وَمَآ اَنْتُمْ بِمُعْجِزِيْنَ فِى الْاَرْضِۚ وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ ( الشورى: ٣١ )
wamā antum
وَمَآ أَنتُم
നിങ്ങളല്ല
bimuʿ'jizīna
بِمُعْجِزِينَ
അസാധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന)വർ
fī l-arḍi
فِى ٱلْأَرْضِۖ
ഭൂമിയിൽ
wamā lakum
وَمَا لَكُم
നിങ്ങൾക്കില്ലതാനും
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിന് പുറമെ
min waliyyin
مِن وَلِىٍّ
ഒരു കൈകാര്യക്കാരനും, രക്ഷാധികാരിയും
walā naṣīrin
وَلَا نَصِيرٍ
ഒരു സഹായകനുമില്ല
ഈ ഭൂമിയില്‍ വെച്ച് നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.
തഫ്സീര്‍وَمِنْ اٰيٰتِهِ الْجَوَارِ فِى الْبَحْرِ كَالْاَعْلَامِ ۗ ( الشورى: ٣٢ )
wamin āyātihi
وَمِنْ ءَايَٰتِهِ
അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്
l-jawāri
ٱلْجَوَارِ
സഞ്ചരിക്കുന്നവ (കപ്പലുകൾ)
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തിൽ
kal-aʿlāmi
كَٱلْأَعْلَٰمِ
(പൊന്തിക്കാണുന്ന) മലകളെപ്പോലെ
കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്.
തഫ്സീര്‍اِنْ يَّشَأْ يُسْكِنِ الرِّيْحَ فَيَظْلَلْنَ رَوَاكِدَ عَلٰى ظَهْرِهٖۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّكُلِّ صَبَّارٍ شَكُوْرٍۙ ( الشورى: ٣٣ )
in yasha
إِن يَشَأْ
അവൻ ഉദ്ദേശിക്കുന്ന പക്ഷം
yus'kini l-rīḥa
يُسْكِنِ ٱلرِّيحَ
കാറ്റിനെ അവൻ അടക്കിനിർത്തും
fayaẓlalna
فَيَظْلَلْنَ
എന്നിട്ടവ ആയിത്തീരും
rawākida
رَوَاكِدَ
തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ
ʿalā ẓahrihi
عَلَىٰ ظَهْرِهِۦٓۚ
അതിന്റെ മുകളിൽ, പുറത്ത്
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങൾ
likulli ṣabbārin
لِّكُلِّ صَبَّارٍ
എല്ലാ ക്ഷമാശീലന്മാർക്കും
shakūrin
شَكُورٍ
നന്ദിയുള്ളവരായ
അവനിച്ഛിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കിനിര്‍ത്തുന്നു. അപ്പോള്‍ ആ കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നുപോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീര്‍اَوْ يُوْبِقْهُنَّ بِمَا كَسَبُوْا وَيَعْفُ عَنْ كَثِيْرٍۙ ( الشورى: ٣٤ )
aw yūbiq'hunna
أَوْ يُوبِقْهُنَّ
അല്ലെങ്കിൽ അവയെ അവൻ നശിപ്പിക്കും
bimā kasabū
بِمَا كَسَبُوا۟
അവർ പ്രവർത്തിച്ചത് നിമിത്തം
wayaʿfu
وَيَعْفُ
അവൻ മാപ്പ് ചെയ്യുകയും ചെയ്യും
ʿan kathīrin
عَن كَثِيرٍ
പലതിനെയും
അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തന ഫലമായി അവനവയെ നശിപ്പിച്ചേക്കാം. എന്നാല്‍ ഏറെയും അവന്‍ മാപ്പാക്കുന്നു.
തഫ്സീര്‍وَّيَعْلَمَ الَّذِيْنَ يُجَادِلُوْنَ فِيْٓ اٰيٰتِنَاۗ مَا لَهُمْ مِّنْ مَّحِيْصٍ ( الشورى: ٣٥ )
wayaʿlama
وَيَعْلَمَ
അറിയുവാനും
alladhīna yujādilūna
ٱلَّذِينَ يُجَٰدِلُونَ
തർക്കം നടത്തുന്നവർ
fī āyātinā
فِىٓ ءَايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളിൽ
mā lahum
مَا لَهُم
അവർക്കില്ല
min maḥīṣin
مِّن مَّحِيصٍ
ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവര്‍ക്ക് അപ്പോള്‍ ബോധ്യമാകും; തങ്ങള്‍ക്കൊരു രക്ഷാകേന്ദ്രവുമില്ലെന്ന്.
തഫ്സീര്‍فَمَآ اُوْتِيْتُمْ مِّنْ شَيْءٍ فَمَتَاعُ الْحَيٰوةِ الدُّنْيَا ۚوَمَا عِنْدَ اللّٰهِ خَيْرٌ وَّاَبْقٰى لِلَّذِيْنَ اٰمَنُوْا وَعَلٰى رَبِّهِمْ يَتَوَكَّلُوْنَۚ ( الشورى: ٣٦ )
famā ūtītum
فَمَآ أُوتِيتُم
എന്നാൽ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത്
min shayin
مِّن شَىْءٍ
വല്ല വസ്തുവും
famatāʿu l-ḥayati
فَمَتَٰعُ ٱلْحَيَوٰةِ
ജീവിതത്തിന്റെ ഉപകരണം (വിഭവം) ആകുന്നു
l-dun'yā
ٱلدُّنْيَاۖ
ഐഹിക, ഇഹത്തിന്റെ
wamā ʿinda l-lahi
وَمَا عِندَ ٱللَّهِ
അല്ലാഹുവിങ്കലുള്ളതാകട്ടെ
khayrun
خَيْرٌ
ഉത്തമമായതാണ്
wa-abqā
وَأَبْقَىٰ
അധികം ശേഷിക്കുന്നതും
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവർക്ക്
waʿalā rabbihim
وَعَلَىٰ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ മേൽ
yatawakkalūna
يَتَوَكَّلُونَ
അവർ ഭരമേൽപ്പിക്കുകയും ചെയ്യും
നിങ്ങള്‍ക്കു നല്‍കിയതെന്തും ഐഹികജീവിതത്തിലെ താല്‍ക്കാലികവിഭവം മാത്രമാണ്. അല്ലാഹുവിന്റെ അടുത്തുളളതാണ് കൂടുതലുത്തമം. എന്നെന്നും നിലനില്‍ക്കുന്നതും അതുതന്നെ. അത് സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ്.
തഫ്സീര്‍وَالَّذِيْنَ يَجْتَنِبُوْنَ كَبٰۤىِٕرَ الْاِثْمِ وَالْفَوَاحِشَ وَاِذَا مَا غَضِبُوْا هُمْ يَغْفِرُوْنَ ۚ ( الشورى: ٣٧ )
wa-alladhīna yajtanibūna
وَٱلَّذِينَ يَجْتَنِبُونَ
വിട്ടകന്നു നിൽക്കുന്നവർക്കും
kabāira l-ith'mi
كَبَٰٓئِرَ ٱلْإِثْمِ
പാപത്തിൽ വലുതായവയെ (മഹാപാപങ്ങളെ)
wal-fawāḥisha
وَٱلْفَوَٰحِشَ
നീചവൃത്തികളെയും
wa-idhā mā ghaḍibū
وَإِذَا مَا غَضِبُوا۟
അവർ കോപിച്ചാൽ, ദേഷ്യം പിടിച്ചാൽ
hum yaghfirūna
هُمْ يَغْفِرُونَ
അവർ പൊറുക്കുകയും ചെയ്യും
വന്‍പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും.
തഫ്സീര്‍وَالَّذِيْنَ اسْتَجَابُوْا لِرَبِّهِمْ وَاَقَامُوا الصَّلٰوةَۖ وَاَمْرُهُمْ شُوْرٰى بَيْنَهُمْۖ وَمِمَّا رَزَقْنٰهُمْ يُنْفِقُوْنَ ۚ ( الشورى: ٣٨ )
wa-alladhīna is'tajābū
وَٱلَّذِينَ ٱسْتَجَابُوا۟
ഉത്തരം നൽകിയവരും
lirabbihim
لِرَبِّهِمْ
തങ്ങളുടെ റബ്ബിന്
wa-aqāmū
وَأَقَامُوا۟
നിലനിർത്തുകയും ചെയ്തു
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
wa-amruhum
وَأَمْرُهُمْ
അവരുടെ കാര്യം
shūrā
شُورَىٰ
കൂടിയാലോചിക്കപ്പെടുന്നതുമാണ്
baynahum
بَيْنَهُمْ
തങ്ങൾക്കിടയിൽ
wamimmā razaqnāhum
وَمِمَّا رَزَقْنَٰهُمْ
നാമവർക്ക് നൽകിയതിൽ നിന്ന്
yunfiqūna
يُنفِقُونَ
അവർ ചിലവഴിക്കുകയും ചെയ്യും
തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്.
തഫ്സീര്‍وَالَّذِيْنَ اِذَآ اَصَابَهُمُ الْبَغْيُ هُمْ يَنْتَصِرُوْنَ ( الشورى: ٣٩ )
wa-alladhīna
وَٱلَّذِينَ
യാതൊരുവർക്കും
idhā aṣābahumu
إِذَآ أَصَابَهُمُ
അവർക്ക് ബാധിച്ചാൽ
l-baghyu
ٱلْبَغْىُ
അതിക്രമം (കയ്യേറ്റം)
yantaṣirūna
يَنتَصِرُونَ
രക്ഷാനടപടിയെടുക്കും
തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും.
തഫ്സീര്‍وَجَزٰۤؤُا سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۚفَمَنْ عَفَا وَاَصْلَحَ فَاَجْرُهٗ عَلَى اللّٰهِ ۗاِنَّهٗ لَا يُحِبُّ الظّٰلِمِيْنَ ( الشورى: ٤٠ )
wajazāu sayyi-atin
وَجَزَٰٓؤُا۟ سَيِّئَةٍ
ഒരു തിന്മയുടെ പ്രതിഫലം
sayyi-atun mith'luhā
سَيِّئَةٌ مِّثْلُهَاۖ
അതുപോലെയുള്ള ഒരു തിന്മയാണ്
faman ʿafā
فَمَنْ عَفَا
എന്നാൽ ആരെങ്കിലും മാപ്പ് ചെയ്താൽ
wa-aṣlaḥa
وَأَصْلَحَ
നന്നാക്കുകയും, നല്ലതു പ്രവർത്തിക്കുകയും
fa-ajruhu
فَأَجْرُهُۥ
എന്നാലവന്റെ കൂലി, പ്രതിഫലം
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്റെ മേലാകുന്നു
innahu lā yuḥibbu
إِنَّهُۥ لَا يُحِبُّ
നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നില്ല
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളെ
തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മ തന്നെ. എന്നാല്‍ ആരെങ്കിലും മാപ്പേകുകയും യോജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ഉത്തരവാദിത്വമത്രേ. അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല.
തഫ്സീര്‍- القرآن الكريم - سورة الشورى٤٢
Ash-Shuraa (Surah 42)