Skip to main content

۞ وَاِنْ جَنَحُوْا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللّٰهِ ۗاِنَّهٗ هُوَ السَّمِيْعُ الْعَلِيْمُ   ( الأنفال: ٦١ )

wa-in janaḥū
وَإِن جَنَحُوا۟
അവര്‍ തുനിഞാല്‍, ചാഞ്ഞുവെങ്കില്‍
lilssalmi
لِلسَّلْمِ
സമാധാനത്തിനു (സമാധാന സന്ധിയിലേക്കു)
fa-ij'naḥ
فَٱجْنَحْ
നീയും തുനിയുക, ചായുക
lahā
لَهَا
അതിനു, അതിലേക്കു
watawakkal
وَتَوَكَّلْ
നീ ഭരമേല്‍പിക്കുകയും ചെയ്യുക
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്റെ മേല്‍
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.

തഫ്സീര്‍

وَاِنْ يُّرِيْدُوْٓا اَنْ يَّخْدَعُوْكَ فَاِنَّ حَسْبَكَ اللّٰهُ ۗهُوَ الَّذِيْٓ اَيَّدَكَ بِنَصْرِهٖ وَبِالْمُؤْمِنِيْنَۙ   ( الأنفال: ٦٢ )

wa-in yurīdū
وَإِن يُرِيدُوٓا۟
അവര്‍ ഉദ്ദേശിക്കുന്നുവെങ്കിലോ
an yakhdaʿūka
أَن يَخْدَعُوكَ
അവര്‍ നിന്നെ വഞ്ചിക്കുവാന്‍
fa-inna ḥasbaka
فَإِنَّ حَسْبَكَ
എന്നാല്‍ നിശ്ചയമായും നിനക്കുമതി, മതിയായവന്‍
l-lahu
ٱللَّهُۚ
അല്ലാഹു, അല്ലാഹുവാകുന്നു
huwa alladhī
هُوَ ٱلَّذِىٓ
അവനത്രെ യാതൊരുവന്‍
ayyadaka
أَيَّدَكَ
നിന്നെ അവന്‍ ബലപ്പെടുത്തി
binaṣrihi
بِنَصْرِهِۦ
തന്റെ സഹായം കൊണ്ടു
wabil-mu'minīna
وَبِٱلْمُؤْمِنِينَ
സത്യവിശ്വാസികളെക്കൊണ്ടും

ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറിയുക. തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് തന്റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് കരുത്തേകിയത്.

തഫ്സീര്‍

وَاَلَّفَ بَيْنَ قُلُوْبِهِمْۗ لَوْاَنْفَقْتَ مَا فِى الْاَرْضِ جَمِيْعًا مَّآ اَلَّفْتَ بَيْنَ قُلُوْبِهِمْ وَلٰكِنَّ اللّٰهَ اَلَّفَ بَيْنَهُمْۗ اِنَّهٗ عَزِيْزٌ حَكِيْمٌ   ( الأنفال: ٦٣ )

wa-allafa
وَأَلَّفَ
അവന്‍ ഇണക്കുകയും ചെയ്തിരിക്കുന്നു
bayna qulūbihim
بَيْنَ قُلُوبِهِمْۚ
അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍
law anfaqta
لَوْ أَنفَقْتَ
നീ ചിലവഴിച്ചിരുന്നെങ്കില്‍, ചിലവാക്കിയാലും
mā fī l-arḍi
مَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതു
jamīʿan
جَمِيعًا
മുഴുവനും
mā allafta
مَّآ أَلَّفْتَ
നീ ഇണക്കിച്ചേര്‍ക്കുകയില്ല
bayna qulūbihim
بَيْنَ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
allafa
أَلَّفَ
ഇണക്കിയിരിക്കുന്നു
baynahum
بَيْنَهُمْۚ
അവര്‍ക്കിടയില്‍
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ʿazīzun
عَزِيزٌ
പ്രതാപശാലിയാണു
ḥakīmun
حَكِيمٌ
അഗാധജ്ഞനുമാണു, യുക്തിമാനാണ്

സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ حَسْبُكَ اللّٰهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِيْنَ ࣖ   ( الأنفال: ٦٤ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
ḥasbuka
حَسْبُكَ
നിനക്കു മതി, മതിയായവനാണു
l-lahu
ٱللَّهُ
അല്ലാഹു
wamani ittabaʿaka
وَمَنِ ٱتَّبَعَكَ
നിന്നെ പിന്‍പറ്റിയവര്‍ക്കും, പിന്‍പറ്റിയവരും
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായി

നബിയേ, നിനക്കും നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്കും അല്ലാഹു മതി.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِيْنَ عَلَى الْقِتَالِۗ اِنْ يَّكُنْ مِّنْكُمْ عِشْرُوْنَ صَابِرُوْنَ يَغْلِبُوْا مِائَتَيْنِۚ وَاِنْ يَّكُنْ مِّنْكُمْ مِّائَةٌ يَّغْلِبُوْٓا اَلْفًا مِّنَ الَّذِيْنَ كَفَرُوْا بِاَنَّهُمْ قَوْمٌ لَّا يَفْقَهُوْنَ   ( الأنفال: ٦٥ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
ḥarriḍi
حَرِّضِ
പ്രോത്സാഹിപ്പിക്കുക
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
ʿalā l-qitāli
عَلَى ٱلْقِتَالِۚ
യുദ്ധത്തിനു
in yakun
إِن يَكُن
ഉണ്ടായിരുന്നാല്‍
minkum
مِّنكُمْ
നിങ്ങളില്‍ നിന്നു, നിങ്ങളുടെ കൂട്ടത്തില്‍
ʿish'rūna
عِشْرُونَ
ഇരുപതു (പേര്‍)
ṣābirūna
صَٰبِرُونَ
ക്ഷമയുള്ളവരായ
yaghlibū
يَغْلِبُوا۟
അവര്‍ ജയിച്ചടക്കും
mi-atayni
مِا۟ئَتَيْنِۚ
ഇരുന്നൂറ് (പേരെ)
wa-in yakun
وَإِن يَكُن
ഉണ്ടായിരുന്നാലോ
minkum
مِّنكُم
നിങ്ങളുടെ കൂട്ടത്തില്‍
mi-atun
مِّا۟ئَةٌ
നൂറു (ആളുകള്‍)
yaghlibū
يَغْلِبُوٓا۟
അവര്‍ ജയിച്ചടക്കും
alfan
أَلْفًا
ആയിരം (പേരെ)
mina alladhīna kafarū
مِّنَ ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരില്‍ നിന്ന്
bi-annahum
بِأَنَّهُمْ
അവര്‍ ആകുന്നു എന്നതുകൊണ്ടാണു
qawmun
قَوْمٌ
ഒരു ജനത(യാകുന്നു)
lā yafqahūna
لَّا يَفْقَهُونَ
ഗ്രഹിക്കാത്ത, കാര്യം മനസ്സിലാക്കാത്ത

നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില്‍ സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ജനമായതിനാലാണിത്.

തഫ്സീര്‍

اَلْـٰٔنَ خَفَّفَ اللّٰهُ عَنْكُمْ وَعَلِمَ اَنَّ فِيْكُمْ ضَعْفًاۗ فَاِنْ يَّكُنْ مِّنْكُمْ مِّائَةٌ صَابِرَةٌ يَّغْلِبُوْا مِائَتَيْنِۚ وَاِنْ يَّكُنْ مِّنْكُمْ اَلْفٌ يَّغْلِبُوْٓا اَلْفَيْنِ بِاِذْنِ اللّٰهِ ۗوَاللّٰهُ مَعَ الصّٰبِرِيْنَ   ( الأنفال: ٦٦ )

al-āna
ٱلْـَٰٔنَ
ഇപ്പോള്‍, ഇസ്സമയം
khaffafa l-lahu
خَفَّفَ ٱللَّهُ
അല്ലാഹു ലഘുവാക്കിയിരിക്കുന്നു
ʿankum
عَنكُمْ
നിങ്ങള്‍ക്കു
waʿalima
وَعَلِمَ
അവന്‍ അറിയുകയും ചെയ്തിരിക്കുന്നു
anna fīkum
أَنَّ فِيكُمْ
നിങ്ങളിലുണ്ടെന്നു
ḍaʿfan
ضَعْفًاۚ
ഒരു ദൌര്‍ബ്ബല്യം, ബലഹീനത
fa-in yakun
فَإِن يَكُن
എന്നാല്‍ (അതിനാല്‍) ഉണ്ടായിരുന്നാല്‍
minkum
مِّنكُم
നിങ്ങളില്‍ നിന്നു
mi-atun
مِّا۟ئَةٌ
നൂറു (പേര്‍)
ṣābiratun
صَابِرَةٌ
ക്ഷമിക്കുന്ന, ക്ഷമയുള്ളവരായ
yaghlibū
يَغْلِبُوا۟
അവര്‍ ജയിക്കും
mi-atayni
مِا۟ئَتَيْنِۚ
ഇരുനൂറു (പേരെ)
wa-in yakun minkum
وَإِن يَكُن مِّنكُمْ
നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നുണ്ടായിരുന്നാല്‍
alfun
أَلْفٌ
ആയിരം (പേര്‍)
yaghlibū
يَغْلِبُوٓا۟
അവര്‍ ജയിക്കും
alfayni
أَلْفَيْنِ
രണ്ടായിരം (ആളുകളെ)
bi-idh'ni l-lahi
بِإِذْنِ ٱللَّهِۗ
അല്ലാഹുവിന്റെ അനുമതി (സമ്മതം - ഉത്തരവു) കൊണ്ടു
wal-lahu
وَٱللَّهُ
അല്ലാഹു
maʿa l-ṣābirīna
مَعَ ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും

എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളുടെ ഭാരം ലഘൂകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ടെന്ന് അവന് നന്നായറിയാം. അതിനാല്‍ നിങ്ങളില്‍ ക്ഷമാലുക്കളായ നൂറുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങള്‍ ആയിരം പേരുണ്ടെങ്കില്‍ ദൈവഹിതപ്രകാരം രണ്ടായിരം പേരെ ജയിക്കാം. അല്ലാഹു ക്ഷമാലുക്കളോടൊപ്പമാണ്.

തഫ്സീര്‍

مَاكَانَ لِنَبِيٍّ اَنْ يَّكُوْنَ لَهٗٓ اَسْرٰى حَتّٰى يُثْخِنَ فِى الْاَرْضِۗ تُرِيْدُوْنَ عَرَضَ الدُّنْيَاۖ وَاللّٰهُ يُرِيْدُ الْاٰخِرَةَۗ وَاللّٰهُ عَزِيْزٌحَكِيْمٌ   ( الأنفال: ٦٧ )

mā kāna
مَا كَانَ
ആയിക്കൂടാ (പാടില്ല)
linabiyyin
لِنَبِىٍّ
ഒരു നബിക്കും, പ്രവാചകനും
an yakūna
أَن يَكُونَ
ഉണ്ടായിരിക്കല്‍
lahu
لَهُۥٓ
അദ്ദേഹത്തിനു
asrā
أَسْرَىٰ
ബന്ധനസ്ഥര്‍, ചിറയിലകപ്പെട്ടവര്‍
ḥattā yuth'khina
حَتَّىٰ يُثْخِنَ
അദ്ദേഹം ശക്തിപ്പെടുത്തുന്ന (കനപ്പിക്കുന്ന - ജയിച്ചടക്കുന്ന - കഠിനമാക്കുന്ന - ശക്തിയാര്‍ജ്ജിക്കുന്ന) തുവരെ
fī l-arḍi
فِى ٱلْأَرْضِۚ
ഭൂമിയില്‍
turīdūna
تُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നു
ʿaraḍa
عَرَضَ
വിഭവത്തെ
l-dun'yā
ٱلدُّنْيَا
ഇഹലോകത്തിന്റെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yurīdu
يُرِيدُ
ഉദ്ദേശിക്കുന്നു
l-ākhirata
ٱلْءَاخِرَةَۗ
പരലോകത്തെ
wal-lahu
وَٱللَّهُ
അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണു, യുക്തിമാനാണു

നാട്ടില്‍ എതിരാളികളെ കീഴ്‌പ്പെടുത്തി ശക്തി സ്ഥാപിക്കുംവരെ ഒരു പ്രവാചകന്നും തന്റെ കീഴില്‍ യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ.

തഫ്സീര്‍

لَوْلَاكِتٰبٌ مِّنَ اللّٰهِ سَبَقَ لَمَسَّكُمْ فِيْمَآ اَخَذْتُمْ عَذَابٌ عَظِيْمٌ   ( الأنفال: ٦٨ )

lawlā
لَّوْلَا
ഇല്ലായിരുന്നെങ്കില്‍
kitābun
كِتَٰبٌ
ഒരു (നിയമ) നിശ്ചയം
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്നുള്ള
sabaqa
سَبَقَ
മുന്‍കഴിഞ്ഞ(തായ)
lamassakum
لَمَسَّكُمْ
നിങ്ങളെ സ്പര്‍ശിക്കുക (ബാധിക്കുക) തന്നെ ചെയ്യുമായിരുന്നു
fīmā akhadhtum
فِيمَآ أَخَذْتُمْ
നിങ്ങള്‍ വാങ്ങിയതില്‍
ʿadhābun
عَذَابٌ
ശിക്ഷ
ʿaẓīmun
عَظِيمٌ
വമ്പിച്ചതായ

അല്ലാഹുവില്‍നിന്നുള്ള വിധി നേരത്തെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ നിങ്ങളെ കടുത്ത ശിക്ഷ ബാധിക്കുമായിരുന്നു.

തഫ്സീര്‍

فَكُلُوْا مِمَّاغَنِمْتُمْ حَلٰلًا طَيِّبًاۖ وَّاتَّقُوا اللّٰهَ ۗاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ   ( الأنفال: ٦٩ )

fakulū
فَكُلُوا۟
എന്നാല്‍, (എനി) തിന്നുകൊള്ളുവിന്‍
mimmā ghanim'tum
مِمَّا غَنِمْتُمْ
നിങ്ങള്‍ ഗനീമത്തെടുത്തതില്‍ നിന്നു
ḥalālan
حَلَٰلًا
അനുവദനീയമായിക്കൊണ്ടു
ṭayyiban
طَيِّبًاۚ
നല്ലതായി (വിഷിഷ്ടമായി - പരിശുദ്ധമായി)ക്കൊണ്ടു
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَۚ
അല്ലാഹുവിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണു
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

എന്നാലും നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ അനുഭവിച്ചുകൊള്ളുക. അല്ലാഹുവോട് ഭക്തി പുലര്‍ത്തുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ قُلْ لِّمَنْ فِيْٓ اَيْدِيْكُمْ مِّنَ الْاَسْرٰٓىۙ اِنْ يَّعْلَمِ اللّٰهُ فِيْ قُلُوْبِكُمْ خَيْرًا يُّؤْتِكُمْ خَيْرًا مِّمَّآ اُخِذَ مِنْكُمْ وَيَغْفِرْ لَكُمْۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ ࣖ   ( الأنفال: ٧٠ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
qul
قُل
പറയുക
liman fī aydīkum
لِّمَن فِىٓ أَيْدِيكُم
നിങ്ങളുടെ കൈ (വശം) കളിലുള്ളവരോടു
mina l-asrā
مِّنَ ٱلْأَسْرَىٰٓ
ബന്ധനസ്ഥരില്‍ നിന്നു
in yaʿlami
إِن يَعْلَمِ
അറിയുന്നപക്ഷം
l-lahu
ٱللَّهُ
അല്ലാഹു
fī qulūbikum
فِى قُلُوبِكُمْ
നിങ്ങളുടെ ഹൃദയങ്ങളില്‍
khayran
خَيْرًا
വല്ല നന്‍മയും, ഗുണവും
yu'tikum
يُؤْتِكُمْ
അവന്‍ നിങ്ങള്‍ക്കു നല്‍കും
khayran
خَيْرًا
നല്ലതു, ഉത്തമമായതു
mimmā ukhidha
مِّمَّآ أُخِذَ
മേടിക്ക (എടുക്ക - വാങ്ങ) പ്പെട്ടതിനെക്കാള്‍
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
wayaghfir
وَيَغْفِرْ
അവന്‍ പൊറുക്കുകയും ചെയ്യും
lakum
لَكُمْۗ
നിങ്ങള്‍ക്കു
wal-lahu
وَٱللَّهُ
അല്ലാഹു(വോ)
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണു
raḥīmun
رَّحِيمٌ
കരുണാനിധിയാണു

നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോടു പറയുക: നിങ്ങളുടെ മനസ്സില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞാല്‍ നിങ്ങളില്‍നിന്ന് വസൂല്‍ ചെയ്തതിനേക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് നല്‍കും. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍