وَاِذَا قِيْلَ لَهُمُ اتَّبِعُوْا مَآ اَنْزَلَ اللّٰهُ قَالُوْا بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ اٰبَاۤءَنَاۗ اَوَلَوْ كَانَ الشَّيْطٰنُ يَدْعُوْهُمْ اِلٰى عَذَابِ السَّعِيْرِ ( لقمان: ٢١ )
wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാൽ
ittabiʿū
ٱتَّبِعُوا۟
നിങ്ങൾ പിന്പറ്റുവിൻ (എന്ന്)
mā anzala
مَآ أَنزَلَ
ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ
nattabiʿu
نَتَّبِعُ
ഞങ്ങൾ പിന്‍പറ്റും, പിൻപറ്റുന്നു
wajadnā
وَجَدْنَا
ഞങ്ങൾ കണ്ടെത്തി
ʿalayhi
عَلَيْهِ
അതു പ്രകാരം, അതിന്മേൽ
ābāanā
ءَابَآءَنَآۚ
ഞങ്ങളുടെ പിതാക്കളെ
awalaw kāna
أَوَلَوْ كَانَ
ആയിരുന്നാലുമോ
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
yadʿūhum
يَدْعُوهُمْ
അവരെ ക്ഷണിക്കുക, വിളിക്കുക
ilā ʿadhābi
إِلَىٰ عَذَابِ
ശിക്ഷയിലേക്ക്
l-saʿīri
ٱلسَّعِيرِ
ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
''അല്ലാഹു ഇറക്കിത്തന്നതിനെ പിന്‍പറ്റുക''യെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ''അല്ല, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായാണോ ഞങ്ങള്‍ കണ്ടിട്ടുള്ളത് ആ മാര്‍ഗമാണ് ഞങ്ങള്‍ പിന്‍പറ്റുക.'' കത്തിക്കാളുന്ന നരകത്തീയിലേക്കാണ് പിശാച് അവരെ നയിക്കുന്നതെങ്കില്‍ അതുമവര്‍ പിന്‍പറ്റുമെന്നോ?
തഫ്സീര്‍۞ وَمَنْ يُّسْلِمْ وَجْهَهٗٓ اِلَى اللّٰهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقٰىۗ وَاِلَى اللّٰهِ عَاقِبَةُ الْاُمُوْرِ ( لقمان: ٢٢ )
waman yus'lim
وَمَن يُسْلِمْ
ആരെങ്കിലും വിട്ടുകൊടുത്താൽ, കീഴ്പ്പെടുത്തിയാൽ
wajhahu
وَجْهَهُۥٓ
തന്റെ മുഖത്തെ
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്
wahuwa
وَهُوَ
അവൻ ആയിക്കൊണ്ട്
muḥ'sinun
مُحْسِنٌ
സൽഗുണവാൻ, നന്മ പ്രവർത്തിക്കുന്നവൻ
faqadi is'tamsaka
فَقَدِ ٱسْتَمْسَكَ
എന്നാൽ തീർച്ചയായും അവൻ മുറുകെ പിടിച്ചു
bil-ʿur'wati
بِٱلْعُرْوَةِ
കൈപിടിയെ, പിടിക്കയറ്
l-wuth'qā
ٱلْوُثْقَىٰۗ
ഏറ്റവും ബലവത്തായ
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കാണ്
ʿāqibatu l-umūri
عَٰقِبَةُ ٱلْأُمُورِ
കാര്യങ്ങളുടെ പര്യവസാനം, കലാശം
ആരെങ്കിലും സച്ചരിതനായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ മുറുകെപ്പിടിച്ചത് ഏറ്റം ഉറപ്പുള്ള പിടിവള്ളിയില്‍ തന്നെയാണ്. കാര്യങ്ങളുടെയൊക്കെ പര്യവസാനം അല്ലാഹുവിന്റെ സന്നിധിയിലാണ്.
തഫ്സീര്‍وَمَنْ كَفَرَ فَلَا يَحْزُنْكَ كُفْرُهٗۗ اِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُمْ بِمَا عَمِلُوْاۗ اِنَّ اللّٰهَ عَلِيْمٌۢ بِذَاتِ الصُّدُوْرِ ( لقمان: ٢٣ )
waman kafara
وَمَن كَفَرَ
ആരെങ്കിലും അവിശ്വസിച്ചെങ്കിൽ
falā yaḥzunka
فَلَا يَحْزُنكَ
എന്നാൽ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
kuf'ruhu
كُفْرُهُۥٓۚ
അവന്റെ അവിശ്വാസം
ilaynā
إِلَيْنَا
നമ്മുടെ അടുക്കലേക്കാണ്
marjiʿuhum
مَرْجِعُهُمْ
അവരുടെ മടക്കം
fanunabbi-uhum
فَنُنَبِّئُهُم
അപ്പോൾ നാം അവരെ ബോധ്യപ്പെടുത്തും
bimā ʿamilū
بِمَا عَمِلُوٓا۟ۚ
അവർ പ്രവർത്തിച്ചതിനെപ്പറ്റി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ഞുകളി (ഹൃദയങ്ങളി) ലുള്ളതിനെപ്പറ്റി
ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാമവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
തഫ്സീര്‍نُمَتِّعُهُمْ قَلِيْلًا ثُمَّ نَضْطَرُّهُمْ اِلٰى عَذَابٍ غَلِيْظٍ ( لقمان: ٢٤ )
numattiʿuhum
نُمَتِّعُهُمْ
നാം അവർക്ക് സുഖമനുഭവിപ്പിക്കും, സുഖജീവിതം നൽകും
qalīlan
قَلِيلًا
കുറച്ച്, അൽപം
naḍṭarruhum
نَضْطَرُّهُمْ
നാം അവരെ നിർബന്ധിച്ചുകൊണ്ടുവരും, നിർബന്ധിതരാക്കും
ilā ʿadhābin
إِلَىٰ عَذَابٍ
ഒരു ശിക്ഷയിലേക്ക്
ghalīẓin
غَلِيظٍ
കഠോരമായ, കനത്ത
അല്‍പകാലം നാമവരെ സുഖിപ്പിക്കുന്നു. പിന്നീട് നാമവരെ കൊടുംശിക്ഷയിലേക്ക് തള്ളിവിടും.
തഫ്സീര്‍وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَيَقُوْلُنَّ اللّٰهُ ۗقُلِ الْحَمْدُ لِلّٰهِ ۗبَلْ اَكْثَرُهُمْ لَا يَعْلَمُوْنَ ( لقمان: ٢٥ )
wala-in sa-altahum
وَلَئِن سَأَلْتَهُم
നീ അവരോട് ചോദിച്ചുവെങ്കിൽ
man khalaqa
مَّنْ خَلَقَ
ആർ സൃഷ്ടിച്ചു എന്ന്
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങൾ
wal-arḍa
وَٱلْأَرْضَ
ഭൂമിയും
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവർ പറയും
l-lahu
ٱللَّهُۚ
അല്ലാഹു എന്ന്
l-ḥamdu
ٱلْحَمْدُ
സ്തുതി, സ്തോത്രം
lillahi
لِلَّهِۚ
അല്ലാഹുവിനാണ്
aktharuhum
أَكْثَرُهُمْ
അവരിൽ അധികമാളുകളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല
ആകാശഭൂമികളെ പടച്ചതാരെന്നു ചോദിച്ചാല്‍ അവര്‍ പറയും ''അല്ലാഹു''വെന്ന്. പറയുക: ''സര്‍വ സ്തുതിയും ആ അല്ലാഹുവിനാണ്.'' എന്നാല്‍ അവരിലേറെ പേരും അത് മനസ്സിലാക്കുന്നില്ല.
തഫ്സീര്‍لِلّٰهِ مَا فِى السَّمٰوٰتِ وَالْاَرْضِۗ اِنَّ اللّٰهَ هُوَ الْغَنِيُّ الْحَمِيْدُ ( لقمان: ٢٦ )
lillahi
لِلَّهِ
അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
l-ghaniyu
ٱلْغَنِىُّ
ധന്യൻ, അനാശ്രയൻ
l-ḥamīdu
ٱلْحَمِيدُ
സ്തുത്യർഹൻ
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാണ്. തീര്‍ച്ചയായും അല്ലാഹു സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.
തഫ്സീര്‍وَلَوْ اَنَّ مَا فِى الْاَرْضِ مِنْ شَجَرَةٍ اَقْلَامٌ وَّالْبَحْرُ يَمُدُّهٗ مِنْۢ بَعْدِهٖ سَبْعَةُ اَبْحُرٍ مَّا نَفِدَتْ كَلِمٰتُ اللّٰهِ ۗاِنَّ اللّٰهَ عَزِيْزٌ حَكِيْمٌ ( لقمان: ٢٧ )
walaw annamā
وَلَوْ أَنَّمَا
ആയിരുന്നാലും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിലുള്ളത്
min shajaratin
مِن شَجَرَةٍ
വൃക്ഷമായിട്ട്, മരത്തിൽ നിന്ന്
wal-baḥru
وَٱلْبَحْرُ
സമുദ്രവും (ഉണ്ടായിരുന്നാലും)
yamudduhu
يَمُدُّهُۥ
അതിന് പോഷണം നൽകിക്കൊണ്ട്
min baʿdihi
مِنۢ بَعْدِهِۦ
അതിന് ശേഷം (പുറമെ)
sabʿatu abḥurin
سَبْعَةُ أَبْحُرٍ
ഏഴ് സമുദ്രങ്ങൾ
mā nafidat
مَّا نَفِدَتْ
തീരുന്നതല്ല, കഴിയുന്നതല്ല
kalimātu l-lahi
كَلِمَٰتُ ٱللَّهِۗ
അല്ലാഹുവിന്റെ വചനങ്ങൾ, വാക്കുകൾ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്, ജ്ഞാനയുക്തനാണ്
ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനയാവുക; സമുദ്രങ്ങളെല്ലാം മഷിയാവുക; വേറെയും ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുക; എന്നാലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീര്‍ക്കാനാവില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.
തഫ്സീര്‍مَا خَلْقُكُمْ وَلَا بَعْثُكُمْ اِلَّا كَنَفْسٍ وَّاحِدَةٍ ۗاِنَّ اللّٰهَ سَمِيْعٌۢ بَصِيْرٌ ( لقمان: ٢٨ )
mā khalqukum
مَّا خَلْقُكُمْ
നിങ്ങളെ സൃഷ്ടിക്കുന്നതല്ല
walā baʿthukum
وَلَا بَعْثُكُمْ
നിങ്ങളെ പുനർജ്ജീവിപ്പിക്കലും അല്ല
illā kanafsin
إِلَّا كَنَفْسٍ
ഒരു ദേഹത്തിന്റെ (ആളുടെ) തു പോലെയല്ലാതെ
wāḥidatin
وَٰحِدَةٍۗ
ഒരേ ഒരു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
samīʿun
سَمِيعٌۢ
കേൾക്കുന്നവനാണ്
baṣīrun
بَصِيرٌ
കാണുന്നവനാണ്
നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യും പോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
തഫ്സീര്‍اَلَمْ تَرَ اَنَّ اللّٰهَ يُوْلِجُ الَّيْلَ فِى النَّهَارِ وَيُوْلِجُ النَّهَارَ فِى الَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَۖ كُلٌّ يَّجْرِيْٓ اِلٰٓى اَجَلٍ مُّسَمًّى وَّاَنَّ اللّٰهَ بِمَا تَعْمَلُوْنَ خَبِيْرٌ ( لقمان: ٢٩ )
alam tara
أَلَمْ تَرَ
നീ കാണുന്നില്ലേ, കണ്ടില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
al-layla
ٱلَّيْلَ
രാത്രിയെ
fī l-nahāri
فِى ٱلنَّهَارِ
പകലിൽ
wayūliju l-nahāra
وَيُولِجُ ٱلنَّهَارَ
പകലിനെ കടത്തുന്നു എന്നും
fī al-layli
فِى ٱلَّيْلِ
രാത്രിയിൽ
wasakhara
وَسَخَّرَ
അവൻ അധീനമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തിരിക്കുന്നു
l-shamsa wal-qamara
ٱلشَّمْسَ وَٱلْقَمَرَ
സൂര്യനെയും, ചന്ദ്രനെയും
kullun
كُلٌّ
എല്ലാം (ഓരോന്നും)
yajrī
يَجْرِىٓ
സഞ്ചരിക്കുന്നു
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّى
നിര്‍ണ്ണയിക്കപ്പെട്ട
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു ആണെന്നും
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മമായറിയുന്നവൻ
തീര്‍ച്ചയായും അല്ലാഹു രാവിനെ പകലില്‍ കടത്തിവിടുന്നു; പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. അവന്‍ സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഇതൊന്നും നിങ്ങള്‍ കണ്ടറിയുന്നില്ലേ?
തഫ്സീര്‍ذٰلِكَ بِاَنَّ اللّٰهَ هُوَ الْحَقُّ وَاَنَّ مَا يَدْعُوْنَ مِنْ دُوْنِهِ الْبَاطِلُۙ وَاَنَّ اللّٰهَ هُوَ الْعَلِيُّ الْكَبِيْرُ ࣖ ( لقمان: ٣٠ )
bi-anna l-laha
بِأَنَّ ٱللَّهَ
അല്ലാഹുവാണെന്നതുകൊണ്ടാണ്
l-ḥaqu
ٱلْحَقُّ
സ്ഥിരമായുള്ളവൻ, യഥാര്‍ത്ഥമായുള്ളവന്‍
wa-anna mā yadʿūna
وَأَنَّ مَا يَدْعُونَ
അവർ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നവയാണെന്നും
min dūnihi
مِن دُونِهِ
അവന്ന് പുറമെ
l-bāṭilu
ٱلْبَٰطِلُ
വ്യര്‍ത്ഥമായത്, അയഥാർത്ഥമായത്
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹുവാണെന്നതും
l-ʿaliyu
ٱلْعَلِىُّ
ഉന്നതൻ, ഉയർന്നവൻ
l-kabīru
ٱلْكَبِيرُ
വലിയ, മഹാൻ
അതിനൊക്കെ കാരണമിതാണ്. നിശ്ചയമായും അല്ലാഹു മാത്രമാണ് പരമമായ സത്യം. അവനൊഴികെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നതെല്ലാം മിഥ്യയാണ്. അല്ലാഹുതന്നെയാണ് ഉന്നതനും മഹാനും.
തഫ്സീര്‍- القرآن الكريم - سورة لقمان٣١
Luqman (Surah 31)