وَقَالَ الَّذِيْنَ كَفَرُوْا لِلَّذِيْنَ اٰمَنُوْا لَوْ كَانَ خَيْرًا مَّا سَبَقُوْنَآ اِلَيْهِۗ وَاِذْ لَمْ يَهْتَدُوْا بِهٖ فَسَيَقُوْلُوْنَ هٰذَآ اِفْكٌ قَدِيْمٌ ( الأحقاف: ١١ )
waqāla
وَقَالَ
പറഞ്ഞു, പറയുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെക്കുറിച്ചു
law kāna
لَوْ كَانَ
ഇതു (അതു) ആയിരുന്നെങ്കില്‍
khayran
خَيْرًا
ഒരു നന്മ, നല്ലതു
mā sabaqūnā
مَّا سَبَقُونَآ
അവര്‍ ഞങ്ങളെ മുന്‍കടക്കുകയില്ല
ilayhi
إِلَيْهِۚ
അതിലേക്കു
wa-idh lam yahtadū bihi
وَإِذْ لَمْ يَهْتَدُوا۟ بِهِۦ
അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ (...ഇല്ലാത്തപ്പോള്‍)
fasayaqūlūna
فَسَيَقُولُونَ
അവര്‍ പറഞ്ഞേക്കും, പറയും
hādhā if'kun
هَٰذَآ إِفْكٌ
ഇതൊരു നുണയാണ്, കള്ളമാണ്
qadīmun
قَدِيمٌ
പഴഞ്ചന്‍, പഴകിയ
സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: ''ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല.'' ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: ''ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ!''
തഫ്സീര്‍وَمِنْ قَبْلِهٖ كِتٰبُ مُوْسٰٓى اِمَامًا وَّرَحْمَةً ۗوَهٰذَا كِتٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنْذِرَ الَّذِيْنَ ظَلَمُوْا ۖوَبُشْرٰى لِلْمُحْسِنِيْنَ ( الأحقاف: ١٢ )
wamin qablihi
وَمِن قَبْلِهِۦ
ഇതിന്റെ മുമ്പുണ്ട്
kitābu mūsā
كِتَٰبُ مُوسَىٰٓ
മൂസായുടെ ഗ്രന്ഥം
imāman
إِمَامًا
നേതൃത്വം നല്‍കുന്നതായിട്ടു (വഴികാട്ടിയായി)
waraḥmatan
وَرَحْمَةًۚ
കാരുണ്യമായും
wahādhā kitābun
وَهَٰذَا كِتَٰبٌ
ഇതും ഒരു ഗ്രന്ഥം, ഇതാ ഒരു ഗ്രന്ഥം
muṣaddiqun
مُّصَدِّقٌ
സത്യമാക്കുന്ന (സത്യത സ്ഥാപിക്കുന്ന, ശരിവെക്കുന്ന)
lisānan ʿarabiyyan
لِّسَانًا عَرَبِيًّا
അറബിഭാഷയായിക്കൊണ്ടു
liyundhira
لِّيُنذِرَ
അതു താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരെ
wabush'rā
وَبُشْرَىٰ
സന്തോഷവാര്‍ത്തയായും
lil'muḥ'sinīna
لِلْمُحْسِنِينَ
നന്മ (പുണ്യം, സുകൃതം) ചെയ്യുന്നവര്‍ക്കു
ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്‌വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.
തഫ്സീര്‍اِنَّ الَّذِيْنَ قَالُوْا رَبُّنَا اللّٰهُ ثُمَّ اسْتَقَامُوْا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَۚ ( الأحقاف: ١٣ )
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
qālū
قَالُوا۟
അവര്‍ പറഞ്ഞു
rabbunā l-lahu
رَبُّنَا ٱللَّهُ
ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് (എന്നു)
thumma is'taqāmū
ثُمَّ ٱسْتَقَٰمُوا۟
പിന്നീടവര്‍ ചൊവ്വിനു നിലകൊള്ളുകയും ചെയ്തു
falā khawfun
فَلَا خَوْفٌ
എന്നാല്‍ ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yaḥzanūna
يَحْزَنُونَ
വ്യസനിക്കും
ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല.
തഫ്സീര്‍اُولٰۤىِٕكَ اَصْحٰبُ الْجَنَّةِ خٰلِدِيْنَ فِيْهَاۚ جَزَاۤءً ۢبِمَا كَانُوْا يَعْمَلُوْنَ ( الأحقاف: ١٤ )
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-janati
أَصْحَٰبُ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാണ്
khālidīna fīhā
خَٰلِدِينَ فِيهَا
അതില്‍ നിത്യവാസികളായി കൊണ്ടു
jazāan
جَزَآءًۢ
പ്രതിഫലമായിട്ടു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതിനു
yaʿmalūna
يَعْمَلُونَ
പ്രവൃത്തിക്കും
അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരിവിടെ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണത്.
തഫ്സീര്‍وَوَصَّيْنَا الْاِنْسَانَ بِوَالِدَيْهِ اِحْسَانًا ۗحَمَلَتْهُ اُمُّهٗ كُرْهًا وَّوَضَعَتْهُ كُرْهًا ۗوَحَمْلُهٗ وَفِصٰلُهٗ ثَلٰثُوْنَ شَهْرًا ۗحَتّٰىٓ اِذَا بَلَغَ اَشُدَّهٗ وَبَلَغَ اَرْبَعِيْنَ سَنَةًۙ قَالَ رَبِّ اَوْزِعْنِيْٓ اَنْ اَشْكُرَ نِعْمَتَكَ الَّتِيْٓ اَنْعَمْتَ عَلَيَّ وَعَلٰى وَالِدَيَّ وَاَنْ اَعْمَلَ صَالِحًا تَرْضٰىهُ وَاَصْلِحْ لِيْ فِيْ ذُرِّيَّتِيْۗ اِنِّيْ تُبْتُ اِلَيْكَ وَاِنِّيْ مِنَ الْمُسْلِمِيْنَ ( الأحقاف: ١٥ )
wawaṣṣaynā
وَوَصَّيْنَا
നാം ഒസിയ്യത്ത് (ആജ്ഞാ നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു
l-insāna
ٱلْإِنسَٰنَ
മനുഷ്യനോടു
biwālidayhi
بِوَٰلِدَيْهِ
അവന്‍റെ മാതാപിതാക്കളില്‍
iḥ'sānan
إِحْسَٰنًاۖ
നന്മ ചെയ്‌വാന്‍
ḥamalathu
حَمَلَتْهُ
അവനെ ഗര്‍ഭം ചുമന്നു
ummuhu
أُمُّهُۥ
അവന്‍റെ ഉമ്മ (മാതാവു)
kur'han
كُرْهًا
വിഷമിച്ചുകൊണ്ട്
wawaḍaʿathu
وَوَضَعَتْهُ
അവനെ അവള്‍ പ്രസവിക്കയും ചെയ്തു
kur'han
كُرْهًاۖ
വിഷമത്തോടെ
waḥamluhu
وَحَمْلُهُۥ
അവന്‍റെ ഗര്‍ഭം, ഗര്‍ഭം ധരിച്ചതു
wafiṣāluhu
وَفِصَٰلُهُۥ
അവന്‍റെ വേര്‍പാടും (മുലകുടിമാറ്റലും)
thalāthūna
ثَلَٰثُونَ
മുപ്പതാണ്
ḥattā idhā balagha
حَتَّىٰٓ إِذَا بَلَغَ
അങ്ങനെ അവന്‍ എത്തിയാല്‍, പ്രാപിക്കുമ്പോള്‍
ashuddahu
أَشُدَّهُۥ
അവന്‍റെ പൂര്‍ണ്ണ ശക്തി (ശക്തിപ്രായം)
wabalagha
وَبَلَغَ
എത്തുകയും
arbaʿīna
أَرْبَعِينَ
നാല്പതിങ്കല്‍
sanatan
سَنَةً
കൊല്ലം (വയസ്സു)
rabbi awziʿ'nī
رَبِّ أَوْزِعْنِىٓ
റബ്ബേ എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിക്കണേ (സാധിപ്പിക്കണേ)
an ashkura
أَنْ أَشْكُرَ
ഞാന്‍ നന്ദി ചെയ്‌വാന്‍
niʿ'mataka
نِعْمَتَكَ
നിന്‍റെ അനുഗ്രഹത്തിനു
allatī anʿamta
ٱلَّتِىٓ أَنْعَمْتَ
നീ അനുഗ്രഹം ചെയ്ത
ʿalayya
عَلَىَّ
എന്‍റെ മേൽ
waʿalā wālidayya
وَعَلَىٰ وَٰلِدَىَّ
എന്‍റെ മാതാപിതാക്കളുടെ മേലും
wa-an aʿmala
وَأَنْ أَعْمَلَ
ഞാന്‍ പ്രവര്‍ത്തിക്കുവാനും
ṣāliḥan
صَٰلِحًا
നല്ലതു, സല്‍കര്‍മ്മം
tarḍāhu
تَرْضَىٰهُ
നീ തൃപ്തിപ്പെടുന്ന
wa-aṣliḥ lī
وَأَصْلِحْ لِى
എനിക്കു നന്നാക്കി (നന്മ വരുത്തി)ത്തരുകയും വേണമേ
fī dhurriyyatī
فِى ذُرِّيَّتِىٓۖ
എന്‍റെ സന്തതികളില്‍
innī tub'tu
إِنِّى تُبْتُ
നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു, മടങ്ങി
ilayka
إِلَيْكَ
നിന്‍റെ അടുക്കലേക്കു
wa-innī
وَإِنِّى
നിശ്ചയമായും ഞാന്‍
mina l-mus'limīna
مِنَ ٱلْمُسْلِمِينَ
മുസ്ലിംകളില്‍ (കീഴോതുക്കമുള്ളവരില്‍) പെട്ടവനുമാണ്
മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: ''എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്‌ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.''
തഫ്സീര്‍اُولٰۤىِٕكَ الَّذِيْنَ نَتَقَبَّلُ عَنْهُمْ اَحْسَنَ مَا عَمِلُوْا وَنَتَجَاوَزُ عَنْ سَيِّاٰتِهِمْ فِيْٓ اَصْحٰبِ الْجَنَّةِۗ وَعْدَ الصِّدْقِ الَّذِيْ كَانُوْا يُوْعَدُوْنَ ( الأحقاف: ١٦ )
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവരാണ്
nataqabbalu ʿanhum
نَتَقَبَّلُ عَنْهُمْ
അവരില്‍ നിന്നു നാം സ്വീകരിക്കും
aḥsana mā
أَحْسَنَ مَا
യാതൊന്നില്‍ നല്ലതിനെ
ʿamilū
عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ച
wanatajāwazu
وَنَتَجَاوَزُ
നാം വിട്ടുകൊടുക്കയും ചെയ്യും
ʿan sayyiātihim
عَن سَيِّـَٔاتِهِمْ
അവരുടെ തിന്മകളെ സംബന്ധിച്ചു
fī aṣḥābi l-janati
فِىٓ أَصْحَٰبِ ٱلْجَنَّةِۖ
സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരില്‍
waʿda l-ṣid'qi
وَعْدَ ٱلصِّدْقِ
സത്യവാഗ്ദാനം
alladhī kānū
ٱلَّذِى كَانُوا۟
അവരായിരുന്നതായ
yūʿadūna
يُوعَدُونَ
വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന
അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്.
തഫ്സീര്‍وَالَّذِيْ قَالَ لِوَالِدَيْهِ اُفٍّ لَّكُمَآ اَتَعِدَانِنِيْٓ اَنْ اُخْرَجَ وَقَدْ خَلَتِ الْقُرُوْنُ مِنْ قَبْلِيْۚ وَهُمَا يَسْتَغِيْثٰنِ اللّٰهَ وَيْلَكَ اٰمِنْ ۖاِنَّ وَعْدَ اللّٰهِ حَقٌّۚ فَيَقُوْلُ مَا هٰذَآ اِلَّآ اَسَاطِيْرُ الْاَوَّلِيْنَ ( الأحقاف: ١٧ )
wa-alladhī qāla
وَٱلَّذِى قَالَ
പറഞ്ഞ (പറയുന്ന)വനാകട്ടെ
liwālidayhi
لِوَٰلِدَيْهِ
തന്റെ മാതാപിതാ(ജനയിതാ)ക്കളോടു
uffin
أُفٍّ
ച്ഛെ, പ്പെ (വെറുപ്പു, അറപ്പു)
lakumā
لَّكُمَآ
നിങ്ങളോടു
ataʿidāninī
أَتَعِدَانِنِىٓ
നിങ്ങള്‍ രണ്ടാളും എന്നോടു വാഗ്ദത്തം (താക്കീതു) ചെയ്യുകയോ
an ukh'raja
أَنْ أُخْرَجَ
ഞാന്‍ (എന്നെ) പുറത്തുകൊണ്ടു വരപ്പെടുമെന്നു
waqad khalati
وَقَدْ خَلَتِ
കഴിഞ്ഞു പോയിട്ടുണ്ടു എന്നിരിക്കെ
l-qurūnu
ٱلْقُرُونُ
തലമുറകള്‍, കാലക്കാര്‍
min qablī
مِن قَبْلِى
എന്റെ മുമ്പ്
wahumā yastaghīthāni
وَهُمَا يَسْتَغِيثَانِ
അവര്‍ രണ്ടുപേരും സഹായമര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു
l-laha
ٱللَّهَ
അല്ലാഹുവിനോടു
waylaka
وَيْلَكَ
നിന്റെ നാശം, കഷ്ടം
āmin
ءَامِنْ
നീ വിശ്വസിക്കുക
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം
ḥaqqun
حَقٌّ
യഥാര്‍ത്ഥമാണ്
fayaqūlu
فَيَقُولُ
അപ്പോള്‍ അവന്‍ പറയുന്നു, പറയും
mā hādhā
مَا هَٰذَآ
ഇതല്ല
illā asāṭīru
إِلَّآ أَسَٰطِيرُ
പുരാണങ്ങള്‍ (പഴങ്കഥകള്‍, ഐതിഹ്യങ്ങള്‍) അല്ലാതെ
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്മാരുടെ
എന്നാല്‍ തന്റെ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നവനോ; ''നിങ്ങള്‍ക്കു നാശം! ഞാന്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നാണോ നിങ്ങളെന്നോട് വാഗ്ദാനം ചെയ്യുന്നത്? എന്നാല്‍ എനിക്കുമുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്.'' അപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ദൈവസഹായം തേടിക്കൊണ്ടു പറയുന്നു: ''നിനക്കു നാശം! നീ വിശ്വസിക്കുക! അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. തീര്‍ച്ച.'' അപ്പോള്‍ അവന്‍ പിറുപിറുക്കും: ''ഇതൊക്കെയും പൂര്‍വികരുടെ പഴങ്കഥകള്‍ മാത്രം.''
തഫ്സീര്‍اُولٰۤىِٕكَ الَّذِيْنَ حَقَّ عَلَيْهِمُ الْقَوْلُ فِيْٓ اُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِّنَ الْجِنِّ وَالْاِنْسِ ۗاِنَّهُمْ كَانُوْا خٰسِرِيْنَ ( الأحقاف: ١٨ )
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവരാണ്
ḥaqqa ʿalayhimu
حَقَّ عَلَيْهِمُ
അവരില്‍ യഥാര്‍ത്ഥമായി (സ്ഥാപിതമായി)രിക്കുന്നു
l-qawlu
ٱلْقَوْلُ
വാക്കു, വാക്യം
fī umamin
فِىٓ أُمَمٍ
സമുദായങ്ങളില്‍ (സമുദായങ്ങളുടെ കൂട്ടത്തില്‍)
qad khalat
قَدْ خَلَتْ
കഴിഞ്ഞുപോയിട്ടുള്ള
min qablihim
مِن قَبْلِهِم
അവരുടെ മുമ്പ്
mina l-jini
مِّنَ ٱلْجِنِّ
ജിന്നില്‍നിന്നു
wal-insi
وَٱلْإِنسِۖ
മനുഷ്യരില്‍ നിന്നും
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരാകുന്നു, ആയിരുന്നു, ആയി
khāsirīna
خَٰسِرِينَ
നഷ്ടക്കാര്‍
ഇവരത്രെ ശിക്ഷാവിധി ബാധകമായിക്കഴിഞ്ഞവര്‍. ഇതേവിധം ഇവര്‍ക്കു മുമ്പേ കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ തന്നെയാണിവരും. കൊടും നഷ്ടത്തിലകപ്പെട്ടവരാണിവര്‍.
തഫ്സീര്‍وَلِكُلٍّ دَرَجٰتٌ مِّمَّا عَمِلُوْاۚ وَلِيُوَفِّيَهُمْ اَعْمَالَهُمْ وَهُمْ لَا يُظْلَمُوْنَ ( الأحقاف: ١٩ )
walikullin
وَلِكُلٍّ
എല്ലാവര്‍ക്കുമുണ്ടു
darajātun
دَرَجَٰتٌ
ചില പദവികള്‍
mimmā ʿamilū
مِّمَّا عَمِلُوا۟ۖ
അവര്‍ പ്രവര്‍ത്തിച്ചതിനു, പ്രവര്‍ത്തിച്ചതുമൂലം
waliyuwaffiyahum
وَلِيُوَفِّيَهُمْ
അവര്‍ക്കു അവന്‍ നിറവേറ്റിക്കൊടുക്കുവാനും
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമിക്കപ്പെടുകയുമില്ല.
ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനൊത്ത പദവികളാണുണ്ടാവുക. ഏവര്‍ക്കും തങ്ങളുടെ കര്‍മഫലം തികവോടെ നല്‍കാനാണിത്. ആരും തീരെ അനീതിക്കിരയാവില്ല.
തഫ്സീര്‍وَيَوْمَ يُعْرَضُ الَّذِيْنَ كَفَرُوْا عَلَى النَّارِۗ اَذْهَبْتُمْ طَيِّبٰتِكُمْ فِيْ حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُمْ بِهَاۚ فَالْيَوْمَ تُجْزَوْنَ عَذَابَ الْهُوْنِ بِمَا كُنْتُمْ تَسْتَكْبِرُوْنَ فِى الْاَرْضِ بِغَيْرِ الْحَقِّ وَبِمَا كُنْتُمْ تَفْسُقُوْنَ ࣖ ( الأحقاف: ٢٠ )
wayawma yuʿ'raḍu
وَيَوْمَ يُعْرَضُ
പ്രദര്‍ശിപ്പിക്ക (കാട്ട)പ്പെടുന്ന ദിവസം
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
ʿalā l-nāri
عَلَى ٱلنَّارِ
നരകത്തിങ്കല്‍
adhhabtum
أَذْهَبْتُمْ
നിങ്ങള്‍ പോക്കി, പാഴാക്കി
ṭayyibātikum
طَيِّبَٰتِكُمْ
നിങ്ങളുടെ വിശിഷ്ട (നല്ല) വസ്തുക്കളെ
fī ḥayātikumu
فِى حَيَاتِكُمُ
നിങ്ങളുടെ ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ഇഹത്തിലെ, ഐഹിക
wa-is'tamtaʿtum
وَٱسْتَمْتَعْتُم
നിങ്ങള്‍ ഉപയോഗം (സുഖം) എടുക്കുകയും ചെയ്തു
fal-yawma
فَٱلْيَوْمَ
എനി (അതിനാല്‍) ഇന്നു
tuj'zawna
تُجْزَوْنَ
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നു
ʿadhāba l-hūni
عَذَابَ ٱلْهُونِ
നിന്ദ്യതയുടെ ശിക്ഷ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടു
tastakbirūna
تَسْتَكْبِرُونَ
നിങ്ങള്‍ അഹംഭാവം നടിക്കും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
bighayri l-ḥaqi
بِغَيْرِ ٱلْحَقِّ
ന്യായമല്ലാത്തവിധം, ശരിക്കല്ലാതെ
wabimā kuntum
وَبِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടും
tafsuqūna
تَفْسُقُونَ
തോന്നിയവാസം പ്രവര്‍ത്തിക്കും
സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു. അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. നിങ്ങള്‍ അനര്‍ഹമായി ഭൂമിയില്‍ നിഗളിച്ചു നടന്നതിനാലാണിത്. അധര്‍മം പ്രവര്‍ത്തിച്ചതിനാലും.
തഫ്സീര്‍- القرآن الكريم - سورة الأحقاف٤٦
Al-Ahqaf (Surah 46)