Skip to main content

وَلَا تَكُوْنُوْا كَالَّذِيْنَ قَالُوْا سَمِعْنَا وَهُمْ لَا يَسْمَعُوْنَۚ   ( الأنفال: ٢١ )

walā takūnū
وَلَا تَكُونُوا۟
നിങ്ങളായിരിക്കുകയും അരുതു
ka-alladhīna qālū
كَٱلَّذِينَ قَالُوا۟
പറഞ്ഞവരെപ്പോലെ
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടു
wahum
وَهُمْ
അവരാകട്ടെ, അവരോ
lā yasmaʿūna
لَا يَسْمَعُونَ
കേള്‍ക്കുന്നില്ല

ഒന്നും കേള്‍ക്കാതെ 'ഞങ്ങള്‍ കേള്‍ക്കുന്നുണ്ടെ'ന്ന് പറയുന്നവരെപ്പോലെയുമാവരുത് നിങ്ങള്‍.

തഫ്സീര്‍

۞ اِنَّ شَرَّ الدَّوَاۤبِّ عِنْدَ اللّٰهِ الصُّمُّ الْبُكْمُ الَّذِيْنَ لَا يَعْقِلُوْنَ  ( الأنفال: ٢٢ )

inna sharra
إِنَّ شَرَّ
നിശ്ചയമായും മോശം (മോശപ്പെട്ടവര്‍)
l-dawābi
ٱلدَّوَآبِّ
ജന്തുക്കളില്‍, ജീവികളില്‍
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
l-ṣumu
ٱلصُّمُّ
ബധിരന്‍മാരാകുന്നു
l-buk'mu
ٱلْبُكْمُ
ഊമകളായ
alladhīna lā yaʿqilūna
ٱلَّذِينَ لَا يَعْقِلُونَ
ബുദ്ധി കൊടുക്കാത്ത

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരരുമാണ്.

തഫ്സീര്‍

وَلَوْ عَلِمَ اللّٰهُ فِيْهِمْ خَيْرًا لَّاَسْمَعَهُمْۗ وَلَوْ اَسْمَعَهُمْ لَتَوَلَّوْا وَّهُمْ مُّعْرِضُوْنَ  ( الأنفال: ٢٣ )

walaw ʿalima
وَلَوْ عَلِمَ
അറിഞ്ഞിരുന്നെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
fīhim
فِيهِمْ
അവരില്‍
khayran
خَيْرًا
വല്ല നന്‍മയും, ഒരു ഗുണം
la-asmaʿahum
لَّأَسْمَعَهُمْۖ
അവന്‍ അവരെ കേള്‍പ്പിക്ക തന്നെ ചെയ്തിരുന്നു
walaw asmaʿahum
وَلَوْ أَسْمَعَهُمْ
അവരെ അവന്‍ കേള്‍പ്പിച്ചാലും
latawallaw
لَتَوَلَّوا۟
അവര്‍ തിരിഞ്ഞുകളയുകതന്നെ ചെയ്യും
wahum
وَّهُم
അവരായും കൊണ്ടു
muʿ'riḍūna
مُّعْرِضُونَ
അവഗണിക്കുന്നവര്‍, തിരിഞ്ഞുപോകുന്നവര്‍

അവരില്‍ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു മനസ്സിലാക്കിയിരുന്നെങ്കില്‍ അവന്‍ അവരെ കാര്യം കേട്ടറിയുന്നവരാക്കുമായിരുന്നു. എന്നാല്‍, അവരില്‍ നന്മ ഒട്ടും ഇല്ലാത്തതിനാല്‍ അവന്‍ കേള്‍പ്പിച്ചാല്‍പ്പോലും അവരത് അവഗണിച്ച് തിരിഞ്ഞുപോകുമായിരുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اسْتَجِيْبُوْا لِلّٰهِ وَلِلرَّسُوْلِ اِذَا دَعَاكُمْ لِمَا يُحْيِيْكُمْۚ وَاعْلَمُوْٓا اَنَّ اللّٰهَ يَحُوْلُ بَيْنَ الْمَرْءِ وَقَلْبِهٖ وَاَنَّهٗٓ اِلَيْهِ تُحْشَرُوْنَ  ( الأنفال: ٢٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
is'tajībū
ٱسْتَجِيبُوا۟
നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍
lillahi
لِلَّهِ
അല്ലാഹുവിനു
walilrrasūli
وَلِلرَّسُولِ
റസൂലിനും
idhā daʿākum
إِذَا دَعَاكُمْ
അദ്ദേഹം നിങ്ങളെ ക്ഷണി (വിളി) ച്ചാല്‍
limā yuḥ'yīkum
لِمَا يُحْيِيكُمْۖ
നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്കു
wa-iʿ'lamū
وَٱعْلَمُوٓا۟
അറിയുകയും ചെയ്യുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആണ്) എന്നു
yaḥūlu
يَحُولُ
മറയിടുന്നതാണു (എന്നു)
bayna l-mari
بَيْنَ ٱلْمَرْءِ
മനുഷ്യന്റെ ഇടയില്‍
waqalbihi
وَقَلْبِهِۦ
അവന്റെ ഹൃദയത്തിന്റെയും
wa-annahu
وَأَنَّهُۥٓ
അവന്‍ (ആണ്) എന്നും, കാര്യമാണെന്നും
ilayhi
إِلَيْهِ
അവങ്കലേക്കു
tuḥ'sharūna
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ് (എന്നും)

വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ട്. അവസാനം അവന്റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക.

തഫ്സീര്‍

وَاتَّقُوْا فِتْنَةً لَّا تُصِيْبَنَّ الَّذِيْنَ ظَلَمُوْا مِنْكُمْ خَاۤصَّةً ۚوَاعْلَمُوْٓا اَنَّ اللّٰهَ شَدِيْدُ الْعِقَابِ  ( الأنفال: ٢٥ )

wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുക (കാത്തുകൊള്ളുക) യും ചെയ്യുവിന്‍
fit'natan
فِتْنَةً
ഒരു പരീക്ഷണം, കുഴപ്പം
lā tuṣībanna
لَّا تُصِيبَنَّ
ബാധിക്കാത്ത, അതു ബാധിക്കയില്ലതന്നെ
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ചവരെ
minkum
مِنكُمْ
നിങ്ങളില്‍നിന്നു
khāṣṣatan
خَآصَّةًۖ
പ്രത്യേകമായി, മാത്രം
wa-iʿ'lamū
وَٱعْلَمُوٓا۟
അറിയുകയും ചെയ്യുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നു
shadīdu
شَدِيدُ
കഠിനമായവനാകുന്നു (എന്നു)
l-ʿiqābi
ٱلْعِقَابِ
ശിക്ഷാ നടപടി

വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَاذْكُرُوْٓا اِذْ اَنْتُمْ قَلِيْلٌ مُّسْتَضْعَفُوْنَ فِى الْاَرْضِ تَخَافُوْنَ اَنْ يَّتَخَطَّفَكُمُ النَّاسُ فَاٰوٰىكُمْ وَاَيَّدَكُمْ بِنَصْرِهٖ وَرَزَقَكُمْ مِّنَ الطَّيِّبٰتِ لَعَلَّكُمْ تَشْكُرُوْنَ  ( الأنفال: ٢٦ )

wa-udh'kurū
وَٱذْكُرُوٓا۟
ഓര്‍ക്കുകയും ചെയ്യുക
idh antum
إِذْ أَنتُمْ
നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം
qalīlun
قَلِيلٌ
അല്‍പം (കുറച്ചാളുകള്‍)
mus'taḍʿafūna
مُّسْتَضْعَفُونَ
ബലഹീനരായി (ദുര്‍ബലരായി) ഗണിക്കപ്പെട്ടവര്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
takhāfūna
تَخَافُونَ
നിങ്ങള്‍ ഭയക്കുന്നു, ഭയപ്പെട്ടുകൊണ്ടു
an yatakhaṭṭafakumu
أَن يَتَخَطَّفَكُمُ
നിങ്ങളെ റാഞ്ചിക്കൊണ്ടുപോകുമെന്നു, പിടിച്ചെടുക്കുമെന്നു
l-nāsu
ٱلنَّاسُ
മനുഷ്യര്‍
faāwākum
فَـَٔاوَىٰكُمْ
എന്നിട്ടു അവന്‍ നിങ്ങള്‍ക്കു ആശ്രയം (അഭയം - സങ്കേതം) നല്‍കി
wa-ayyadakum
وَأَيَّدَكُم
നിങ്ങളെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
binaṣrihi
بِنَصْرِهِۦ
അവന്റെ സഹായംകൊണ്ടു
warazaqakum
وَرَزَقَكُم
നിങ്ങള്‍ക്കവന്‍ (ഉപജീവനം) നല്‍കുകയും ചെയ്തു
mina l-ṭayibāti
مِّنَ ٱلطَّيِّبَٰتِ
നല്ല (വിശിഷ്ട) വസ്തുക്കളില്‍നിന്നു
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍, ആയേക്കാം
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കും

ഓര്‍ക്കുക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ദുര്‍ബലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ പ്രബലരാക്കി. നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَخُوْنُوا اللّٰهَ وَالرَّسُوْلَ وَتَخُوْنُوْٓا اَمٰنٰتِكُمْ وَاَنْتُمْ تَعْلَمُوْنَ  ( الأنفال: ٢٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā takhūnū
لَا تَخُونُوا۟
നിങ്ങള്‍ വഞ്ചി (ചതി) ക്കരുത്
l-laha
ٱللَّهَ
അല്ലാഹുവിനെയും
wal-rasūla
وَٱلرَّسُولَ
റസൂലിനെയും
watakhūnū
وَتَخُونُوٓا۟
വഞ്ചിക്കുകയും (അരുതു) നിങ്ങളുടെ
amānātikum
أَمَٰنَٰتِكُمْ
അമാനത്തുകളെ, വിശ്വസ്ഥതകളെ
wa-antum
وَأَنتُمْ
നിങ്ങള്‍ (ആയിരിക്കെ)
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയു(മായിരിക്കെ), അറിഞ്ഞും കൊണ്ടു

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത്.

തഫ്സീര്‍

وَاعْلَمُوْٓا اَنَّمَآ اَمْوَالُكُمْ وَاَوْلَادُكُمْ فِتْنَةٌ ۙوَّاَنَّ اللّٰهَ عِنْدَهٗٓ اَجْرٌ عَظِيْمٌ ࣖ  ( الأنفال: ٢٨ )

wa-iʿ'lamū
وَٱعْلَمُوٓا۟
അറിയുകയും ചെയ്യുവിന്‍
annamā amwālukum
أَنَّمَآ أَمْوَٰلُكُمْ
നിങ്ങളുടെ സ്വത്തുക്കളാണെന്നു
wa-awlādukum
وَأَوْلَٰدُكُمْ
നിങ്ങളുടെ സന്താനങ്ങളും, മക്കളും
fit'natun
فِتْنَةٌ
ഒരു പരീക്ഷണം (മാത്രം തന്നെ)
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹുവാണെന്നും
ʿindahu
عِندَهُۥٓ
അവന്റെ അടുക്കലുണ്ടു (എന്നും)
ajrun
أَجْرٌ
പ്രതിഫലം, കൂലി
ʿaẓīmun
عَظِيمٌ
വമ്പിച്ച, മഹത്തായ

അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنْ تَتَّقُوا اللّٰهَ يَجْعَلْ لَّكُمْ فُرْقَانًا وَّيُكَفِّرْ عَنْكُمْ سَيِّاٰتِكُمْ وَيَغْفِرْ لَكُمْۗ وَاللّٰهُ ذُو الْفَضْلِ الْعَظِيْمِ  ( الأنفال: ٢٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
in tattaqū
إِن تَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുന്നപക്ഷം
l-laha
ٱللَّهَ
അല്ലാഹുവിനെ
yajʿal
يَجْعَل
അവന്‍ ആക്കി (ഏര്‍പ്പെടുത്തി) ത്തരും
lakum
لَّكُمْ
നിങ്ങള്‍ക്കു
fur'qānan
فُرْقَانًا
വിവേചനം
wayukaffir
وَيُكَفِّرْ
മൂടി (മറച്ചു) വെക്കുകയും ചെയ്യും
ʿankum
عَنكُمْ
നിങ്ങള്‍ക്കു, നിങ്ങളില്‍ നിന്നു
sayyiātikum
سَيِّـَٔاتِكُمْ
നിങ്ങളുടെ തിന്മകളെ
wayaghfir lakum
وَيَغْفِرْ لَكُمْۗ
നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
dhū l-faḍli
ذُو ٱلْفَضْلِ
അനുഗ്രഹം (ഔദാര്യം - ദയവു) ഉള്ളവനാണു
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ, വമ്പിച്ച

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് നല്‍കും. നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും. നിങ്ങള്‍ക്ക് മാപ്പേകുകയും ചെയ്യും. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്.

തഫ്സീര്‍

وَاِذْ يَمْكُرُ بِكَ الَّذِيْنَ كَفَرُوْا لِيُثْبِتُوْكَ اَوْ يَقْتُلُوْكَ اَوْ يُخْرِجُوْكَۗ وَيَمْكُرُوْنَ وَيَمْكُرُ اللّٰهُ ۗوَاللّٰهُ خَيْرُ الْمَاكِرِيْنَ  ( الأنفال: ٣٠ )

wa-idh yamkuru
وَإِذْ يَمْكُرُ
(ഗൂഢ) തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം
bika
بِكَ
നിന്നെപ്പറ്റി, നിന്നെക്കൊണ്ടു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
liyuth'bitūka
لِيُثْبِتُوكَ
അവര്‍ നിന്നെ ബന്ധിക്കുവാന്‍ വേണ്ടി
aw yaqtulūka
أَوْ يَقْتُلُوكَ
അല്ലെങ്കില്‍ നിന്നെ കൊല്ലു (വധിക്കു) വാന്‍
aw yukh'rijūka
أَوْ يُخْرِجُوكَۚ
അല്ലെങ്കില്‍ നിന്നെ പുറത്താക്കുവാന്‍
wayamkurūna
وَيَمْكُرُونَ
അവര്‍ (ഗൂഢ) തന്ത്രം പ്രയോഗിക്കുന്നു
wayamkuru l-lahu
وَيَمْكُرُ ٱللَّهُۖ
അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
khayru l-mākirīna
خَيْرُ ٱلْمَٰكِرِينَ
തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു

നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം മെനഞ്ഞ സന്ദര്‍ഭം. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ.

തഫ്സീര്‍