وَلَمَنِ انْتَصَرَ بَعْدَ ظُلْمِهٖ فَاُولٰۤىِٕكَ مَا عَلَيْهِمْ مِّنْ سَبِيْلٍۗ ( الشورى: ٤١ )
walamani intaṣara
وَلَمَنِ ٱنتَصَرَ
ആരെങ്കിലും രക്ഷാനടപടിയെടുത്താൽ
baʿda ẓul'mihi
بَعْدَ ظُلْمِهِۦ
തന്നെ അക്രമിച്ചതിനു ശേഷം
fa-ulāika
فَأُو۟لَٰٓئِكَ
എന്നാൽ അക്കൂട്ടർ
mā ʿalayhim
مَا عَلَيْهِم
അവരുടെമേൽ ഇല്ല
min sabīlin
مِّن سَبِيلٍ
യാതൊരു മാർഗ്ഗവും, വഴിയും
അക്രമത്തിനിരയായവര്‍ ആത്മരക്ഷാപ്രവര്‍ത്തനം നടത്തുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ കുറ്റക്കാരല്ല.
തഫ്സീര്‍اِنَّمَا السَّبِيْلُ عَلَى الَّذِيْنَ يَظْلِمُوْنَ النَّاسَ وَيَبْغُوْنَ فِى الْاَرْضِ بِغَيْرِ الْحَقِّۗ اُولٰۤىِٕكَ لَهُمْ عَذَابٌ اَلِيْمٌ ( الشورى: ٤٢ )
innamā l-sabīlu
إِنَّمَا ٱلسَّبِيلُ
നിശ്ചയമായും മാർഗ്ഗമുള്ളത്
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേൽ മാത്രമാണ്
yaẓlimūna l-nāsa
يَظْلِمُونَ ٱلنَّاسَ
ജനങ്ങളെ അക്രമിക്കുന്ന
wayabghūna
وَيَبْغُونَ
അതിക്രമം നടത്തുകയും ചെയ്യുന്ന
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
bighayri l-ḥaqi
بِغَيْرِ ٱلْحَقِّۚ
ന്യായമില്ലാതെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടർ
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ
ജനങ്ങളെ ദ്രോഹിക്കുകയും അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് കുറ്റക്കാര്‍. അത്തരക്കാര്‍ക്കു തന്നെയാണ് നോവേറിയ ശിക്ഷയുള്ളത്.
തഫ്സീര്‍وَلَمَنْ صَبَرَ وَغَفَرَ اِنَّ ذٰلِكَ لَمِنْ عَزْمِ الْاُمُوْرِ ࣖ ( الشورى: ٤٣ )
walaman ṣabara
وَلَمَن صَبَرَ
ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ
waghafara
وَغَفَرَ
പൊറുക്കുകയും
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അത്
lamin ʿazmi l-umūri
لَمِنْ عَزْمِ ٱلْأُمُورِ
ദൃഢതയുള്ള (സുദൃഢമായ - വേണ്ടപ്പെട്ട) കാര്യങ്ങളിൽ പെട്ടതുതന്നെ
എന്നാല്‍ ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ഇച്ഛാശക്തി ആവശ്യമുള്ള കാര്യങ്ങളില്‍പെട്ടതുതന്നെ.
തഫ്സീര്‍وَمَنْ يُّضْلِلِ اللّٰهُ فَمَا لَهٗ مِنْ وَّلِيٍّ مِّنْۢ بَعْدِهٖ ۗوَتَرَى الظّٰلِمِيْنَ لَمَّا رَاَوُا الْعَذَابَ يَقُوْلُوْنَ هَلْ اِلٰى مَرَدٍّ مِّنْ سَبِيْلٍۚ ( الشورى: ٤٤ )
waman yuḍ'lili l-lahu
وَمَن يُضْلِلِ ٱللَّهُ
ആരെ അല്ലാഹു വഴിപിഴവിലാക്കിയോ
famā lahu
فَمَا لَهُۥ
എന്നാൽ അവന്നില്ല
min waliyyin
مِن وَلِىٍّ
ഒരു രക്ഷാധികാരിയും, ബന്ധുവും, മിത്രവും
min baʿdihi
مِّنۢ بَعْدِهِۦۗ
അവന്നു ശേഷം (പുറമെ)
watarā l-ẓālimīna
وَتَرَى ٱلظَّٰلِمِينَ
അക്രമികളെ നിനക്ക് കാണാം, നീ കാണും
lammā ra-awū
لَمَّا رَأَوُا۟
അവർ കാണുന്ന അവസരത്തിൽ
l-ʿadhāba
ٱلْعَذَابَ
ശിക്ഷ
yaqūlūna
يَقُولُونَ
പറയുന്നതായിട്ടു
ilā maraddin
إِلَىٰ مَرَدٍّ
ഒരു മടങ്ങി (തിരിച്ച്) പോക്കിന്
min sabīlin
مِّن سَبِيلٍ
വല്ല മാർഗ്ഗവും
അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ പിന്നെ, അയാളെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. ശിക്ഷ നേരില്‍ കാണുംനേരം അക്രമികള്‍ 'ഒരു തിരിച്ചുപോക്കിനു വല്ല വഴിയുമുണ്ടോ' എന്നു ചോദിക്കുന്നതായി നിനക്കു കാണാം.
തഫ്സീര്‍وَتَرٰىهُمْ يُعْرَضُوْنَ عَلَيْهَا خٰشِعِيْنَ مِنَ الذُّلِّ يَنْظُرُوْنَ مِنْ طَرْفٍ خَفِيٍّۗ وَقَالَ الَّذِيْنَ اٰمَنُوْٓا اِنَّ الْخٰسِرِيْنَ الَّذِيْنَ خَسِرُوْٓا اَنْفُسَهُمْ وَاَهْلِيْهِمْ يَوْمَ الْقِيٰمَةِ ۗ اَلَآ اِنَّ الظّٰلِمِيْنَ فِيْ عَذَابٍ مُّقِيْمٍ ( الشورى: ٤٥ )
watarāhum
وَتَرَىٰهُمْ
നിനക്കവരെ കാണുകയും ചെയ്യാം
yuʿ'raḍūna
يُعْرَضُونَ
അവർ പ്രദർശിപ്പിക്കപ്പെടുന്നതായി
ʿalayhā
عَلَيْهَا
അതിങ്കൽ, അതിന്നടുത്ത്
khāshiʿīna
خَٰشِعِينَ
വിനയപെട്ടവരായി, ഭക്തി കാണിക്കുന്നവരായി
mina l-dhuli
مِنَ ٱلذُّلِّ
നിന്ദ്യതയാല്‍, എളിമനിമിത്തം
yanẓurūna
يَنظُرُونَ
അവർ നോക്കും, നോക്കിക്കൊണ്ട്
min ṭarfin
مِن طَرْفٍ
ഒരു (തരം) കണ്ണിൽ (ദൃഷ്ടിയിൽ) കൂടി
khafiyyin
خَفِىٍّۗ
ഗോപ്യമായ, ഒളിഞ്ഞ
waqāla alladhīna āmanū
وَقَالَ ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവർ പറയും
inna l-khāsirīna
إِنَّ ٱلْخَٰسِرِينَ
നിശ്ചയമായും നഷ്ടക്കാർ
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്ടപ്പെടുത്തിയവരാണ്
anfusahum
أَنفُسَهُمْ
തങ്ങളെത്തന്നെ, സ്വന്തം ദേഹങ്ങളെ
wa-ahlīhim
وَأَهْلِيهِمْ
തങ്ങളുടെ സ്വന്തക്കാര (വീട്ടുകാരെ, കുടുംബത്തെ)യും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ഖിയാമത്ത് നാളിൽ
alā inna l-ẓālimīna
أَلَآ إِنَّ ٱلظَّٰلِمِينَ
അല്ലാ നിശ്ചയമായും അക്രമികൾ
fī ʿadhābin
فِى عَذَابٍ
ശിക്ഷയിലായിരിക്കും
muqīmin
مُّقِيمٍ
നിലനിൽക്കുന്ന
നാണക്കേടിനാല്‍ തലകുനിച്ചവരായി നരകത്തിനു മുമ്പിലവരെ ഹാജരാക്കുന്നത് നിനക്കു കാണാം. ഒളികണ്ണിട്ട് അവര്‍ നരകത്തെ നോക്കും. അപ്പോള്‍ സത്യവിശ്വാസികള്‍ പറയും: ''ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടത്തില്‍പെടുത്തിയവര്‍തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍.'' അറിയുക: അക്രമികളെന്നെന്നും കഠിനശിക്ഷയിലായിരിക്കും.
തഫ്സീര്‍وَمَا كَانَ لَهُمْ مِّنْ اَوْلِيَاۤءَ يَنْصُرُوْنَهُمْ مِّنْ دُوْنِ اللّٰهِ ۗوَمَنْ يُّضْلِلِ اللّٰهُ فَمَا لَهٗ مِنْ سَبِيْلٍ ۗ ( الشورى: ٤٦ )
wamā kāna lahum
وَمَا كَانَ لَهُم
അവർക്കുണ്ടായിരിക്കുകയില്ല
min awliyāa
مِّنْ أَوْلِيَآءَ
രക്ഷാകർത്താക്കളിൽ നിന്നും (ആരും)
yanṣurūnahum
يَنصُرُونَهُم
അവരെ സഹായിക്കുന്ന
min dūni l-lahi
مِّن دُونِ ٱللَّهِۗ
അല്ലാഹുവിന് പുറമെ
waman yuḍ'lili l-lahu
وَمَن يُضْلِلِ ٱللَّهُ
അല്ലാഹു ആരെ വഴിപിഴവിലാക്കിയോ
famā lahu
فَمَا لَهُۥ
എന്നാലവന്നില്ല
min sabīlin
مِن سَبِيلٍ
ഒരു മാർഗ്ഗവും, വഴിയും
അല്ലാഹുവല്ലാതെ തങ്ങളെ തുണക്കുന്ന രക്ഷാധികാരികളാരും അന്ന് അവര്‍ക്കുണ്ടാവുകയില്ല. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കിയാല്‍ പിന്നെ അവന്നു രക്ഷാമാര്‍ഗമൊന്നുമില്ല.
തഫ്സീര്‍اِسْتَجِيْبُوْا لِرَبِّكُمْ مِّنْ قَبْلِ اَنْ يَّأْتِيَ يَوْمٌ لَّا مَرَدَّ لَهٗ مِنَ اللّٰهِ ۗمَا لَكُمْ مِّنْ مَّلْجَاٍ يَّوْمَىِٕذٍ وَّمَا لَكُمْ مِّنْ نَّكِيْرٍ ( الشورى: ٤٧ )
is'tajībū
ٱسْتَجِيبُوا۟
നിങ്ങൾ ഉത്തരം ചെയ്യുവിൻ
lirabbikum
لِرَبِّكُم
നിങ്ങളുടെ റബ്ബിന്
min qabli an yatiya
مِّن قَبْلِ أَن يَأْتِىَ
വരുന്നതിനു മുമ്പായി
lā maradda lahu
لَّا مَرَدَّ لَهُۥ
അതിന് യാതൊരു തടവും (മുടക്കും) ഇല്ല
mina l-lahi
مِنَ ٱللَّهِۚ
അല്ലാഹുവിൽ നിന്ന്
mā lakum
مَا لَكُم
നിങ്ങൾക്കില്ല
min malja-in
مِّن مَّلْجَإٍ
ഒരു അഭയ(രക്ഷാ) സ്ഥാനവും
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
wamā lakum
وَمَا لَكُم
നിങ്ങൾക്കില്ലതാനും
min nakīrin
مِّن نَّكِيرٍ
ഒരു നിഷേധവും, പ്രതിഷേധവും
അല്ലാഹുവില്‍ നിന്ന് ആരാലും തട്ടിമാറ്റാനാവാത്ത ഒരു ദിനം വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുക. അന്നാളില്‍ നിങ്ങള്‍ക്കൊരഭയകേന്ദ്രവുമുണ്ടാവുകയില്ല. നിങ്ങളുടെ ദുരവസ്ഥക്ക് അറുതിവരുത്താനും ആരുമുണ്ടാവില്ല.
തഫ്സീര്‍فَاِنْ اَعْرَضُوْا فَمَآ اَرْسَلْنٰكَ عَلَيْهِمْ حَفِيْظًا ۗاِنْ عَلَيْكَ اِلَّا الْبَلٰغُ ۗوَاِنَّآ اِذَآ اَذَقْنَا الْاِنْسَانَ مِنَّا رَحْمَةً فَرِحَ بِهَا ۚوَاِنْ تُصِبْهُمْ سَيِّئَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ فَاِنَّ الْاِنْسَانَ كَفُوْرٌ ( الشورى: ٤٨ )
fa-in aʿraḍū
فَإِنْ أَعْرَضُوا۟
എനി അവർ തിരിഞ്ഞു (അവഗണിച്ചു) കളഞ്ഞാൽ
famā arsalnāka
فَمَآ أَرْسَلْنَٰكَ
എന്നാൽ നിന്നെ നാംഅയച്ചിട്ടില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേൽ
ḥafīẓan
حَفِيظًاۖ
സൂക്ഷ്മവീക്ഷകനായി, കാവൽക്കാരനായി
in ʿalayka
إِنْ عَلَيْكَ
നിൻെറ മേൽ ഇല്ല
illā l-balāghu
إِلَّا ٱلْبَلَٰغُۗ
എത്തിച്ചു കൊടുക്കൽ (പ്രബോധനം) അല്ലാതെ
wa-innā
وَإِنَّآ
നിശ്ചയമായും നാം
idhā adhaqnā
إِذَآ أَذَقْنَا
നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ
l-insāna
ٱلْإِنسَٰنَ
മനുഷ്യന്
minnā raḥmatan
مِنَّا رَحْمَةً
നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും
fariḥa bihā
فَرِحَ بِهَاۖ
അത് കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും
wa-in tuṣib'hum
وَإِن تُصِبْهُمْ
അവർക്ക് ബാധിച്ചുവെങ്കിലോ
sayyi-atun
سَيِّئَةٌۢ
വല്ല തിൻമയും
bimā qaddamat
بِمَا قَدَّمَتْ
മുൻ ചെയ്തത് നിമിത്തം
aydīhim
أَيْدِيهِمْ
അവരുടെ കൈകൾ
fa-inna l-insāna
فَإِنَّ ٱلْإِنسَٰنَ
എന്നാൽ (അപ്പോൾ) മനുഷ്യൻ
kafūrun
كَفُورٌ
നന്ദി കെട്ടവനായിരിക്കും
അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന്‍ മതിമറന്നാഹ്ലാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന്‍ പറ്റെ നന്ദികെട്ടവനായിത്തീരുന്നു.
തഫ്സീര്‍لِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِۗ يَخْلُقُ مَا يَشَاۤءُ ۗيَهَبُ لِمَنْ يَّشَاۤءُ اِنَاثًا وَّيَهَبُ لِمَنْ يَّشَاۤءُ الذُّكُوْرَ ۙ ( الشورى: ٤٩ )
lillahi
لِّلَّهِ
അല്ലാഹുവിനാണ്
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജത്വം, ആധിപത്യം
wal-arḍi
وَٱلْأَرْضِۚ
ഭൂമിയുടെയും
yakhluqu
يَخْلُقُ
അവൻ സൃഷ്ടിക്കുന്നു
mā yashāu
مَا يَشَآءُۚ
താൻ ഉദ്ദേശിക്കുന്നത്
yahabu
يَهَبُ
അവൻ പ്രദാനം ചെയ്യുന്നു
liman yashāu
لِمَن يَشَآءُ
താനുദ്ദേശിക്കുന്നവർക്ക്
ināthan
إِنَٰثًا
പെണ്ണുങ്ങളെ
wayahabu
وَيَهَبُ
അവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു
liman yashāu
لِمَن يَشَآءُ
താനുദ്ദേശിക്കുന്നവർക്ക്
l-dhukūra
ٱلذُّكُورَ
ആണുങ്ങളെ
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു.
തഫ്സീര്‍اَوْ يُزَوِّجُهُمْ ذُكْرَانًا وَّاِنَاثًا ۚوَيَجْعَلُ مَنْ يَّشَاۤءُ عَقِيْمًا ۗاِنَّهٗ عَلِيْمٌ قَدِيْرٌ ( الشورى: ٥٠ )
aw yuzawwijuhum
أَوْ يُزَوِّجُهُمْ
അല്ലെങ്കിൽ അവർക്ക് അവൻ ഇണയാക്കി (കലർത്തി)ക്കൊടുക്കുന്നു
dhuk'rānan wa-ināthan
ذُكْرَانًا وَإِنَٰثًاۖ
ആണുങ്ങളെയും പെണ്ണുങ്ങളെയും
wayajʿalu
وَيَجْعَلُ
അവൻ ആക്കുകയും ചെയ്യുന്നു
man yashāu
مَن يَشَآءُ
അവൻ ഉദ്ദേശിക്കുന്നവരെ
ʿaqīman
عَقِيمًاۚ
വന്ധ്യർ (മക്കളില്ലാത്തവർ)
innahu ʿalīmun
إِنَّهُۥ عَلِيمٌ
നിശ്ചയമായും അവൻ അറിയുന്നവനാണ്
qadīrun
قَدِيرٌ
കഴിവുള്ളവനാണ്
അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
തഫ്സീര്‍- القرآن الكريم - سورة الشورى٤٢
Ash-Shuraa (Surah 42)