Skip to main content

وَلَمَّا جَاۤءَهُمْ رَسُوْلٌ مِّنْ عِنْدِ اللّٰهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيْقٌ مِّنَ الَّذِيْنَ اُوْتُوا الْكِتٰبَۙ كِتٰبَ اللّٰهِ وَرَاۤءَ ظُهُوْرِهِمْ كَاَنَّهُمْ لَا يَعْلَمُوْنَۖ  ( البقرة: ١٠١ )

walammā jāahum
وَلَمَّا جَآءَهُمْ
അവര്‍ക്ക് വന്നപ്പോള്‍
rasūlun
رَسُولٌ
ഒരു റസൂല്‍
min ʿindi l-lahi
مِّنْ عِندِ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍ നിന്ന്
muṣaddiqun
مُصَدِّقٌ
സത്യമാക്കുന്ന
limā maʿahum
لِّمَا مَعَهُمْ
അവരുടെ കൂടെയുള്ളതിനെ
nabadha
نَبَذَ
ഇട്ടു(എറിഞ്ഞു)കളഞ്ഞു
farīqun
فَرِيقٌ
ഒരു കൂട്ടര്‍, വിഭാഗം
mina alladhīna
مِّنَ ٱلَّذِينَ
യാതൊരുവരില്‍ നിന്ന്
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
അവര്‍ക്ക് (വേദ)ഗ്രന്ഥം നല്‍കപ്പെട്ടു
kitāba l-lahi
كِتَٰبَ ٱللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
warāa
وَرَآءَ
പിമ്പുറത്ത്
ẓuhūrihim
ظُهُورِهِمْ
തങ്ങളുടെ മുതുകുക (പുറം) ളുടെ
ka-annahum
كَأَنَّهُمْ
അവര്‍ (ആകുന്നു) എന്നപോലെ
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല

അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്തപോലെ.

തഫ്സീര്‍

وَاتَّبَعُوْا مَا تَتْلُوا الشَّيٰطِيْنُ عَلٰى مُلْكِ سُلَيْمٰنَ ۚ وَمَا كَفَرَ سُلَيْمٰنُ وَلٰكِنَّ الشَّيٰطِيْنَ كَفَرُوْا يُعَلِّمُوْنَ النَّاسَ السِّحْرَ وَمَآ اُنْزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوْتَ وَمَارُوْتَ ۗ وَمَا يُعَلِّمٰنِ مِنْ اَحَدٍ حَتّٰى يَقُوْلَآ اِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۗ فَيَتَعَلَّمُوْنَ مِنْهُمَا مَا يُفَرِّقُوْنَ بِهٖ بَيْنَ الْمَرْءِ وَزَوْجِهٖ ۗ وَمَا هُمْ بِضَاۤرِّيْنَ بِهٖ مِنْ اَحَدٍ اِلَّا بِاِذْنِ اللّٰهِ ۗ وَيَتَعَلَّمُوْنَ مَا يَضُرُّهُمْ وَلَا يَنْفَعُهُمْ ۗ وَلَقَدْ عَلِمُوْا لَمَنِ اشْتَرٰىهُ مَا لَهٗ فِى الْاٰخِرَةِ مِنْ خَلَاقٍ ۗ وَلَبِئْسَ مَاشَرَوْا بِهٖٓ اَنْفُسَهُمْ ۗ لَوْ كَانُوْا يَعْلَمُوْنَ   ( البقرة: ١٠٢ )

wa-ittabaʿū
وَٱتَّبَعُوا۟
അവര്‍ പിന്‍പറ്റുകയും ചെയ്തു
mā tatlū
مَا تَتْلُوا۟
ഓതിയിരുന്നതിനെ
l-shayāṭīnu
ٱلشَّيَٰطِينُ
പിശാചുക്കള്‍
ʿalā mul'ki
عَلَىٰ مُلْكِ
രാജത്വത്തിന്റെ പേരില്‍, രാജവാഴ്ചയെപ്പറ്റി
sulaymāna
سُلَيْمَٰنَۖ
സുലൈമാന്റെ
wamā kafara
وَمَا كَفَرَ
അവിശ്വസിച്ചിട്ടുമില്ല
sulaymānu
سُلَيْمَٰنُ
സുലൈമാന് ‍
walākinna l-shayāṭīna
وَلَٰكِنَّ ٱلشَّيَٰطِينَ
എങ്കിലും പിശാചുക്കള്‍
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
yuʿallimūna
يُعَلِّمُونَ
പഠിപ്പിച്ചുകൊണ്ട്
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്ക്
l-siḥ'ra
ٱلسِّحْرَ
സിഹ്ര്‍, ആഭിചാരം, മാരണം
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതും
ʿalā l-malakayni
عَلَى ٱلْمَلَكَيْنِ
രണ്ട് മലക്കുകളുടെ മേല്‍
bibābila
بِبَابِلَ
ബാബിലി (ബാബിലോണി)ല്‍
hārūta
هَٰرُوتَ
അതായത് ഹാറൂത്തിന്
wamārūta
وَمَٰرُوتَۚ
മാറൂത്തിനും
wamā yuʿallimāni
وَمَا يُعَلِّمَانِ
അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല
min aḥadin
مِنْ أَحَدٍ
ഒരാള്‍ക്കും തന്നെ
ḥattā yaqūlā
حَتَّىٰ يَقُولَآ
അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ)
innamā naḥnu
إِنَّمَا نَحْنُ
ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍
fit'natun
فِتْنَةٌ
ഒരു പരീക്ഷണം (മാത്രമാണ്)
falā takfur
فَلَا تَكْفُرْۖ
അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട
fayataʿallamūna
فَيَتَعَلَّمُونَ
എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും
min'humā
مِنْهُمَا
രണ്ടാളില്‍ നിന്നും
مَا
യാതൊന്ന്, ഒരു കാര്യം
yufarriqūna
يُفَرِّقُونَ
അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും
bihi
بِهِۦ
അതുകൊണ്ട്, അതിനാല്‍
bayna l-mari
بَيْنَ ٱلْمَرْءِ
മനുഷ്യന്റെ ഇടയില്‍
wazawjihi
وَزَوْجِهِۦۚ
അവന്റെ ഇണ (ഭാര്യ)യുടെയും
wamā hum
وَمَا هُم
അവരല്ലതാനും
biḍārrīna
بِضَآرِّينَ
ഉപദ്രവം വരുത്തുന്നവര്‍
bihi
بِهِۦ
അതുകൊണ്ട്
min aḥadin
مِنْ أَحَدٍ
ഒരാളെയും (തന്നെ)
illā bi-idh'ni
إِلَّا بِإِذْنِ
അനുമതി (ഉത്തരവ്)കൂടാതെ
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
wayataʿallamūna
وَيَتَعَلَّمُونَ
അവര്‍ പഠിക്കുകയും ചെയ്യും
mā yaḍurruhum
مَا يَضُرُّهُمْ
അവര്‍ക്ക് ഉപദ്രവം വരുത്തുന്നത്
walā yanfaʿuhum
وَلَا يَنفَعُهُمْۚ
അവര്‍ക്ക് ഉപകാരം ചെയ്യാത്തതും
walaqad ʿalimū
وَلَقَدْ عَلِمُوا۟
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
lamani ish'tarāhu
لَمَنِ ٱشْتَرَىٰهُ
അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും)
mā lahu
مَا لَهُۥ
അവനില്ല
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
min khalāqin
مِنْ خَلَٰقٍۚ
ഒരു ഓഹരിയും, വിഹിതവും
walabi'sa
وَلَبِئْسَ
വളരെ ചീത്തതന്നെ
مَا
യാതൊന്ന് (കാര്യം)
sharaw
شَرَوْا۟
അവര്‍ വിറ്റു
bihi
بِهِۦٓ
അതിന്
anfusahum
أَنفُسَهُمْۚ
തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ
law kānū
لَوْ كَانُوا۟
അവരായിരുന്നെങ്കില്‍ (നന്നായേനെ)
yaʿlamūna
يَعْلَمُونَ
അവര്‍ അറിയും

സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. യഥാര്‍ഥത്തില്‍ സുലൈമാന്‍ സത്യനിഷേധി ആയിട്ടില്ല. സത്യനിഷേധികളായത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ പിന്‍പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: 'ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ നീ സത്യനിഷേധിയാകരുത്' എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍.

തഫ്സീര്‍

وَلَوْ اَنَّهُمْ اٰمَنُوْا وَاتَّقَوْا لَمَثُوْبَةٌ مِّنْ عِنْدِ اللّٰهِ خَيْرٌ ۗ لَوْ كَانُوْا يَعْلَمُوْنَ ࣖ  ( البقرة: ١٠٣ )

walaw annahum
وَلَوْ أَنَّهُمْ
അവര്‍ ആയിരുന്നെങ്കില്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
wa-ittaqaw
وَٱتَّقَوْا۟
അവര്‍ സൂക്ഷിക്കുകയും ചെയതു
lamathūbatun
لَمَثُوبَةٌ
തീര്‍ച്ചയായും വല്ല പ്രതിഫലവും, ഒരു പ്രതിഫലം
min ʿindi l-lahi
مِّنْ عِندِ ٱللَّهِ
അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള
khayrun
خَيْرٌۖ
നല്ലതാണ്, ഏറ്റം ഉത്തമമാണ്
law kānū
لَّوْ كَانُوا۟
അവരായിരുന്നെങ്കില്‍
yaʿlamūna
يَعْلَمُونَ
അവര്‍ അറിയും

അവര്‍ സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ അല്ലാഹുവിങ്കലുള്ള പ്രതിഫലം ഉത്തമമാകുമായിരുന്നു. അവരതറിഞ്ഞിരുന്നെങ്കില്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَقُوْلُوْا رَاعِنَا وَقُوْلُوا انْظُرْنَا وَاسْمَعُوْا وَلِلْكٰفِرِيْنَ عَذَابٌ اَلِيْمٌ  ( البقرة: ١٠٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
lā taqūlū
لَا تَقُولُوا۟
നിങ്ങള്‍ പറയരുത്
rāʿinā
رَٰعِنَا
റാഇനാ എന്ന്
waqūlū
وَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
unẓur'nā
ٱنظُرْنَا
ഉന്‍ള്വുര്‍നാ എന്ന്
wa-is'maʿū
وَٱسْمَعُوا۟ۗ
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
walil'kāfirīna
وَلِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുണ്ട്
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ

വിശ്വസിച്ചവരേ, നിങ്ങള്‍ 'റാഇനാ' എന്നു പറയരുത്. പകരം 'ഉന്‍ളുര്‍നാ' എന്നുപറയുക. ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

مَا يَوَدُّ الَّذِيْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ وَلَا الْمُشْرِكِيْنَ اَنْ يُّنَزَّلَ عَلَيْكُمْ مِّنْ خَيْرٍ مِّنْ رَّبِّكُمْ ۗ وَاللّٰهُ يَخْتَصُّ بِرَحْمَتِهٖ مَنْ يَّشَاۤءُ ۗ وَاللّٰهُ ذُو الْفَضْلِ الْعَظِيْمِ   ( البقرة: ١٠٥ )

mā yawaddu
مَّا يَوَدُّ
ഇഷ്ടപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
min ahli l-kitābi
مِنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്ന്
walā l-mush'rikīna
وَلَا ٱلْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍ നിന്നുമില്ല
an yunazzala
أَن يُنَزَّلَ
ഇറക്കപ്പെടുന്നത്
ʿalaykum
عَلَيْكُم
നിങ്ങള്‍ക്ക്
min khayrin
مِّنْ خَيْرٍ
ഒരു ഗുണവും
min rabbikum
مِّن رَّبِّكُمْۗ
നിങ്ങളുടെ രക്ഷിതാവില്‍ നിന്ന്‍
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yakhtaṣṣu
يَخْتَصُّ
അവന്‍ പ്രത്യേകമാക്കുന്നു
biraḥmatihi
بِرَحْمَتِهِۦ
അവന്റെ കാരുണ്യംകൊണ്ട്
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
wal-lahu
وَٱللَّهُ
അല്ലാഹു
dhū l-faḍli
ذُو ٱلْفَضْلِ
അനുഗ്രഹം (ദയവ്, ഔദാര്യം) ഉള്ളവനാകുന്നു
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ, വമ്പിച്ച

വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും സത്യനിഷേധികള്‍ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നന്മയും ഇറക്കിക്കിട്ടുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അല്ലാഹു തന്റെ കാരുണ്യത്താല്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവന്‍ തന്നെ.

തഫ്സീര്‍

۞ مَا نَنْسَخْ مِنْ اٰيَةٍ اَوْ نُنْسِهَا نَأْتِ بِخَيْرٍ مِّنْهَآ اَوْ مِثْلِهَا ۗ اَلَمْ تَعْلَمْ اَنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( البقرة: ١٠٦ )

mā nansakh
مَا نَنسَخْ
വല്ലതും നാം നീക്കം ചെയ്താല്‍, ദുര്‍ബ്ബലപ്പെടുത്തിയാല്‍
min āyatin
مِنْ ءَايَةٍ
ആയത്തില്‍പെട്ട വല്ല ആയത്തിനെയും
aw nunsihā
أَوْ نُنسِهَا
അല്ലെങ്കില്‍ അതിനെ നാം വിസ്മരിപ്പിച്ചാല്‍
nati
نَأْتِ
നാം (കൊണ്ട്)വരും
bikhayrin
بِخَيْرٍ
കൂടുതല്‍ നല്ലതിനെ
min'hā
مِّنْهَآ
അതിനെക്കാള്‍
aw mith'lihā
أَوْ مِثْلِهَآۗ
അല്ലെങ്കില്‍ അതുപോലെയുള്ളത്
alam taʿlam
أَلَمْ تَعْلَمْ
നിനക്കറിഞ്ഞുകൂടേ
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു

ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലപ്പെടുത്തുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്.

തഫ്സീര്‍

اَلَمْ تَعْلَمْ اَنَّ اللّٰهَ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ۗ وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ   ( البقرة: ١٠٧ )

alam taʿlam
أَلَمْ تَعْلَمْ
നിനക്കറിഞ്ഞുകുടേ
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) വെന്ന്
lahu
لَهُۥ
അവന്നാകുന്നു
mul'ku
مُلْكُ
രാജാധിപത്യം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۗ
ഭൂമിയുടെയും
wamā lakum
وَمَا لَكُم
നിങ്ങള്‍ക്ക് ഇല്ലതാനും
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിന്പുറമെ
min waliyyin
مِن وَلِىٍّ
ഒരു ബന്ധുവും, രക്ഷാധികാരി, മിത്രം
walā naṣīrin
وَلَا نَصِيرٍ
സഹായകനും ഇല്ല

നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.

തഫ്സീര്‍

اَمْ تُرِيْدُوْنَ اَنْ تَسْـَٔلُوْا رَسُوْلَكُمْ كَمَا سُىِٕلَ مُوْسٰى مِنْ قَبْلُ ۗوَمَنْ يَّتَبَدَّلِ الْكُفْرَ بِالْاِيْمَانِ فَقَدْ ضَلَّ سَوَاۤءَ السَّبِيْلِ  ( البقرة: ١٠٨ )

am
أَمْ
അതല്ല
turīdūna
تُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നു (വോ)
an tasalū
أَن تَسْـَٔلُوا۟
നിങ്ങള്‍ചോദിക്കുവാന്‍
rasūlakum
رَسُولَكُمْ
നിങ്ങളുടെ റസൂലിനോട്
kamā su-ila
كَمَا سُئِلَ
ചോദിക്കപ്പട്ടതു പോലെ
mūsā
مُوسَىٰ
മൂസാ
min qablu
مِن قَبْلُۗ
മുമ്പ്
waman
وَمَن
ആരെങ്കിലും
yatabaddali
يَتَبَدَّلِ
പകരം സ്വീകരിച്ചാല്‍
l-kuf'ra
ٱلْكُفْرَ
അവിശ്വാസത്തെ
bil-īmāni
بِٱلْإِيمَٰنِ
സത്യവിശ്വാസത്തിന്
faqad ḍalla
فَقَدْ ضَلَّ
എന്നാല്‍തീര്‍ച്ചയായും അവര്‍ വഴി പിഴച്ചു
sawāa l-sabīli
سَوَآءَ ٱلسَّبِيلِ
ശരിയായ (മദ്ധ്യമ) മാര്‍ഗം

അല്ല; നേരത്തെ മൂസയോട് ഉന്നയിച്ചതു പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ പ്രവാചകനോട് ചോദിക്കാനാണോ നിങ്ങളുദ്ദേശിക്കുന്നത്? സംശയമില്ല; സത്യവിശ്വാസത്തിനുപകരം സത്യനിഷേധം സ്വീകരിക്കുന്നവര്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു.

തഫ്സീര്‍

وَدَّ كَثِيْرٌ مِّنْ اَهْلِ الْكِتٰبِ لَوْ يَرُدُّوْنَكُمْ مِّنْۢ بَعْدِ اِيْمَانِكُمْ كُفَّارًاۚ حَسَدًا مِّنْ عِنْدِ اَنْفُسِهِمْ مِّنْۢ بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۚ فَاعْفُوْا وَاصْفَحُوْا حَتّٰى يَأْتِيَ اللّٰهُ بِاَمْرِهٖ ۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( البقرة: ١٠٩ )

wadda
وَدَّ
മോഹിക്കയാണ്
kathīrun
كَثِيرٌ
അധികമാളുകള്‍
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്ന്
law yaruddūnakum
لَوْ يَرُدُّونَكُم
അവര്‍ നിങ്ങളെ മടക്കിയെങ്കില്‍ കൊള്ളാം എന്ന്
min baʿdi
مِّنۢ بَعْدِ
ശേഷം
īmānikum
إِيمَٰنِكُمْ
നിങ്ങളുടെ വിശ്വാസത്തിന്
kuffāran
كُفَّارًا
അവിശ്വാസികളായി
ḥasadan
حَسَدًا
അസൂയയാല്‍
min ʿindi anfusihim
مِّنْ عِندِ أَنفُسِهِم
അവരുടെ മനസ്സുകളില്‍ നിന്ന്
min baʿdi
مِّنۢ بَعْدِ
ശേഷം
mā tabayyana
مَا تَبَيَّنَ
വ്യക്തമായതിന്
lahumu
لَهُمُ
അവര്‍ക്ക്
l-ḥaqu
ٱلْحَقُّۖ
യഥാര്‍ത്ഥം
fa-iʿ'fū
فَٱعْفُوا۟
എന്നാല്‍ നിങ്ങള്‍മാപ്പാക്കുവിന്‍
wa-iṣ'faḥū
وَٱصْفَحُوا۟
നിങ്ങള്‍ തിരിഞ്ഞുകളയുക (അവഗണിക്കുക)യും ചെയ്‌വിന്‍
ḥattā yatiya
حَتَّىٰ يَأْتِىَ
വരുന്നത്‌ വരേക്ക്
l-lahu
ٱللَّهُ
അല്ലാഹു
bi-amrihi
بِأَمْرِهِۦٓۗ
അവന്റെ കല്‍പനയും കൊണ്ട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്

വേദക്കാരില്‍ ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. അതിനാല്‍ അല്ലാഹു തന്റെ കല്‍പന നടപ്പാക്കും വരെ നിങ്ങള്‍ മാപ്പേകുക. വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ ۗ وَمَا تُقَدِّمُوْا لِاَنْفُسِكُمْ مِّنْ خَيْرٍ تَجِدُوْهُ عِنْدَ اللّٰهِ ۗ اِنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِيْرٌ  ( البقرة: ١١٠ )

wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുക
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātū
وَءَاتُوا۟
നിങ്ങള്‍ കൊടുക്കുകയും ചെയ്യുക
l-zakata
ٱلزَّكَوٰةَۚ
സകാത്ത്
wamā tuqaddimū
وَمَا تُقَدِّمُوا۟
നിങ്ങള്‍ എന്ത് (ഏത്- യാതൊന്ന്) മുന്‍കൂട്ടി ചെയ്തുവോ, മുന്തിച്ചാലും
li-anfusikum
لِأَنفُسِكُم
നിങ്ങളുടെസ്വന്തങ്ങള്‍ക്ക് വേണ്ടി
min khayrin
مِّنْ خَيْرٍ
നന്മയായി
tajidūhu
تَجِدُوهُ
അത് നിങ്ങള്‍ കണ്ടെത്തും
ʿinda l-lahi
عِندَ ٱللَّهِۗ
അല്ലാഹുവിന്റെ അടുക്കല്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

നിങ്ങള്‍ നിഷ്ഠയോടെ നമസ്‌കരിക്കുക. സകാത്ത് നല്‍കുക. നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ കണ്ടെത്താം. നിങ്ങള്‍ ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്.

തഫ്സീര്‍