Skip to main content

وَّاِذَا مَسَّهُ الْخَيْرُ مَنُوْعًاۙ  ( المعارج: ٢١ )

wa-idhā massahu
وَإِذَا مَسَّهُ
അവനെ ബാധിച്ചാല്‍
l-khayru
ٱلْخَيْرُ
ഗുണം, നന്മ, നല്ലത്
manūʿan
مَنُوعًا
മുടക്കക്കാരനായിട്ടും, വിലക്കുന്നവനായിട്ടും, തടയുന്നവനായി

നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.

തഫ്സീര്‍

اِلَّا الْمُصَلِّيْنَۙ  ( المعارج: ٢٢ )

illā l-muṣalīna
إِلَّا ٱلْمُصَلِّينَ
നമസ്കരിക്കുന്നവരൊഴികെ

നമസ്‌കരിക്കുന്നവരൊഴികെ.

തഫ്സീര്‍

الَّذِيْنَ هُمْ عَلٰى صَلَاتِهِمْ دَاۤىِٕمُوْنَۖ  ( المعارج: ٢٣ )

alladhīna
ٱلَّذِينَ
അതായത് യാതൊരുകൂട്ടര്‍
hum
هُمْ
അവര്‍
ʿalā ṣalātihim
عَلَىٰ صَلَاتِهِمْ
തങ്ങളുടെ നമസ്കാരത്തില്‍
dāimūna
دَآئِمُونَ
നിത്യനിഷ്ഠക്കാരാണ്

അവര്‍ നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്.

തഫ്സീര്‍

وَالَّذِيْنَ فِيْٓ اَمْوَالِهِمْ حَقٌّ مَّعْلُوْمٌۖ  ( المعارج: ٢٤ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
fī amwālihim
فِىٓ أَمْوَٰلِهِمْ
അവരുടെ സ്വത്തുക്കളിലുണ്ട്
ḥaqqun
حَقٌّ
ഒരവകാശം, കടമ, ബാധ്യത
maʿlūmun
مَّعْلُومٌ
അറിയപ്പെട്ട, നിശ്ചിതമായ

അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട് -

തഫ്സീര്‍

لِّلسَّاۤىِٕلِ وَالْمَحْرُوْمِۖ  ( المعارج: ٢٥ )

lilssāili
لِّلسَّآئِلِ
ചോദിക്കുന്നവന്
wal-maḥrūmi
وَٱلْمَحْرُومِ
തടയപ്പെട്ടവനും, മുടക്കം ബാധിച്ചവനും

- ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും നിര്‍ണിതമായ അവകാശമുണ്ട്.

തഫ്സീര്‍

وَالَّذِيْنَ يُصَدِّقُوْنَ بِيَوْمِ الدِّيْنِۖ  ( المعارج: ٢٦ )

wa-alladhīna yuṣaddiqūna
وَٱلَّذِينَ يُصَدِّقُونَ
സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരും
biyawmi
بِيَوْمِ
ദിവസത്തെ
l-dīni
ٱلدِّينِ
പ്രതിഫലത്തിന്‍റെ, നടപടിയുടെ

വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍.

തഫ്സീര്‍

وَالَّذِيْنَ هُمْ مِّنْ عَذَابِ رَبِّهِمْ مُّشْفِقُوْنَۚ  ( المعارج: ٢٧ )

wa-alladhīna
وَٱلَّذِينَ
യാതൊരുവരും
hum
هُم
അവര്‍
min ʿadhābi
مِّنْ عَذَابِ
ശിക്ഷയെക്കുറിച്ച്
rabbihim
رَبِّهِم
തങ്ങളുടെ റബ്ബിന്‍റെ
mush'fiqūna
مُّشْفِقُونَ
ഭയപ്പാടുള്ളവരാണ്

തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും.

തഫ്സീര്‍

اِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُوْنٍۖ  ( المعارج: ٢٨ )

inna ʿadhāba
إِنَّ عَذَابَ
നിശ്ചയമായും ശിക്ഷ
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിന്‍റെ
ghayru mamūnin
غَيْرُ مَأْمُونٍ
സമാധാനപ്പെട്ടു കൂടാത്തതാണ് (വരികയില്ലെന്ന് വിശ്വസിക്കാവതല്ലാത്തതാണ്)

അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച.

തഫ്സീര്‍

وَّالَّذِيْنَ هُمْ لِفُرُوْجِهِمْ حٰفِظُوْنَۙ  ( المعارج: ٢٩ )

wa-alladhīna
وَٱلَّذِينَ
യതൊരുവരും
hum lifurūjihim
هُمْ لِفُرُوجِهِمْ
അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ
ḥāfiẓūna
حَٰفِظُونَ
കാത്തുസൂക്ഷിക്കുന്നവരാണ്

അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.

തഫ്സീര്‍

اِلَّا عَلٰٓى اَزْوَاجِهِمْ اَوْ مَا مَلَكَتْ اَيْمَانُهُمْ فَاِنَّهُمْ غَيْرُ مَلُوْمِيْنَۚ  ( المعارج: ٣٠ )

illā ʿalā azwājihim
إِلَّا عَلَىٰٓ أَزْوَٰجِهِمْ
തങ്ങളുടെ ഭാര്യമാരില്‍ (ഭാര്യമാരെ സംബന്ധിച്ച്) ഒഴികെ
aw mā malakat
أَوْ مَا مَلَكَتْ
അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരുടെ
aymānuhum
أَيْمَٰنُهُمْ
തങ്ങളുടെ വലങ്കൈകള്‍
fa-innahum
فَإِنَّهُمْ
എന്നാല്‍ (കാരണം) അവര്‍
ghayru malūmīna
غَيْرُ مَلُومِينَ
ആക്ഷേപിക്കപ്പെടാത്ത (ആക്ഷേപിക്കപ്പെട്ടുകൂടാത്ത)വരാണ്

തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.

തഫ്സീര്‍