Skip to main content

۞ وَلَوْ يُعَجِّلُ اللّٰهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ اِلَيْهِمْ اَجَلُهُمْۗ فَنَذَرُ الَّذِيْنَ لَا يَرْجُوْنَ لِقَاۤءَنَا فِيْ طُغْيَانِهِمْ يَعْمَهُوْنَ   ( يونس: ١١ )

walaw yuʿajjilu
وَلَوْ يُعَجِّلُ
ധൃതിപ്പെടുത്തി (ബദ്ധപ്പെടുത്തി) യിരുന്നെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്‌
l-shara
ٱلشَّرَّ
തിന്‍മയെ, ദോഷത്തെ
is'tiʿ'jālahum
ٱسْتِعْجَالَهُم
അവരുടെ ബദ്ധപ്പെടല്‍ (പ്രകാരം)
bil-khayri
بِٱلْخَيْرِ
നന്‍മക്ക്‌, ഗുണത്തെപ്പറ്റി
laquḍiya
لَقُضِىَ
തീരുമാനിക്കപ്പെടുക തന്നെ ചെയ്യും (വിധികഴിയുമായിരുന്നു)
ilayhim
إِلَيْهِمْ
അവര്‍ക്ക്‌
ajaluhum
أَجَلُهُمْۖ
അവരുടെ അവധി
fanadharu
فَنَذَرُ
എന്നാല്‍ നാം വിട്ടുകളയുന്നു
alladhīna lā yarjūna
ٱلَّذِينَ لَا يَرْجُونَ
പ്രതീക്ഷിക്കാത്തവരെ
liqāanā
لِقَآءَنَا
നാമുമായി കണ്ടുമുട്ടുന്നതിനെ
fī ṭugh'yānihim
فِى طُغْيَٰنِهِمْ
അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍
yaʿmahūna
يَعْمَهُونَ
അവര്‍ അന്തം വിട്ടു (അലഞ്ഞു) കൊണ്ട്‌

ജനം ഭൗതിക നേട്ടത്തിന് തിടുക്കം കൂട്ടുന്നപോലെ അവര്‍ക്ക് വിപത്ത് വരുത്താന്‍ അല്ലാഹുവും ധൃതി കാട്ടുകയാണെങ്കില്‍ അവരുടെ കാലാവധി എന്നോ കഴിഞ്ഞുപോയേനെ. എന്നാല്‍, നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധമായി വിഹരിക്കാന്‍ നാം അയച്ചുവിടുകയാണ്.

തഫ്സീര്‍

وَاِذَا مَسَّ الْاِنْسَانَ الضُّرُّ دَعَانَا لِجَنْۢبِهٖٓ اَوْ قَاعِدًا اَوْ قَاۤىِٕمًا ۚفَلَمَّا كَشَفْنَا عَنْهُ ضُرَّهٗ مَرَّ كَاَنْ لَّمْ يَدْعُنَآ اِلٰى ضُرٍّ مَّسَّهٗۗ كَذٰلِكَ زُيِّنَ لِلْمُسْرِفِيْنَ مَا كَانُوْا يَعْمَلُوْنَ   ( يونس: ١٢ )

wa-idhā massa
وَإِذَا مَسَّ
ബാധിച്ചാല്‍, സ്‌പര്‍ശിച്ചാല്‍
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
l-ḍuru
ٱلضُّرُّ
ഉപദ്രവം, ബുദ്ധിമുട്ട്‌, കഷ്‌ടത
daʿānā
دَعَانَا
അവന്‍ നമ്മെ വിളിക്കും, പ്രാര്‍ത്ഥിക്കുന്നതാണ്‌
lijanbihi
لِجَنۢبِهِۦٓ
അവന്‍റെ ഭാഗത്തേക്കായി, വശത്തേക്ക്‌ (കിടന്ന്‌)
aw qāʿidan
أَوْ قَاعِدًا
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്‌
aw qāiman
أَوْ قَآئِمًا
അല്ലെങ്കില്‍ നിന്നു കൊണ്ട്‌
falammā kashafnā
فَلَمَّا كَشَفْنَا
എന്നിട്ട്‌ നാം തുറവിയാക്കുമ്പോള്‍, നീക്കം ചെയ്‌താല്‍
ʿanhu
عَنْهُ
അവനില്‍ നിന്ന്‌
ḍurrahu
ضُرَّهُۥ
അവന്‍റെ ഉപദ്രവം, ബുദ്ധിമുട്ട്‌
marra
مَرَّ
അവന്‍ നടക്കും
ka-an lam
كَأَن لَّمْ
ഇല്ലാത്തപോലെ
yadʿunā
يَدْعُنَآ
അവന്‍ നമ്മെ വിളിച്ചിട്ട്‌, പ്രാര്‍ത്ഥിച്ചിട്ട്‌ (ഇല്ലാത്ത പോലെ)
ilā ḍurrin
إِلَىٰ ضُرٍّ
ഒരു ഉപദ്രവത്തിലേക്കും, ബുദ്ധിമുട്ടിന്‌ വേണ്ടിയും
massahu
مَّسَّهُۥۚ
അവനെ ബാധിച്ച
kadhālika
كَذَٰلِكَ
അപ്രകാരം
zuyyina
زُيِّنَ
അലങ്കാരമാക്ക (ഭംഗിയാക്ക) പ്പെട്ടിരിക്കുന്നു
lil'mus'rifīna
لِلْمُسْرِفِينَ
അതിരുകവിയുന്നവര്‍ക്ക്‌
mā kānū
مَا كَانُوا۟
അവരായികൊണ്ടിരിക്കുന്നത്‌
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു.

തഫ്സീര്‍

وَلَقَدْ اَهْلَكْنَا الْقُرُوْنَ مِنْ قَبْلِكُمْ لَمَّا ظَلَمُوْاۙ وَجَاۤءَتْهُمْ رُسُلُهُمْ بِالْبَيِّنٰتِ وَمَا كَانُوْا لِيُؤْمِنُوْا ۗ كَذٰلِكَ نَجْزِى الْقَوْمَ الْمُجْرِمِيْنَ   ( يونس: ١٣ )

walaqad
وَلَقَدْ
തീര്‍ച്ചയായും
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചിട്ടുണ്ട്‌
l-qurūna
ٱلْقُرُونَ
തലമുറകളെ, കാലക്കാരെ
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പ്‌
lammā ẓalamū
لَمَّا ظَلَمُوا۟ۙ
അവര്‍ അക്രമം ചെയ്‌തപ്പോള്‍
wajāathum
وَجَآءَتْهُمْ
അവര്‍ക്ക്‌ വരുക (ചെല്ലുക) യും ചെയ്‌തു, വന്നുതാനും
rusuluhum
رُسُلُهُم
അവരുടെ റസൂലുകള്‍
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുമായി
wamā kānū
وَمَا كَانُوا۟
അവരായിത്തീര്‍ന്നതുമില്ല
liyu'minū
لِيُؤْمِنُوا۟ۚ
അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍)
kadhālika
كَذَٰلِكَ
അപ്രകാരം, അതുപോലെ
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-qawma
ٱلْقَوْمَ
ജനങ്ങള്‍ക്ക്‌
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളായ

നിങ്ങള്‍ക്കു മുമ്പുള്ള പല തലമുറകളെയും അവര്‍ അതിക്രമം കാണിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങളുമായി അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ അവരെ സമീപിച്ചു. എന്നാല്‍ അവര്‍ വിശ്വസിച്ചതേയില്ല. അവ്വിധമാണ് കുറ്റവാളികളായ ജനത്തിന് നാം പ്രതിഫലം നല്‍കുന്നത്.

തഫ്സീര്‍

ثُمَّ جَعَلْنٰكُمْ خَلٰۤىِٕفَ فِى الْاَرْضِ مِنْۢ بَعْدِهِمْ لِنَنْظُرَ كَيْفَ تَعْمَلُوْنَ   ( يونس: ١٤ )

thumma
ثُمَّ
പിന്നീട്‌
jaʿalnākum
جَعَلْنَٰكُمْ
നിങ്ങളെ നാം ആക്കി
khalāifa
خَلَٰٓئِفَ
പിന്‍ഗാമികള്‍, പിന്നില്‍ വന്നവര്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
min baʿdihim
مِنۢ بَعْدِهِمْ
അവരുടെ ശേഷം
linanẓura
لِنَنظُرَ
നാം നോക്കുവാന്‍ വേണ്ടി
kayfa
كَيْفَ
എങ്ങിനെ
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്ന്‌)

പിന്നെ അവര്‍ക്കുശേഷം നിങ്ങളെ നാം ഭൂമിയില്‍ പ്രതിനിധികളാക്കി. നിങ്ങളെങ്ങനെ ചെയ്യുന്നുവെന്ന് നോക്കിക്കാണാന്‍.

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِمْ اٰيَاتُنَا بَيِّنٰتٍۙ قَالَ الَّذِيْنَ لَا يَرْجُوْنَ لِقَاۤءَنَا ائْتِ بِقُرْاٰنٍ غَيْرِ هٰذَآ اَوْ بَدِّلْهُ ۗ قُلْ مَا يَكُوْنُ لِيْٓ اَنْ اُبَدِّلَهٗ مِنْ تِلْقَاۤئِ نَفْسِيْ ۚاِنْ اَتَّبِعُ اِلَّا مَا يُوْحٰٓى اِلَيَّ ۚ اِنِّيْٓ اَخَافُ اِنْ عَصَيْتُ رَبِّيْ عَذَابَ يَوْمٍ عَظِيْمٍ   ( يونس: ١٥ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കേള്‍പ്പിക്ക (കൊടുക്ക)പ്പെട്ടാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്ക്‌, അവരില്‍
āyātunā
ءَايَاتُنَا
നമ്മുടെ ആയത്തുകള്‍
bayyinātin
بَيِّنَٰتٍۙ
തെളിവുകളായി, വ്യക്തങ്ങളായ നിലയില്‍
qāla
قَالَ
പറയുന്നതാണ്‌
alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
lā yarjūna
لَا يَرْجُونَ
പ്രതീക്ഷിക്കാത്ത
liqāanā
لِقَآءَنَا
നാമുമായി കണ്ടുമുട്ടുന്നതിനെ
i'ti
ٱئْتِ
നീ (താന്‍)വാ, തരുക
biqur'ānin
بِقُرْءَانٍ
ഒരു ക്വുര്‍ആന്‍കൊണ്ട്‌, വല്ല പാരായണ ഗ്രന്ഥത്തെയും
ghayri hādhā
غَيْرِ هَٰذَآ
ഇതല്ലാത്ത
aw baddil'hu
أَوْ بَدِّلْهُۚ
അല്ലെങ്കില്‍ അതിനെ മാറ്റം വരുത്തുക, ഭേദഗതി ചെയ്യുക
qul
قُلْ
നീ പറയുക
mā yakūnu lī
مَا يَكُونُ لِىٓ
എനിക്കാവുകയില്ല (പാടില്ല)
an ubaddilahu
أَنْ أُبَدِّلَهُۥ
അതിനെ മാറ്റം വരുത്തുവാന്‍,
min til'qāi
مِن تِلْقَآئِ
ഭാഗത്തു നിന്ന്‌ (വകയായി)
nafsī
نَفْسِىٓۖ
എന്‍റെ സ്വന്തം
in attabiʿu
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
illā mā
إِلَّا مَا
യാതൊന്നല്ലാതെ
yūḥā ilayya
يُوحَىٰٓ إِلَىَّۖ
എനിക്ക്‌ വഹ്‌യ്‌ നല്‍കപ്പെടുന്ന
innī
إِنِّىٓ
നിശ്ചയമായും
akhāfu
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
in ʿaṣaytu
إِنْ عَصَيْتُ
ഞാന്‍ എതിര്‌ (അനുസരണക്കേട്‌) ചെയ്‌തെങ്കില്‍
rabbī
رَبِّى
എന്‍റെ റബ്ബ്‌, റബ്ബിനോട്‌
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തെ ശിക്ഷയെ
ʿaẓīmin
عَظِيمٍ
വമ്പിച്ച, മഹാ

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: ''നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക.'' പറയുക: ''എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''

തഫ്സീര്‍

قُلْ لَّوْ شَاۤءَ اللّٰهُ مَا تَلَوْتُهٗ عَلَيْكُمْ وَلَآ اَدْرٰىكُمْ بِهٖ ۖفَقَدْ لَبِثْتُ فِيْكُمْ عُمُرًا مِّنْ قَبْلِهٖۗ اَفَلَا تَعْقِلُوْنَ  ( يونس: ١٦ )

qul
قُل
നീ പറയുക
law shāa l-lahu
لَّوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā talawtuhu
مَا تَلَوْتُهُۥ
ഞാന്‍ അത്‌ ഓതുമായിരുന്നില്ല, ഓതിക്കേള്‍പ്പിക്കില്ലായിരുന്നു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്‌
walā adrākum
وَلَآ أَدْرَىٰكُم
അവന്‍ നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു
bihi
بِهِۦۖ
അതിനെപ്പറ്റി
faqad
فَقَدْ
തീര്‍ച്ചയായും
labith'tu
لَبِثْتُ
ഞാന്‍ താമസിച്ചിട്ടുണ്ട്‌, കഴിഞ്ഞുകൂടുകയുണ്ടായി
fīkum
فِيكُمْ
നിങ്ങളില്‍, നിങ്ങള്‍ക്കിടയില്‍
ʿumuran
عُمُرًا
പ്രായം
min qablihi
مِّن قَبْلِهِۦٓۚ
ഇതിന്‍റെ (അതിന്‍റെ) മുമ്പ്‌
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ

പറയുക: ''അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞാനിത് നിങ്ങളെ ഓതിക്കേള്‍പ്പിക്കുമായിരുന്നില്ല. ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുകപോലുമില്ലായിരുന്നു. ഇതിനുമുമ്പ് കുറേക്കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയതാണല്ലോ. നിങ്ങള്‍ ആലോചിക്കുന്നില്ലേ?''

തഫ്സീര്‍

فَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًا اَوْ كَذَّبَ بِاٰيٰتِهٖۗ اِنَّهٗ لَا يُفْلِحُ الْمُجْرِمُوْنَ   ( يونس: ١٧ )

faman
فَمَنْ
അപ്പോള്‍ ആര്‍
aẓlamu
أَظْلَمُ
അധികം അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ചവനെ (രെ) ക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ പേരില്‍ (മേല്‍)
kadhiban
كَذِبًا
വ്യാജം, കളവ്‌
aw kadhaba
أَوْ كَذَّبَ
അല്ലെങ്കില്‍ വ്യാജമാക്കിയ
biāyātihi
بِـَٔايَٰتِهِۦٓۚ
അവന്‍റെ ആയത്തു (വചനം- ലക്ഷ്യം) കളെ
innahu
إِنَّهُۥ
നിശ്ചയമായും അത്‌ (കാര്യം)
lā yuf'liḥu
لَا يُفْلِحُ
വിജയിക്കുകയില്ല
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.

തഫ്സീര്‍

وَيَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُوْلُوْنَ هٰٓؤُلَاۤءِ شُفَعَاۤؤُنَا عِنْدَ اللّٰهِ ۗقُلْ اَتُنَبِّـُٔوْنَ اللّٰهَ بِمَا لَا يَعْلَمُ فِى السَّمٰوٰتِ وَلَا فِى الْاَرْضِۗ سُبْحٰنَهٗ وَتَعٰلٰى عَمَّا يُشْرِكُوْنَ   ( يونس: ١٨ )

wayaʿbudūna
وَيَعْبُدُونَ
അവര്‍ ആരാധിച്ചുവരുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
mā lā yaḍurruhum
مَا لَا يَضُرُّهُمْ
അവര്‍ക്ക്‌ ഉപദ്രവം ചെയ്യാത്തതിനെ
walā yanfaʿuhum
وَلَا يَنفَعُهُمْ
അവര്‍ക്ക്‌ ഉപകാരവും ചെയ്യാത്ത
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
hāulāi
هَٰٓؤُلَآءِ
ഇവര്‍, ഇക്കൂട്ടര്‍
shufaʿāunā
شُفَعَٰٓؤُنَا
ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു, ശുപാര്‍ശകരാണ്‌
ʿinda l-lahi
عِندَ ٱللَّهِۚ
അല്ലാഹുവിന്‍റെ അടുക്കല്‍
qul
قُلْ
നീ പറയുക
atunabbiūna
أَتُنَبِّـُٔونَ
നിങ്ങള്‍ വിവരമറിയിക്കുകയോ
l-laha
ٱللَّهَ
അല്ലാഹുവിന്‌
bimā lā yaʿlamu
بِمَا لَا يَعْلَمُ
അവന്‍ അറിയാത്തതിനെ (അറിയാത്ത കാര്യത്തെ) പറ്റി
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലും
walā fī l-arḍi
وَلَا فِى ٱلْأَرْضِۚ
ഭൂമിയിലും ഇല്ല (ഇല്ലാത്ത)
sub'ḥānahu
سُبْحَٰنَهُۥ
അവന്‍ മഹാ പരിശുദ്ധന്‍, അവന്‌ സ്‌തോത്രം
wataʿālā
وَتَعَٰلَىٰ
അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌

അവര്‍ അല്ലാഹുവിനെവിട്ട്, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: ''ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്.'' ചോദിക്കുക: ആകാശഭൂമികളിലുള്ളതായി അല്ലാഹുവിനറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനും പരമോന്നതനുമാണ് അല്ലാഹു.

തഫ്സീര്‍

وَمَا كَانَ النَّاسُ اِلَّآ اُمَّةً وَّاحِدَةً فَاخْتَلَفُوْاۗ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَقُضِيَ بَيْنَهُمْ فِيْمَا فِيْهِ يَخْتَلِفُوْنَ   ( يونس: ١٩ )

wamā kāna
وَمَا كَانَ
ആയിരുന്നില്ല
l-nāsu
ٱلنَّاسُ
മനുഷ്യര്‍
illā ummatan
إِلَّآ أُمَّةً
ഒരു സമുദായമല്ലാതെ
wāḥidatan
وَٰحِدَةً
ഒരേ, ഏക
fa-ikh'talafū
فَٱخْتَلَفُوا۟ۚ
എന്നിട്ടവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
kalimatun
كَلِمَةٌ
ഒരു വാക്ക്‌, വാക്യം
sabaqat
سَبَقَتْ
അത്‌ മുന്‍കഴിഞ്ഞു, മുന്‍കഴിഞ്ഞ
min rabbika
مِن رَّبِّكَ
നിന്‍റെ റബ്ബിങ്കല്‍നിന്ന്‌
laquḍiya
لَقُضِىَ
തീരുമാനം ചെയ്യപ്പെടുകതന്നെ ചെയ്യുമായിരുന്നു
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
fīmā
فِيمَا
യാതൊന്നില്‍
fīhi
فِيهِ
അതില്‍
yakhtalifūna
يَخْتَلِفُونَ
അവര്‍ ഭിന്നിച്ചുവരുന്നു

മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു.

തഫ്സീര്‍

وَيَقُوْلُوْنَ لَوْلَآ اُنْزِلَ عَلَيْهِ اٰيَةٌ مِّنْ رَّبِّهٖۚ فَقُلْ اِنَّمَا الْغَيْبُ لِلّٰهِ فَانْتَظِرُوْاۚ اِنِّيْ مَعَكُمْ مِّنَ الْمُنْتَظِرِيْنَ ࣖ   ( يونس: ٢٠ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുന്നു
lawlā unzila
لَوْلَآ أُنزِلَ
ഇറക്കപ്പെട്ടു കൂടേ, എന്തുകൊണ്ട്‌ ഇറക്കപ്പെട്ടില്ല
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍, അവന്‌
āyatun
ءَايَةٌ
ഒരു ദൃഷ്‌ടാന്തം, വല്ല ദൃഷ്‌ടാന്തവും
min rabbihi
مِّن رَّبِّهِۦۖ
അവന്‍റെ റബ്ബിങ്കല്‍നിന്ന്‌
faqul
فَقُلْ
എന്നാല്‍ പറയുക
innamā l-ghaybu
إِنَّمَا ٱلْغَيْبُ
നിശ്ചയമായും മറഞ്ഞ കാര്യം (മാത്രം ആകുന്നു)
lillahi
لِلَّهِ
അല്ലാഹുവിന്‌ (മാത്രം ആകുന്നു)
fa-intaẓirū
فَٱنتَظِرُوٓا۟
അതിനാല്‍ നിങ്ങള്‍ നോക്കിയിരിക്കു (കാത്തിരിക്കു) വിന്‍
innī
إِنِّى
നിശ്ചയമായും ഞാന്‍
maʿakum
مَعَكُم
നിങ്ങളോടൊപ്പം
mina l-muntaẓirīna
مِّنَ ٱلْمُنتَظِرِينَ
നോക്കി (കാത്ത്‌) ഇരിക്കുന്നവരില്‍ പെട്ടവനാണ്‌

അവര്‍ ചോദിക്കുന്നു: ''ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരടയാളം ഇറക്കിക്കിട്ടാത്തതെന്ത്?'' പറയുക: അഭൗതികമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.

തഫ്സീര്‍