِيْۙ قَالُوْٓا اٰذَنّٰكَ مَا مِنَّا مِنْ شَهِيْدٍ ۚ ( فصلت: ٤٧ )
ilayhi yuraddu
إِلَيْهِ يُرَدُّ
അവങ്കലേക്കത്രെ മടക്കപ്പെടുക
ʿil'mu l-sāʿati
عِلْمُ ٱلسَّاعَةِۚ
അന്ത്യഘട്ടത്തിന്റെ അറിവു
wamā takhruju
وَمَا تَخْرُجُ
പുറപ്പെടുന്നില്ല, പുറത്തുവരികയില്ല
min thamarātin
مِن ثَمَرَٰتٍ
ഫലങ്ങളിൽനിന്നു (യാതൊന്നും)
min akmāmihā
مِّنْ أَكْمَامِهَا
അവയുടെ പാള (പോള, പൊതുമ്പു) കളിൽനിന്നു
wamā taḥmilu
وَمَا تَحْمِلُ
ഗർഭം ധരിക്കുന്നുമില്ല
min unthā
مِنْ أُنثَىٰ
ഒരു സ്ത്രീയും
walā taḍaʿu
وَلَا تَضَعُ
അവൾ പ്രസവിക്കുന്നുമില്ല
illā biʿil'mihi
إِلَّا بِعِلْمِهِۦۚ
അവന്റെ അറിവോടെയല്ലാതെ
wayawma yunādīhim
وَيَوْمَ يُنَادِيهِمْ
അവൻ അവരെ വിളിക്കുന്ന (വിളിച്ചു ചോദിക്കുന്ന) ദിവസം
ayna shurakāī
أَيْنَ شُرَكَآءِى
എന്റെ പങ്കുകാർ എവിടെ
ādhannāka
ءَاذَنَّٰكَ
ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, അറിയിപ്പു നൽകുന്നു
mā minnā
مَا مِنَّا
ഞങ്ങളില്‍നിന്ന് (ആരും) ഇല്ല
min shahīdin
مِن شَهِيدٍ
സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്‌സാക്ഷിയും
ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അവന്റെ അറിവോടെയല്ലാതെ പഴങ്ങള്‍ അവയുടെ പോളകളില്‍ നിന്നു പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ ഇല്ല. അവന്‍ അവരോടിങ്ങനെ വിളിച്ചു ചോദിക്കുന്ന ദിവസം: ''എന്റെ പങ്കാളികളെവിടെ?'' അവര്‍ പറയും: ''ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിലാരും തന്നെ അതിനു സാക്ഷികളല്ല.''
തഫ്സീര്‍وَضَلَّ عَنْهُمْ مَّا كَانُوْا يَدْعُوْنَ مِنْ قَبْلُ وَظَنُّوْا مَا لَهُمْ مِّنْ مَّحِيْصٍ ( فصلت: ٤٨ )
waḍalla
وَضَلَّ
പിഴച്ചു (തെറ്റി, മറഞ്ഞു) പോകയും ചെയ്യും
ʿanhum
عَنْهُم
അവരെ വിട്ടു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yadʿūna
يَدْعُونَ
അവർ വിളിക്കുക, പ്രാർത്ഥിക്കുക
min qablu
مِن قَبْلُۖ
മുമ്പു
waẓannū
وَظَنُّوا۟
അവർക്കു വിചാരമുണ്ടാകുക (അവർ ധരിക്കുക, ഉറപ്പിക്കുക)യും ചെയ്യും
mā lahum
مَا لَهُم
അവർക്കില്ല എന്നു
min maḥīṣin
مِّن مَّحِيصٍ
ഓടിപ്പോകാനുള്ള (രക്ഷപ്പെടാനുള്ള) ഒരു സ്ഥലവും
അവര്‍ നേരത്തെ വിളിച്ചുപ്രാര്‍ഥിച്ചിരുന്നവയെല്ലാം അവരില്‍നിന്ന് വിട്ടകന്നുപോകും. തങ്ങള്‍ക്കിനിയൊരു രക്ഷാമാര്‍ഗവുമില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യും.
തഫ്സീര്‍لَا يَسْـَٔمُ الْاِنْسَانُ مِنْ دُعَاۤءِ الْخَيْرِۖ وَاِنْ مَّسَّهُ الشَّرُّ فَيَـُٔوْسٌ قَنُوْطٌ ( فصلت: ٤٩ )
lā yasamu
لَّا يَسْـَٔمُ
മടുക്കുക (വെറുക്കുക, കുഴങ്ങുക)യില്ല
l-insānu
ٱلْإِنسَٰنُ
മനുഷ്യൻ
min duʿāi
مِن دُعَآءِ
പ്രാർത്ഥന നിമിത്തം, പ്രാർത്ഥനയാൽ
l-khayri
ٱلْخَيْرِ
നന്മയുടെ (ഗുണത്തിനുള്ള)
wa-in massahu
وَإِن مَّسَّهُ
അവനെ ബാധിച്ചുവെങ്കിൽ
l-sharu
ٱلشَّرُّ
ദോഷം, തിന്മ
fayaūsun
فَيَـُٔوسٌ
അപ്പോൾ നിരാശനായിരിക്കും
qanūṭun
قَنُوطٌ
ആശയറ്റ, ആശ മുറിഞ്ഞവൻ
നന്മ തേടുന്നതില്‍ മനുഷ്യനൊട്ടും മടുപ്പനുഭവപ്പെടുന്നില്ല. എന്നാല്‍ വല്ല വിപത്തും അവനെ ബാധിച്ചാലോ അവന്‍ മനംമടുത്തവനും കടുത്തനിരാശനുമായിത്തീരുന്നു.
തഫ്സീര്‍وَلَىِٕنْ اَذَقْنٰهُ رَحْمَةً مِّنَّا مِنْۢ بَعْدِ ضَرَّاۤءَ مَسَّتْهُ لَيَقُوْلَنَّ هٰذَا لِيْۙ وَمَآ اَظُنُّ السَّاعَةَ قَاۤىِٕمَةًۙ وَّلَىِٕنْ رُّجِعْتُ اِلٰى رَبِّيْٓ اِنَّ لِيْ عِنْدَهٗ لَلْحُسْنٰىۚ فَلَنُنَبِّئَنَّ الَّذِيْنَ كَفَرُوْا بِمَا عَمِلُوْاۖ وَلَنُذِيْقَنَّهُمْ مِّنْ عَذَابٍ غَلِيْظٍ ( فصلت: ٥٠ )
wala-in adhaqnāhu
وَلَئِنْ أَذَقْنَٰهُ
അവനെ നാം ആസ്വദിപ്പിച്ചുവെങ്കിലോ
raḥmatan minnā
رَحْمَةً مِّنَّا
നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും
min baʿdi ḍarrāa
مِنۢ بَعْدِ ضَرَّآءَ
കഷ്ടതക്കുശേഷം
massathu
مَسَّتْهُ
അവനെ ബാധിച്ച
layaqūlanna
لَيَقُولَنَّ
നിശ്ചയമായും അവൻ പറയും
hādhā lī
هَٰذَا لِى
ഇതു എനിക്കുള്ളതാണ്, എന്റേതാണ്
wamā aẓunnu
وَمَآ أَظُنُّ
ഞാൻ വിചാരിക്കുന്നുമില്ല
l-sāʿata
ٱلسَّاعَةَ
അന്ത്യസമയത്തെ
qāimatan
قَآئِمَةً
നിലവിൽ വരുന്നതാണെന്നു
wala-in rujiʿ'tu
وَلَئِن رُّجِعْتُ
ഞാൻ (എന്നെ) മടക്കപ്പെട്ടുവെങ്കിൽതന്നെ
ilā rabbī
إِلَىٰ رَبِّىٓ
എന്റെ റബ്ബിങ്കലേക്കു
inna lī
إِنَّ لِى
നിശ്ചയമായും എനിക്കുണ്ടായിരിക്കും
ʿindahu
عِندَهُۥ
അവന്റെ അടുക്കൽ
lalḥus'nā
لَلْحُسْنَىٰۚ
എറ്റവും നല്ലതുതന്നെ
falanunabbi-anna
فَلَنُنَبِّئَنَّ
എന്നാൽ നിശ്ചയമായും നാം ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവർക്കു
bimā ʿamilū
بِمَا عَمِلُوا۟
അവർ പ്രവർത്തിച്ചതിനെപ്പറ്റി
walanudhīqannahum
وَلَنُذِيقَنَّهُم
അവർക്കു നാം ആസ്വദിപ്പിക്കയും ചെയ്യും
min ʿadhābin
مِّنْ عَذَابٍ
ശിക്ഷയിൽനിന്നു
ghalīẓin
غَلِيظٍ
കടുത്ത, ഉരത്ത, കനത്ത
അവനെ ബാധിച്ച വിപത്ത് വിട്ടൊഴിഞ്ഞശേഷം നമ്മുടെ അനുഗ്രഹം നാമവനെ ആസ്വദിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: ''ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്. അന്ത്യസമയം ആസന്നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ, ഞാനെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചയക്കപ്പെട്ടാലും എനിക്ക് അവന്റെയടുത്ത് നല്ല അവസ്ഥയാണുണ്ടാവുക.'' എന്നാല്‍ ഇത്തരം സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും. കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കും.
തഫ്സീര്‍- القرآن الكريم - سورة فصلت٤١
Fussilat (Surah 41)