وَيَتَجَنَّبُهَا الْاَشْقَىۙ ( الأعلى: ١١ )
wayatajannabuhā
وَيَتَجَنَّبُهَا
അതിനെ വിട്ടകന്നു (വെടിഞ്ഞു) നിൽക്കും
l-ashqā
ٱلْأَشْقَى
ഏറ്റവും ഭാഗ്യം കെട്ടവന്‍
കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.
തഫ്സീര്‍الَّذِيْ يَصْلَى النَّارَ الْكُبْرٰىۚ ( الأعلى: ١٢ )
alladhī yaṣlā
ٱلَّذِى يَصْلَى
അതായത് കടന്നു കരിയുന്നവന്‍
l-nāra l-kub'rā
ٱلنَّارَ ٱلْكُبْرَىٰ
ഏറ്റവും വലിയ (വമ്പിച്ച) അഗ്നിയില്‍
അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.
തഫ്സീര്‍ثُمَّ لَا يَمُوْتُ فِيْهَا وَلَا يَحْيٰىۗ ( الأعلى: ١٣ )
thumma lā yamūtu
ثُمَّ لَا يَمُوتُ
പിന്നെ അവന്‍ മരണപ്പെടുകയില്ല
walā yaḥyā
وَلَا يَحْيَىٰ
ജീവിക്കുകയുമില്ല.
പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.
തഫ്സീര്‍قَدْ اَفْلَحَ مَنْ تَزَكّٰىۙ ( الأعلى: ١٤ )
qad aflaḥa
قَدْ أَفْلَحَ
തീര്‍ച്ചയായും ഭാഗ്യം പ്രാപിച്ചു, വിജയിച്ചു
man tazakkā
مَن تَزَكَّىٰ
പരിശുദ്ധമായവന്‍, അഭിവൃദ്ധിയടഞ്ഞവന്‍
തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.
തഫ്സീര്‍وَذَكَرَ اسْمَ رَبِّهٖ فَصَلّٰىۗ ( الأعلى: ١٥ )
wadhakara
وَذَكَرَ
ഓര്‍ക്കുക (സ്മരിക്കുക - കീര്‍ത്തനം ചെയ്ക)യും ചെയ്ത
is'ma rabbihi
ٱسْمَ رَبِّهِۦ
തന്റെ റബ്ബിന്റെ നാമം
faṣallā
فَصَلَّىٰ
എന്നിട്ട് നമസ്കരിക്കുകയും ചെയ്ത
അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്‌കരിച്ചു.
തഫ്സീര്‍بَلْ تُؤْثِرُوْنَ الْحَيٰوةَ الدُّنْيَاۖ ( الأعلى: ١٦ )
bal
بَلْ
പക്ഷേ, എങ്കിലും, എന്നാല്‍
tu'thirūna
تُؤْثِرُونَ
നിങ്ങള്‍ പ്രാധാന്യം നല്‍കുന്നു, തിരഞ്ഞെടുക്കുകയാണ്
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
ഐഹിക ജീവിതത്തിന്, ഇഹലോക ജീവിതത്തെ
എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
തഫ്സീര്‍وَالْاٰخِرَةُ خَيْرٌ وَّاَبْقٰىۗ ( الأعلى: ١٧ )
wal-ākhiratu
وَٱلْءَاخِرَةُ
പരലോകമാകട്ടെ
wa-abqā
وَأَبْقَىٰٓ
ഏറ്റവും ശേഷിക്കുന്ന (ബാക്കിയാകുന്ന)തുമാണ്
പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.
തഫ്സീര്‍اِنَّ هٰذَا لَفِى الصُّحُفِ الْاُوْلٰىۙ ( الأعلى: ١٨ )
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇത്
lafī l-ṣuḥufi
لَفِى ٱلصُّحُفِ
ഏടുകളില്‍ (തന്നെ) ഉണ്ട്
l-ūlā
ٱلْأُولَىٰ
ആദ്യത്തെ, പൂര്‍വ്വ
സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.
തഫ്സീര്‍صُحُفِ اِبْرٰهِيْمَ وَمُوْسٰى ࣖ ( الأعلى: ١٩ )
ṣuḥufi ib'rāhīma
صُحُفِ إِبْرَٰهِيمَ
അതായത് ഇബ്രാഹീമിന്റെ ഏടുകള്‍
wamūsā
وَمُوسَىٰ
മൂസായുടെയും
അഥവാ, ഇബ്‌റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!
തഫ്സീര്‍- القرآن الكريم - سورة الأعلى٨٧
Al-A'la (Surah 87)