Skip to main content

قُلْ اَرَءَيْتُمْ اِنْ جَعَلَ اللّٰهُ عَلَيْكُمُ الَّيْلَ سَرْمَدًا اِلٰى يَوْمِ الْقِيٰمَةِ مَنْ اِلٰهٌ غَيْرُ اللّٰهِ يَأْتِيْكُمْ بِضِيَاۤءٍ ۗ اَفَلَا تَسْمَعُوْنَ   ( القصص: ٧١ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ
in jaʿala l-lahu
إِن جَعَلَ ٱللَّهُ
അല്ലാഹു ആക്കിയാല്‍
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍, നിങ്ങളില്‍
al-layla
ٱلَّيْلَ
രാത്രിയെ
sarmadan
سَرْمَدًا
സദാസമയത്തും, നിത്യമായും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ഖിയാമത്തുനാള്‍ വരെ
man ilāhun
مَنْ إِلَٰهٌ
ഏതൊരു ഇലാഹാണ്
ghayru l-lahi
غَيْرُ ٱللَّهِ
അല്ലാഹു അല്ലാത്ത
yatīkum
يَأْتِيكُم
നിങ്ങള്‍ക്കു കൊണ്ടുവരുന്നതു
biḍiyāin
بِضِيَآءٍۖ
ഒരു വെളിച്ചം, പ്രഭ
afalā tasmaʿūna
أَفَلَا تَسْمَعُونَ
എന്നിരിക്കെ നിങ്ങള്‍ കേള്‍ക്കുന്നില്ലേ

പറയുക: നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ അല്ലാഹു നിങ്ങളില്‍ രാവിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ അല്ലാഹുഅല്ലാതെ നിങ്ങള്‍ക്കു വെളിച്ചമെത്തിച്ചുതരാന്‍ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കേള്‍ക്കുന്നില്ലേ?

തഫ്സീര്‍

قُلْ اَرَءَيْتُمْ اِنْ جَعَلَ اللّٰهُ عَلَيْكُمُ النَّهَارَ سَرْمَدًا اِلٰى يَوْمِ الْقِيٰمَةِ مَنْ اِلٰهٌ غَيْرُ اللّٰهِ يَأْتِيْكُمْ بِلَيْلٍ تَسْكُنُوْنَ فِيْهِ ۗ اَفَلَا تُبْصِرُوْنَ   ( القصص: ٧٢ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ
in jaʿala l-lahu
إِن جَعَلَ ٱللَّهُ
അല്ലാഹു ആക്കിയാല്‍
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍
l-nahāra
ٱلنَّهَارَ
പകലിനെ
sarmadan
سَرْمَدًا
സദാസമയത്തും, നിത്യം
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ഖിയാമത്തുനാള്‍ വരെ
man ilāhun
مَنْ إِلَٰهٌ
ഏതൊരു ഇലാഹാണ്
ghayru l-lahi
غَيْرُ ٱللَّهِ
അല്ലാഹു അല്ലാത്ത
yatīkum
يَأْتِيكُم
നിങ്ങള്‍ക്കു കൊണ്ടുവരുക
bilaylin
بِلَيْلٍ
ഒരു രാത്രി യെ
taskunūna
تَسْكُنُونَ
നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന
fīhi
فِيهِۖ
അതില്‍
afalā tub'ṣirūna
أَفَلَا تُبْصِرُونَ
അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ

പറയുക: നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അല്ലാഹു നിങ്ങളില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ നിങ്ങള്‍ക്കു വിശ്രമത്തിനു രാവിനെ കൊണ്ടുവന്നുതരാന്‍ അല്ലാഹുവെക്കൂടാതെ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കണ്ടറിയുന്നില്ലേ?

തഫ്സീര്‍

وَمِنْ رَّحْمَتِهٖ جَعَلَ لَكُمُ الَّيْلَ وَالنَّهَارَ لِتَسْكُنُوْا فِيْهِ وَلِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ   ( القصص: ٧٣ )

wamin raḥmatihi
وَمِن رَّحْمَتِهِۦ
അവന്‍റെ കാരുണ്യത്താലാണ്
jaʿala
جَعَلَ
അവന്‍ ഉണ്ടാക്കിയത്, ഏര്‍പ്പെടുത്തിയത്
lakumu
لَكُمُ
നിങ്ങള്‍ക്കു
al-layla
ٱلَّيْلَ
രാത്രി
wal-nahāra
وَٱلنَّهَارَ
പകലും
litaskunū
لِتَسْكُنُوا۟
നിങ്ങള്‍ ശാന്തമായിരിക്കുവാന്‍, അടങ്ങിയിരിക്കു വാന്‍
fīhi
فِيهِ
അതില്‍
walitabtaghū
وَلِتَبْتَغُوا۟
നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും
min faḍlihi
مِن فَضْلِهِۦ
അവന്‍റെ അനുഗ്രഹ ത്തില്‍ നിന്ന്
walaʿallakum tashkurūna
وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദി ചെയ്‌വാനും

അവന്റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാപ്പകലുകള്‍ നിശ്ചയിച്ചുതന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ?

തഫ്സീര്‍

وَيَوْمَ يُنَادِيْهِمْ فَيَقُوْلُ اَيْنَ شُرَكَاۤءِيَ الَّذِيْنَ كُنْتُمْ تَزْعُمُوْنَ   ( القصص: ٧٤ )

wayawma yunādīhim
وَيَوْمَ يُنَادِيهِمْ
അവന്‍ അവരെ വിളിക്കുന്ന ദിവസം
fayaqūlu
فَيَقُولُ
എന്നിട്ടു പറയുകയും
ayna
أَيْنَ
എവിടെയാണ്
shurakāiya
شُرَكَآءِىَ
എന്‍റെ പങ്കുകാര്‍
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരായ
kuntum tazʿumūna
كُنتُمْ تَزْعُمُونَ
നിങ്ങള്‍ ജല്‍പിച്ചുവന്നിരുന്നു, വാദിച്ചിരുന്നു, ധരിച്ചിരുന്നു

ഒരു ദിനം വരും. അന്ന് അല്ലാഹു അവരെ വിളിക്കും. എന്നിട്ടിങ്ങനെ ചോദിക്കും: ''നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്ന ആ പങ്കാളികളെവിടെ?''

തഫ്സീര്‍

وَنَزَعْنَا مِنْ كُلِّ اُمَّةٍ شَهِيْدًا فَقُلْنَا هَاتُوْا بُرْهَانَكُمْ فَعَلِمُوْٓا اَنَّ الْحَقَّ لِلّٰهِ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ ࣖ  ( القصص: ٧٥ )

wanazaʿnā
وَنَزَعْنَا
നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും
min kulli ummatin
مِن كُلِّ أُمَّةٍ
എല്ലാ സമുദായത്തി ല്‍നിന്നും
shahīdan
شَهِيدًا
ഒരു സാക്ഷിയെ
faqul'nā
فَقُلْنَا
എന്നിട്ടു നാം പറയും
hātū
هَاتُوا۟
കൊണ്ടുവരുവിന്‍
bur'hānakum
بُرْهَٰنَكُمْ
നിങ്ങളുടെ തെളിവ്
faʿalimū
فَعَلِمُوٓا۟
അപ്പോള്‍ അവര്‍ അറിയുന്നതാണ്
anna l-ḥaqa
أَنَّ ٱلْحَقَّ
നിശ്ചയമായും ന്യായം
lillahi
لِلَّهِ
അല്ലാഹുവിനാണ് (എന്ന്)
waḍalla
وَضَلَّ
വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപ്പോകും
ʿanhum
عَنْهُم
അവരെവിട്ട്, അവരില്‍നിന്ന്
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaftarūna
يَفْتَرُونَ
കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം അന്ന് രംഗത്ത് വരുത്തും. എന്നിട്ട് നാം അവരോടു പറയും: ''നിങ്ങള്‍ നിങ്ങളുടെ തെളിവുകൊണ്ടുവരൂ!'' സത്യം അല്ലാഹുവിന്റേതാണെന്ന് അപ്പോള്‍ അവരറിയും. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരില്‍നിന്ന് തെന്നിമാറുകയും ചെയ്യും.

തഫ്സീര്‍

۞ اِنَّ قَارُوْنَ كَانَ مِنْ قَوْمِ مُوْسٰى فَبَغٰى عَلَيْهِمْ ۖوَاٰتَيْنٰهُ مِنَ الْكُنُوْزِ مَآ اِنَّ مَفَاتِحَهٗ لَتَنُوْۤاُ بِالْعُصْبَةِ اُولِى الْقُوَّةِ اِذْ قَالَ لَهٗ قَوْمُهٗ لَا تَفْرَحْ اِنَّ اللّٰهَ لَا يُحِبُّ الْفَرِحِيْنَ   ( القصص: ٧٦ )

inna qārūna
إِنَّ قَٰرُونَ
നിശ്ചയമായും ഖാറൂന്‍
kāna
كَانَ
അവനായിരുന്നു
min qawmi mūsā
مِن قَوْمِ مُوسَىٰ
മൂസായുടെ ജനതയില്‍പെട്ട (വന്‍)
fabaghā
فَبَغَىٰ
എന്നിട്ടവന്‍ ധിക്കാരം കാണിച്ചു
ʿalayhim
عَلَيْهِمْۖ
അവരുടെമേല്‍
waātaynāhu
وَءَاتَيْنَٰهُ
നാം അവനു കൊടുക്കുകയും ചെയ്തിരുന്നു
mina l-kunūzi
مِنَ ٱلْكُنُوزِ
നിക്ഷേപങ്ങളില്‍ (നിധികളില്‍, ഭണ്ഡാരങ്ങളില്‍) നിന്നു
مَآ
യാതൊന്ന്‍
inna mafātiḥahu
إِنَّ مَفَاتِحَهُۥ
നിശ്ചയമായും അതിന്‍റെ താക്കോലുകള്‍
latanūu
لَتَنُوٓأُ
അതു (പേറാന്‍ കഴിയാത്ത) ഭാരമായിരുന്നു
bil-ʿuṣ'bati
بِٱلْعُصْبَةِ
ഒരു സംഘത്തിന്, കൂട്ടത്തിന്
ulī l-quwati
أُو۟لِى ٱلْقُوَّةِ
ശക്തന്മാരായ
idh
إِذْ
അങ്ങിനെയിരിക്കെ, അപ്പോള്‍
qāla lahu
قَالَ لَهُۥ
അവനോടു പറഞ്ഞു
qawmuhu
قَوْمُهُۥ
അവന്‍റെ ജനങ്ങള്‍
lā tafraḥ
لَا تَفْرَحْۖ
നീ പുളകം കൊള്ളേണ്ട, ആഹ്ലാദിക്കരുതു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുകയില്ല
l-fariḥīna
ٱلْفَرِحِينَ
പുളകം (ആഹ്ലാദം) കൊള്ളുന്ന വരെ.

ഖാറൂന്‍ മൂസയുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന്ന് ധാരാളം ഖജനാവുകള്‍ നല്‍കി. കരുത്തരായ ഒരുകൂട്ടം മല്ലന്മാര്‍പോലും അവയുടെ താക്കോല്‍കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: ''നീ ഊറ്റം കൊള്ളരുത്. ഊറ്റം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

തഫ്സീര്‍

وَابْتَغِ فِيْمَآ اٰتٰىكَ اللّٰهُ الدَّارَ الْاٰخِرَةَ وَلَا تَنْسَ نَصِيْبَكَ مِنَ الدُّنْيَا وَاَحْسِنْ كَمَآ اَحْسَنَ اللّٰهُ اِلَيْكَ وَلَا تَبْغِ الْفَسَادَ فِى الْاَرْضِ ۗاِنَّ اللّٰهَ لَا يُحِبُّ الْمُفْسِدِيْنَ  ( القصص: ٧٧ )

wa-ib'taghi
وَٱبْتَغِ
നീ തേടുക, അന്വേഷിക്കുക
fīmā ātāka
فِيمَآ ءَاتَىٰكَ
നിനക്കു നല്‍കിയിട്ടുള്ളതില്‍
l-lahu
ٱللَّهُ
അല്ലാഹു
l-dāra l-ākhirata
ٱلدَّارَ ٱلْءَاخِرَةَۖ
പരലോകത്തെ, പരലോകഭവനം
walā tansa
وَلَا تَنسَ
നീ വിസ്മരിക്കുകയും വേണ്ടാ
naṣībaka
نَصِيبَكَ
നിന്‍റെ പങ്ക്, ഓഹരി
mina l-dun'yā
مِنَ ٱلدُّنْيَاۖ
ഇഹത്തില്‍ നിന്നു
wa-aḥsin
وَأَحْسِن
നീയും നന്‍മ ചെയ്യുക
kamā aḥsana l-lahu
كَمَآ أَحْسَنَ ٱللَّهُ
അല്ലാഹു നന്‍മ ചെയ്തതുപോലെ
ilayka
إِلَيْكَۖ
നിനക്കു
walā tabghi
وَلَا تَبْغِ
നീ മുതിരരുത്, തേടരുതു, ശ്രമം നടത്തരുതു
l-fasāda
ٱلْفَسَادَ
കുഴപ്പത്തിനു, നാശത്തിനു
fī l-arḍi
فِى ٱلْأَرْضِۖ
ഭൂമിയില്‍, (നാട്ടില്‍)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുകയില്ല
l-muf'sidīna
ٱلْمُفْسِدِينَ
കുഴപ്പമുണ്ടാക്കുന്നവരെ

''അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.''

തഫ്സീര്‍

قَالَ اِنَّمَآ اُوْتِيْتُهٗ عَلٰى عِلْمٍ عِنْدِيْۗ اَوَلَمْ يَعْلَمْ اَنَّ اللّٰهَ قَدْ اَهْلَكَ مِنْ قَبْلِهٖ مِنَ الْقُرُوْنِ مَنْ هُوَ اَشَدُّ مِنْهُ قُوَّةً وَّاَكْثَرُ جَمْعًا ۗوَلَا يُسْـَٔلُ عَنْ ذُنُوْبِهِمُ الْمُجْرِمُوْنَ   ( القصص: ٧٨ )

qāla
قَالَ
അവന്‍ പറഞ്ഞു
innamā ūtītuhu
إِنَّمَآ أُوتِيتُهُۥ
നിശ്ചയമായും എനിക്കതു നല്‍കപ്പെട്ടിരിക്കുന്നു
ʿalā ʿil'min
عَلَىٰ عِلْمٍ
അറിവിന്‍റെ പേരില്‍, അറിവുള്ളതോടെത്തന്നെ
ʿindī
عِندِىٓۚ
എന്‍റെ പക്കല്‍
awalam yaʿlam
أَوَلَمْ يَعْلَمْ
അവന്‍ അറിഞ്ഞിട്ടില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qad ahlaka
قَدْ أَهْلَكَ
നശിപ്പിച്ചിട്ടുണ്ടെന്നു
min qablihi
مِن قَبْلِهِۦ
അവന്‍റെ മുമ്പ്
mina l-qurūni
مِنَ ٱلْقُرُونِ
തലമുറകളില്‍ നിന്നു
man huwa ashaddu
مَنْ هُوَ أَشَدُّ
കൂടുതല്‍ കടുത്തവരെ
min'hu
مِنْهُ
അവനെക്കാള്‍
quwwatan
قُوَّةً
ശക്തി, ശക്തിയാല്‍
wa-aktharu
وَأَكْثَرُ
കൂടുതല്‍ അധികമുള്ളവരും
jamʿan
جَمْعًاۚ
സംഘം, കൂട്ടം
walā yus'alu
وَلَا يُسْـَٔلُ
ചോദിക്കപ്പെടുകയില്ല
ʿan dhunūbihimu
عَن ذُنُوبِهِمُ
തങ്ങളുടെ പാപങ്ങളെപ്പറ്റി
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികളോടു, മഹാപാപികളോടു

ഖാറൂന്‍ പറഞ്ഞു: ''എനിക്കിതൊക്കെ കിട്ടിയത് എന്റെ വശമുള്ള വിദ്യകൊണ്ടാണ്.'' അവനറിഞ്ഞിട്ടില്ലേ; അവനു മുമ്പ് അവനെക്കാള്‍ കരുത്തും സംഘബലവുമുണ്ടായിരുന്ന അനേകം തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. കുറ്റവാളികളോട് അവരുടെ കുറ്റങ്ങളെക്കുറിച്ച് ചോദിക്കുകപോലുമില്ല.

തഫ്സീര്‍

فَخَرَجَ عَلٰى قَوْمِهٖ فِيْ زِيْنَتِهٖ ۗقَالَ الَّذِيْنَ يُرِيْدُوْنَ الْحَيٰوةَ الدُّنْيَا يٰلَيْتَ لَنَا مِثْلَ مَآ اُوْتِيَ قَارُوْنُۙ اِنَّهٗ لَذُوْ حَظٍّ عَظِيْمٍ   ( القصص: ٧٩ )

fakharaja
فَخَرَجَ
അങ്ങനെ അവന്‍ പ്രത്യക്ഷപ്പെട്ടു
ʿalā qawmihi
عَلَىٰ قَوْمِهِۦ
തന്‍റെ ജനങ്ങളില്‍
fī zīnatihi
فِى زِينَتِهِۦۖ
തന്‍റെ ആഡംബര ത്തില്‍, അലങ്കാരത്തില്‍, മോടിയില്‍
qāla
قَالَ
പറഞ്ഞു
alladhīna yurīdūna
ٱلَّذِينَ يُرِيدُونَ
ഉദ്ദേശിക്കുന്നവര്‍
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
ഐഹിക ജീവിതത്തെ
yālayta
يَٰلَيْتَ
ഹാ, ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ
lanā
لَنَا
ഞങ്ങള്‍ക്കു
mith'la mā
مِثْلَ مَآ
യാതൊന്നുപോലെ
ūtiya qārūnu
أُوتِىَ قَٰرُونُ
ഖാറൂന്നു നല്‍കപ്പെട്ട
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ladhū ḥaẓẓin
لَذُو حَظٍّ
ഒരു ഭാഗ്യവാന്‍തന്നെ
ʿaẓīmin
عَظِيمٍ
വമ്പിച്ച

അങ്ങനെ അവന്‍ എല്ലാവിധ ആര്‍ഭാടങ്ങളോടുംകൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകണ്ട് ഐഹികജീവിതസുഖം കൊതിക്കുന്നവര്‍ പറഞ്ഞു: ''ഖാറൂന് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ മഹാ ഭാഗ്യവാന്‍ തന്നെ.''

തഫ്സീര്‍

وَقَالَ الَّذِيْنَ اُوْتُوا الْعِلْمَ وَيْلَكُمْ ثَوَابُ اللّٰهِ خَيْرٌ لِّمَنْ اٰمَنَ وَعَمِلَ صَالِحًا ۚوَلَا يُلَقّٰىهَآ اِلَّا الصّٰبِرُوْنَ   ( القصص: ٨٠ )

waqāla
وَقَالَ
പറഞ്ഞു
alladhīna ūtū
ٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവര്‍
l-ʿil'ma
ٱلْعِلْمَ
അറിവ്
waylakum
وَيْلَكُمْ
നിങ്ങളുടെ കഷ്ടം, നാശം
thawābu l-lahi
ثَوَابُ ٱللَّهِ
അല്ലാഹുവിന്‍റെ പ്രതിഫലം, കൂലി
khayrun
خَيْرٌ
ഉത്തമമാണ്
liman
لِّمَنْ
യാതൊരു കൂട്ടര്‍ക്കു
āmana
ءَامَنَ
വിശ്വസിച്ച
waʿamila ṣāliḥan
وَعَمِلَ صَٰلِحًا
സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്ത
walā yulaqqāhā
وَلَا يُلَقَّىٰهَآ
അതു സാധിച്ചു കൊടുക്കപ്പെടുകയില്ല, കിട്ടുകയില്ല
illā l-ṣābirūna
إِلَّا ٱلصَّٰبِرُونَ
ക്ഷമാലുക്കള്‍ക്കല്ലാതെ, സഹനശീലന്‍മാര്‍ക്കല്ലാതെ

എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ക്കു നാശം! സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല.''

തഫ്സീര്‍