قَالَ هٰٓؤُلَاۤءِ بَنٰتِيْٓ اِنْ كُنْتُمْ فٰعِلِيْنَۗ ( الحجر: ٧١ )
hāulāi
هَٰٓؤُلَآءِ
ഇവര്‍ (ഇതാ)
banātī
بَنَاتِىٓ
എന്റെ പുത്രിമാരാണ്, എന്റെ പെണ്‍മക്കള്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
fāʿilīna
فَٰعِلِينَ
ചെയ്യുന്നവര്‍
അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ എന്തെങ്കിലും ചെയ്‌തേ അടങ്ങൂ എങ്കില്‍ ഇതാ ഇവര്‍, എന്റെ പെണ്‍മക്കള്‍.''
തഫ്സീര്‍لَعَمْرُكَ اِنَّهُمْ لَفِيْ سَكْرَتِهِمْ يَعْمَهُوْنَ ( الحجر: ٧٢ )
laʿamruka
لَعَمْرُكَ
നിന്റെ ആയുഷ്ക്കാലം തന്നെ
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lafī sakratihim
لَفِى سَكْرَتِهِمْ
അവരുടെ ലഹരിയില്‍ (മത്തില്‍) തന്നെ
yaʿmahūna
يَعْمَهُونَ
അവര്‍ അലഞ്ഞു നടക്കുന്നു
നിന്റെ ജീവിതമാണ് സത്യം! അവര്‍ തങ്ങളുടെ ലഹരിയില്‍ മതിമറന്ന് എന്തൊക്കെയോ ചെയ്യുകയാണ്.
തഫ്സീര്‍فَاَخَذَتْهُمُ الصَّيْحَةُ مُشْرِقِيْنَۙ ( الحجر: ٧٣ )
fa-akhadhathumu
فَأَخَذَتْهُمُ
അപ്പോള്‍ (എന്നിട്ട്) അവരെ പിടിച്ചു (പിടികൂടി)
l-ṣayḥatu
ٱلصَّيْحَةُ
ഘോരശബ്ദം
mush'riqīna
مُشْرِقِينَ
(അവര്‍) ഉദയവേളയിലായികൊണ്ട്
പ്രഭാതോദയത്തോടെ ഒരു ഘോരഗര്‍ജനം അവരെ പിടികൂടി.
തഫ്സീര്‍فَجَعَلْنَا عَالِيَهَا سَافِلَهَا وَاَمْطَرْنَا عَلَيْهِمْ حِجَارَةً مِّنْ سِجِّيْلٍ ( الحجر: ٧٤ )
fajaʿalnā
فَجَعَلْنَا
എന്നിട്ടു (അങ്ങനെ) നാം ആക്കി
ʿāliyahā
عَٰلِيَهَا
അതിന്റെ മേല്‍ഭാഗം, ഉപരിഭാഗം
sāfilahā
سَافِلَهَا
അതിന്റെ താഴ്ഭാഗം
wa-amṭarnā
وَأَمْطَرْنَا
നാം വര്‍ഷിപ്പിക്കുകയും ചെയ്തു
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
min sijjīlin
مِّن سِجِّيلٍ
ചൂളക്കല്ലില്‍ നിന്ന്, ഇഷ്ടികയാലുള്ള
അങ്ങനെ ആ നാടിനെ നാം കീഴ്‌മേല്‍ മറിച്ചു. പിന്നെ നാം ചുട്ടുപഴുത്ത കല്ലുകള്‍ അവരുടെമേല്‍ വീഴ്ത്തി.
തഫ്സീര്‍اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّلْمُتَوَسِّمِيْنَۙ ( الحجر: ٧٥ )
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍ തന്നെ
lil'mutawassimīna
لِّلْمُتَوَسِّمِينَ
ലക്ഷണം ഗ്രഹിക്കുന്നവര്‍ക്ക്
കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ധാരാളം തെളിവുകളുണ്ട്.
തഫ്സീര്‍وَاِنَّهَا لَبِسَبِيْلٍ مُّقِيْمٍ ( الحجر: ٧٦ )
wa-innahā
وَإِنَّهَا
നിശ്ചയമായും അതു (ആകുന്നുതാനും)
labisabīlin
لَبِسَبِيلٍ
ഒരു വഴിയില്‍ തന്നെയാണു (താനും)
muqīmin
مُّقِيمٍ
നിലനില്‍ക്കുന്ന (സ്ഥിരമായി നിലകൊള്ളുന്ന)
ആ നാട് ഇന്നും ജനസഞ്ചാരമുള്ള വഴിയിലാണ്.
തഫ്സീര്‍اِنَّ فِيْ ذٰلِكَ لَاٰيَةً لِّلْمُؤْمِنِيْنَۗ ( الحجر: ٧٧ )
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
lil'mu'minīna
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിതില്‍ മഹത്തായ അടയാളമുണ്ട്.
തഫ്സീര്‍وَاِنْ كَانَ اَصْحٰبُ الْاَيْكَةِ لَظٰلِمِيْنَۙ ( الحجر: ٧٨ )
wa-in kāna
وَإِن كَانَ
നിശ്ചയമായും ആയിരുന്നു
aṣḥābu l-aykati
أَصْحَٰبُ ٱلْأَيْكَةِ
മരക്കാവുക്കാര്‍, ഐകത്തിന്റെ ആള്‍ക്കാര്‍
laẓālimīna
لَظَٰلِمِينَ
അക്രമികള്‍ തന്നെ
ഉറപ്പായും ഐക്കവാസികള്‍ അക്രമികളായിരുന്നു.
തഫ്സീര്‍فَانْتَقَمْنَا مِنْهُمْۘ وَاِنَّهُمَا لَبِاِمَامٍ مُّبِيْنٍۗ ࣖ ( الحجر: ٧٩ )
fa-intaqamnā
فَٱنتَقَمْنَا
എന്നിട്ട് നാം ശിക്ഷാനടപടിയെടുത്തു
wa-innahumā
وَإِنَّهُمَا
നിശ്ചയമായും അതു രണ്ടും
labi-imāmin
لَبِإِمَامٍ
ഒരു പിൻതുടരപ്പെടുന്ന (തുറസ്സായ) മാര്‍ഗ്ഗത്തിലാണ്
mubīnin
مُّبِينٍ
സ്പഷ്ടമായ
അതിനാല്‍ അവരെയും നാം ശിക്ഷിച്ചു. തീര്‍ച്ചയായും ഈ രണ്ടു നാടുകളും തുറസ്സായ വഴിയില്‍തന്നെയാണുള്ളത്.
തഫ്സീര്‍وَلَقَدْ كَذَّبَ اَصْحٰبُ الْحِجْرِ الْمُرْسَلِيْنَۙ ( الحجر: ٨٠ )
walaqad kadhaba
وَلَقَدْ كَذَّبَ
തീര്‍ച്ചയായും വ്യാജമാക്കിയിട്ടുണ്ട്, കളവാക്കുകയുണ്ടായി
aṣḥābu l-ḥij'ri
أَصْحَٰبُ ٱلْحِجْرِ
ഹിജ്റിലെ ആള്‍ക്കാര്‍
l-mur'salīna
ٱلْمُرْسَلِينَ
മുര്‍സലു (റസൂലു) കളെ, ദൂതന്‍മാരെ
ഹിജ്‌റ് ദേശക്കാരും ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
തഫ്സീര്‍- القرآن الكريم - سورة الحجر١٥
Al-Hijr (Surah 15)