يٰٓاَيُّهَا النَّبِيُّ اتَّقِ اللّٰهَ وَلَا تُطِعِ الْكٰفِرِيْنَ وَالْمُنٰفِقِيْنَ ۗاِنَّ اللّٰهَ كَانَ عَلِيْمًا حَكِيْمًاۙ ( الأحزاب: ١ )
yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ, നബിയേ, പ്രാവചകാ
ittaqi l-laha
ٱتَّقِ ٱللَّهَ
അല്ലാഹുവിനെ സൂക്ഷിക്കുക
walā tuṭiʿi
وَلَا تُطِعِ
അനുസരിക്കയും അരുതു
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
wal-munāfiqīna
وَٱلْمُنَٰفِقِينَۗ
കപടവിശ്വാസികളെയും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍
നബിയേ, അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിക്കരുത്. അല്ലാഹു എല്ലാം അറിയുന്നവനാണ്; യുക്തിമാനും.
തഫ്സീര്‍ وَّاتَّبِعْ مَا يُوْحٰىٓ اِلَيْكَ مِنْ رَّبِّكَ ۗاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِيْرًاۙ ( الأحزاب: ٢ )
wa-ittabiʿ
وَٱتَّبِعْ
പിന്‍പറ്റുകയും ചെയ്യുക
mā yūḥā
مَا يُوحَىٰٓ
വഹ്‌യു (ദിവ്യബോധനം, സന്ദേശം) നല്‍കപ്പെടുന്നതിനെ
min rabbika
مِن رَّبِّكَۚ
നിന്റെ രക്ഷിതാവില്‍നിന്നു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി
khabīran
خَبِيرًا
സൂക്ഷമമായറിയുന്നവന്
നിനക്ക് നിന്റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.
തഫ്സീര്‍ وَّتَوَكَّلْ عَلَى اللّٰهِ ۗوَكَفٰى بِاللّٰهِ وَكِيْلًا ( الأحزاب: ٣ )
watawakkal
وَتَوَكَّلْ
ഭരമേൽപിക്കയും ചെയ്യുക
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്‍റെമേല്‍
bil-lahi
بِٱللَّهِ
അല്ലാഹുതന്നെ
wakīlan
وَكِيلًا
ഏല്‍പിക്കപ്പെടുന്നവനായിട്ടു
അല്ലാഹുവില്‍ ഭരമേല്‍പിക്കുക. കൈകാര്യ കര്‍ത്താവായി അല്ലാഹു തന്നെ മതി.
തഫ്സീര്‍ مَا جَعَلَ اللّٰهُ لِرَجُلٍ مِّنْ قَلْبَيْنِ فِيْ جَوْفِهٖ ۚوَمَا جَعَلَ اَزْوَاجَكُمُ الّٰـِٕۤيْ تُظٰهِرُوْنَ مِنْهُنَّ اُمَّهٰتِكُمْ ۚوَمَا جَعَلَ اَدْعِيَاۤءَكُمْ اَبْنَاۤءَكُمْۗ ذٰلِكُمْ قَوْلُكُمْ بِاَفْوَاهِكُمْ ۗوَاللّٰهُ يَقُوْلُ الْحَقَّ وَهُوَ يَهْدِى السَّبِيْلَ ( الأحزاب: ٤ )
mā jaʿala l-lahu
مَّا جَعَلَ ٱللَّهُ
അല്ലാഹു ആക്കിയിട്ടില്ല, ഉണ്ടാക്കിയിട്ടില്ല
lirajulin
لِرَجُلٍ
ഒരു മനുഷ്യനും, പുരുഷനും
min qalbayni
مِّن قَلْبَيْنِ
രണ്ടു ഹൃദയങ്ങളെ
fī jawfihi
فِى جَوْفِهِۦۚ
അവന്‍റെ ഉള്ളില്‍
wamā jaʿala
وَمَا جَعَلَ
അവന്‍ ആക്കിയിട്ടുമില്ല
azwājakumu
أَزْوَٰجَكُمُ
നിങ്ങളുടെ ഭാര്യമാരെ
allāī
ٱلَّٰٓـِٔى
യാതൊരുവരായ
tuẓāhirūna min'hunna
تُظَٰهِرُونَ مِنْهُنَّ
നിങ്ങളവരെ 'ളിഹാര്‍' ചെയ്യുന്നു
ummahātikum
أُمَّهَٰتِكُمْۚ
നിങ്ങളുടെ ഉമ്മമാര്‍
wamā jaʿala
وَمَا جَعَلَ
അവന്‍ ആക്കിയിട്ടുമില്ല
adʿiyāakum
أَدْعِيَآءَكُمْ
നിങ്ങളുടെ ദത്തു പുത്രന്‍മാരെ
abnāakum
أَبْنَآءَكُمْۚ
നിങ്ങളുടെ പുത്രന്‍മാര്‍
qawlukum
قَوْلُكُم
നിങ്ങളുടെ വാക്കാണ്, പറയുന്നതാണ്
bi-afwāhikum
بِأَفْوَٰهِكُمْۖ
നിങ്ങളുടെ വായകള്‍ കൊണ്ടു
wal-lahu
وَٱللَّهُ
അല്ലാഹു
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥം, ന്യായമായതു
yahdī
يَهْدِى
കാട്ടിത്തരുകയും ചെയ്യുന്നു
l-sabīla
ٱلسَّبِيلَ
മാര്‍ഗ്ഗം
അല്ലാഹു ഒരു മനുഷ്യന്റെയും ഉള്ളില്‍ രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ 'ളിഹാര്‍' ചെയ്യുന്ന ഭാര്യമാരെ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളിലേക്കുചേര്‍ത്തുവിളിക്കുന്നവരെ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വെറും വാക്കുകളാണ്. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.
തഫ്സീര്‍ اُدْعُوْهُمْ لِاٰبَاۤىِٕهِمْ هُوَ اَقْسَطُ عِنْدَ اللّٰهِ ۚ فَاِنْ لَّمْ تَعْلَمُوْٓا اٰبَاۤءَهُمْ فَاِخْوَانُكُمْ فِى الدِّيْنِ وَمَوَالِيْكُمْ ۗوَلَيْسَ عَلَيْكُمْ جُنَاحٌ فِيْمَآ اَخْطَأْتُمْ بِهٖ وَلٰكِنْ مَّا تَعَمَّدَتْ قُلُوْبُكُمْ ۗوَكَانَ اللّٰهُ غَفُوْرًا رَّحِيْمًا ( الأحزاب: ٥ )
id'ʿūhum
ٱدْعُوهُمْ
നിങ്ങളവരെ വിളിക്കുവിന്‍
liābāihim
لِءَابَآئِهِمْ
അവരുടെ പിതാക്കളിലേക്കു (ചേര്‍ത്തു)
aqsaṭu
أَقْسَطُ
ഏറ്റം നീതിയായതു
ʿinda l-lahi
عِندَ ٱللَّهِۚ
അല്ലാഹുവിങ്കല്‍
fa-in lam taʿlamū
فَإِن لَّمْ تَعْلَمُوٓا۟
എനി നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍
ābāahum
ءَابَآءَهُمْ
അവരുടെ പിതാക്കളെ
fa-ikh'wānukum
فَإِخْوَٰنُكُمْ
എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ്
fī l-dīni
فِى ٱلدِّينِ
മതത്തില്‍
wamawālīkum
وَمَوَٰلِيكُمْۚ
നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ്
walaysa
وَلَيْسَ
ഇല്ലതാനും
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
akhṭatum
أَخْطَأْتُم
നിങ്ങള്‍ അബദ്ധംചെയ്ത, പിഴച്ച
bihi
بِهِۦ
അതില്‍, അതിനെപ്പറ്റി
mā taʿammadat
مَّا تَعَمَّدَتْ
കരുതിക്കൂട്ടിച്ചെയ്തതാണ്
qulūbukum
قُلُوبُكُمْۚ
നിങ്ങളുടെ ഹൃദയങ്ങള്‍
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ghafūran
غَفُورًا
പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി
നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെയടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കളാരെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍ നിങ്ങള്‍ക്കു കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
തഫ്സീര്‍ اَلنَّبِيُّ اَوْلٰى بِالْمُؤْمِنِيْنَ مِنْ اَنْفُسِهِمْ وَاَزْوَاجُهٗٓ اُمَّهٰتُهُمْ ۗوَاُولُوا الْاَرْحَامِ بَعْضُهُمْ اَوْلٰى بِبَعْضٍ فِيْ كِتٰبِ اللّٰهِ مِنَ الْمُؤْمِنِيْنَ وَالْمُهٰجِرِيْنَ اِلَّآ اَنْ تَفْعَلُوْٓا اِلٰٓى اَوْلِيَاۤىِٕكُمْ مَّعْرُوْفًا ۗ كَانَ ذٰلِكَ فِى الْكِتٰبِ مَسْطُوْرًا ( الأحزاب: ٦ )
al-nabiyu
ٱلنَّبِىُّ
പ്രവാചകന്‍
awlā
أَوْلَىٰ
ഏറ്റം ബന്ധപ്പെട്ടവനാണ്
bil-mu'minīna
بِٱلْمُؤْمِنِينَ
സത്യവിശ്വാസികളുമായി
min anfusihim
مِنْ أَنفُسِهِمْۖ
അവരുടെ ദേഹങ്ങളെ (ആത്മാക്കളെ)ക്കാള്‍
wa-azwājuhu
وَأَزْوَٰجُهُۥٓ
അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ
ummahātuhum
أُمَّهَٰتُهُمْۗ
അവരുടെ മാതാക്കളാണ്, ഉമ്മമാരാണ്
wa-ulū l-arḥāmi
وَأُو۟لُوا۟ ٱلْأَرْحَامِ
രക്തബന്ധമുള്ളവര്‍
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awlā
أَوْلَىٰ
ഏറ്റം ബന്ധപ്പെട്ടവരാണ്
bibaʿḍin
بِبَعْضٍ
ചിലരുമായി, ചിലരോടു
fī kitābi l-lahi
فِى كِتَٰبِ ٱللَّهِ
അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍നിന്നുള്ള
wal-muhājirīna
وَٱلْمُهَٰجِرِينَ
മുഹാജിറുകളില്‍ നിന്നും
illā an tafʿalū
إِلَّآ أَن تَفْعَلُوٓا۟
നിങ്ങള്‍ ചെയ്യുന്നതായാലല്ലാതെ
ilā awliyāikum
إِلَىٰٓ أَوْلِيَآئِكُم
നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്കു
maʿrūfan
مَّعْرُوفًاۚ
വല്ല സൽക്കാര്യവും, സമുചിതമായതിനെ, സദാചാരമായതു
kāna dhālika
كَانَ ذَٰلِكَ
അതായിരിക്കുന്നു, ആകുന്നു
fī l-kitābi
فِى ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍
masṭūran
مَسْطُورًا
രേഖപ്പെടുത്തപ്പെട്ടതു
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്‌നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്മയും ചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്.
തഫ്സീര്‍ وَاِذْ اَخَذْنَا مِنَ النَّبِيّٖنَ مِيْثَاقَهُمْ وَمِنْكَ وَمِنْ نُّوْحٍ وَّاِبْرٰهِيْمَ وَمُوْسٰى وَعِيْسَى ابْنِ مَرْيَمَ ۖوَاَخَذْنَا مِنْهُمْ مِّيْثَاقًا غَلِيْظًاۙ ( الأحزاب: ٧ )
wa-idh akhadhnā
وَإِذْ أَخَذْنَا
നാം വാങ്ങിയ (എടുത്ത) സന്ദര്‍ഭം
mina l-nabiyīna
مِنَ ٱلنَّبِيِّۦنَ
നബിമാരില്‍നിന്നു
mīthāqahum
مِيثَٰقَهُمْ
അവരുടെ ഉറപ്പ്, ഉടമ്പടി
waminka
وَمِنكَ
നിന്നില്‍നിന്നും
wamin nūḥin
وَمِن نُّوحٍ
നൂഹില്‍നിന്നും
wa-ib'rāhīma
وَإِبْرَٰهِيمَ
ഇബ്രാഹീമില്‍നിന്നും
wamūsā
وَمُوسَىٰ
മൂസായില്‍നിന്നും
waʿīsā
وَعِيسَى
ഈസായില്‍നിന്നും
ib'ni maryama
ٱبْنِ مَرْيَمَۖ
മര്‍യമിന്‍റെ മകനായ
wa-akhadhnā
وَأَخَذْنَا
നാം വാങ്ങുകയും ചെയ്തു
min'hum
مِنْهُم
അവരില്‍നിന്നു
mīthāqan
مِّيثَٰقًا
ഉറപ്പ്
ghalīẓan
غَلِيظًا
ഗൗരവപ്പെട്ട ശക്തമായ
പ്രവാചകന്മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്.
തഫ്സീര്‍ لِّيَسْـَٔلَ الصّٰدِقِيْنَ عَنْ صِدْقِهِمْ ۚوَاَعَدَّ لِلْكٰفِرِيْنَ عَذَابًا اَلِيْمًا ࣖ ( الأحزاب: ٨ )
liyasala
لِّيَسْـَٔلَ
അവന്‍ ചോദിക്കുവാന്‍ (ചോദ്യം ചെയ്‌വാന്‍)
l-ṣādiqīna
ٱلصَّٰدِقِينَ
സത്യവാന്‍മാരോടു
ʿan ṣid'qihim
عَن صِدْقِهِمْۚ
അവരുടെ സത്യത്തെ (സത്യതയെ) പ്പറ്റി
wa-aʿadda
وَأَعَدَّ
അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്
ʿadhāban alīman
عَذَابًا أَلِيمًا
വേദനയേറിയ ശിക്ഷ
സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാനാണിത്. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
തഫ്സീര്‍ يٰٓاَيُّهَا الَّذِيْنَ اٰمَنُوا اذْكُرُوْا نِعْمَةَ اللّٰهِ عَلَيْكُمْ اِذْ جَاۤءَتْكُمْ جُنُوْدٌ فَاَرْسَلْنَا عَلَيْهِمْ رِيْحًا وَّجُنُوْدًا لَّمْ تَرَوْهَا ۗوَكَانَ اللّٰهُ بِمَا تَعْمَلُوْنَ بَصِيْرًاۚ ( الأحزاب: ٩ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചിട്ടുള്ളവരെ
udh'kurū
ٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുവിന്‍
niʿ'mata l-lahi
نِعْمَةَ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
idh jāatkum
إِذْ جَآءَتْكُمْ
നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍
junūdun
جُنُودٌ
ചില സൈന്യങ്ങള്‍, കുറെ പട്ടാളങ്ങള്‍
fa-arsalnā
فَأَرْسَلْنَا
എന്നിട്ടു നാം അയച്ചു
ʿalayhim
عَلَيْهِمْ
അവരില്‍, അവരുടെമേല്‍
wajunūdan
وَجُنُودًا
ചില സൈന്യങ്ങളെയും
lam tarawhā
لَّمْ تَرَوْهَاۚ
നിങ്ങള്‍ കാണാത്ത
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīran
بَصِيرًا
കാണുന്നവന്‍, കണ്ടറിയുന്നവന്‍
വിശ്വസിച്ചവരേ; അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു. അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.
തഫ്സീര്‍ اِذْ جَاۤءُوْكُمْ مِّنْ فَوْقِكُمْ وَمِنْ اَسْفَلَ مِنْكُمْ وَاِذْ زَاغَتِ الْاَبْصَارُ وَبَلَغَتِ الْقُلُوْبُ الْحَنَاجِرَ وَتَظُنُّوْنَ بِاللّٰهِ الظُّنُوْنَا۠ ۗ ( الأحزاب: ١٠ )
idh jāūkum
إِذْ جَآءُوكُم
അവര്‍ നിങ്ങളുടെ അടുക്കല്‍വന്നപ്പോള്‍
min fawqikum
مِّن فَوْقِكُمْ
നിങ്ങളുടെ മുകളില്‍കൂടി
wamin asfala
وَمِنْ أَسْفَلَ
താഴത്തുകൂടിയും
minkum
مِنكُمْ
നിങ്ങളുടെ, നിങ്ങളില്‍ നിന്നു
wa-idh zāghati
وَإِذْ زَاغَتِ
നില തെറ്റിയപ്പോഴും
l-abṣāru
ٱلْأَبْصَٰرُ
കണ്ണുകള്‍, ദൃഷ്ടികള്‍
wabalaghati
وَبَلَغَتِ
എത്തുകയും (ചെയ്തപ്പോള്‍)
l-qulūbu
ٱلْقُلُوبُ
ഹൃദയങ്ങള്‍
l-ḥanājira
ٱلْحَنَاجِرَ
തൊണ്ടകളില്‍, കണ്ഠനാളങ്ങളില്‍
wataẓunnūna
وَتَظُنُّونَ
നിങ്ങള്‍ ധരിക്കുകയും, വിചാരിക്കുകയും (ചെയ്തപ്പോള്‍)
bil-lahi
بِٱللَّهِ
അല്ലാഹുവിനെപ്പറ്റി
l-ẓunūnā
ٱلظُّنُونَا۠
ധാരണകളെ, ഊഹങ്ങളെ
ശത്രുസൈന്യം മുകള്‍ഭാഗത്തുനിന്നും താഴ്ഭാഗത്തുനിന്നും നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം! ഭയം കാരണം ദൃഷ്ടികള്‍ പതറുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും കരുതിപ്പോവുകയും ചെയ്ത സന്ദര്‍ഭം.
തഫ്സീര്‍
القرآن الكريم - سورة الأحزاب٣٣ Al-Ahzab (Surah 33 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍അഹ്സാബ് القرآن الكريم: الأحزاب Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-Ahzab സൂറത്തുല്‍: 33 ആയത്ത് എണ്ണം: 73 ആകെ വാക്കുകൾ: 1280 ആകെ പ്രതീകങ്ങൾ: 5790 Number of Rukūʿs: 9 Revelation Location: സിവിൽ Revelation Order: 90 ആരംഭിക്കുന്നത്: 3533