الۤرٰ ۗ كِتٰبٌ اَنْزَلْنٰهُ اِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمٰتِ اِلَى النُّوْرِ ەۙ بِاِذْنِ رَبِّهِمْ اِلٰى صِرَاطِ الْعَزِيْزِ الْحَمِيْدِۙ ( ابراهيم: ١ )
alif-lam-ra
الٓرۚ
'അലിഫ്- ലാം- റാ'
kitābun
كِتَٰبٌ
ഒരു ഗ്രന്ഥമാകുന്നു
anzalnāhu
أَنزَلْنَٰهُ
നാമതു അവതരിപ്പിച്ചിരിക്കുന്നു
litukh'rija
لِتُخْرِجَ
നീ പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി
mina l-ẓulumāti
مِنَ ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍നിന്നു
ilā l-nūri
إِلَى ٱلنُّورِ
പ്രകാശത്തിലേക്കു
bi-idh'ni
بِإِذْنِ
അനുമതി (സമ്മത) പ്രകാരം
rabbihim
رَبِّهِمْ
അവരുടെ റബ്ബിന്റെ
ilā ṣirāṭi
إِلَىٰ صِرَٰطِ
അതായതു പാതയിലേക്കു
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയുടെ
l-ḥamīdi
ٱلْحَمِيدِ
സ്തുത്യര്‍ഹനായ
അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്.
തഫ്സീര്‍ اللّٰهِ الَّذِيْ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَوَيْلٌ لِّلْكٰفِرِيْنَ مِنْ عَذَابٍ شَدِيْدٍۙ ( ابراهيم: ٢ )
al-lahi alladhī
ٱللَّهِ ٱلَّذِى
അതായതു യാതൊരു അല്ലാഹുവിന്റെ
lahu
لَهُۥ
അവന്റേതാണു, അവന്നാകുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുള്ളതും
wawaylun
وَوَيْلٌ
കഷ്ടവും, നാശവും
lil'kāfirīna
لِّلْكَٰفِرِينَ
അവിശ്വാസികള്‍ക്കു
min ʿadhābin
مِنْ عَذَابٍ
ശിക്ഷ നിമിത്തം, ശിക്ഷയാല്‍
ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. സത്യനിഷേധികള്‍ക്ക് കഠിനശിക്ഷയുടെ കൊടും നാശമാണുണ്ടാവുക.
തഫ്സീര്‍ ۨالَّذِيْنَ يَسْتَحِبُّوْنَ الْحَيٰوةَ الدُّنْيَا عَلَى الْاٰخِرَةِ وَيَصُدُّوْنَ عَنْ سَبِيْلِ اللّٰهِ وَيَبْغُوْنَهَا عِوَجًا ۗ اُولٰۤىِٕكَ فِيْ ضَلٰلٍۢ بَعِيْدٍ ( ابراهيم: ٣ )
alladhīna
ٱلَّذِينَ
അതായതു യാതൊരു കൂട്ടര്‍
yastaḥibbūna
يَسْتَحِبُّونَ
അവര്‍ സ്നേഹം കാണിക്കും
l-ḥayata
ٱلْحَيَوٰةَ
ജീവിതത്തോടു
l-dun'yā
ٱلدُّنْيَا
ഇഹത്തിലെ (ഐഹിക)
ʿalā l-ākhirati
عَلَى ٱلْءَاخِرَةِ
പരലോകത്തെക്കള്‍
wayaṣuddūna
وَيَصُدُّونَ
അവര്‍ തിരിച്ചു (തട്ടി) വിടുകയും ചെയ്യും
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍ നിന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
wayabghūnahā
وَيَبْغُونَهَا
അതിനെ അവര്‍ തേടുക (അതിനു അവര്‍ ആഗ്രഹിക്കുക)യും ചെയ്യും
ʿiwajan
عِوَجًاۚ
വക്രത, വളവു (ഉണ്ടാവാന്‍)
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
fī ḍalālin
فِى ضَلَٰلٍۭ
വഴിപിഴവിലാകുന്നു
പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്‌നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
തഫ്സീര്‍ وَمَآ اَرْسَلْنَا مِنْ رَّسُوْلٍ اِلَّا بِلِسَانِ قَوْمِهٖ لِيُبَيِّنَ لَهُمْ ۗفَيُضِلُّ اللّٰهُ مَنْ يَّشَاۤءُ وَيَهْدِيْ مَنْ يَّشَاۤءُ ۗوَهُوَ الْعَزِيْزُ الْحَكِيْمُ ( ابراهيم: ٤ )
wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
min rasūlin
مِن رَّسُولٍ
ഒരു റസൂലിനെയും
illā bilisāni
إِلَّا بِلِسَانِ
ഭാഷയിലല്ലാതെ, ഭാഷയോടെയല്ലാതെ
qawmihi
قَوْمِهِۦ
അദ്ദേഹത്തിന്റെ ജനതയുടെ
liyubayyina
لِيُبَيِّنَ
അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി
fayuḍillu
فَيُضِلُّ
എന്നിട്ടു (അങ്ങനെ) വഴിപിഴവിലാക്കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِى
അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
wahuwa
وَهُوَ
അവനത്രെ, അവന്‍ തന്നെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍
നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
തഫ്സീര്‍ وَلَقَدْ اَرْسَلْنَا مُوْسٰى بِاٰيٰتِنَآ اَنْ اَخْرِجْ قَوْمَكَ مِنَ الظُّلُمٰتِ اِلَى النُّوْرِ ەۙ وَذَكِّرْهُمْ بِاَيّٰىمِ اللّٰهِ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّكُلِّ صَبَّارٍ شَكُوْرٍ ( ابراهيم: ٥ )
walaqad arsalnā
وَلَقَدْ أَرْسَلْنَا
നാം അയക്കുകയുണ്ടായിട്ടുണ്ട്
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
an akhrij
أَنْ أَخْرِجْ
നീ പുറത്തുകൊണ്ടുവരണമെന്നു
qawmaka
قَوْمَكَ
നിന്റെ ജനങ്ങളെ
mina l-ẓulumāti
مِنَ ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍ നിന്നു
ilā l-nūri
إِلَى ٱلنُّورِ
പ്രകാശത്തിലേക്കു
wadhakkir'hum
وَذَكِّرْهُم
അവര്‍ക്കു ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക
bi-ayyāmi
بِأَيَّىٰمِ
ദിവസങ്ങളെപ്പറ്റി
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍ (തന്നെ)
likulli ṣabbārin
لِّكُلِّ صَبَّارٍ
എല്ലാ ക്ഷമാശീലര്‍ക്കും
shakūrin
شَكُورٍ
നന്ദിയുള്ളവരായ
മൂസയെ നാം നമ്മുടെ വചനങ്ങളുമായി അയച്ചു. നാം പറഞ്ഞു: നീ നിന്റെ ജനത്തെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു നയിക്കുക. അല്ലാഹുവിന്റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുക. തികഞ്ഞ ക്ഷമയുള്ളവര്‍ക്കും നിറഞ്ഞ നന്ദിയുള്ളവര്‍ക്കും അതില്‍ നിരവധി തെളിവുകളുണ്ട്.
തഫ്സീര്‍ وَاِذْ قَالَ مُوْسٰى لِقَوْمِهِ اذْكُرُوْا نِعْمَةَ اللّٰهِ عَلَيْكُمْ اِذْ اَنْجٰىكُمْ مِّنْ اٰلِ فِرْعَوْنَ يَسُوْمُوْنَكُمْ سُوْۤءَ الْعَذَابِ وَيُذَبِّحُوْنَ اَبْنَاۤءَكُمْ وَيَسْتَحْيُوْنَ نِسَاۤءَكُمْ ۗوَفِيْ ذٰلِكُمْ بَلَاۤءٌ مِّنْ رَّبِّكُمْ عَظِيْمٌ ࣖ ( ابراهيم: ٦ )
wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
liqawmihi
لِقَوْمِهِ
അദ്ദേഹത്തിന്റെ ജനതയോടു
udh'kurū
ٱذْكُرُوا۟
ഓര്‍ക്കുവിന്‍
niʿ'mata l-lahi
نِعْمَةَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
idh anjākum
إِذْ أَنجَىٰكُم
അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം
min āli fir'ʿawna
مِّنْ ءَالِ فِرْعَوْنَ
ഫിര്‍ഔന്റെ കൂട്ടരില്‍ (ആള്‍ക്കാരില്‍) നിന്നു
yasūmūnakum
يَسُومُونَكُمْ
അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ
sūa l-ʿadhābi
سُوٓءَ ٱلْعَذَابِ
കടുത്ത ശിക്ഷ
wayudhabbiḥūna
وَيُذَبِّحُونَ
അവര്‍ അറുകൊല ചെയ്തും
abnāakum
أَبْنَآءَكُمْ
നിങ്ങളുടെ ആണ്‍മക്കളെ
wayastaḥyūna
وَيَسْتَحْيُونَ
അവര്‍ ജീവിക്കുവാന്‍ വിടുക (ബാക്കിയാക്കുക)യും
nisāakum
نِسَآءَكُمْۚ
നിങ്ങളുടെ പെണ്ണുങ്ങളെ
wafī dhālikum
وَفِى ذَٰلِكُم
അതിലുണ്ടു (ഉണ്ടായിരുന്നു)
balāon
بَلَآءٌ
ഒരു പരീക്ഷണം
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബില്‍നിന്നു
ʿaẓīmun
عَظِيمٌ
വമ്പിച്ചതായ
മൂസ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: ''അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ച കാര്യം. അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. നിങ്ങള്‍ക്കതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്.
തഫ്സീര്‍ وَاِذْ تَاَذَّنَ رَبُّكُمْ لَىِٕنْ شَكَرْتُمْ لَاَزِيْدَنَّكُمْ وَلَىِٕنْ كَفَرْتُمْ اِنَّ عَذَابِيْ لَشَدِيْدٌ ( ابراهيم: ٧ )
wa-idh ta-adhana
وَإِذْ تَأَذَّنَ
ഉത്തരവു (കല്‍പന - അറിയിപ്പു) നല്‍കിയ സന്ദര്‍ഭം
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബ്
la-in shakartum
لَئِن شَكَرْتُمْ
നിങ്ങള്‍ നന്ദി കാണിച്ചുവെങ്കില്‍
la-azīdannakum
لَأَزِيدَنَّكُمْۖ
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുതരും
wala-in kafartum
وَلَئِن كَفَرْتُمْ
നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ
inna ʿadhābī
إِنَّ عَذَابِى
നിശ്ചയമായും എന്റെ ശിക്ഷ
lashadīdun
لَشَدِيدٌ
കഠിനമായതു തന്നെ
''നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: 'നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.''
തഫ്സീര്‍ وَقَالَ مُوْسٰٓى اِنْ تَكْفُرُوْٓا اَنْتُمْ وَمَنْ فِى الْاَرْضِ جَمِيْعًا ۙفَاِنَّ اللّٰهَ لَغَنِيٌّ حَمِيْدٌ ( ابراهيم: ٨ )
waqāla
وَقَالَ
പറയുകയും ചെയ്തു
in takfurū
إِن تَكْفُرُوٓا۟
നിങ്ങള്‍ നന്ദികേടു കാണിക്കുന്നപക്ഷം
waman fī l-arḍi
وَمَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ (അറിയുക) നിശ്ചയമായും അല്ലാഹു
laghaniyyun
لَغَنِىٌّ
ധന്യന്‍ (അന്യാശ്രയന്‍) തന്നെ
ḥamīdun
حَمِيدٌ
സ്തുത്യര്‍ഹാനായ
മൂസ പറഞ്ഞു: ''നിങ്ങളും ഭൂമിയിലുള്ളവരൊക്കെയും സത്യനിഷേധികളായാല്‍പ്പോലും അല്ലാഹു തീര്‍ത്തും സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.''
തഫ്സീര്‍ اَلَمْ يَأْتِكُمْ نَبَؤُا الَّذِيْنَ مِنْ قَبْلِكُمْ قَوْمِ نُوْحٍ وَّعَادٍ وَّثَمُوْدَ ەۗ وَالَّذِيْنَ مِنْۢ بَعْدِهِمْ ۗ لَا يَعْلَمُهُمْ اِلَّا اللّٰهُ ۗجَاۤءَتْهُمْ رُسُلُهُمْ بِالْبَيِّنٰتِ فَرَدُّوْٓا اَيْدِيَهُمْ فِيْٓ اَفْوَاهِهِمْ وَقَالُوْٓا اِنَّا كَفَرْنَا بِمَآ اُرْسِلْتُمْ بِهٖ وَاِنَّا لَفِيْ شَكٍّ مِّمَّا تَدْعُوْنَنَآ اِلَيْهِ مُرِيْبٍ ( ابراهيم: ٩ )
alam yatikum
أَلَمْ يَأْتِكُمْ
നിങ്ങള്‍ക്കു വന്നിട്ടില്ലേ
naba-u
نَبَؤُا۟
വൃത്താന്തം
alladhīna
ٱلَّذِينَ
യാതൊരുവരുടെ
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പുള്ള
qawmi nūḥin
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
waʿādin
وَعَادٍ
ആദിന്റെയും
wathamūda
وَثَمُودَۛ
ഥമൂദിന്റെയും
wa-alladhīna
وَٱلَّذِينَ
യാതൊരുവരുടെയും
min baʿdihim
مِنۢ بَعْدِهِمْۛ
അവരുടെ ശേഷമുള്ള
lā yaʿlamuhum
لَا يَعْلَمُهُمْ
അവരെ അറിയുകയില്ല
illā l-lahu
إِلَّا ٱللَّهُۚ
അല്ലാഹു അല്ലാതെ
jāathum
جَآءَتْهُمْ
അവര്‍ക്കു വന്നു, അവരില്‍ ചെന്നു
rusuluhum
رُسُلُهُم
അവരുടെ റസൂലുകള്‍
bil-bayināti
بِٱلْبَيِّنَٰتِ
(വ്യക്തമായ) തെളിവുകളുമായി
faraddū
فَرَدُّوٓا۟
അപ്പോള്‍ അവര്‍ ആക്കി, തള്ളി, മടക്കി
aydiyahum
أَيْدِيَهُمْ
അവരുടെ കൈകളെ
fī afwāhihim
فِىٓ أَفْوَٰهِهِمْ
അവരുടെ വായകളില്‍
waqālū
وَقَالُوٓا۟
അവര്‍ പറയുകയും ചെയ്തു
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
kafarnā
كَفَرْنَا
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
bimā ur'sil'tum bihi
بِمَآ أُرْسِلْتُم بِهِۦ
നിങ്ങള്‍ യാതൊന്നുമായി അയക്കപ്പെട്ടുവോ അതില്‍ (നിങ്ങള്‍ അയക്കപ്പെട്ടതില്‍)
wa-innā lafī shakkin
وَإِنَّا لَفِى شَكٍّ
നിശ്ചയമായും ഞങ്ങള്‍ സംശയത്തില്‍ തന്നെയുമാണു
mimmā
مِّمَّا
യാതൊന്നിനെപ്പറ്റി
tadʿūnanā
تَدْعُونَنَآ
നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നു, വിളിക്കുന്നു
murībin
مُرِيبٍ
സന്ധേഹമുളവാക്കുന്ന, ആശങ്കാജനകമായ, ആശയക്കുഴപ്പമുണ്ടാക്കുന്ന
നിങ്ങളുടെ മുന്‍ഗാമികളുടെ വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ; നൂഹിന്റെ ജനതയുടെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും അവര്‍ക്കുശേഷമുള്ള, കൃത്യമായി അല്ലാഹുവിനു മാത്രമറിയാവുന്ന സമുദായങ്ങളുടെയും വാര്‍ത്ത. അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെയടുത്ത് ചെന്നു. അപ്പോഴവര്‍ കൈവിരലുകള്‍ തങ്ങളുടെ തന്നെ വായില്‍ തിരുകിക്കയറ്റി. എന്നിട്ടിങ്ങനെ പറഞ്ഞു: ''ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് അതിനെ ഞങ്ങളിതാ കള്ളമാക്കിത്തള്ളുന്നു. ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ്.''
തഫ്സീര്‍ ۞ قَالَتْ رُسُلُهُمْ اَفِى اللّٰهِ شَكٌّ فَاطِرِ السَّمٰوٰتِ وَالْاَرْضِۗ يَدْعُوْكُمْ لِيَغْفِرَ لَكُمْ مِّنْ ذُنُوْبِكُمْ وَيُؤَخِّرَكُمْ اِلٰٓى اَجَلٍ مُّسَمًّىۗ قَالُوْٓا اِنْ اَنْتُمْ اِلَّا بَشَرٌ مِّثْلُنَا ۗ تُرِيْدُوْنَ اَنْ تَصُدُّوْنَا عَمَّا كَانَ يَعْبُدُ اٰبَاۤؤُنَا فَأْتُوْنَا بِسُلْطٰنٍ مُّبِيْنٍ ( ابراهيم: ١٠ )
rusuluhum
رُسُلُهُمْ
അവരുടെ റസൂലുകള്‍
afī l-lahi
أَفِى ٱللَّهِ
അല്ലാഹുവിലോ, അല്ലാഹുവിലുണ്ടോ
shakkun
شَكٌّ
വല്ല സംശയവും
fāṭiri
فَاطِرِ
സൃഷ്ടിച്ചുണ്ടാക്കിയവനായ
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍi
وَٱلْأَرْضِۖ
ഭൂമിയും
yadʿūkum
يَدْعُوكُمْ
നിങ്ങളെ അവന്‍ ക്ഷണിക്കുന്നു
liyaghfira
لِيَغْفِرَ
അവന്‍ പൊറുക്കുവാന്‍വേണ്ടി
min dhunūbikum
مِّن ذُنُوبِكُمْ
നിങ്ങളുടെ പാപങ്ങളില്‍ നിന്നു
wayu-akhirakum
وَيُؤَخِّرَكُمْ
നിങ്ങളെ പിന്തിക്കുവാനും (ഒഴിവാക്കുവാനും)
ilā ajalin
إِلَىٰٓ أَجَلٍ
ഒരവധി വരെ
musamman
مُّسَمًّىۚ
നിര്‍ണ്ണയം ചെയ്യപ്പെട്ട
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
in antum
إِنْ أَنتُمْ
നിങ്ങള്‍ അല്ല
illā basharun
إِلَّا بَشَرٌ
മനുഷ്യരല്ലാതെ
mith'lunā
مِّثْلُنَا
ഞങ്ങളെപോലെ
turīdūna
تُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നു
an taṣuddūnā
أَن تَصُدُّونَا
ഞങ്ങള്‍ തിരിച്ചു കളയുവാന്‍
ʿammā kāna
عَمَّا كَانَ
ആയിരുന്നതില്‍നിന്ന്
yaʿbudu
يَعْبُدُ
ആരാധിച്ചുവരുക
ābāunā
ءَابَآؤُنَا
ഞങ്ങളുടെ പിതാക്കള്‍
fatūnā
فَأْتُونَا
അതിനാല്‍ ഞങ്ങള്‍ക്കു നിങ്ങള്‍ വരണം
bisul'ṭānin
بِسُلْطَٰنٍ
ഒരു (അധികൃത) രേഖകൊണ്ട്, രേഖയുമായി
mubīnin
مُّبِينٍ
സ്പഷ്ടമായ
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: ''ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.'' ആ ജനം പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.''
തഫ്സീര്‍
القرآن الكريم - سورة ابراهيم١٤ Ibrahim (Surah 14 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :ഇബ്റാഹീം القرآن الكريم: ابراهيم Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Ibrahim സൂറത്തുല്‍: 14 ആയത്ത് എണ്ണം: 52 ആകെ വാക്കുകൾ: 861 ആകെ പ്രതീകങ്ങൾ: 3434 Number of Rukūʿs: 7 Revelation Location: മക്കാൻ Revelation Order: 72 ആരംഭിക്കുന്നത്: 1750