Skip to main content

اَللّٰهُ الَّذِيْ جَعَلَ لَكُمُ الَّيْلَ لِتَسْكُنُوْا فِيْهِ وَالنَّهَارَ مُبْصِرًا ۗاِنَّ اللّٰهَ لَذُوْ فَضْلٍ عَلَى النَّاسِ وَلٰكِنَّ اَكْثَرَ النَّاسِ لَا يَشْكُرُوْنَ  ( غافر: ٦١ )

al-lahu alladhī
ٱللَّهُ ٱلَّذِى
അല്ലാഹു യായൊരുവനത്രെ
jaʿala lakumu
جَعَلَ لَكُمُ
നിങ്ങള്‍ക്കു ഉണ്ടാക്കി (ഏർപ്പെടുത്തി) ത്തന്ന
al-layla
ٱلَّيْلَ
രാത്രിയെ
litaskunū fīhi
لِتَسْكُنُوا۟ فِيهِ
നിങ്ങളതിൽ അടങ്ങിയിരിക്കുവാൻവേണ്ടി
wal-nahāra
وَٱلنَّهَارَ
പകലിനെയും
mub'ṣiran
مُبْصِرًاۚ
കാണാവുന്നതായി, കാണത്തക്കതായി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ladhū faḍlin
لَذُو فَضْلٍ
ദയവു (അനുഗ്രഹം) ഉളളവൻതന്നെ
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യരിൽ
walākinna akthara l-nāsi
وَلَٰكِنَّ أَكْثَرَ ٱلنَّاسِ
എങ്കിലും മനുഷ്യരിൽ അധികവും, മിക്കവരും
lā yashkurūna
لَا يَشْكُرُونَ
നന്ദിചെയ്യുന്നില്ല

അല്ലാഹുവാണ് നിങ്ങള്‍ക്ക് രാവൊരുക്കിത്തന്നത്, നിങ്ങള്‍ ശാന്തി നേടാന്‍. പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.

തഫ്സീര്‍

ذٰلِكُمُ اللّٰهُ رَبُّكُمْ خَالِقُ كُلِّ شَيْءٍۘ لَآ اِلٰهَ اِلَّا هُوَ ۖفَاَنّٰى تُؤْفَكُوْنَ  ( غافر: ٦٢ )

dhālikumu
ذَٰلِكُمُ
(അങ്ങിനെയുളള) അവൻ, അവനത്രെ
l-lahu
ٱللَّهُ
അല്ലാഹു
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബായ, രക്ഷിതാവു
khāliqu
خَٰلِقُ
സൃഷ്ടിച്ചവൻ
kulli shayin
كُلِّ شَىْءٍ
എല്ലാ വസ്തുവെയും
lā ilāha
لَّآ إِلَٰهَ
ആരാധ്യനേയില്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
fa-annā
فَأَنَّىٰ
അപ്പോൾ എങ്ങിനെ, എങ്ങോട്ടാണ്
tu'fakūna
تُؤْفَكُونَ
നിങ്ങൾ തെറ്റിക്കപ്പെടുന്നു

അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങനെ വഴിതെറ്റിപ്പോകുന്നു?

തഫ്സീര്‍

كَذٰلِكَ يُؤْفَكُ الَّذِيْنَ كَانُوْا بِاٰيٰتِ اللّٰهِ يَجْحَدُوْنَ  ( غافر: ٦٣ )

kadhālika
كَذَٰلِكَ
അപ്രകാരം
yu'faku
يُؤْفَكُ
തെറ്റിക്കപ്പെടുന്നു
alladhīna kānū
ٱلَّذِينَ كَانُوا۟
ആയിരുന്നവർ
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളെ
yajḥadūna
يَجْحَدُونَ
നിഷേധിച്ചുകൊണ്ടിരിക്കും

അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ ഇങ്ങനെത്തന്നെയാണ് വഴിതെറ്റിപ്പോകുന്നത്.

തഫ്സീര്‍

اَللّٰهُ الَّذِيْ جَعَلَ لَكُمُ الْاَرْضَ قَرَارًا وَّالسَّمَاۤءَ بِنَاۤءً وَّصَوَّرَكُمْ فَاَحْسَنَ صُوَرَكُمْ وَرَزَقَكُمْ مِّنَ الطَّيِّبٰتِ ۗذٰلِكُمُ اللّٰهُ رَبُّكُمْ ۚ فَتَبٰرَكَ اللّٰهُ رَبُّ الْعٰلَمِيْنَ  ( غافر: ٦٤ )

al-lahu
ٱللَّهُ
അല്ലാഹു
alladhī jaʿala
ٱلَّذِى جَعَلَ
ആക്കിയവനത്രെ
lakumu
لَكُمُ
നിങ്ങൾക്കു
l-arḍa
ٱلْأَرْضَ
ഭൂമിയെ
qarāran
قَرَارًا
താവളം (താമസസ്ഥലം)
wal-samāa
وَٱلسَّمَآءَ
ആകാശത്തെ
bināan
بِنَآءً
കെട്ടിടം, എടുപ്പു
waṣawwarakum
وَصَوَّرَكُمْ
നിങ്ങളെ അവൻ രൂപപ്പെടുത്തുകയും ചെയ്തു
fa-aḥsana
فَأَحْسَنَ
എന്നിട്ടവൻ നന്നാക്കി (ഭംഗിയാക്കി)
ṣuwarakum
صُوَرَكُمْ
നിങ്ങളുടെ രൂപങ്ങളെ
warazaqakum
وَرَزَقَكُم
നിങ്ങൾക്കവൻ (ആഹാരം, ഉപജീവനം) നൽകുകയും ചെയ്തു
mina l-ṭayibāti
مِّنَ ٱلطَّيِّبَٰتِۚ
വിശിഷ്ട (നല്ല, പരിശുദ്ധ) മായവയിൽനിന്നു
dhālikumu l-lahu
ذَٰلِكُمُ ٱللَّهُ
അതത്രെ (അവനാണ്) അല്ലാഹു
rabbukum
رَبُّكُمْۖ
നിങ്ങളുടെ റബ്ബ്, റബ്ബായ
fatabāraka
فَتَبَارَكَ
അപ്പോൾ മാഹാത്മ്യം (നന്മ, മേന്മ) ഏറിയിരിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
rabbu l-ʿālamīna
رَبُّ ٱلْعَٰلَمِينَ
ലോക(രുടെ) രക്ഷിതാവായ

അല്ലാഹു തന്നെയാണ് നിങ്ങള്‍ക്കു ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കിയത്. മാനത്തെ മേല്‍പ്പുരയാക്കിയതും അവന്‍ തന്നെ. അവന്‍ നിങ്ങള്‍ക്കു രൂപമേകി. ആ രൂപത്തെ ഏറെ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തന്നു. ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ നാഥന്‍. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.

തഫ്സീര്‍

هُوَ الْحَيُّ لَآ اِلٰهَ اِلَّا هُوَ فَادْعُوْهُ مُخْلِصِيْنَ لَهُ الدِّيْنَ ۗ اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَ  ( غافر: ٦٥ )

huwa l-ḥayu
هُوَ ٱلْحَىُّ
അവനത്രെ ജീവത്തായുളളവൻ ,(സാക്ഷാൽ) ജീവിക്കുന്നവൻ
lā ilāha
لَآ إِلَٰهَ
ആരാധ്യനേ ഇല്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
fa-id'ʿūhu
فَٱدْعُوهُ
ആകയാൽ അവനെ വിളിക്കുക, പ്രാർത്ഥിക്കുക
mukh'liṣīna lahu
مُخْلِصِينَ لَهُ
അവനു നിഷ്കളങ്കമാക്കിക്കൊണ്ടു
l-dīna
ٱلدِّينَۗ
മതം, കീഴ്വണക്കം
l-ḥamdu
ٱلْحَمْدُ
(സർവ്വ) സ്തുതി
lillahi
لِلَّهِ
അല്ലാഹുവിനാണ്
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോക രക്ഷിതാവായ

അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ആത്മാര്‍ഥതയോടെ അവനു മാത്രം കീഴ്‌പ്പെടുക. അവനോടു മാത്രം പ്രാര്‍ഥിക്കുക. പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും.

തഫ്സീര്‍

۞ قُلْ اِنِّيْ نُهِيْتُ اَنْ اَعْبُدَ الَّذِيْنَ تَدْعُوْنَ مِنْ دُوْنِ اللّٰهِ لَمَّا جَاۤءَنِيَ الْبَيِّنٰتُ مِنْ رَّبِّيْ وَاُمِرْتُ اَنْ اُسْلِمَ لِرَبِّ الْعٰلَمِيْنَ  ( غافر: ٦٦ )

qul
قُلْ
പറയുക
innī nuhītu
إِنِّى نُهِيتُ
നിശ്ചയമായും ഞാൻ വിരോധിക്കപ്പെട്ടിരിക്കുന്നു
an aʿbuda
أَنْ أَعْبُدَ
ഞാൻ ആരാധിക്കൽ
alladhīna tadʿūna
ٱلَّذِينَ تَدْعُونَ
നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവരെ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
lammā jāaniya
لَمَّا جَآءَنِىَ
എനിക്കു വന്നിരിക്കെ
l-bayinātu
ٱلْبَيِّنَٰتُ
തെളിവുകൾ
min rabbī
مِن رَّبِّى
എന്റെ റബ്ബിന്റെ പക്കൽനിന്നു
wa-umir'tu
وَأُمِرْتُ
ഞാൻ (എന്നോടു) കൽപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു
an us'lima
أَنْ أُسْلِمَ
ഞാൻ കീഴൊതുങ്ങുവാൻ, അനുസരിക്കണമെന്നു
lirabbi l-ʿālamīna
لِرَبِّ ٱلْعَٰلَمِينَ
ലോക(രുടെ) രക്ഷിതാവിനു

പറയുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെ പൂജിക്കാന്‍ എനിക്കനുവാദമില്ല. എനിക്കെന്റെ നാഥനില്‍ നിന്നു വ്യക്തമായ തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. പ്രപഞ്ചനാഥന്ന് സമസ്തവും സമര്‍പ്പിക്കാനാണ് അവനെന്നോടു കല്‍പിച്ചിരിക്കുന്നത്.

തഫ്സീര്‍

هُوَ الَّذِيْ خَلَقَكُمْ مِّنْ تُرَابٍ ثُمَّ مِنْ نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوْٓا اَشُدَّكُمْ ثُمَّ لِتَكُوْنُوْا شُيُوْخًا ۚوَمِنْكُمْ مَّنْ يُّتَوَفّٰى مِنْ قَبْلُ وَلِتَبْلُغُوْٓا اَجَلًا مُّسَمًّى وَّلَعَلَّكُمْ تَعْقِلُوْنَ  ( غافر: ٦٧ )

huwa
هُوَ
അവൻ
alladhī khalaqakum
ٱلَّذِى خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചവൻ
min turābin
مِّن تُرَابٍ
മണ്ണിനാൽ, മണ്ണിൽനിന്ന്
thumma min nuṭ'fatin
ثُمَّ مِن نُّطْفَةٍ
പിന്നെ ഇന്ദ്രിയത്തുളളിയിൽനിന്നും
thumma min ʿalaqatin
ثُمَّ مِنْ عَلَقَةٍ
പിന്നെ രക്തപിണ്ഡത്തിൽനിന്നും
thumma yukh'rijukum
ثُمَّ يُخْرِجُكُمْ
പിന്നെ നിങ്ങളെ അവൻ പുറപ്പെടുവിക്കുന്നു
ṭif'lan
طِفْلًا
ശിശുക്കളായി
thumma litablughū
ثُمَّ لِتَبْلُغُوٓا۟
പിന്നെ നിങ്ങൾ എത്തുന്നതിനു വേണ്ടിയും, നിങ്ങൾ പ്രാപിക്കുന്നതുവരേക്കും
ashuddakum
أَشُدَّكُمْ
നിങ്ങളുടെ ഏറ്റവും ശക്തമായ അവസരം, പൂർണ്ണശക്തി
thumma litakūnū
ثُمَّ لِتَكُونُوا۟
പിന്നെ നിങ്ങൾ ആകുന്നതിനും, ആകുംവരേക്കും
shuyūkhan
شُيُوخًاۚ
വൃദ്ധൻമാർ ,വയസ്സൻമാർ
waminkum
وَمِنكُم
നിങ്ങളിലുണ്ടു
man yutawaffā
مَّن يُتَوَفَّىٰ
കാലം കഴിയുന്നവർ
min qablu
مِن قَبْلُۖ
മുമ്പ്, മുമ്പേ
walitablughū
وَلِتَبْلُغُوٓا۟
നിങ്ങൾ എത്തുന്നതിനും, എത്തുന്നതുവരേക്കും
ajalan
أَجَلًا
ഒരവധിയിൽ
musamman
مُّسَمًّى
നിർണ്ണയിക്കപ്പെട്ട
walaʿallakum
وَلَعَلَّكُمْ
നിങ്ങളായേക്കുവാൻ വേണ്ടിയും, ആയേക്കുകയും ചെയ്യാം
taʿqilūna
تَعْقِلُونَ
മനസ്സിരുത്തു(വാൻ), ബുദ്ധികൊടുക്കുന്ന, ചിന്തിക്കുന്ന(വർ)

അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തുനേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ.

തഫ്സീര്‍

هُوَ الَّذِيْ يُحْيٖ وَيُمِيْتُۚ فَاِذَا قَضٰىٓ اَمْرًا فَاِنَّمَا يَقُوْلُ لَهٗ كُنْ فَيَكُوْنُ ࣖ   ( غافر: ٦٨ )

huwa alladhī
هُوَ ٱلَّذِى
അവൻ യാതൊരുവൻ
yuḥ'yī
يُحْىِۦ
അവൻ ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُۖ
മരണപ്പെടുത്തുകയും ചെയ്യുന്നു
fa-idhā qaḍā
فَإِذَا قَضَىٰٓ
എന്നാൽ അവൻ തീരുമാനിച്ചാൽ, വിധിച്ചാൽ
amran
أَمْرًا
ഒരു കാര്യം
fa-innamā yaqūlu
فَإِنَّمَا يَقُولُ
എന്നാലവൻ പറയുക മാത്രം ചെയ്യുന്നു
lahu
لَهُۥ
അതിനെക്കുറിച്ച്
kun
كُن
ഉണ്ടാവുക എന്നു
fayakūnu
فَيَكُونُ
അപ്പോഴതു ഉണ്ടാകും

അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവനൊരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ 'ഉണ്ടാവട്ടെ' എന്ന് പറയുകയേ വേണ്ടൂ, അതുണ്ടാവുന്നു.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ يُجَادِلُوْنَ فِيْٓ اٰيٰتِ اللّٰهِ ۗاَنّٰى يُصْرَفُوْنَۚ  ( غافر: ٦٩ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna yujādilūna
إِلَى ٱلَّذِينَ يُجَٰدِلُونَ
തർക്കം നടത്തുന്നവരിലേക്കു
fī āyāti l-lahi
فِىٓ ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളിൽ
annā
أَنَّىٰ
എങ്ങിനെ
yuṣ'rafūna
يُصْرَفُونَ
അവർ തിരിച്ചു വിടപ്പെടുന്നു (തെറ്റിപ്പോകുന്നു)

അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരെ നീ കണ്ടിട്ടില്ലേ. അവരെങ്ങനെയാണ് വഴിതെറ്റിപ്പോകുന്നതെന്ന്.

തഫ്സീര്‍

اَلَّذِيْنَ كَذَّبُوْا بِالْكِتٰبِ وَبِمَآ اَرْسَلْنَا بِهٖ رُسُلَنَا ۗفَسَوْفَ يَعْلَمُوْنَۙ  ( غافر: ٧٠ )

alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരാണ്
bil-kitābi
بِٱلْكِتَٰبِ
വേദഗ്രന്ഥത്തെ
wabimā
وَبِمَآ
യാതൊന്നിനെയും
arsalnā bihi
أَرْسَلْنَا بِهِۦ
അതുമായി (അതുംകൊണ്ടു) നാമയച്ചു
rusulanā
رُسُلَنَاۖ
നമ്മുടെ റസൂലുകളെ
fasawfa
فَسَوْفَ
എന്നാൽ (അതിനാൽ) വഴിയെ
yaʿlamūna
يَعْلَمُونَ
അവർക്കു അറിയാം, അറിയും

വേദപുസ്തകത്തെയും നമ്മുടെ ദൂതന്മാരോടൊപ്പം നാമയച്ച സന്ദേശത്തെയും തള്ളിപ്പറഞ്ഞവരാണവര്‍. ഏറെ വൈകാതെ എല്ലാം അവരറിയും.

തഫ്സീര്‍