Skip to main content

اِنَّآ اَرْسَلْنَا عَلَيْهِمْ صَيْحَةً وَّاحِدَةً فَكَانُوْا كَهَشِيْمِ الْمُحْتَظِرِ  ( القمر: ٣١ )

innā arsalnā
إِنَّآ أَرْسَلْنَا
നിശ്ചയമായും നാം അയച്ചു
ʿalayhim
عَلَيْهِمْ
അവരില്‍
ṣayḥatan
صَيْحَةً
ഒരു ഘോരശബ്ദം
wāḥidatan
وَٰحِدَةً
ഒരേ
fakānū
فَكَانُوا۟
അങ്ങനെ അവരായിത്തീന്നു
kahashīmi
كَهَشِيمِ
ചില്ലിത്തുരുമ്പു (നുറുങ്ങുകഷ്ണങ്ങള്‍) പോലെ
l-muḥ'taẓiri
ٱلْمُحْتَظِرِ
(കാലികള്‍ക്കുവേണ്ടി വളച്ചുകെട്ടിയ) കാലിവളപ്പുകാരന്റെ

നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.

തഫ്സീര്‍

وَلَقَدْ يَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ   ( القمر: ٣٢ )

walaqad yassarnā
وَلَقَدْ يَسَّرْنَا
തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
lildhik'ri
لِلذِّكْرِ
സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു
fahal
فَهَلْ
അപ്പോള്‍ ഉണ്ടോ
min muddakirin
مِن مُّدَّكِرٍ
ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും

ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

തഫ്സീര്‍

كَذَّبَتْ قَوْمُ لُوْطٍ ۢبِالنُّذُرِ   ( القمر: ٣٣ )

kadhabat
كَذَّبَتْ
വ്യാജമാക്കി
qawmu lūṭin
قَوْمُ لُوطٍۭ
ലൂത്ത്വിന്റെ ജനത
bil-nudhuri
بِٱلنُّذُرِ
താക്കീതുകളെ, താക്കീതുകാരെ

ലൂത്വിന്റെ ജനത താക്കീതുകള്‍ തള്ളിക്കളഞ്ഞു.

തഫ്സീര്‍

اِنَّآ اَرْسَلْنَا عَلَيْهِمْ حَاصِبًا اِلَّآ اٰلَ لُوْطٍ ۗنَجَّيْنٰهُمْ بِسَحَرٍۙ  ( القمر: ٣٤ )

innā arsalnā
إِنَّآ أَرْسَلْنَا
നാം അയച്ചു
ʿalayhim
عَلَيْهِمْ
അവരില്‍
ḥāṣiban
حَاصِبًا
ഒരു ചരല്‍ക്കാറ്റു
illā āla lūṭin
إِلَّآ ءَالَ لُوطٍۖ
ലൂത്ത്വിന്റെ കുടുംബം (ആള്‍ക്കാര്‍) ഒഴികെ
najjaynāhum
نَّجَّيْنَٰهُم
അവരെ നാം രക്ഷപ്പെടുത്തി
bisaḥarin
بِسَحَرٍ
നിശാന്ത്യത്തില്‍ (രാത്രിയുടെ അന്ത്യത്തില്‍)

നാം അവരുടെ നേരെ ചരല്‍ക്കാറ്റയച്ചു. ലൂത്വിന്റെ കുടുംബമേ അതില്‍ നിന്നൊഴിവായുള്ളൂ. രാവിന്റെ ഒടുവുവേളയില്‍ നാമവരെ രക്ഷപ്പെടുത്തി.

തഫ്സീര്‍

نِّعْمَةً مِّنْ عِنْدِنَاۗ كَذٰلِكَ نَجْزِيْ مَنْ شَكَرَ   ( القمر: ٣٥ )

niʿ'matan
نِّعْمَةً
അനുഗ്രഹമായിട്ടു
min ʿindinā
مِّنْ عِندِنَاۚ
നമ്മുടെ പക്കല്‍നിന്നുള്ള
kadhālika
كَذَٰلِكَ
അപ്രകാരമത്രെ, അതു പോലെ
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നത് (നല്‍കുന്നു)
man shakara
مَن شَكَرَ
നന്ദി കാണിച്ചവര്‍ക്കു.

നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.

തഫ്സീര്‍

وَلَقَدْ اَنْذَرَهُمْ بَطْشَتَنَا فَتَمَارَوْا بِالنُّذُرِ   ( القمر: ٣٦ )

walaqad andharahum
وَلَقَدْ أَنذَرَهُم
തീര്‍ച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി
baṭshatanā
بَطْشَتَنَا
നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി
fatamāraw
فَتَمَارَوْا۟
അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി
bil-nudhuri
بِٱلنُّذُرِ
താക്കീതുകളെക്കുറിച്ചു.

നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു.

തഫ്സീര്‍

وَلَقَدْ رَاوَدُوْهُ عَنْ ضَيْفِهٖ فَطَمَسْنَآ اَعْيُنَهُمْ فَذُوْقُوْا عَذَابِيْ وَنُذُرِ   ( القمر: ٣٧ )

walaqad rāwadūhu
وَلَقَدْ رَٰوَدُوهُ
അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടുചെന്നു, ശ്രമം നടത്തി
ʿan ḍayfihi
عَن ضَيْفِهِۦ
അദ്ദേഹത്തിന്റെ അതിഥികള്‍ക്കുവേണ്ടി, വിരുന്നുകാരെ വിട്ടുകൊടുപ്പാന്‍
faṭamasnā
فَطَمَسْنَآ
അപ്പോള്‍ നാം തുടച്ചുനീക്കി, മായിച്ചുകളഞ്ഞു
aʿyunahum
أَعْيُنَهُمْ
അവരുടെ കണ്ണു (കാഴ്ച്ച)കളെ
fadhūqū
فَذُوقُوا۟
എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക
ʿadhābī
عَذَابِى
എന്റെ ശിക്ഷ
wanudhuri
وَنُذُرِ
എന്റെ താക്കീതുകളും.

അവര്‍ അദ്ദേഹത്തോട് തന്റെ അതിഥികളെ അവരുടെ ഇച്ഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക.

തഫ്സീര്‍

وَلَقَدْ صَبَّحَهُمْ بُكْرَةً عَذَابٌ مُّسْتَقِرٌّۚ   ( القمر: ٣٨ )

walaqad ṣabbaḥahum
وَلَقَدْ صَبَّحَهُم
തീര്‍ച്ചയായും അവരെ പ്രഭാതത്തില്‍ ബാധിച്ചു
buk'ratan
بُكْرَةً
ഒരു രാവിലെ
ʿadhābun mus'taqirrun
عَذَابٌ مُّسْتَقِرٌّ
ഉറച്ച(സ്ഥിരമായ) ഒരു ശിക്ഷ

അതിരാവിലെത്തന്നെ സ്ഥായിയായ ശിക്ഷ അവരെ പിടികൂടിക്കഴിഞ്ഞിരുന്നു.

തഫ്സീര്‍

فَذُوْقُوْا عَذَابِيْ وَنُذُرِ   ( القمر: ٣٩ )

fadhūqū
فَذُوقُوا۟
എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക
ʿadhābī
عَذَابِى
എന്റെ ശിക്ഷ
wanudhuri
وَنُذُرِ
എന്റെ താക്കീതുകളും.

എന്റെ ശിക്ഷയും താക്കീതുകളും നിങ്ങളനുഭവിച്ചാസ്വദിച്ചുകൊള്ളുക.

തഫ്സീര്‍

وَلَقَدْ يَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ ࣖ  ( القمر: ٤٠ )

walaqad yassarnā
وَلَقَدْ يَسَّرْنَا
തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
lildhik'ri
لِلذِّكْرِ
സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു
fahal
فَهَلْ
അപ്പോള്‍ ഉണ്ടോ
min muddakirin
مِن مُّدَّكِرٍ
ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും

ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചറിയുന്നവരായി ആരെങ്കിലുമുണ്ടോ?

തഫ്സീര്‍