Skip to main content

قُلْ اِنِّيْ لَآ اَمْلِكُ لَكُمْ ضَرًّا وَّلَا رَشَدًا   ( الجن: ٢١ )

qul
قُلْ
പറയുക
innī
إِنِّى
നിശ്ചയമായും ഞാന്‍
lā amliku
لَآ أَمْلِكُ
ഞാന്‍ അധീനപ്പെടുത്തുന്നില്ല (എനിക്ക് സ്വാധീനമില്ല, കഴിവില്ല)
lakum
لَكُمْ
നിങ്ങള്‍ക്കു
ḍarran
ضَرًّا
ഉപദ്രവത്തിന്, ദോഷം ചെയ്‌വാൻ
walā rashadan
وَلَا رَشَدًا
നേര്‍മ്മാര്‍ഗ്ഗത്തിനും, ഗുണത്തിനും (ഇല്ല)

പറയുക: നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല.

തഫ്സീര്‍

قُلْ اِنِّيْ لَنْ يُّجِيْرَنِيْ مِنَ اللّٰهِ اَحَدٌ ەۙ وَّلَنْ اَجِدَ مِنْ دُوْنِهٖ مُلْتَحَدًا ۙ  ( الجن: ٢٢ )

qul innī
قُلْ إِنِّى
പറയുക നിശ്ചയമായും ഞാന്‍
lan yujīranī
لَن يُجِيرَنِى
എനിക്കു രക്ഷ നൽകുകയില്ലതന്നെ, എന്നെ കാക്കുകയേ ഇല്ല
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിൽ നിന്ന്
aḥadun
أَحَدٌ
ഒരാളും
walan ajida
وَلَنْ أَجِدَ
ഞാന്‍ കണ്ടെത്തുക (എനിക്കു കിട്ടുക)യുമില്ല തന്നെ
min dūnihi
مِن دُونِهِۦ
അവനെകൂടാതെ, അവനുപുറമെ
mul'taḥadan
مُلْتَحَدًا
ഒരഭയസ്ഥാനവും, രക്ഷയും

പറയുക: അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. അവനല്ലാതെ ഒരഭയസ്ഥാനവും ഞാന്‍ കാണുന്നില്ല.

തഫ്സീര്‍

اِلَّا بَلٰغًا مِّنَ اللّٰهِ وَرِسٰلٰتِهٖۗ وَمَنْ يَّعْصِ اللّٰهَ وَرَسُوْلَهٗ فَاِنَّ لَهٗ نَارَ جَهَنَّمَ خٰلِدِيْنَ فِيْهَآ اَبَدًاۗ  ( الجن: ٢٣ )

illā balāghan
إِلَّا بَلَٰغًا
എത്തിച്ചുകൊടുക്കലല്ലാതെ, പ്രബോധനം ഒഴികെ
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
warisālātihi
وَرِسَٰلَٰتِهِۦۚ
അവന്റെ ദൗത്യങ്ങളും
waman yaʿṣi
وَمَن يَعْصِ
ആര്‍ അനുസരണക്കേട്‌ കാട്ടുന്നുവോ
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനോടും അവന്റെ റസൂലിനോടും
fa-inna lahu
فَإِنَّ لَهُۥ
എന്നാല്‍ നിശ്ചയം അവനുണ്ട്
nāra jahannama
نَارَ جَهَنَّمَ
ജഹന്നമിന്റെ അഗ്നി
khālidīna fīhā
خَٰلِدِينَ فِيهَآ
അതില്‍ നിത്യവാസികളായിക്കൊണ്ട്
abadan
أَبَدًا
എന്നെന്നും, എക്കാലവും

അല്ലാഹുവില്‍നിന്നുള്ള വിധികളും അവന്റെ സന്ദേശവും എത്തിക്കുകയെന്നതല്ലാതെ ഒരു ദൗത്യവും എനിക്കില്ല. ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ തീര്‍ച്ചയായും അവന്നുള്ളത് നരകത്തീയാണ്. അവരതില്‍ നിത്യവാസികളായിരിക്കും.

തഫ്സീര്‍

حَتّٰىٓ اِذَا رَاَوْا مَا يُوْعَدُوْنَ فَسَيَعْلَمُوْنَ مَنْ اَضْعَفُ نَاصِرًا وَّاَقَلُّ عَدَدًاۗ  ( الجن: ٢٤ )

ḥattā idhā ra-aw
حَتَّىٰٓ إِذَا رَأَوْا۟
അങ്ങനെ അവര്‍ കണ്ടാല്‍, കാണുന്നവരേക്കും
mā yūʿadūna
مَا يُوعَدُونَ
അവരോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത്
fasayaʿlamūna
فَسَيَعْلَمُونَ
അപ്പോള്‍ അവർ അറിഞ്ഞുകൊള്ളും
man aḍʿafu
مَنْ أَضْعَفُ
ഏറ്റവും ദുര്‍ബലര്‍ ആരാണെന്ന്
nāṣiran
نَاصِرًا
സഹായികളില്‍, സഹായകനാല്‍
wa-aqallu
وَأَقَلُّ
ഏറ്റവും കുറവുള്ളവരും
ʿadadan
عَدَدًا
എണ്ണത്തിൽ, എണ്ണത്താൽ

ഈ ജനത്തിന് മുന്നറിയിപ്പ് നല്‍കിയ കാര്യം നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് ബോധ്യമാകും: ആരുടെ സഹായിയാണ് ദുര്‍ബലനെന്നും ആരുടെ സംഘമാണ് എണ്ണത്തില്‍ കുറവെന്നും.

തഫ്സീര്‍

قُلْ اِنْ اَدْرِيْٓ اَقَرِيْبٌ مَّا تُوْعَدُوْنَ اَمْ يَجْعَلُ لَهٗ رَبِّيْٓ اَمَدًا   ( الجن: ٢٥ )

qul
قُلْ
പറയുക
in adrī
إِنْ أَدْرِىٓ
എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല
aqarībun
أَقَرِيبٌ
സമീപമായതാണോ, അടുത്തതോ
mā tūʿadūna
مَّا تُوعَدُونَ
നിങ്ങളോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതു
am yajʿalu
أَمْ يَجْعَلُ
അതോ ആക്കുമോ (അതല്ല ഏര്‍പ്പെടുത്തുമോ)
lahu rabbī
لَهُۥ رَبِّىٓ
അതിനു എന്റെ റബ്ബ്
amadan
أَمَدًا
ഒരു (ദീര്‍ഘമായ) കാലാവധി

പറയുക: നിങ്ങള്‍ക്ക് താക്കീതു നല്‍കപ്പെട്ട ശിക്ഷ ആസന്നമാണോ അതല്ല എന്റെ നാഥന്‍ അതിനു നീണ്ട അവധി നിശ്ചയിക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.

തഫ്സീര്‍

عٰلِمُ الْغَيْبِ فَلَا يُظْهِرُ عَلٰى غَيْبِهٖٓ اَحَدًاۙ  ( الجن: ٢٦ )

ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
അദൃശ്യത്തെ അറിയുന്നവനാണ്
falā yuẓ'hiru
فَلَا يُظْهِرُ
എന്നാലവന്‍ വെളിവാക്കുക (വെളിപ്പെടുത്തിക്കൊടുക്കുക)യില്ല
ʿalā ghaybihi
عَلَىٰ غَيْبِهِۦٓ
അവന്റെ അദൃശ്യത്തെപ്പറ്റി
aḥadan
أَحَدًا
ഒരാള്‍ക്കും

അവന്‍ അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അഭൗതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.

തഫ്സീര്‍

اِلَّا مَنِ ارْتَضٰى مِنْ رَّسُوْلٍ فَاِنَّهٗ يَسْلُكُ مِنْۢ بَيْنِ يَدَيْهِ وَمِنْ خَلْفِهٖ رَصَدًاۙ  ( الجن: ٢٧ )

illā mani ir'taḍā
إِلَّا مَنِ ٱرْتَضَىٰ
അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവര്‍ക്കല്ലാതെ, (തിരഞ്ഞെടുത്തവരെയല്ലാതെ)
min rasūlin
مِن رَّسُولٍ
വല്ല റസൂലും, ദൂതരില്‍ നിന്ന്
fa-innahu
فَإِنَّهُۥ
എനി, (എന്നാല്‍) അദ്ദേഹമോ, അദ്ദേഹമാകട്ടെ
yasluku
يَسْلُكُ
അവന്‍ പ്രവേശിപ്പിക്കും (ഏര്‍പ്പെടുത്തും)
min bayni yadayhi
مِنۢ بَيْنِ يَدَيْهِ
അദ്ദേഹത്തിന്റെ മുമ്പിലൂടെ
wamin khalfihi
وَمِنْ خَلْفِهِۦ
അദ്ദേഹത്തിന്റെ പിന്നിലൂടെയും
raṣadan
رَصَدًا
പാറാവുകാരെ, വീക്ഷിക്കുന്നവരെ

അവന്‍ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു.

തഫ്സീര്‍

لِّيَعْلَمَ اَنْ قَدْ اَبْلَغُوْا رِسٰلٰتِ رَبِّهِمْ وَاَحَاطَ بِمَا لَدَيْهِمْ وَاَحْصٰى كُلَّ شَيْءٍ عَدَدًا ࣖ  ( الجن: ٢٨ )

liyaʿlama
لِّيَعْلَمَ
അവന്‍ അറിയുവാൻ വേണ്ടി
an qad
أَن قَدْ
ഉണ്ട് എന്നു
ablaghū
أَبْلَغُوا۟
അവന്‍ എത്തിച്ചു
risālāti
رِسَٰلَٰتِ
ദൗത്യങ്ങളെ
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ
wa-aḥāṭa
وَأَحَاطَ
അവന്‍ വലയം ചെയ്ക (പൂര്‍ണ്ണമായി അറിയുക)യും ചെയ്തിരിക്കുന്നു
bimā ladayhim
بِمَا لَدَيْهِمْ
അവരുടെ അടുക്കല്‍ (പക്കല്‍) ഉള്ളതിനെ
wa-aḥṣā
وَأَحْصَىٰ
അവന്‍ കണക്കാക്കുക (തിട്ടപ്പെടുത്തുക)യും ചെയ്തിരിക്കുന്നു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവെയും
ʿadadan
عَدَدًۢا
എണ്ണം, എണ്ണത്താല്‍

അവര്‍ തങ്ങളുടെ നാഥന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തിരിക്കുന്നുവെന്ന് അവനറിയാനാണിത്. അവരുടെ വശമുള്ളതിനെപ്പറ്റി അവന്ന് നന്നായറിയാം. എല്ലാ വസ്തുക്കളുടെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.

തഫ്സീര്‍