Skip to main content

وَاِنْ كَذَّبُوْكَ فَقُلْ لِّيْ عَمَلِيْ وَلَكُمْ عَمَلُكُمْۚ اَنْتُمْ بَرِيْۤـُٔوْنَ مِمَّآ اَعْمَلُ وَاَنَا۠ بَرِيْۤءٌ مِّمَّا تَعْمَلُوْنَ   ( يونس: ٤١ )

wa-in kadhabūka
وَإِن كَذَّبُوكَ
അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം
faqul
فَقُل
നീ പറയുക
lī ʿamalī
لِّى عَمَلِى
എനിക്ക്‌എന്‍റെ പ്രവൃത്തി (കര്‍മം)
walakum
وَلَكُمْ
നിങ്ങള്‍ക്കും (ഉണ്ടായിരിക്കും)
ʿamalukum
عَمَلُكُمْۖ
നിങ്ങളുടെ പ്രവൃത്തി (കര്‍മം)
antum
أَنتُم
നിങ്ങള്‍
barīūna
بَرِيٓـُٔونَ
മുക്തരാണ്‌, നിരപരാധി (നിരുത്തരവാദി) കളാണ്‌
mimmā aʿmalu
مِمَّآ أَعْمَلُ
ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‌
wa-anā barīon
وَأَنَا۠ بَرِىٓءٌ
ഞാനും മുക്തനാണ്‌, നിരപരാധിയാണ്‌
mimmā taʿmalūna
مِّمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‌

അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ പറയുക: ''എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത എനിക്കുമില്ല.''

തഫ്സീര്‍

وَمِنْهُمْ مَّنْ يَّسْتَمِعُوْنَ اِلَيْكَۗ اَفَاَنْتَ تُسْمِعُ الصُّمَّ وَلَوْ كَانُوْا لَا يَعْقِلُوْنَ   ( يونس: ٤٢ )

wamin'hum
وَمِنْهُم
അവരിലുണ്ട്‌, അവരില്‍നിന്ന്‌ (ചിലര്‍)
man yastamiʿūna
مَّن يَسْتَمِعُونَ
ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന)വര്‍
ilayka
إِلَيْكَۚ
നിന്നിലേക്ക്‌
afa-anta
أَفَأَنتَ
എന്നാല്‍ നീയോ
tus'miʿu
تُسْمِعُ
കേള്‍പ്പിക്കു(മോ)
l-ṣuma
ٱلصُّمَّ
ബധിരന്മാരെ, കാത്‌കേള്‍ക്കാത്തവരെ
walaw kānū
وَلَوْ كَانُوا۟
അവരായിരുന്നാലും
lā yaʿqilūna
لَا يَعْقِلُونَ
അവര്‍ബുദ്ധി ഉപയോഗിക്കാതെ, ഗ്രഹിക്കാതെ

അവരില്‍ നിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നവരുമുണ്ട്. എന്നാല്‍ ബധിരന്മാരെ കേള്‍പ്പിക്കാന്‍ നിനക്കാവുമോ? അവര്‍ തീരെ ചിന്തിക്കാത്തവരുമാണെങ്കില്‍.

തഫ്സീര്‍

وَمِنْهُمْ مَّنْ يَّنْظُرُ اِلَيْكَۗ اَفَاَنْتَ تَهْدِى الْعُمْيَ وَلَوْ كَانُوْا لَا يُبْصِرُوْنَ   ( يونس: ٤٣ )

wamin'hum
وَمِنْهُم
അവരിലുണ്ട്‌, അവരില്‍ (ചിലര്‍)
man yanẓuru
مَّن يَنظُرُ
നോക്കുന്നവര്‍, നോക്കുന്നവരുണ്ട്‌
ilayka
إِلَيْكَۚ
നിന്‍റെ നേരെ, നിന്നിലേക്ക്‌
afa-anta
أَفَأَنتَ
എന്നാല്‍ നീയോ
tahdī
تَهْدِى
വഴികാട്ടു (മോ)
l-ʿum'ya
ٱلْعُمْىَ
അന്ധന്‍മാരെ, കാഴ്‌ചയില്ലാത്തവരെ
walaw kānū
وَلَوْ كَانُوا۟
അവരായിരുന്നാലും
lā yub'ṣirūna
لَا يُبْصِرُونَ
അവര്‍കാണുന്നില്ല, കാണാത്ത (വര്‍)

അവരില്‍ നിന്നെ ഉറ്റുനോക്കുന്ന ചിലരുമുണ്ട്. എന്നാല്‍ കണ്ണുപൊട്ടന്മാരെ നേര്‍വഴി കാണിക്കാന്‍ നിനക്കാവുമോ? അവര്‍ ഒന്നും കാണാന്‍ ഒരുക്കവുമല്ലെങ്കില്‍!

തഫ്സീര്‍

اِنَّ اللّٰهَ لَا يَظْلِمُ النَّاسَ شَيْـًٔا وَّلٰكِنَّ النَّاسَ اَنْفُسَهُمْ يَظْلِمُوْنَ  ( يونس: ٤٤ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yaẓlimu
لَا يَظْلِمُ
അക്രമം ചെയ്‌കയില്ല
l-nāsa
ٱلنَّاسَ
മനുഷ്യരെ, മനുഷ്യരോട്‌
shayan
شَيْـًٔا
യാതൊന്നും, ഒട്ടും
walākinna
وَلَٰكِنَّ
എങ്കിലും
l-nāsa
ٱلنَّاسَ
മനുഷ്യര്‍
anfusahum
أَنفُسَهُمْ
അവരുടെ സ്വന്തങ്ങളോട്‌ (ആത്മാക്കളോട്‌, ദേഹങ്ങളോട്‌)
yaẓlimūna
يَظْلِمُونَ
അവര്‍ അക്രമം ചെയ്യുന്നു

നിശ്ചയമായും അല്ലാഹു മനുഷ്യരോട് അക്രമം കാണിക്കുന്നില്ല. മറിച്ച് ജനം തങ്ങളോടുതന്നെ അനീതി കാണിക്കുകയാണ്.

തഫ്സീര്‍

وَيَوْمَ يَحْشُرُهُمْ كَاَنْ لَّمْ يَلْبَثُوْٓا اِلَّا سَاعَةً مِّنَ النَّهَارِ يَتَعَارَفُوْنَ بَيْنَهُمْۗ قَدْ خَسِرَ الَّذِيْنَ كَذَّبُوْا بِلِقَاۤءِ اللّٰهِ وَمَا كَانُوْا مُهْتَدِيْنَ   ( يونس: ٤٥ )

wayawma
وَيَوْمَ
ദിവസം
yaḥshuruhum
يَحْشُرُهُمْ
അവന്‍അവരെ ഒരുമിച്ചുകൂട്ടുന്ന
ka-an
كَأَن
എന്ന പോലെ, എന്നോണം
lam yalbathū
لَّمْ يَلْبَثُوٓا۟
അവര്‍താമസിച്ചി (കഴിഞ്ഞു കൂടിയി) ട്ടില്ല
illā sāʿatan
إِلَّا سَاعَةً
ഒരു നാഴികയല്ലാതെ
mina l-nahāri
مِّنَ ٱلنَّهَارِ
പകലില്‍നിന്നുള്ള
yataʿārafūna
يَتَعَارَفُونَ
അവര്‍അന്യോന്യം അറിയും, പരിചയപ്പെടും
baynahum
بَيْنَهُمْۚ
അവര്‍ക്കിടയില്‍
qad khasira
قَدْ خَسِرَ
നഷ്‌ടപ്പെട്ടിട്ടുണ്ട്‌, നഷ്‌ടമടഞ്ഞുപോയി
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവര്‍
biliqāi l-lahi
بِلِقَآءِ ٱللَّهِ
അല്ലാഹുവുമായി കാണുന്നതിനെ
wamā kānū
وَمَا كَانُوا۟
അവര്‍ ആയിരുന്നുമില്ല
muh'tadīna
مُهْتَدِينَ
നേര്‍മാര്‍ഗം പ്രാപിച്ചവര്‍

അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുന്ന നാളിലെ സ്ഥിതിയോര്‍ക്കുക: അന്നവര്‍ക്കു തോന്നും; തങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ മാത്രം പകലില്‍ ഇത്തിരിനേരമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂവെന്ന്. അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കി തള്ളിയവര്‍ കൊടിയ നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. അവര്‍ നേര്‍വഴിയിലായിരുന്നില്ല.

തഫ്സീര്‍

وَاِمَّا نُرِيَنَّكَ بَعْضَ الَّذِيْ نَعِدُهُمْ اَوْ نَتَوَفَّيَنَّكَ فَاِلَيْنَا مَرْجِعُهُمْ ثُمَّ اللّٰهُ شَهِيْدٌ عَلٰى مَا يَفْعَلُوْنَ   ( يونس: ٤٦ )

wa-immā nuriyannaka
وَإِمَّا نُرِيَنَّكَ
(ഒരുപക്ഷേ - വല്ലപ്പോഴും) നിനക്ക്‌ നാം കാണിച്ചു തരുന്ന പക്ഷം
baʿḍa
بَعْضَ
ചിലത്‌
alladhī naʿiduhum
ٱلَّذِى نَعِدُهُمْ
അവരോട്‌നാം വാഗ്‌ദത്തം (താക്കീത്‌) ചെയ്യുന്ന
aw natawaffayannaka
أَوْ نَتَوَفَّيَنَّكَ
അല്ലെങ്കില്‍ നിന്നെ നാം പിടിച്ചെടുക്കുന്ന (മുഴുവനുമായെടുക്കുന്ന) പക്ഷം
fa-ilaynā
فَإِلَيْنَا
എന്നാല്‍നമ്മിലേക്കാണ്‌
marjiʿuhum
مَرْجِعُهُمْ
അവരുടെ മടക്കം, മടങ്ങിവരവ്‌
thumma l-lahu
ثُمَّ ٱللَّهُ
പിന്നെ അല്ലാഹു
shahīdun
شَهِيدٌ
സാക്ഷിയാണ്‌
ʿalā mā yafʿalūna
عَلَىٰ مَا يَفْعَلُونَ
അവര്‍ ചെയ്യുന്നതിന്‌

നാം അവര്‍ക്കു താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന വിപത്തുകളില്‍ ചിലത് നിനക്ക് ഈ ജീവിതത്തില്‍തന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പേ നിന്നെ മരിപ്പിച്ചേക്കാം. ഏതായാലും അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നെ, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനൊക്കെ അല്ലാഹു സാക്ഷിയായിരിക്കും.

തഫ്സീര്‍

وَلِكُلِّ اُمَّةٍ رَّسُوْلٌ ۚفَاِذَا جَاۤءَ رَسُوْلُهُمْ قُضِيَ بَيْنَهُمْ بِالْقِسْطِ وَهُمْ لَا يُظْلَمُوْنَ   ( يونس: ٤٧ )

walikulli ummatin
وَلِكُلِّ أُمَّةٍ
എല്ലാ സമുദായത്തിനുമുണ്ട്‌
rasūlun
رَّسُولٌۖ
ഒരു (ഓരോ) റസൂല്‍
fa-idhā jāa
فَإِذَا جَآءَ
എന്നിട്ട്‌ (അങ്ങിനെ) വന്നാല്‍
rasūluhum
رَسُولُهُمْ
അവരുടെ റസൂല്‍
quḍiya
قُضِىَ
തീരുമാനിക്ക (വിധിക്ക) പ്പെടും
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
bil-qis'ṭi
بِٱلْقِسْطِ
നീതി മുറയനുസരിച്ച്‌
wahum
وَهُمْ
അവര്‍
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമിക്ക (അനീതി ചെയ്യ) പ്പെടുകയില്ല

ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ ഓരോ സമുദായത്തിലേക്കും അവരുടെ ദൂതന്‍ വന്നെത്തിയപ്പോള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വകമായ വിധിത്തീര്‍പ്പുണ്ടാക്കി. അവര്‍ അല്‍പവും അനീതിക്കിരയായതുമില്ല.

തഫ്സീര്‍

وَيَقُوْلُوْنَ مَتٰى هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِيْنَ   ( يونس: ٤٨ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയും, പറയുന്നു
matā
مَتَىٰ
എപ്പോഴാണ്‌
hādhā l-waʿdu
هَٰذَا ٱلْوَعْدُ
ഈ വാഗ്‌ദത്തം
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍

അവര്‍ ചോദിക്കുന്നുവല്ലോ: ''ഈ വാഗ്ദാനം എപ്പോഴാണ് പുലരുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍.''

തഫ്സീര്‍

قُلْ لَّآ اَمْلِكُ لِنَفْسِيْ ضَرًّا وَّلَا نَفْعًا اِلَّا مَا شَاۤءَ اللّٰهُ ۗ لِكُلِّ اُمَّةٍ اَجَلٌ ۚاِذَا جَاۤءَ اَجَلُهُمْ فَلَا يَسْتَأْخِرُوْنَ سَاعَةً وَّلَا يَسْتَقْدِمُوْنَ   ( يونس: ٤٩ )

qul
قُل
നീ പറയുക
lā amliku
لَّآ أَمْلِكُ
ഞാന്‍ അധീനമാക്കുന്നില്ല (എനിക്ക്‌കഴിവില്ല)
linafsī
لِنَفْسِى
എന്‍റെ സ്വന്തത്തിന്‌
ḍarran
ضَرًّا
ഒരു ഉപദ്രവം
walā nafʿan
وَلَا نَفْعًا
ഒരു ഉപകാരവുമില്ല
illā mā shāa
إِلَّا مَا شَآءَ
ഉദ്ദേശിച്ചതല്ലാതെ
l-lahu
ٱللَّهُۗ
അല്ലാഹു
likulli ummatin
لِكُلِّ أُمَّةٍ
എല്ലാ സമുദായത്തിനുമുണ്ട്‌
ajalun
أَجَلٌۚ
ഒരു അവധി
idhā jāa
إِذَا جَآءَ
വന്നാല്‍
ajaluhum
أَجَلُهُمْ
അവരുടെ അവധി
falā yastakhirūna
فَلَا يَسْتَـْٔخِرُونَ
അപ്പോള്‍ അവര്‍ പിന്തിപ്പോകയില്ല, പിന്നോട്ടാകുകയില്ല
sāʿatan
سَاعَةًۖ
ഒരു നാഴികയും
walā yastaqdimūna
وَلَا يَسْتَقْدِمُونَ
അവര്‍ മുന്തിപ്പോകുകയുമില്ല, മുന്നോട്ടുമാകയില്ല, കുകയുമില്ല, മുന്നോട്ടുമാകയില്ല

പറയുക: ''എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇച്ഛിച്ചാലല്ലാതെ.'' ഓരോ ജനതക്കും ഒരു നിശ്ചിത അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ ഇത്തിരിനേരം പോലും വൈകിക്കാനവര്‍ക്കാവില്ല. നേരത്തെയാക്കാനും കഴിയില്ല.

തഫ്സീര്‍

قُلْ اَرَءَيْتُمْ اِنْ اَتٰىكُمْ عَذَابُهٗ بَيَاتًا اَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ الْمُجْرِمُوْنَ  ( يونس: ٥٠ )

qul
قُلْ
നീ പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ (പറയുവിന്‍)
in atākum
إِنْ أَتَىٰكُمْ
നിങ്ങള്‍ക്ക്‌ വന്നെങ്കില്‍
ʿadhābuhu
عَذَابُهُۥ
അവന്‍റെ ശിക്ഷ
bayātan
بَيَٰتًا
രാത്രി സമയത്ത്‌
aw nahāran
أَوْ نَهَارًا
അല്ലെങ്കില്‍ പകലില്‍
mādhā
مَّاذَا
എന്തൊന്നാണ്‌, ഏതിനാണ്‌
yastaʿjilu
يَسْتَعْجِلُ
ധൃതികൂട്ടുന്നത്‌, ബദ്ധപ്പെടുന്നത്‌
min'hu
مِنْهُ
അതില്‍ നിന്ന്‌
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍

ചോദിക്കുക: അല്ലാഹുവിന്റെ ശിക്ഷ രാവോ പകലോ നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തുണ്ടാവുമെന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ? അതില്‍നിന്ന് ഏത് ശിക്ഷക്കായിരിക്കും കുറ്റവാളികള്‍ തിടുക്കം കൂട്ടുക?

തഫ്സീര്‍