അവരുടെ തിരിഞ്ഞു മറിഞ്ഞു നടക്കൽ (സ്വൈര്യവിഹാരം കൊള്ളൽ)
fī l-bilādi
فِى ٱلْبِلَٰدِ
രാജ്യങ്ങളിൽ
സത്യത്തെ തള്ളിപ്പറഞ്ഞവരല്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാട്ടിലെങ്ങുമുള്ള അവരുടെ സൈ്വരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.
ഇവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്കു പിറകെ വന്ന പല ജനപദങ്ങളും അതുതന്നെ ചെയ്തു. ഓരോ ജനപദവും തങ്ങളുടെ ദൈവദൂതനെ പിടികൂടാന്‍ ഒരുമ്പെട്ടു. അസത്യമുപയോഗിച്ച് സത്യത്തെ തകര്‍ക്കാന്‍ അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഞാനവരെ പിടികൂടി. അപ്പോള്‍ എന്റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!
തങ്ങളുടെ റബ്ബിനെ സ്തുതിച്ചു കൊണ്ടു, സ്തുതിയോടുകൂടി
wayu'minūna
وَيُؤْمِنُونَ
അവർ വിശ്വസിക്കയും ചെയ്യുന്നു
bihi
بِهِۦ
അവനിൽ
wayastaghfirūna
وَيَسْتَغْفِرُونَ
അവർ പാപമോചനം തേടുകയും ചെയ്യുന്നു
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവർക്കു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
wasiʿ'ta
وَسِعْتَ
നീ വിശാലമായിരിക്കുന്നു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവിനും
raḥmatan
رَّحْمَةً
കാരുണ്യംകൊണ്ടു, കാരുണ്യത്താൽ
waʿil'man
وَعِلْمًا
അറിവുകൊണ്ടും, ജ്ഞാനത്താലും
fa-igh'fir
فَٱغْفِرْ
ആകയാൽ നീ പൊറുക്കണേ
lilladhīna tābū
لِلَّذِينَ تَابُوا۟
പശ്ചാത്തപിച്ചവർക്കു
wa-ittabaʿū
وَٱتَّبَعُوا۟
പിൻപറ്റുകയും ചെയ്ത
sabīlaka
سَبِيلَكَ
നിന്റെ മാർഗ്ഗം
waqihim
وَقِهِمْ
അവരെ കാക്കുക(തടുക്കുക) യും വേണമേ
ʿadhāba l-jaḥīmi
عَذَابَ ٱلْجَحِيمِ
ജ്വലിക്കുന്ന നരകശിക്ഷ(യിൽനിന്നു)
സിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി വാഴ്ത്തുന്നു. അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ പാപമോചനത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ''ഞങ്ങളുടെ നാഥാ, നിന്റെ അനുഗ്രഹവും അറിവും സകല വസ്തുക്കളെയും വലയം ചെയ്തു നില്‍ക്കുന്നവയാണല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ പാത പിന്തുടരുകയും ചെയ്തവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ.
''ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ വാഗ്ദാനം ചെയ്ത നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കേണമേ. അവരുടെ മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍ എന്നിവരിലെ സച്ചരിതരെയും. നിശ്ചയം നീയാണ് പ്രതാപിയും യുക്തിമാനും.
''അവരെ നീ തിന്മകളില്‍നിന്ന് അകറ്റിനിര്‍ത്തേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നീ ആരെ തിന്മയില്‍ നിന്ന് കാക്കുന്നുവോ, അവനോട് നീ തീര്‍ച്ചയായും കരുണ കാണിച്ചിരിക്കുന്നു. അതിമഹത്തായ വിജയവും അതുതന്നെ.''