اِنَّآ اَنْزَلْنَا عَلَيْكَ الْكِتٰبَ لِلنَّاسِ بِالْحَقِّۚ فَمَنِ اهْتَدٰى فَلِنَفْسِهٖۚ وَمَنْ ضَلَّ فَاِنَّمَا يَضِلُّ عَلَيْهَا ۚوَمَآ اَنْتَ عَلَيْهِمْ بِوَكِيْلٍ ࣖ ( الزمر: ٤١ )
innā anzalnā
إِنَّآ أَنزَلْنَا
നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു
ʿalayka
عَلَيْكَ
നിന്റെ മേൽ, നിനക്കു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
lilnnāsi
لِلنَّاسِ
മനുഷ്യർക്കുവേണ്ടി
bil-ḥaqi
بِٱلْحَقِّۖ
യഥാർത്ഥ(മുറ)പ്രകാരം
famani ih'tadā
فَمَنِ ٱهْتَدَىٰ
ആകയാൽ ആരെങ്കിലും സൻമാർഗ്ഗം പ്രാപിച്ചാൽ
falinafsihi
فَلِنَفْسِهِۦۖ
തനിക്കുതന്നെ, അവന്റെ ദേഹത്തിനു (ആത്മാവിനു) വേണ്ടിയാകുന്നു
waman ḍalla
وَمَن ضَلَّ
ആരെങ്കിലും വഴിപിഴച്ചാൽ
fa-innamā yaḍillu
فَإِنَّمَا يَضِلُّ
എന്നാലവൻ വഴിപിഴക്കുന്നു
ʿalayhā
عَلَيْهَاۖ
അതിന്റെ മേൽ (ദോഷമായി) മാത്രം
wamā anta
وَمَآ أَنتَ
നീ അല്ല
ʿalayhim
عَلَيْهِم
അവരുടെ മേൽ
biwakīlin
بِوَكِيلٍ
(ബാധ്യത) ഏൽപിക്കപ്പെട്ടവൻ (ഉത്തരവാദി, അധികാരക്കാരൻ)
സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല.
തഫ്സീര്‍اَللّٰهُ يَتَوَفَّى الْاَنْفُسَ حِيْنَ مَوْتِهَا وَالَّتِيْ لَمْ تَمُتْ فِيْ مَنَامِهَا ۚ فَيُمْسِكُ الَّتِي قَضٰى عَلَيْهَا الْمَوْتَ وَيُرْسِلُ الْاُخْرٰىٓ اِلٰٓى اَجَلٍ مُّسَمًّىۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّتَفَكَّرُوْنَ ( الزمر: ٤٢ )
al-lahu yatawaffā
ٱللَّهُ يَتَوَفَّى
അല്ലാഹു പൂർണ്ണമായെടുക്കുന്നു (പിടിച്ചെടുക്കുന്നു)
l-anfusa
ٱلْأَنفُسَ
ആത്മാക്കളെ (ജീവാത്മാക്കളെ) ദേഹങ്ങളെ
ḥīna mawtihā
حِينَ مَوْتِهَا
അവയുടെ മരണവേളയിൽ, മരിക്കുമ്പോൾ
wa-allatī
وَٱلَّتِى
യാതൊന്നിനെയും
lam tamut
لَمْ تَمُتْ
മരണപ്പെടാത്ത
fī manāmihā
فِى مَنَامِهَاۖ
അതിന്റെ ഉറക്കിൽ
fayum'siku
فَيُمْسِكُ
എന്നിട്ടവൻ പിടിച്ചുവെക്കുന്നു
qaḍā ʿalayhā
قَضَىٰ عَلَيْهَا
അതിന്റെമേൽ അവൻ വിധിച്ചു
wayur'silu
وَيُرْسِلُ
വിട്ടയക്കുകയും ചെയ്യും
l-ukh'rā
ٱلْأُخْرَىٰٓ
മറ്റേതിനെ
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّىۚ
നിർണ്ണയിക്കപ്പെട്ട
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyātin
لَءَايَٰتٍ
ദൃഷ്ടാന്തങ്ങൾ
liqawmin
لِّقَوْمٍ
ഒരു ജനതക്കു, ചില ആളുകൾക്കു
yatafakkarūna
يَتَفَكَّرُونَ
ചിന്തിക്കുന്ന
മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീര്‍اَمِ اتَّخَذُوْا مِنْ دُوْنِ اللّٰهِ شُفَعَاۤءَۗ قُلْ اَوَلَوْ كَانُوْا لَا يَمْلِكُوْنَ شَيْـًٔا وَّلَا يَعْقِلُوْنَ ( الزمر: ٤٣ )
ittakhadhū
ٱتَّخَذُوا۟
അവർ ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നുവോ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
shufaʿāa
شُفَعَآءَۚ
ചില ശുപാർശക്കാരെ
awalaw kānū
أَوَلَوْ كَانُوا۟
അവർ ആയിരുന്നാൽ പോലുമോ
lā yamlikūna
لَا يَمْلِكُونَ
അവർ സ്വാധീനമാക്കുന്നില്ല (പ്രാപ്തമാകുന്നില്ല)
shayan
شَيْـًٔا
യാതൊന്നും, ഒട്ടും
walā yaʿqilūna
وَلَا يَعْقِلُونَ
അവർ ഗ്രഹിക്കുന്നുമില്ല, മനസ്സിലാക്കുന്നുമില്ല
അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശ ചെയ്യുമെന്നോ?
തഫ്സീര്‍قُلْ لِّلّٰهِ الشَّفَاعَةُ جَمِيْعًا ۗ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِۗ ثُمَّ اِلَيْهِ تُرْجَعُوْنَ ( الزمر: ٤٤ )
lillahi
لِّلَّهِ
അല്ലാഹുവിനാണ്
l-shafāʿatu
ٱلشَّفَٰعَةُ
ശുപാർശ
jamīʿan
جَمِيعًاۖ
മുഴുവനും
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജത്വം, ആധിപത്യം
wal-arḍi
وَٱلْأَرْضِۖ
ഭൂമിയുടെയും
thumma ilayhi
ثُمَّ إِلَيْهِ
പിന്നെ അവങ്കലേക്കു
tur'jaʿūna
تُرْجَعُونَ
നിങ്ങൾ മടക്കപ്പെടുന്നു
പറയുക: ''ശിപാര്‍ശക്കുള്ള അവകാശമൊക്കെയും അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്നാണ് ആകാശഭൂമികളുടെ ആധിപത്യം. പിന്നീട് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതും അവങ്കലേക്കുതന്നെ.''
തഫ്സീര്‍وَاِذَا ذُكِرَ اللّٰهُ وَحْدَهُ اشْمَـَٔزَّتْ قُلُوْبُ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِۚ وَاِذَا ذُكِرَ الَّذِيْنَ مِنْ دُوْنِهٖٓ اِذَا هُمْ يَسْتَبْشِرُوْنَ ( الزمر: ٤٥ )
wa-idhā dhukira
وَإِذَا ذُكِرَ
പ്രസ്താവിക്കപ്പെട്ടാൽ, പറയപ്പെട്ടാൽ
l-lahu
ٱللَّهُ
അല്ലാഹുവിനെക്കുറിച്ചു
waḥdahu
وَحْدَهُ
അവൻ മാത്രമായി
ish'ma-azzat
ٱشْمَأَزَّتْ
അറക്കും, ചുളുങ്ങും (ഇറുകും)
alladhīna lā yu'minūna
ٱلَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവരുടെ
bil-ākhirati
بِٱلْءَاخِرَةِۖ
പരലോകത്തിൽ
wa-idhā dhukira
وَإِذَا ذُكِرَ
പ്രസ്താവിക്കപ്പെട്ടാൽ
alladhīna min dūnihi
ٱلَّذِينَ مِن دُونِهِۦٓ
അവനു പുറമെയുള്ളവരെപ്പറ്റി
idhā hum
إِذَا هُمْ
അപ്പോഴതാ അവർ
yastabshirūna
يَسْتَبْشِرُونَ
സന്തോഷം പ്രകടിപ്പിക്കുന്നു, സന്തുഷ്ടരാകുന്നു
ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
തഫ്സീര്‍قُلِ اللهم فَاطِرَ السَّمٰوٰتِ وَالْاَرْضِ عٰلِمَ الْغَيْبِ وَالشَّهَادَةِ اَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيْ مَا كَانُوْا فِيْهِ يَخْتَلِفُوْنَ ( الزمر: ٤٦ )
l-lahuma
ٱللَّهُمَّ
അല്ലാഹുവേ
fāṭira l-samāwāti
فَاطِرَ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ സൃഷ്ടാവേ, സൃഷ്ടാവായ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
ʿālima l-ghaybi
عَٰلِمَ ٱلْغَيْبِ
അദൃശ്യം അറിയുന്നവനേ, അറിയുന്നവനായ
wal-shahādati
وَٱلشَّهَٰدَةِ
ദൃശ്യവും (പ്രത്യക്ഷമായതും)
anta taḥkumu
أَنتَ تَحْكُمُ
നീ (തന്നെ) വിധി കൽപിക്കുന്നതാണ്
bayna ʿibādika
بَيْنَ عِبَادِكَ
നിന്റെ അടിയാന്മാർക്കിടയിൽ
kānū fīhi
كَانُوا۟ فِيهِ
അതിൽ അവരായിരുന്നു
yakhtalifūna
يَخْتَلِفُونَ
ഭിന്നിച്ചുകൊണ്ടിരിക്കും
പറയുക: ''അല്ലാഹുവേ, ആകാശഭൂമികളുടെ സ്രഷ്ടാവേ, ദൃശ്യവും അദൃശ്യവും അറിയുന്നവനേ, നിന്റെ അടിമകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ അവസാനം വിധി തീര്‍പ്പുണ്ടാക്കുന്നത് നീയാണല്ലോ.''
തഫ്സീര്‍وَلَوْ اَنَّ لِلَّذِيْنَ ظَلَمُوْا مَا فِى الْاَرْضِ جَمِيْعًا وَّمِثْلَهٗ مَعَهٗ لَافْتَدَوْا بِهٖ مِنْ سُوْۤءِ الْعَذَابِ يَوْمَ الْقِيٰمَةِۗ وَبَدَا لَهُمْ مِّنَ اللّٰهِ مَا لَمْ يَكُوْنُوْا يَحْتَسِبُوْنَ ( الزمر: ٤٧ )
walaw anna
وَلَوْ أَنَّ
ഉണ്ടായിരുന്നുവെങ്കിൽ
lilladhīna ẓalamū
لِلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരാകട്ടെ
mā fī l-arḍi
مَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതു
wamith'lahu
وَمِثْلَهُۥ
അതിന്റെ അത്രയും
la-if'tadaw bihi
لَٱفْتَدَوْا۟ بِهِۦ
അവരതു തെണ്ടം കൊടുക്കുന്നതാണ് (അതു കൊടുത്തു മോചനം തേടും)
min sūi l-ʿadhābi
مِن سُوٓءِ ٱلْعَذَابِ
ശിക്ഷയുടെ കെടുതി (കഠിന ശിക്ഷ) നിമിത്തം
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۚ
ക്വിയാമത്തുനാളിൽ
wabadā lahum
وَبَدَا لَهُم
അവർക്കു വെളിവാകുക (വ്യക്തമാകുക)യും ചെയ്യും
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കൽനിന്നു
mā lam yakūnū
مَا لَمْ يَكُونُوا۟
അവർ ആയിരുന്നില്ലാത്തതു
yaḥtasibūna
يَحْتَسِبُونَ
കണക്കാക്കുക, വിചാരിക്കും
ഭൂമിയിലുള്ളതൊക്കെയും അതോടൊപ്പം അത്രയും, അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ കടുത്ത ശിക്ഷയില്‍നിന്നു രക്ഷനേടാന്‍ അതൊക്കെയും അവര്‍ പിഴയായി നല്‍കാന്‍ തയ്യാറാകും. നേരത്തെ ഒരിക്കലും അവര്‍ ഊഹിക്കുകപോലും ചെയ്തിട്ടില്ലാത്ത പലതും അവിടെ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വെളിപ്പെടുന്നു.
തഫ്സീര്‍وَبَدَا لَهُمْ سَيِّاٰتُ مَا كَسَبُوْا وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ ( الزمر: ٤٨ )
wabadā lahum
وَبَدَا لَهُمْ
അവർക്കു വെളിവാകുകയും ചെയ്യും
sayyiātu
سَيِّـَٔاتُ
തിൻമകൾ (കെടുതികൾ)
mā kasabū
مَا كَسَبُوا۟
അവർ സമ്പാദിച്ച(പ്രവർത്തിച്ച)തിന്റെ
waḥāqa bihim
وَحَاقَ بِهِم
അവരിൽ(വന്നു) വലയം ചെയ്കയും ചെയ്യും
kānū bihi
كَانُوا۟ بِهِۦ
അതിനെക്കുറിച്ചു അവരായിരുന്നു
yastahziūna
يَسْتَهْزِءُونَ
പരിഹാസം കൊള്ളും
അവര്‍ ശേഖരിച്ചുവെച്ചതിന്റെ ദുഷ്ഫലങ്ങളവര്‍ക്ക് വെളിപ്പെടും. അന്നോളം അവര്‍ പുച്ഛിച്ചു തള്ളിയിരുന്ന അതേശിക്ഷ തന്നെ അവരെ ബാധിക്കുകയും ചെയ്യും.
തഫ്സീര്‍فَاِذَا مَسَّ الْاِنْسَانَ ضُرٌّ دَعَانَاۖ ثُمَّ اِذَا خَوَّلْنٰهُ نِعْمَةً مِّنَّاۙ قَالَ اِنَّمَآ اُوْتِيْتُهٗ عَلٰى عِلْمٍ ۗبَلْ هِيَ فِتْنَةٌ وَّلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ ( الزمر: ٤٩ )
fa-idhā massa
فَإِذَا مَسَّ
എന്നാൽ ബാധിച്ചാൽ, തൊട്ടാൽ, സ്പർശിച്ചാൽ
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
ḍurrun
ضُرٌّ
വല്ല ഉപദ്രവും
daʿānā
دَعَانَا
അവൻ നമ്മെ വിളിക്കും
idhā khawwalnāhu
إِذَا خَوَّلْنَٰهُ
അവന്നു നാം അധീനമാക്കി (ദാനമായി)ക്കൊടുത്താൽ
niʿ'matan minnā
نِعْمَةً مِّنَّا
നമ്മിൽനിന്നു വല്ല അനുഗ്രഹവും
innamā ūtītuhu
إِنَّمَآ أُوتِيتُهُۥ
നിശ്ചയമായും അതെനിക്കു നൽകപ്പെട്ടിരിക്കുന്നു
ʿalā ʿil'min
عَلَىٰ عِلْمٍۭۚ
അറിവോടെത്തന്നെ, അറിവുള്ളതിന്റെ പേരിൽ
bal hiya
بَلْ هِىَ
പക്ഷേ അതു
fit'natun
فِتْنَةٌ
ഒരു പരീക്ഷണമാണ്
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
എങ്കിലും അവരിൽ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല
വല്ല വിപത്തും ബാധിച്ചാല്‍ മനുഷ്യന്‍ നമ്മെ വിളിച്ചുപ്രാര്‍ഥിക്കും. പിന്നീട് നാം വല്ല അനുഗ്രഹവും നല്‍കിയാലോ അവന്‍ പറയും: ''ഇതെനിക്ക് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയതാണ്.'' എന്നാല്‍ യഥാര്‍ഥത്തിലതൊരു പരീക്ഷണമാണ്. പക്ഷേ, അവരിലേറെ പേരും അതറിയുന്നില്ല.
തഫ്സീര്‍قَدْ قَالَهَا الَّذِيْنَ مِنْ قَبْلِهِمْ فَمَآ اَغْنٰى عَنْهُمْ مَّا كَانُوْا يَكْسِبُوْنَ ( الزمر: ٥٠ )
qad qālahā
قَدْ قَالَهَا
അതു പറയുകയുണ്ടായിട്ടുണ്ടു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടർ
min qablihim
مِن قَبْلِهِمْ
അവരുടെ (ഇവരുടെ) മുമ്പുള്ള
famā aghnā
فَمَآ أَغْنَىٰ
എന്നിട്ട് പ്രയോജനപ്പെട്ടില്ല, ഐശ്വര്യമാക്കിയില്ല
mā kānū yaksibūna
مَّا كَانُوا۟ يَكْسِبُونَ
അവർ സമ്പാദിച്ചു (പ്രവർത്തിച്ചു) കൊണ്ടിരുന്ന
ഇവര്‍ക്കു മുമ്പുള്ളവരും ഇവ്വിധം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ സമ്പാദിച്ചതൊന്നും അവര്‍ക്കൊട്ടും ഉപകരിച്ചില്ല.
തഫ്സീര്‍- القرآن الكريم - سورة الزمر٣٩
Az-Zumar (Surah 39)