مِثْلَ دَأْبِ قَوْمِ نُوْحٍ وَّعَادٍ وَّثَمُوْدَ وَالَّذِيْنَ مِنْۢ بَعْدِهِمْ ۗوَمَا اللّٰهُ يُرِيْدُ ظُلْمًا لِّلْعِبَادِ ( غافر: ٣١ )
mith'la dabi
مِثْلَ دَأْبِ
അതായതു സമ്പ്രദായം (പതിവു) പോലെ
qawmi nūḥin
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
waʿādin wathamūda
وَعَادٍ وَثَمُودَ
ആദിന്റെയും ഥമൂദിന്റെയും
wa-alladhīna
وَٱلَّذِينَ
യാതൊരുവരുടെയും
min baʿdihim
مِنۢ بَعْدِهِمْۚ
അവരുടെ ശേഷമുള്ള
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു ഇല്ല
yurīdu
يُرِيدُ
ഉദ്ദേശിക്കും
ẓul'man
ظُلْمًا
അക്രമം, അനീതി
lil'ʿibādi
لِّلْعِبَادِ
അടിയാന്മാർക്ക്
''നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.
തഫ്സീര്‍وَيٰقَوْمِ اِنِّيْٓ اَخَافُ عَلَيْكُمْ يَوْمَ التَّنَادِۙ ( غافر: ٣٢ )
wayāqawmi
وَيَٰقَوْمِ
എന്റെ ജനങ്ങളേ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയം ഞാൻ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേൽ
yawma l-tanādi
يَوْمَ ٱلتَّنَادِ
അന്യോന്യം വിളി(നിലവിളി) കൂട്ടുന്ന ദിവസത്തെ
''എന്റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്ന ഒരു ദിനം നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
തഫ്സീര്‍يَوْمَ تُوَلُّوْنَ مُدْبِرِيْنَۚ مَا لَكُمْ مِّنَ اللّٰهِ مِنْ عَاصِمٍۚ وَمَنْ يُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍ ( غافر: ٣٣ )
yawma tuwallūna
يَوْمَ تُوَلُّونَ
അതായതു നിങ്ങൾ തിരിഞ്ഞോടുന്ന ദിവസം
mud'birīna
مُدْبِرِينَ
പിന്നോക്കം വെച്ചവരായി
mā lakum
مَا لَكُم
നിങ്ങൾക്കു ഇല്ല, ഇല്ലാത്ത നിലയിൽ
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിൽനിന്നു
min ʿāṣimin
مِنْ عَاصِمٍۗ
യാതൊരു രക്ഷകനും, കാക്കുന്നവനും
waman yuḍ'lili
وَمَن يُضْلِلِ
ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ
famā lahu
فَمَا لَهُۥ
എന്നാൽ അവന്നില്ല
min hādin
مِنْ هَادٍ
യാതൊരു വഴികാട്ടിയും, മാർഗ്ഗദർശകനും
''നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.
തഫ്സീര്‍وَلَقَدْ جَاۤءَكُمْ يُوْسُفُ مِنْ قَبْلُ بِالْبَيِّنٰتِ فَمَا زِلْتُمْ فِيْ شَكٍّ مِّمَّا جَاۤءَكُمْ بِهٖ ۗحَتّٰىٓ اِذَا هَلَكَ قُلْتُمْ لَنْ يَّبْعَثَ اللّٰهُ مِنْۢ بَعْدِهٖ رَسُوْلًا ۗ كَذٰلِكَ يُضِلُّ اللّٰهُ مَنْ هُوَ مُسْرِفٌ مُّرْتَابٌۙ ( غافر: ٣٤ )
walaqad jāakum
وَلَقَدْ جَآءَكُمْ
നിങ്ങൾക്കു വരുകയുണ്ടായിട്ടുണ്ടു
min qablu
مِن قَبْلُ
മുമ്പ്
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുമായിട്ടു
famā zil'tum
فَمَا زِلْتُمْ
എന്നിട്ടു നിങ്ങളായിക്കൊണ്ടിരുന്നു
fī shakkin
فِى شَكٍّ
സംശയത്തിൽ
mimmā
مِّمَّا
യാതൊന്നിനെപ്പറ്റി
jāakum bihi
جَآءَكُم بِهِۦۖ
അദ്ദേഹം കൊണ്ടുവന്ന
ḥattā idhā halaka
حَتَّىٰٓ إِذَا هَلَكَ
അങ്ങനെ അദ്ദേഹം നാശമടഞ്ഞ (കാലംചെന്ന)പ്പോൾ
qul'tum
قُلْتُمْ
നിങ്ങൾ പറഞ്ഞു
lan yabʿatha l-lahu
لَن يَبْعَثَ ٱللَّهُ
അല്ലാഹു നിയോഗിക്ക (എഴുന്നേല്പിക്ക)യില്ലതന്നെ
min baʿdihi
مِنۢ بَعْدِهِۦ
അദ്ദേഹത്തിനു ശേഷം
rasūlan
رَسُولًاۚ
ഒരു റസൂലിനെയും, ദൂതനെയും
kadhālika
كَذَٰلِكَ
അപ്രകാരം
yuḍillu l-lahu
يُضِلُّ ٱللَّهُ
അല്ലാഹു വഴിപിഴപ്പിക്കുന്നു
huwa mus'rifun
هُوَ مُسْرِفٌ
അവൻ അതിരുകവിഞ്ഞവനാണ്
mur'tābun
مُّرْتَابٌ
സംശയാലുവാണ്, സന്ദേഹിയാണ്
''വ്യക്തമായ തെളിവുകളുമായി മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ നിങ്ങള്‍ സംശയിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞു: 'ഇദ്ദേഹത്തിനുശേഷം അല്ലാഹു ഇനിയൊരു ദൂതനെയും അയക്കുകയേ ഇല്ലെ'ന്ന്. ഇവ്വിധം അതിരുവിടുന്നവരെയും സംശയാലുക്കളെയും അല്ലാഹു വഴികേടിലാക്കുന്നു.''
തഫ്സീര്‍ ۨالَّذِيْنَ يُجَادِلُوْنَ فِيْٓ اٰيٰتِ اللّٰهِ بِغَيْرِ سُلْطٰنٍ اَتٰىهُمْۗ كَبُرَ مَقْتًا عِنْدَ اللّٰهِ وَعِنْدَ الَّذِيْنَ اٰمَنُوْا ۗ كَذٰلِكَ يَطْبَعُ اللّٰهُ عَلٰى كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ ( غافر: ٣٥ )
alladhīna yujādilūna
ٱلَّذِينَ يُجَٰدِلُونَ
അതായതു തർക്കം നടത്തുന്നവർ
fī āyāti l-lahi
فِىٓ ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തു (ദൃഷ്ടാന്തം)കളിൽ
bighayri sul'ṭānin
بِغَيْرِ سُلْطَٰنٍ
ഒരു അധികൃത ലക്ഷ്യവും (പ്രമാണവും) കൂടാതെ
atāhum
أَتَىٰهُمْۖ
തങ്ങൾക്കു വന്നിട്ടുള്ള, കിട്ടിയിട്ടുള്ള
kabura
كَبُرَ
അതു വളരെ വലുതാണ്, വമ്പിച്ചതായിരിക്കുന്നു
maqtan
مَقْتًا
ക്രോധത്തിൽ, ക്രോധത്താൽ
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കൽ
waʿinda alladhīna āmanū
وَعِندَ ٱلَّذِينَ ءَامَنُوا۟ۚ
വിശ്വസിച്ചവരുടെ അടുക്കലും
kadhālika
كَذَٰلِكَ
അപ്രകാരം
yaṭbaʿu l-lahu
يَطْبَعُ ٱللَّهُ
അല്ലാഹു മുദ്രവെക്കുന്ന
ʿalā kulli qalbi
عَلَىٰ كُلِّ قَلْبِ
എല്ലാ ഹൃദയങ്ങളുടെമേലും
mutakabbirin
مُتَكَبِّرٍ
അഹംഭാവിയുടെ
jabbārin
جَبَّارٍ
സ്വേച്ഛാലുവായ (ക്രൂരമനസ്ക്കനായ)
അല്ലാഹുവില്‍നിന്ന് വന്നുകിട്ടിയ ഒരുവിധ തെളിവുമില്ലാതെ അവന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരാണവര്‍. ഇക്കാര്യം അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും അടുത്ത് വളരെ വെറുക്കപ്പെട്ടതാണ്. അത്തരം അഹങ്കാരികളും ഗര്‍വിഷ്ഠരുമായ എല്ലാവരുടെയും ഹൃദയങ്ങള്‍ക്ക് അല്ലാഹു ഇവ്വിധം മുദ്രവെക്കുന്നു.
തഫ്സീര്‍وَقَالَ فِرْعَوْنُ يٰهَامٰنُ ابْنِ لِيْ صَرْحًا لَّعَلِّيْٓ اَبْلُغُ الْاَسْبَابَۙ ( غافر: ٣٦ )
waqāla fir'ʿawnu
وَقَالَ فِرْعَوْنُ
ഫിർഔൻ പറഞ്ഞു
yāhāmānu
يَٰهَٰمَٰنُ
ഹാമാനേ
ib'ni lī
ٱبْنِ لِى
നീ എനിക്കു നിർമ്മിക്കുക, കെട്ടിപ്പടുക്കുക
ṣarḥan
صَرْحًا
ഒരു ഉന്നത സൗധം, സ്തംഭം
laʿallī ablughu
لَّعَلِّىٓ أَبْلُغُ
ഞാൻ എത്തിയേക്കാം, എത്തിച്ചേരാൻ
l-asbāba
ٱلْأَسْبَٰبَ
മാർഗ്ഗങ്ങളിൽ, കാരണങ്ങളിൽ
ഫറവോന്‍ പറഞ്ഞു: ''ഹാമാന്‍, എനിക്ക് ഒരു ഗോപുരം ഉണ്ടാക്കിത്തരിക. ഞാന്‍ ആ വഴികളിലൊന്ന് എത്തട്ടെ-
തഫ്സീര്‍اَسْبَابَ السَّمٰوٰتِ فَاَطَّلِعَ اِلٰٓى اِلٰهِ مُوْسٰى وَاِنِّيْ لَاَظُنُّهٗ كَاذِبًا ۗوَكَذٰلِكَ زُيِّنَ لِفِرْعَوْنَ سُوْۤءُ عَمَلِهٖ وَصُدَّ عَنِ السَّبِيْلِ ۗوَمَا كَيْدُ فِرْعَوْنَ اِلَّا فِيْ تَبَابٍ ࣖ ( غافر: ٣٧ )
asbāba l-samāwāti
أَسْبَٰبَ ٱلسَّمَٰوَٰتِ
അതായതു ആകാശങ്ങളുടെ മാർഗ്ഗങ്ങളിൽ
fa-aṭṭaliʿa
فَأَطَّلِعَ
എന്നിട്ടു (അങ്ങിനെ) ഞാൻ എത്തിനോക്കാം, നോക്കിക്കാണാം
ilā ilāhi mūsā
إِلَىٰٓ إِلَٰهِ مُوسَىٰ
മൂസായുടെ ഇലാഹിലേക്കു
wa-innī
وَإِنِّى
നിശ്ചയമായും ഞാൻ
la-aẓunnuhu
لَأَظُنُّهُۥ
അവനെ വിചാരിക്കുന്നു
kādhiban
كَٰذِبًاۚ
കളവു പറയുന്നവനെന്നു
wakadhālika
وَكَذَٰلِكَ
അപ്രകാരം
zuyyina lifir'ʿawna
زُيِّنَ لِفِرْعَوْنَ
ഫിർഔനു അലങ്കാരമായി (ഭംഗിയായി) കാണിക്കപ്പെട്ടു
sūu ʿamalihi
سُوٓءُ عَمَلِهِۦ
അവന്റെ ദുഷ്പ്രവൃത്തി
waṣudda
وَصُدَّ
അവൻ തടയപ്പെടുകയും ചെയ്തു
ʿani l-sabīli
عَنِ ٱلسَّبِيلِۚ
വഴിയിൽനിന്നു
wamā kaydu fir'ʿawna
وَمَا كَيْدُ فِرْعَوْنَ
ഫിർഔന്റെ തന്ത്രം (ഉപായം) അല്ല
illā fī tabābin
إِلَّا فِى تَبَابٍ
(നാശത്തിൽ, നഷ്ടത്തിൽ) അല്ലാതെ
''ആകാശത്തിന്റെ വഴികളില്‍. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. നിശ്ചയമായും മൂസ നുണപറയുകയാണെന്നാണ് ഞാന്‍ കരുതുന്നത്.'' അവ്വിധം ഫറവോന്ന് അവന്റെ ചെയ്തികള്‍ ചേതോഹരമായി തോന്നി. അവന്‍ നേര്‍വഴിയില്‍നിന്ന് തടയപ്പെടുകയും ചെയ്തു. ഫറവോന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.
തഫ്സീര്‍وَقَالَ الَّذِيْٓ اٰمَنَ يٰقَوْمِ اتَّبِعُوْنِ اَهْدِكُمْ سَبِيْلَ الرَّشَادِۚ ( غافر: ٣٨ )
alladhī āmana
ٱلَّذِىٓ ءَامَنَ
വിശ്വസിച്ചവൻ
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
ittabiʿūni
ٱتَّبِعُونِ
എന്നെ പിൻപറ്റുവിൻ
ahdikum
أَهْدِكُمْ
ഞാൻ നിങ്ങളെ നയിക്കാം, നിങ്ങൾക്ക് കാട്ടിത്തരും
sabīla l-rashādi
سَبِيلَ ٱلرَّشَادِ
ശരിയായ (തന്റേടത്തിന്റെ) വഴി
ആ വിശ്വാസി പറഞ്ഞു: ''എന്റെ ജനമേ, നിങ്ങളെന്നെ പിന്‍പറ്റുക. ഞാന്‍ നിങ്ങളെ വിവേകത്തിന്റെ വഴിയിലൂടെ നയിക്കാം.
തഫ്സീര്‍يٰقَوْمِ اِنَّمَا هٰذِهِ الْحَيٰوةُ الدُّنْيَا مَتَاعٌ ۖوَّاِنَّ الْاٰخِرَةَ هِيَ دَارُ الْقَرَارِ ( غافر: ٣٩ )
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
innamā hādhihi l-ḥayatu
إِنَّمَا هَٰذِهِ ٱلْحَيَوٰةُ
നിശ്ചയമായും ഈ ജീവിതം
l-dun'yā
ٱلدُّنْيَا
ഐഹിക, ഇഹത്തിലെ
matāʿun
مَتَٰعٌ
ഒരു വിഭവം (ഉപകരണം)മാത്രമാകുന്നു
wa-inna l-ākhirata
وَإِنَّ ٱلْءَاخِرَةَ
നിശ്ചയമായും പരലോകം
dāru l-qarāri
دَارُ ٱلْقَرَارِ
സ്ഥിരവാസത്തിന്റെ ഭവനം, താമസിക്കുവാനുള്ള വീട്
''എന്റെ ജനമേ, ഈ ഐഹിക ജീവിതസുഖം താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.''
തഫ്സീര്‍مَنْ عَمِلَ سَيِّئَةً فَلَا يُجْزٰىٓ اِلَّا مِثْلَهَاۚ وَمَنْ عَمِلَ صَالِحًا مِّنْ ذَكَرٍ اَوْ اُنْثٰى وَهُوَ مُؤْمِنٌ فَاُولٰۤىِٕكَ يَدْخُلُوْنَ الْجَنَّةَ يُرْزَقُوْنَ فِيْهَا بِغَيْرِ حِسَابٍ ( غافر: ٤٠ )
man ʿamila
مَنْ عَمِلَ
ആരെങ്കിലും പ്രവർത്തിച്ചാൽ
sayyi-atan
سَيِّئَةً
ഒരു തിന്മ
falā yuj'zā
فَلَا يُجْزَىٰٓ
എന്നാലവനു പ്രതിഫലം കൊടുക്കപ്പെടുകയില്ല
illā mith'lahā
إِلَّا مِثْلَهَاۖ
അതുപോലുള്ളതിനു(അതിന്റെ അത്രയ്ക്ക്) അല്ലാതെ
waman ʿamila
وَمَنْ عَمِلَ
ആരെങ്കിലും പ്രവർത്തിച്ചാൽ
ṣāliḥan
صَٰلِحًا
സൽകർമ്മം,നല്ലതു
min dhakarin
مِّن ذَكَرٍ
ആണിൽ നിന്ന്
aw unthā
أَوْ أُنثَىٰ
അല്ലെങ്കിൽ പെണ്ണിൽ നിന്ന്
wahuwa mu'minun
وَهُوَ مُؤْمِنٌ
അവൻ സത്യവിശ്വാസിയായിരിക്കെ
fa-ulāika
فَأُو۟لَٰٓئِكَ
എന്നാൽ അക്കൂട്ടർ
yadkhulūna l-janata
يَدْخُلُونَ ٱلْجَنَّةَ
അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും
yur'zaqūna
يُرْزَقُونَ
അവർക്കു നൽകപ്പെടും, ഉപജീവനം ലഭിക്കും
bighayri ḥisābin
بِغَيْرِ حِسَابٍ
ഒരു കണക്കും കൂടാതെ
ആ തിന്മ ചെയ്താലും അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ക്കവിടെ കണക്കറ്റ ജീവിതവിഭവം ലഭിച്ചുകൊണ്ടിരിക്കും.
തഫ്സീര്‍- القرآن الكريم - سورة غافر٤٠
Ghafir (Surah 40)