تَنْزِيْلٌ مِّنَ الرَّحْمٰنِ الرَّحِيْمِ ۚ ( فصلت: ٢ )
tanzīlun
تَنزِيلٌ
അവതരിപ്പിക്കൽ
mina l-raḥmāni
مِّنَ ٱلرَّحْمَٰنِ
പരമകാരുണികനിൽ നിന്നുള്ള
l-raḥīmi
ٱلرَّحِيمِ
കരുണാനിധിയായ
പരമകാരുണികനും ദയാപരനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്.
തഫ്സീര്‍ كِتٰبٌ فُصِّلَتْ اٰيٰتُهٗ قُرْاٰنًا عَرَبِيًّا لِّقَوْمٍ يَّعْلَمُوْنَۙ ( فصلت: ٣ )
kitābun
كِتَٰبٌ
ഒരു ഗ്രന്ഥം(വേദഗ്രന്ഥം)
fuṣṣilat
فُصِّلَتْ
വിശദീകരിക്കപ്പെട്ടിട്ടുണ്ട്,വേർതിരിച്ചു പറയപ്പെട്ട
āyātuhu
ءَايَٰتُهُۥ
അതിന്റെ ആയത്തുകൾ
qur'ānan
قُرْءَانًا
ഒരു ഖുർആൻ (പാരായണ ഗ്രന്ഥം) ആയിക്കൊണ്ട്
ʿarabiyyan
عَرَبِيًّا
അറബിയിലുള്ള
liqawmin
لِّقَوْمٍ
ഒരു ജനതക്കുവേണ്ടി
yaʿlamūna
يَعْلَمُونَ
അറിയുന്ന
വചനങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ട വേദപുസ്തകം. അറബി ഭാഷയിലുള്ള ഖുര്‍ആന്‍. മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണിത്.
തഫ്സീര്‍ بَشِيْرًا وَّنَذِيْرًاۚ فَاَعْرَضَ اَكْثَرُهُمْ فَهُمْ لَا يَسْمَعُوْنَ ( فصلت: ٤ )
bashīran
بَشِيرًا
സന്തോഷവാർത്ത അറിയിക്കുന്നതായി
wanadhīran
وَنَذِيرًا
താക്കീത് നൽകുന്നതും.
fa-aʿraḍa
فَأَعْرَضَ
എന്നാൽ (എന്നിട്ട്) തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു
aktharuhum
أَكْثَرُهُمْ
അവരിലധികവും
lā yasmaʿūna
لَا يَسْمَعُونَ
കേൾക്കുന്നില്ല,ചെവി കൊടുക്കുന്നില്ല
ഇത് ശുഭവാര്‍ത്ത അറിയിക്കുന്നതാണ്. മുന്നറിയിപ്പു നല്‍കുന്നതും. എന്നിട്ടും ജനങ്ങളിലേറെ പേരും ഇതിനെ അവഗണിച്ചു. അവരിതു കേള്‍ക്കുന്നുപോലുമില്ല.
തഫ്സീര്‍ وَقَالُوْا قُلُوْبُنَا فِيْٓ اَكِنَّةٍ مِّمَّا تَدْعُوْنَآ اِلَيْهِ وَفِيْٓ اٰذَانِنَا وَقْرٌ وَّمِنْۢ بَيْنِنَا وَبَيْنِكَ حِجَابٌ فَاعْمَلْ اِنَّنَا عٰمِلُوْنَ ( فصلت: ٥ )
waqālū
وَقَالُوا۟
അവർ പറയുകയും ചെയ്തു (ചെയ്യുന്നു)
qulūbunā
قُلُوبُنَا
ഞങ്ങളുടെ ഹൃദയങ്ങൾ
fī akinnatin
فِىٓ أَكِنَّةٍ
(ചില) മൂടികളിലാണ്
mimmā
مِّمَّا
യാതൊന്നിനെപ്പറ്റി
tadʿūnā
تَدْعُونَآ
നീ ഞങ്ങളെ ക്ഷണിക്കുന്നു
wafī ādhāninā
وَفِىٓ ءَاذَانِنَا
ഞങ്ങളുടെ കാതുകളിലുമുണ്ട്
waqrun
وَقْرٌ
ഒരു കട്ടി,ഭാരം
wamin bayninā
وَمِنۢ بَيْنِنَا
ഞങ്ങളുടെ ഇടയിലുണ്ട്
wabaynika
وَبَيْنِكَ
നിന്റെ ഇടയിലും
ḥijābun
حِجَابٌ
ഒരു മറ (തടസ്സം)
fa-iʿ'mal
فَٱعْمَلْ
ആകയാൽ പ്രവർത്തിച്ചു കൊള്ളുക
innanā
إِنَّنَا
നിശ്ചയമായും ഞങ്ങൾ
ʿāmilūna
عَٰمِلُونَ
പ്രവർത്തിക്കുന്നവരാണ്
അവര്‍ പറയുന്നു: ''നീ ഞങ്ങളെ ക്ഷണിക്കുന്ന സന്ദേശത്തിനു നേരെ ഞങ്ങളുടെ ഹൃദയങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കാതുകളെ ബധിരത ബാധിച്ചിരിക്കുന്നു. നമുക്കിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ കര്‍മം ചെയ്യുക. ഞങ്ങളും കര്‍മനിരതരാണ്.''
തഫ്സീര്‍ قُلْ اِنَّمَآ اَنَا۟ بَشَرٌ مِّثْلُكُمْ يُوْحٰىٓ اِلَيَّ اَنَّمَآ اِلٰهُكُمْ اِلٰهٌ وَّاحِدٌ فَاسْتَقِيْمُوْٓا اِلَيْهِ وَاسْتَغْفِرُوْهُ ۗوَوَيْلٌ لِّلْمُشْرِكِيْنَۙ ( فصلت: ٦ )
innamā anā
إِنَّمَآ أَنَا۠
നിശ്ചയമായും ഞാൻ
basharun
بَشَرٌ
ഒരു മനുഷ്യൻ (മാത്രം)
mith'lukum
مِّثْلُكُمْ
നിങ്ങളെപ്പോലുള്ള
yūḥā ilayya
يُوحَىٰٓ إِلَىَّ
എനിക്ക് വഹ്‌യു നൽകപ്പെടുന്നു
annamā ilāhukum
أَنَّمَآ إِلَٰهُكُمْ
നിങ്ങളുടെ ഇലാഹാണെന്നു
ilāhun wāḥidun
إِلَٰهٌ وَٰحِدٌ
ഏകനായ (ഒരേ) ഇലാഹ്
fa-is'taqīmū
فَٱسْتَقِيمُوٓا۟
അതുകൊണ്ട് നിങ്ങൾ ചൊവ്വായി(നേരെ) നിലകൊള്ളുവിൻ
ilayhi
إِلَيْهِ
അവങ്കലേക്ക്
wa-is'taghfirūhu
وَٱسْتَغْفِرُوهُۗ
അവനോട് പാപമോചനം (പൊറുക്കൽ) തേടുകയും ചെയ്യുവിൻ
wawaylun
وَوَيْلٌ
കഷ്ടം, നാശം
lil'mush'rikīna
لِّلْمُشْرِكِينَ
മുശ്രിക്കുകൾക്കാണ്
പറയുക: ''ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. എന്നാല്‍ എനിക്കിങ്ങനെ ദിവ്യബോധനം ലഭിക്കുന്നു: 'നിങ്ങള്‍ക്ക് ഒരേയൊരു ദൈവമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ അവങ്കലേക്കുള്ള നേര്‍വഴിയില്‍ നിലകൊള്ളുക. അവനോടു പാപമോചനം തേടുക. ബഹുദൈവ വിശ്വാസികള്‍ക്കാണ് കൊടും നാശം.''
തഫ്സീര്‍ الَّذِيْنَ لَا يُؤْتُوْنَ الزَّكٰوةَ وَهُمْ بِالْاٰخِرَةِ هُمْ كٰفِرُوْنَ ( فصلت: ٧ )
alladhīna lā yu'tūna
ٱلَّذِينَ لَا يُؤْتُونَ
കൊടുക്കാത്തവരായ
l-zakata
ٱلزَّكَوٰةَ
സകാത്ത്, ധർമ്മം
wahum
وَهُم
അവർ, അവരാകട്ടെ
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തെപ്പറ്റി
kāfirūna
كَٰفِرُونَ
അവിശ്വാസികളാണ് (താനും)
സകാത്ത് നല്‍കാത്തവരാണവര്‍. പരലോകത്തെ തീര്‍ത്തും തള്ളിപ്പറഞ്ഞവരും.
തഫ്സീര്‍ اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ اَجْرٌ غَيْرُ مَمْنُوْنٍ ࣖ ( فصلت: ٨ )
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവർ
āmanū
ءَامَنُوا۟
വിശ്വസിച്ച
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
lahum ajrun
لَهُمْ أَجْرٌ
അവർക്കുണ്ട് പ്രതിഫലം
ghayru mamnūnin
غَيْرُ مَمْنُونٍ
മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത)
സംശയമില്ല; സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.
തഫ്സീര്‍ ۞ قُلْ اَىِٕنَّكُمْ لَتَكْفُرُوْنَ بِالَّذِيْ خَلَقَ الْاَرْضَ فِيْ يَوْمَيْنِ وَتَجْعَلُوْنَ لَهٗٓ اَنْدَادًا ۗذٰلِكَ رَبُّ الْعٰلَمِيْنَ ۚ ( فصلت: ٩ )
a-innakum
أَئِنَّكُمْ
നിശ്ചയമായും നിങ്ങളാണോ
latakfurūna
لَتَكْفُرُونَ
അവിശ്വസിക്കുക തന്നെ
bi-alladhī
بِٱلَّذِى
യാതൊരുവനിൽ
khalaqa l-arḍa
خَلَقَ ٱلْأَرْضَ
ഭൂമിയെ സൃഷ്ടിച്ച
fī yawmayni
فِى يَوْمَيْنِ
രണ്ടു ദിവസങ്ങളിലായി
watajʿalūna lahu
وَتَجْعَلُونَ لَهُۥٓ
അവന് നിങ്ങൾ ആക്കുക (ഉണ്ടാക്കുക) യും
andādan
أَندَادًاۚ
സമന്മാരെ (പങ്കുകാരെ)
dhālika
ذَٰلِكَ
അത്, അവനാണ്
rabbu l-ʿālamīna
رَبُّ ٱلْعَٰلَمِينَ
ലോക(രുടെ) രക്ഷിതാവ്
പറയുക: ''രണ്ടു നാളുകള്‍കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവത്തെ നിഷേധിക്കുകയാണോ നിങ്ങള്‍? നിങ്ങളവന് സമന്മാരെ സങ്കല്‍പിക്കുകയുമാണോ? അറിയുക: അവനാണ് സര്‍വലോകങ്ങളുടെയും സംരക്ഷകന്‍.''
തഫ്സീര്‍ وَجَعَلَ فِيْهَا رَوَاسِيَ مِنْ فَوْقِهَا وَبٰرَكَ فِيْهَا وَقَدَّرَ فِيْهَآ اَقْوَاتَهَا فِيْٓ اَرْبَعَةِ اَيَّامٍۗ سَوَاۤءً لِّلسَّاۤىِٕلِيْنَ ( فصلت: ١٠ )
wajaʿala fīhā
وَجَعَلَ فِيهَا
അതിൽ അവൻ ആക്കുകയും ചെയ്തു
rawāsiya
رَوَٰسِىَ
ഉറച്ചു നിൽക്കുന്നവയെ (പർവ്വതങ്ങളെ)
min fawqihā
مِن فَوْقِهَا
അതിന്റെ മുകളിൽ കൂടി (ഉപരിഭാഗത്തു)
wabāraka fīhā
وَبَٰرَكَ فِيهَا
അതിൽ അവൻ ബർക്കത്ത് (അഭിവൃദ്ധി-നന്മ) ഉണ്ടാക്കുകയും ചെയ്തു
waqaddara fīhā
وَقَدَّرَ فِيهَآ
അതിൽ നിർണ്ണയിക്കുക (വ്യവസ്ഥ ചെയ്യുക)യും ചെയ്തു
aqwātahā
أَقْوَٰتَهَا
അതിലെ അന്നങ്ങളെ, ആഹാരങ്ങളെ
fī arbaʿati ayyāmin
فِىٓ أَرْبَعَةِ أَيَّامٍ
നാല് ദിവസങ്ങളിലായി.
sawāan
سَوَآءً
ശരിക്ക്, ശരിയായി, അനുയോജ്യമായി, തക്കതായി
lilssāilīna
لِّلسَّآئِلِينَ
ചോദിക്കുന്നവർക്ക് (അന്വേഷിക്കുന്നവർക്ക്, ആവശ്യപ്പെടുന്നവർക്ക്)
അവന്‍ ഭൂമിയുടെ മുകള്‍പരപ്പില്‍ ഉറച്ചുനില്‍ക്കുന്ന മലകളുണ്ടാക്കി. അതില്‍ അളവറ്റ അനുഗ്രഹങ്ങളൊരുക്കി. അതിലെ ആഹാരങ്ങള്‍ ക്രമപ്പെടുത്തി. നാലു നാളുകളിലായാണ് ഇതൊക്കെ ചെയ്തത്. ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തിലാണ് അതില്‍ ആഹാരമൊരുക്കിയത്.
തഫ്സീര്‍
القرآن الكريم - سورة فصلت٤١ Fussilat (Surah 41 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :ഹാമീം അസ്സജദ القرآن الكريم: فصلت Ayah Sajadat (سجدة ): 38 സൂറത്തുല്‍ (latin): Fussilat സൂറത്തുല്‍: 41 ആയത്ത് എണ്ണം: 54 ആകെ വാക്കുകൾ: 796 ആകെ പ്രതീകങ്ങൾ: 3350 Number of Rukūʿs: 6 Revelation Location: മക്കാൻ Revelation Order: 61 ആരംഭിക്കുന്നത്: 4218