Skip to main content

كَلَّآ اِذَا دُكَّتِ الْاَرْضُ دَكًّا دَكًّاۙ  ( الفجر: ٢١ )

kallā
كَلَّآ
വേണ്ടാ, അങ്ങനെയല്ല
idhā dukkati
إِذَا دُكَّتِ
പൊടിയാക്കപ്പെട്ടാല്‍
l-arḍu
ٱلْأَرْضُ
ഭൂമി
dakkan dakkan
دَكًّا دَكًّا
ഒരു പൊടി പൊടിക്കല്‍

അതല്ല; ഭൂമിയാകെ ഇടിച്ചു നിരപ്പാക്കുകയും,

തഫ്സീര്‍

وَّجَآءَ رَبُّكَ وَالْمَلَكُ صَفًّا صَفًّاۚ  ( الفجر: ٢٢ )

wajāa
وَجَآءَ
വരുകയും
rabbuka
رَبُّكَ
നിന്റെ റബ്ബ്
wal-malaku
وَٱلْمَلَكُ
മലക്കുകളും
ṣaffan ṣaffan
صَفًّا صَفًّا
അണിയണി (വരിവരി)യായി

നിന്റെ നാഥനും അണിയണിയായി മലക്കുകളും വരികയും,

തഫ്സീര്‍

وَجِايْۤءَ يَوْمَىِٕذٍۢ بِجَهَنَّمَۙ يَوْمَىِٕذٍ يَّتَذَكَّرُ الْاِنْسَانُ وَاَنّٰى لَهُ الذِّكْرٰىۗ  ( الفجر: ٢٣ )

wajīa
وَجِا۟ىٓءَ
വരപ്പെടുകയും ചെയ്യും
yawma-idhin
يَوْمَئِذٍۭ
അന്ന്
bijahannama
بِجَهَنَّمَۚ
ജഹന്നം (നരകം) കൊണ്ട്
yawma-idhin
يَوْمَئِذٍ
അന്ന്, ആ ദിവസം
yatadhakkaru
يَتَذَكَّرُ
ഓര്‍മ്മിക്കും
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
wa-annā lahu
وَأَنَّىٰ لَهُ
അവനു എവിടെ നിന്നാണ്, എങ്ങനെയാണ്
l-dhik'rā
ٱلذِّكْرَىٰ
ഓര്‍മ, സ്മരണ, ഉപദേശം

അന്ന് നരകത്തെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍; അന്ന് മനുഷ്യന് എല്ലാം ഓര്‍മവരും. ആ സമയത്ത് ഓര്‍മ വന്നിട്ടെന്തു കാര്യം?

തഫ്സീര്‍

يَقُوْلُ يٰلَيْتَنِيْ قَدَّمْتُ لِحَيَاتِيْۚ  ( الفجر: ٢٤ )

yaqūlu
يَقُولُ
അവന്‍ പറയും
yālaytanī
يَٰلَيْتَنِى
അയ്യോ ഞാനായിരുന്നെങ്കില്‍
qaddamtu
قَدَّمْتُ
ഞാന്‍ മുന്‍ചെയ്തു വെച്ചു
liḥayātī
لِحَيَاتِى
എന്റെ (ഈ) ജീവിതത്തിനു വേണ്ടി, എന്റെ (കഴിഞ്ഞ) ജീവിതത്തില്‍

അവന്‍ പറയും: അയ്യോ, എന്റെ ഈ ജീവിതത്തിനായി ഞാന്‍ നേരത്തെ ചെയ്തുവെച്ചിരുന്നെങ്കില്‍.

തഫ്സീര്‍

فَيَوْمَىِٕذٍ لَّا يُعَذِّبُ عَذَابَهٗٓ اَحَدٌ ۙ  ( الفجر: ٢٥ )

fayawma-idhin
فَيَوْمَئِذٍ
അപ്പോള്‍ അന്ന്
lā yuʿadhibu
لَّا يُعَذِّبُ
ശിക്ഷിക്കയില്ല
ʿadhābahu
عَذَابَهُۥٓ
അവന്റെ ശിക്ഷ, അവന്‍ ശിക്ഷിക്കും പ്രകാരം
aḥadun
أَحَدٌ
ഒരാളും

അന്നാളില്‍ അല്ലാഹു ശിക്ഷിക്കും വിധം മറ്റാരും ശിക്ഷിക്കുകയില്ല.

തഫ്സീര്‍

وَّلَا يُوْثِقُ وَثَاقَهٗٓ اَحَدٌ ۗ  ( الفجر: ٢٦ )

walā yūthiqu
وَلَا يُوثِقُ
പിടിച്ചു ബന്ധിക്ക(കെട്ടുക)യുമില്ല
wathāqahu
وَثَاقَهُۥٓ
അവന്റെ പിടിച്ചു ബന്ധിക്കല്‍, ബന്ധിക്കും പ്രകാരം
aḥadun
أَحَدٌ
ഒരാളും

അവന്‍ പിടിച്ചുകെട്ടുംപോലെ മറ്റാരും പിടിച്ചുകെട്ടുകയുമില്ല.

തഫ്സീര്‍

يٰٓاَيَّتُهَا النَّفْسُ الْمُطْمَىِٕنَّةُۙ  ( الفجر: ٢٧ )

yāayyatuhā l-nafsu
يَٰٓأَيَّتُهَا ٱلنَّفْسُ
ഹേ ആത്മാവേ
l-muṭ'ma-inatu
ٱلْمُطْمَئِنَّةُ
സമാധാനമടഞ്ഞ, മനസ്സമാധാനമുള്ള

അല്ലയോ ശാന്തി നേടിയ ആത്മാവേ.

തഫ്സീര്‍

ارْجِعِيْٓ اِلٰى رَبِّكِ رَاضِيَةً مَّرْضِيَّةً ۚ  ( الفجر: ٢٨ )

ir'jiʿī
ٱرْجِعِىٓ
നീ മടങ്ങിക്കൊള്ളുക
ilā rabbiki
إِلَىٰ رَبِّكِ
നിന്റെ റബ്ബിങ്കലേക്ക്
rāḍiyatan
رَاضِيَةً
തൃപ്തിപെട്ടുകൊണ്ട്
marḍiyyatan
مَّرْضِيَّةً
തൃപ്തിയാക്കപ്പെട്ടു (തൃപ്തി ലഭിച്ചു) കൊണ്ട്

നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക.

തഫ്സീര്‍

فَادْخُلِيْ فِيْ عِبٰدِيْۙ  ( الفجر: ٢٩ )

fa-ud'khulī
فَٱدْخُلِى
എന്നിട്ടു പ്രവേശിച്ചു കൊള്ളുക
fī ʿibādī
فِى عِبَٰدِى
എന്റെ അടിയാന്മാരില്‍

അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.

തഫ്സീര്‍

وَادْخُلِيْ جَنَّتِيْ ࣖࣖ  ( الفجر: ٣٠ )

wa-ud'khulī
وَٱدْخُلِى
പ്രവേശിക്കുകയും ചെയ്യുക
jannatī
جَنَّتِى
എന്റെ സ്വര്‍ഗത്തില്‍

എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.

തഫ്സീര്‍