Skip to main content

وَمِنَ النَّاسِ مَنْ يَّعْبُدُ اللّٰهَ عَلٰى حَرْفٍۚ فَاِنْ اَصَابَهٗ خَيْرُ ِۨاطْمَـَٔنَّ بِهٖۚ وَاِنْ اَصَابَتْهُ فِتْنَةُ ِۨانْقَلَبَ عَلٰى وَجْهِهٖۗ خَسِرَ الدُّنْيَا وَالْاٰخِرَةَۗ ذٰلِكَ هُوَ الْخُسْرَانُ الْمُبِيْنُ   ( الحج: ١١ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man yaʿbudu
مَن يَعْبُدُ
ആരാധിച്ച് (ഇബാദത്ത് ചെയ്തു) വരുന്ന ചിലര്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿalā ḥarfin
عَلَىٰ حَرْفٍۖ
ഒരു തെല്ലിന്‍മേല്‍ആയി, ഒരു ഓരത്തിലായിക്കൊണ്ട്
fa-in aṣābahu
فَإِنْ أَصَابَهُۥ
അങ്ങനെ അവന് വന്നെത്തിയാല്‍, ബാധിച്ചാല്‍
khayrun
خَيْرٌ
വല്ല നന്മയും
iṭ'ma-anna
ٱطْمَأَنَّ
അവന്‍ അടങ്ങും
bihi
بِهِۦۖ
അതുകൊണ്ട്
wa-in aṣābathu
وَإِنْ أَصَابَتْهُ
അവന് ബാധിച്ചെങ്കിലോ
fit'natun
فِتْنَةٌ
വല്ല പരീക്ഷണവും, വല്ല കുഴപ്പവും
inqalaba
ٱنقَلَبَ
അവന്‍ മറിഞ്ഞുപോകും, അവതാളത്തിലാകും
ʿalā wajhihi
عَلَىٰ وَجْهِهِۦ
തന്റെ മുഖത്തിന്‍മേല്‍ (മുഖംകുത്തി)
khasira
خَسِرَ
അവന്‍ നഷ്ടപ്പെട്ടു
l-dun'yā
ٱلدُّنْيَا
ഇഹലോകം, ഇഹത്തില്‍
wal-ākhirata
وَٱلْءَاخِرَةَۚ
പരലോകവും, പരലോകത്തും
dhālika huwa
ذَٰلِكَ هُوَ
അത്തന്നെയാണ്
l-khus'rānu
ٱلْخُسْرَانُ
നഷ്ടം
l-mubīnu
ٱلْمُبِينُ
വ്യക്തമായ, സ്പഷ്ടമായ

ഓരത്ത്‌നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. നേട്ടം വല്ലതും കിട്ടുകയാണെങ്കില്‍ അതിലവന്‍ സമാധാനമടയും. വല്ല വിപത്തും വന്നാലോ, അപ്പോഴവന്‍ തിരിഞ്ഞുകളയും. അവന് ഇഹവും പരവും നഷ്ടപ്പെട്ടതുതന്നെ. പ്രകടമായ നഷ്ടവും ഇതത്രെ.

തഫ്സീര്‍

يَدْعُوْا مِنْ دُوْنِ اللّٰهِ مَا لَا يَضُرُّهٗ وَمَا لَا يَنْفَعُهٗۗ ذٰلِكَ هُوَ الضَّلٰلُ الْبَعِيْدُ ۚ  ( الحج: ١٢ )

yadʿū
يَدْعُوا۟
അവന്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിന് പുറമെ
mā lā yaḍurruhu
مَا لَا يَضُرُّهُۥ
അവന് ഉപദ്രവം ചെയ്യാത്തതിനെ
wamā lā yanfaʿuhu
وَمَا لَا يَنفَعُهُۥۚ
അവന് ഉപകാരം ചെയ്യാത്തതിനെയും
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-ḍalālu
ٱلضَّلَٰلُ
വഴിപിഴവ്
l-baʿīdu
ٱلْبَعِيدُ
വിദൂരമായ

അല്ലാഹുവെവിട്ട് തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നു. ഇതുതന്നെയാണ് പരമമായ വഴികേട്.

തഫ്സീര്‍

يَدْعُوْا لَمَنْ ضَرُّهٗٓ اَقْرَبُ مِنْ نَّفْعِهٖۗ لَبِئْسَ الْمَوْلٰى وَلَبِئْسَ الْعَشِيْرُ   ( الحج: ١٣ )

yadʿū
يَدْعُوا۟
അവന്‍ വിളിക്കുന്നു
laman
لَمَن
ഒരുവനെത്തന്നെ, യാതൊരുവനെത്തന്നെ
ḍarruhu
ضَرُّهُۥٓ
അവന്റെ ഉപദ്രവം
aqrabu
أَقْرَبُ
കൂടുതല്‍ അടുത്തതാണ് (എളുപ്പമുള്ളതാണ്)
min nafʿihi
مِن نَّفْعِهِۦۚ
അവന്റെ ഉപകാരത്തെക്കാള്‍
labi'sa
لَبِئْسَ
എത്ര ദുഷിച്ചത്‌, വളരെ മോശപ്പെട്ടത്
l-mawlā
ٱلْمَوْلَىٰ
സഹായകന്‍, രക്ഷാകര്‍ത്താവ്, യജമാനന്‍
walabi'sa
وَلَبِئْسَ
എത്ര ദുഷിച്ചതും
l-ʿashīru
ٱلْعَشِيرُ
കൂട്ടാളി, കൂട്ടുകാരന്‍

ആരുടെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ അടുത്തതാണോ അവരെയാണവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നത്. അവന്റെ രക്ഷകന്‍ എത്ര ചീത്ത! എത്ര വിലകെട്ട കൂട്ടുകാരന്‍!

തഫ്സീര്‍

اِنَّ اللّٰهَ يُدْخِلُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُۗ اِنَّ اللّٰهَ يَفْعَلُ مَا يُرِيْدُ   ( الحج: ١٤ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yud'khilu
يُدْخِلُ
പ്രവേശിപ്പിക്കുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
jannātin
جَنَّٰتٍ
സ്വര്‍ഗ്ഗങ്ങളില്‍
tajrī
تَجْرِى
ഒഴുകിക്കൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തുകൂടി
l-anhāru
ٱلْأَنْهَٰرُۚ
നദികള്‍, അരുവികള്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yafʿalu
يَفْعَلُ
അവന്‍ പ്രവര്‍ത്തിക്കും, ചെയ്യും
mā yurīdu
مَا يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നത്

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.

തഫ്സീര്‍

مَنْ كَانَ يَظُنُّ اَنْ لَّنْ يَّنْصُرَهُ اللّٰهُ فِى الدُّنْيَا وَالْاٰخِرَةِ فَلْيَمْدُدْ بِسَبَبٍ اِلَى السَّمَاۤءِ ثُمَّ لْيَقْطَعْ فَلْيَنْظُرْ هَلْ يُذْهِبَنَّ كَيْدُهٗ مَا يَغِيْظُ   ( الحج: ١٥ )

man kāna
مَن كَانَ
ആരെങ്കിലും ആയാല്‍
yaẓunnu
يَظُنُّ
വിചാരിക്കുന്ന
an lan yanṣurahu
أَن لَّن يَنصُرَهُ
അവനെ സഹായിക്കുന്നതേ അല്ല എന്ന്
l-lahu
ٱللَّهُ
അല്ലാഹു
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
പരലോകത്തിലും
falyamdud
فَلْيَمْدُدْ
എന്നാലവന്‍ നീട്ടിയിട്ട് കൊള്ളട്ടെ
bisababin
بِسَبَبٍ
ഒരു കയറിനെ, ഒരു ബന്ധത്തെ
ilā l-samāi
إِلَى ٱلسَّمَآءِ
ഉപരിഭാഗത്തേക്ക്, വാനത്തിലേക്ക്
thumma
ثُمَّ
പിന്നെ
l'yaqṭaʿ
لْيَقْطَعْ
അവന്‍ മുറിച്ചുകൊള്ളട്ടെ
falyanẓur
فَلْيَنظُرْ
എന്നിട്ടവന്‍ നോക്കട്ടെ
hal yudh'hibanna
هَلْ يُذْهِبَنَّ
നിശ്ചയമായും പൊക്കി (ഇല്ലാതാക്കി)ക്കളയുമോ (എന്നു)
kayduhu
كَيْدُهُۥ
അവന്റെ തന്ത്രം, ഉപായം
mā yaghīẓu
مَا يَغِيظُ
ക്ലേശിപ്പിക്കുന്നതിനെ (ആ കാര്യത്തെ)

ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കുകയില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ.

തഫ്സീര്‍

وَكَذٰلِكَ اَنْزَلْنٰهُ اٰيٰتٍۢ بَيِّنٰتٍۙ وَّاَنَّ اللّٰهَ يَهْدِيْ مَنْ يُّرِيْدُ   ( الحج: ١٦ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
anzalnāhu
أَنزَلْنَٰهُ
ഇതിനെ നാം ഇറക്കിയിരുന്നു
āyātin
ءَايَٰتٍۭ
ലക്ഷ്യങ്ങളായ നിലക്ക്
bayyinātin
بَيِّنَٰتٍ
വ്യക്തങ്ങളായ
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു ആണെന്നതിനാലും
yahdī
يَهْدِى
സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും)
man yurīdu
مَن يُرِيدُ
അവൻ ഉദ്ദേശിക്കുന്നവരെ

ഇവ്വിധം പ്രകടമായ തെളിവുകളുമായി നാം ഈ ഖുര്‍ആന്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَالَّذِيْنَ هَادُوْا وَالصَّابِـِٕيْنَ وَالنَّصٰرٰى وَالْمَجُوْسَ وَالَّذِيْنَ اَشْرَكُوْٓا ۖاِنَّ اللّٰهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيٰمَةِۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ شَهِيْدٌ   ( الحج: ١٧ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും ഒരു കൂട്ടർ
āmanū
ءَامَنُوا۟
അവർ ഈമാൻ (സത്യവിശ്വാസം) സ്വീകരിച്ചു
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
hādū
هَادُوا۟
അവർ ജൂതരായി
wal-ṣābiīna
وَٱلصَّٰبِـِٔينَ
സാബികളും
wal-naṣārā
وَٱلنَّصَٰرَىٰ
നസാറാ (നസ്രാനി) കളും
wal-majūsa
وَٱلْمَجُوسَ
മജൂസികളും (അഗ്നി ആരാധകരും)
wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരും
ashrakū
أَشْرَكُوٓا۟
അവർ ശിർക്ക് സ്വീകരിച്ചിരിക്കുന്നു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yafṣilu
يَفْصِلُ
തീർപ്പ് കൽപിക്കും
baynahum
بَيْنَهُمْ
അവർക്കിടയിൽ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۚ
ഖിയാമത്തുനാളിൽ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
shahīdun
شَهِيدٌ
സാക്ഷ്യം വഹിക്കുന്നു (സന്നദ്ധനായി മേൽനോട്ടം ചെയ്യുന്ന) വനാണ്

സത്യവിശ്വാസികള്‍, യഹൂദര്‍, സാബികള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകലസംഗതികള്‍ക്കും സാക്ഷിയാകുന്നു.

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ يَسْجُدُ لَهٗ مَنْ فِى السَّمٰوٰتِ وَمَنْ فِى الْاَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُوْمُ وَالْجِبَالُ وَالشَّجَرُ وَالدَّوَاۤبُّ وَكَثِيْرٌ مِّنَ النَّاسِۗ وَكَثِيْرٌ حَقَّ عَلَيْهِ الْعَذَابُۗ وَمَنْ يُّهِنِ اللّٰهُ فَمَا لَهٗ مِنْ مُّكْرِمٍۗ اِنَّ اللّٰهَ يَفْعَلُ مَا يَشَاۤءُ ۩ۗ  ( الحج: ١٨ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു ആണെന്നു
yasjudu lahu
يَسْجُدُ لَهُۥ
അവനു സുജൂദു ചെയ്യുന്നു (എന്ന്)
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളവർ
waman fī l-arḍi
وَمَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരും
wal-shamsu
وَٱلشَّمْسُ
സൂര്യനും
wal-qamaru
وَٱلْقَمَرُ
ചന്ദ്രനും
wal-nujūmu
وَٱلنُّجُومُ
നക്ഷത്രങ്ങളും
wal-jibālu
وَٱلْجِبَالُ
പർവ്വതങ്ങളും
wal-shajaru
وَٱلشَّجَرُ
വൃക്ഷവും (വൃക്ഷങ്ങളും)
wal-dawābu
وَٱلدَّوَآبُّ
ജീവജാലങ്ങളും
wakathīrun
وَكَثِيرٌ
വളരെ ആളുകളും, പലരും
mina l-nāsi
مِّنَ ٱلنَّاسِۖ
മനുഷ്യരിൽ നിന്നു
wakathīrun
وَكَثِيرٌ
വളരെ ആളുകൾ
ḥaqqa
حَقَّ
സ്ഥിരപ്പെട്ടിരിക്കുന്നു, അവകാശപ്പെട്ടിരിക്കുന്നു
ʿalayhi
عَلَيْهِ
അവരിൽ, അവർക്കു
l-ʿadhābu
ٱلْعَذَابُۗ
ശിക്ഷ
waman
وَمَن
ആർ, ആരെങ്കിലും
yuhini l-lahu
يُهِنِ ٱللَّهُ
അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനിക്കുന്നതായാൽ
famā lahu
فَمَا لَهُۥ
എന്നാൽ അവന്നില്ല
min muk'rimin
مِن مُّكْرِمٍۚ
യാതൊരു മാനിക്കുന്നവനും, ആദരിക്കുന്ന ഒരാളും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yafʿalu
يَفْعَلُ
അവൻ ചെയ്യും, പ്രവർത്തിക്കും
mā yashāu
مَا يَشَآءُ۩
അവൻ ഉദ്ദേശിക്കുന്നതു

ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? കുറേപേര്‍ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല. സംശയം വേണ്ട; അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.

തഫ്സീര്‍

۞ هٰذَانِ خَصْمٰنِ اخْتَصَمُوْا فِيْ رَبِّهِمْ فَالَّذِيْنَ كَفَرُوْا قُطِّعَتْ لَهُمْ ثِيَابٌ مِّنْ نَّارٍۗ يُصَبُّ مِنْ فَوْقِ رُءُوْسِهِمُ الْحَمِيْمُ ۚ  ( الحج: ١٩ )

hādhāni
هَٰذَانِ
ഇത് രണ്ടും, ഈ രണ്ടുകൂട്ടര്‍
khaṣmāni
خَصْمَانِ
രണ്ടു (എതിര്‍) കക്ഷികളാണ്
ikh'taṣamū
ٱخْتَصَمُوا۟
എതിര്‍വാദം ചെയ്തു, പിണങ്ങി, തര്‍ക്കം നടത്തി
fī rabbihim
فِى رَبِّهِمْۖ
തങ്ങളുടെ റബ്ബില്‍, റബ്ബിന്റെകാര്യത്തില്‍
fa-alladhīna kafarū
فَٱلَّذِينَ كَفَرُوا۟
എന്നാല്‍ അവിശ്വസിച്ച കൂട്ടര്‍
quṭṭiʿat lahum
قُطِّعَتْ لَهُمْ
അവര്‍ക്കു മുറിച്ചുകൊടുക്കപ്പെടും
thiyābun
ثِيَابٌ
വസ്ത്രങ്ങള്‍
min nārin
مِّن نَّارٍ
തീയിനാല്‍, അഗ്നിയുടെ
yuṣabbu
يُصَبُّ
ചൊരിയപ്പെടും, ഒഴുക്കപ്പെടും
min fawqi
مِن فَوْقِ
മുകളില്‍കൂടി
ruūsihimu
رُءُوسِهِمُ
അവരുടെ തലകളുടെ
l-ḥamīmu
ٱلْحَمِيمُ
ചുട്ടുതിളക്കുന്ന വെള്ളം

തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും.

തഫ്സീര്‍

يُصْهَرُ بِهٖ مَا فِيْ بُطُوْنِهِمْ وَالْجُلُوْدُ ۗ  ( الحج: ٢٠ )

yuṣ'haru
يُصْهَرُ
ഉരുക്കപ്പെടും
bihi
بِهِۦ
അതുമൂലം, അതിനാല്‍
mā fī buṭūnihim
مَا فِى بُطُونِهِمْ
അവരുടെ വയറുകളിലുള്ളത്
wal-julūdu
وَٱلْجُلُودُ
തൊലികളും

അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും.

തഫ്സീര്‍