Skip to main content

وَمَا جَعَلْنَآ اَصْحٰبَ النَّارِ اِلَّا مَلٰۤىِٕكَةً ۖوَّمَا جَعَلْنَا عِدَّتَهُمْ اِلَّا فِتْنَةً لِّلَّذِيْنَ كَفَرُوْاۙ لِيَسْتَيْقِنَ الَّذِيْنَ اُوْتُوا الْكِتٰبَ وَيَزْدَادَ الَّذِيْنَ اٰمَنُوْٓا اِيْمَانًا وَّلَا يَرْتَابَ الَّذِيْنَ اُوْتُوا الْكِتٰبَ وَالْمُؤْمِنُوْنَۙ وَلِيَقُوْلَ الَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ وَّالْكٰفِرُوْنَ مَاذَآ اَرَادَ اللّٰهُ بِهٰذَا مَثَلًاۗ كَذٰلِكَ يُضِلُّ اللّٰهُ مَنْ يَّشَاۤءُ وَيَهْدِيْ مَنْ يَّشَاۤءُۗ وَمَا يَعْلَمُ جُنُوْدَ رَبِّكَ اِلَّا هُوَۗ وَمَا هِيَ اِلَّا ذِكْرٰى لِلْبَشَرِ ࣖ  ( المدثر: ٣١ )

wamā jaʿalnā
وَمَا جَعَلْنَآ
നാം ആക്കിയിട്ടില്ല
aṣḥāba l-nāri
أَصْحَٰبَ ٱلنَّارِ
നരകത്തിന്‍റെ ആള്‍ക്കാരെ
illā malāikatan
إِلَّا مَلَٰٓئِكَةًۙ
മലക്കുകളല്ലാതെ
wamā jaʿalnā
وَمَا جَعَلْنَا
നാം ആക്കിയിട്ടില്ല
ʿiddatahum
عِدَّتَهُمْ
അവരുടെ എണ്ണം
illā fit'natan
إِلَّا فِتْنَةً
ഒരു പരീക്ഷണമല്ലാതെ
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്കു
liyastayqina
لِيَسْتَيْقِنَ
ഉറപ്പാക്കുവാന്‍, ദൃഡമാക്കുവാന്‍ വേണ്ടി
alladhīna ūtū
ٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവര്‍
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wayazdāda
وَيَزْدَادَ
അധികരിക്കാനും
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവര്‍(ക്കു)
īmānan
إِيمَٰنًاۙ
വിശ്വാസം, വിശ്വാസത്താല്‍
walā yartāba
وَلَا يَرْتَابَ
സംശയപ്പെടാതെ ഇരിക്കുവാനും
alladhīna ūtū l-kitāba
ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ
വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍
wal-mu'minūna
وَٱلْمُؤْمِنُونَۙ
സത്യവിശ്വാസികളും
waliyaqūla
وَلِيَقُولَ
പറയുവാന്‍ വേണ്ടിയും
alladhīna
ٱلَّذِينَ
യാതൊരുവര്‍
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
maraḍun
مَّرَضٌ
(ഒരു തരം) രോഗം
wal-kāfirūna
وَٱلْكَٰفِرُونَ
അവിശ്വാസികളും
mādhā arāda
مَاذَآ أَرَادَ
എന്തൊന്നാണ് ഉദ്ദേശച്ചിരിക്കുന്നത്
l-lahu
ٱللَّهُ
അല്ലാഹു
bihādhā
بِهَٰذَا
ഇതു കൊണ്ട്
mathalan
مَثَلًاۚ
ഉപമ, ഉദാഹരണമായിട്ട്
kadhālika
كَذَٰلِكَ
അപ്രകാരം
yuḍillu l-lahu
يُضِلُّ ٱللَّهُ
അല്ലാഹു വഴിപിഴപ്പിക്കുന്നതാണ്
man yashāu
مَن يَشَآءُ
അവൻ ഉദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِى
അവന്‍ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യും
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
wamā yaʿlamu
وَمَا يَعْلَمُ
അറിയുകയില്ല
junūda rabbika
جُنُودَ رَبِّكَ
നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ
illā huwa
إِلَّا هُوَۚ
അവനല്ലാതെ
wamā hiya
وَمَا هِىَ
അതു (ഇവ - അവ) അല്ല
illā dhik'rā
إِلَّا ذِكْرَىٰ
ഉപദേശം (സ്മരണ) അല്ലാതെ
lil'bashari
لِلْبَشَرِ
മനുഷ്യര്‍ക്ക്

നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്‌ബോധനമല്ലാതൊന്നുമല്ല.

തഫ്സീര്‍

كَلَّا وَالْقَمَرِۙ  ( المدثر: ٣٢ )

kallā
كَلَّا
അങ്ങിനെയല്ലാ (വേണ്ടാ)
wal-qamari
وَٱلْقَمَرِ
ചന്ദ്രന്‍ തന്നെയാണ

നിസ്സംശയം, ചന്ദ്രനാണ് സത്യം.

തഫ്സീര്‍

وَالَّيْلِ اِذْ اَدْبَرَۙ  ( المدثر: ٣٣ )

wa-al-layli
وَٱلَّيْلِ
രാത്രിയും തന്നെയാണ
idh adbara
إِذْ أَدْبَرَ
അതു പിന്നിട്ടു പോകുമ്പോള്‍

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.

തഫ്സീര്‍

وَالصُّبْحِ اِذَآ اَسْفَرَۙ  ( المدثر: ٣٤ )

wal-ṣub'ḥi
وَٱلصُّبْحِ
പ്രഭാതവും തന്നെയാണ
idhā asfara
إِذَآ أَسْفَرَ
അതു പുലരുമ്പോള്‍, പ്രകാശപ്പെട്ടാല്‍

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.

തഫ്സീര്‍

اِنَّهَا لَاِحْدَى الْكُبَرِۙ  ( المدثر: ٣٥ )

innahā
إِنَّهَا
നിശ്ചയമായും അതു
la-iḥ'dā
لَإِحْدَى
ഒന്നു (ഒരു കാര്യം) തന്നെ
l-kubari
ٱلْكُبَرِ
വലുതായ(വന്‍ കാര്യങ്ങളായ)തില്‍

നരകം ഗൗരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.

തഫ്സീര്‍

نَذِيْرًا لِّلْبَشَرِۙ  ( المدثر: ٣٦ )

nadhīran
نَذِيرًا
താക്കീത് നല്‍കുന്നതായിട്ടു (താക്കീതെന്ന നിലയിൽ )
lil'bashari
لِّلْبَشَرِ
മനുഷ്യനു

മനുഷ്യര്‍ക്കൊരു താക്കീതും!

തഫ്സീര്‍

لِمَنْ شَاۤءَ مِنْكُمْ اَنْ يَّتَقَدَّمَ اَوْ يَتَاَخَّرَۗ  ( المدثر: ٣٧ )

liman shāa
لِمَن شَآءَ
ഉദ്ദേശിച്ചവര്‍ക്ക്
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
an yataqaddama
أَن يَتَقَدَّمَ
മുന്നോട്ടു വരുവാന്‍, മുന്തുവാന്‍
aw yata-akhara
أَوْ يَتَأَخَّرَ
അല്ലെങ്കില്‍ പിന്നോട്ട് പോകുവാന്‍, പിന്താന്‍

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.

തഫ്സീര്‍

كُلُّ نَفْسٍۢ بِمَا كَسَبَتْ رَهِيْنَةٌۙ  ( المدثر: ٣٨ )

kullu nafsin
كُلُّ نَفْسٍۭ
എല്ലാ ദേഹവും (ആത്മാവും, ആളും)
bimā kasabat
بِمَا كَسَبَتْ
അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു
rahīnatun
رَهِينَةٌ
പണയമാണ്, പണയപ്പെട്ടതായിരിക്കും

ഓരോ മനുഷ്യനും താന്‍ പ്രവര്‍ത്തിച്ചതിന് പണയപ്പെട്ടിരിക്കുന്നു.

തഫ്സീര്‍

اِلَّآ اَصْحٰبَ الْيَمِيْنِ ۛ   ( المدثر: ٣٩ )

illā aṣḥāba
إِلَّآ أَصْحَٰبَ
ആള്‍ക്കാരൊഴികെ, കൂട്ടരല്ലാതെ
l-yamīni
ٱلْيَمِينِ
വലതു പക്ഷത്തിന്‍റെ

വലതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവരൊഴികെ.

തഫ്സീര്‍

فِيْ جَنّٰتٍ ۛ يَتَسَاۤءَلُوْنَۙ  ( المدثر: ٤٠ )

fī jannātin
فِى جَنَّٰتٍ
ചില സ്വര്‍ഗ്ഗങ്ങളില്‍
yatasāalūna
يَتَسَآءَلُونَ
അവര്‍ ചോദ്യം ചെയ്യും

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും -

തഫ്സീര്‍