Skip to main content

فِيْهَا فَاكِهَةٌ وَّالنَّخْلُ ذَاتُ الْاَكْمَامِۖ   ( الرحمن: ١١ )

fīhā
فِيهَا
അതിലുണ്ട്
fākihatun
فَٰكِهَةٌ
പഴവര്‍ഗ്ഗം, സുഖഭോജ്യവസ്തു
wal-nakhlu
وَٱلنَّخْلُ
ഈത്തപ്പനയും
dhātu l-akmāmi
ذَاتُ ٱلْأَكْمَامِ
പോള (പാള) കളുള്ള

അതില്‍ ധാരാളം പഴമുണ്ട്. കൊതുമ്പുള്ള ഈത്തപ്പനകളും.

തഫ്സീര്‍

وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُۚ   ( الرحمن: ١٢ )

wal-ḥabu
وَٱلْحَبُّ
ധാന്യവും
dhū l-ʿaṣfi
ذُو ٱلْعَصْفِ
വൈക്കോല്‍ (ഓല) ഉള്ളതായ
wal-rayḥānu
وَٱلرَّيْحَانُ
സുഗന്ധച്ചെടിയും, രുചികരമായ ഭക്ഷ്യവസ്തുവും.

വൈക്കോലോടുകൂടിയ ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ١٣ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.

തഫ്സീര്‍

خَلَقَ الْاِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ   ( الرحمن: ١٤ )

khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ചു
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
min ṣalṣālin
مِن صَلْصَٰلٍ
ചിലപ്പുള്ള (ചല ചല ശബ്ദമുണ്ടാകുന്ന) മണ്ണില്‍നിന്നു
kal-fakhāri
كَٱلْفَخَّارِ
ചൂളമണ്ണു (ചുട്ടെടുത്ത മണ്‍പാത്രം) പോലെയുള്ള

മണ്‍കുടം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

തഫ്സീര്‍

وَخَلَقَ الْجَاۤنَّ مِنْ مَّارِجٍ مِّنْ نَّارٍۚ   ( الرحمن: ١٥ )

wakhalaqa l-jāna
وَخَلَقَ ٱلْجَآنَّ
ജിന്നുകളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു
min mārijin
مِن مَّارِجٍ
ശുദ്ധമായ (തനി) ജ്വാലയില്‍ (നാളത്തില്‍) നിന്നു
min nārin
مِّن نَّارٍ
തീയില്‍ (അഗ്നിയില്‍) നിന്നുള്ള

പുകയില്ലാത്ത അഗ്നിജ്വാലയില്‍നിന്ന് ജിന്നിനെയും സൃഷ്ടിച്ചു.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ١٦ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِۚ   ( الرحمن: ١٧ )

rabbu l-mashriqayni
رَبُّ ٱلْمَشْرِقَيْنِ
രണ്ടു ഉദയ സ്ഥാനങ്ങളുടെ റബ്ബാണ്
warabbu l-maghribayni
وَرَبُّ ٱلْمَغْرِبَيْنِ
രണ്ടു അസ്തമന സ്ഥാനങ്ങളുടെയും റബ്ബ്

രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥന്‍ അവനത്രെ.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ١٨ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

مَرَجَ الْبَحْرَيْنِ يَلْتَقِيٰنِۙ  ( الرحمن: ١٩ )

maraja
مَرَجَ
അവന്‍ അയച്ചുവിട്ടിരിക്കുന്നു
l-baḥrayni
ٱلْبَحْرَيْنِ
രണ്ടു സമുദ്രത്തെ
yaltaqiyāni
يَلْتَقِيَانِ
രണ്ടും കൂടി മുട്ടി (ചേര്‍ന്നു തൊട്ടു തൊട്ടു) കൊണ്ടു

അവന്‍ രണ്ട് സമുദ്രങ്ങളെ പരസ്പരം സംഗമിക്കാന്‍ സാധിക്കുമാറ് അയച്ചുവിട്ടിരിക്കുന്നു.

തഫ്സീര്‍

بَيْنَهُمَا بَرْزَخٌ لَّا يَبْغِيٰنِۚ  ( الرحمن: ٢٠ )

baynahumā
بَيْنَهُمَا
അവ രണ്ടിനുമിടയിലുണ്ട്
barzakhun
بَرْزَخٌ
ഒരു മറ (തടസ്സം)
lā yabghiyāni
لَّا يَبْغِيَانِ
രണ്ടും അതിക്രമിക്കുകയില്ലാത്ത

അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല.

തഫ്സീര്‍