اَمْ لَهُمْ شُرَكٰۤؤُا شَرَعُوْا لَهُمْ مِّنَ الدِّيْنِ مَا لَمْ يَأْذَنْۢ بِهِ اللّٰهُ ۗوَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗوَاِنَّ الظّٰلِمِيْنَ لَهُمْ عَذَابٌ اَلِيْمٌ ( الشورى: ٢١ )
am lahum
أَمْ لَهُمْ
അതല്ല (അഥവാ, ഒരുപക്ഷേ) അവർക്കുണ്ടോ
shurakāu
شُرَكَٰٓؤُا۟
പങ്കുകാർ
sharaʿū lahum
شَرَعُوا۟ لَهُم
അവർക്ക് നിയമിച്ചു (മാർഗ്ഗമാക്കി) കൊടുത്തിട്ടുള്ള
mina l-dīni
مِّنَ ٱلدِّينِ
മതത്തിൽ നിന്ന്, മതമായിട്ട്
lam yadhan bihi
لَمْ يَأْذَنۢ بِهِ
അതിന് അനുവാദം നൽകിയിട്ടില്ല
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കിൽ
kalimatu l-faṣli
كَلِمَةُ ٱلْفَصْلِ
തീരുമാനത്തിന്റെ വാക്ക്
laquḍiya
لَقُضِىَ
വിധി നടത്തപ്പെടുമായിരുന്നു
baynahum
بَيْنَهُمْۗ
അവർക്കിടയിൽ
wa-inna l-ẓālimīna
وَإِنَّ ٱلظَّٰلِمِينَ
നിശ്ചയമായും അക്രമികൾ
lahum ʿadhābun
لَهُمْ عَذَابٌ
അവർക്ക് ശിക്ഷയുണ്ട്
ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതനിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ? വിധി ത്തീര്‍പ്പിനെ സംബന്ധിച്ച കല്‍പന നേരത്തെ വന്നിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ പെട്ടെന്നു തന്നെ വിധിത്തീര്‍പ്പുണ്ടാകുമായിരുന്നു. സംശയമില്ല; അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
തഫ്സീര്‍تَرَى الظّٰلِمِيْنَ مُشْفِقِيْنَ مِمَّا كَسَبُوْا وَهُوَ وَاقِعٌۢ بِهِمْ ۗوَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فِيْ رَوْضٰتِ الْجَنّٰتِۚ لَهُمْ مَّا يَشَاۤءُوْنَ عِنْدَ رَبِّهِمْ ۗذٰلِكَ هُوَ الْفَضْلُ الْكَبِيْرُ ( الشورى: ٢٢ )
tarā l-ẓālimīna
تَرَى ٱلظَّٰلِمِينَ
അക്രമികളെ നിനക്ക് കാണാം, നീ കാണും
mush'fiqīna
مُشْفِقِينَ
ഭയപ്പെടുന്നവരായി
mimmā kasabū
مِمَّا كَسَبُوا۟
അവർ സമ്പാദിച്ച (പ്രവർത്തിച്ച)തിനെപ്പറ്റി
wahuwa wāqiʿun
وَهُوَ وَاقِعٌۢ
അത് സംഭവിക്കുന്നതുമാണ്
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവർ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
fī rawḍāti
فِى رَوْضَاتِ
തോപ്പുകളിലായിരിക്കും
l-janāti
ٱلْجَنَّاتِۖ
സ്വർഗ്ഗങ്ങളിലെ
mā yashāūna
مَّا يَشَآءُونَ
അവരുദ്ദേശിക്കുന്നതു
ʿinda rabbihim
عِندَ رَبِّهِمْۚ
തങ്ങളുടെ റബ്ബിന്റെ അടുക്കൽ
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-faḍlu
ٱلْفَضْلُ
അനുഗ്രഹം, ശ്രേഷ്ഠത
ആ അക്രമികള്‍ തങ്ങള്‍ നേടിവെച്ചതിനെക്കുറിച്ചോര്‍ത്ത് പേടിച്ചു വിറക്കുന്നത് നിനക്കു കാണാം. അവരിലത് വന്നെത്തുക തന്നെ ചെയ്യും. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. അവര്‍ക്ക് തങ്ങളുടെ നാഥന്റെയടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം.
തഫ്സീര്‍ذٰلِكَ الَّذِيْ يُبَشِّرُ اللّٰهُ عِبَادَهُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِۗ قُلْ لَّآ اَسْـَٔلُكُمْ عَلَيْهِ اَجْرًا اِلَّا الْمَوَدَّةَ فِى الْقُرْبٰىۗ وَمَنْ يَّقْتَرِفْ حَسَنَةً نَّزِدْ لَهٗ فِيْهَا حُسْنًا ۗاِنَّ اللّٰهَ غَفُوْرٌ شَكُوْرٌ ( الشورى: ٢٣ )
dhālika alladhī
ذَٰلِكَ ٱلَّذِى
അതത്രെ യാതൊന്നു
yubashiru l-lahu
يُبَشِّرُ ٱللَّهُ
അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്ന
ʿibādahu
عِبَادَهُ
തന്റെ അടിയാന്മാർക്കു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരായ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِۗ
സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
lā asalukum
لَّآ أَسْـَٔلُكُمْ
ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല
ʿalayhi
عَلَيْهِ
അതിന്റെ (ഇതിന്റെ) പേരിൽ
ajran
أَجْرًا
ഒരു പ്രതിഫലവും
illā l-mawadata
إِلَّا ٱلْمَوَدَّةَ
താൽപര്യം (സ്നേഹം) അല്ലാതെ
fī l-qur'bā
فِى ٱلْقُرْبَىٰۗ
അടുത്ത ബന്ധത്തിലുള്ള
waman yaqtarif
وَمَن يَقْتَرِفْ
ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ
ḥasanatan
حَسَنَةً
വല്ല നന്മയും, പുണ്യകർമ്മം
nazid lahu
نَّزِدْ لَهُۥ
അവനു നാം വർദ്ധിപ്പിച്ചു കൊടുക്കും
ḥus'nan
حُسْنًاۚ
നന്മ, ഗുണം, മെച്ചം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
shakūrun
شَكُورٌ
നന്ദിയുള്ളവനാണ്
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന ശുഭവാര്‍ത്തയാണിത്. പറയുക: ''ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്തബന്ധത്തിന്റെ പേരിലുള്ള ആത്മാര്‍ഥമായ സ്‌നേഹമല്ലാതെ.'' ആരെങ്കിലും വല്ല നന്മയും നേടുകയാണെങ്കില്‍ നാമതില്‍ വര്‍ധനവ് വരുത്തും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
തഫ്സീര്‍اَمْ يَقُوْلُوْنَ افْتَرٰى عَلَى اللّٰهِ كَذِبًاۚ فَاِنْ يَّشَاِ اللّٰهُ يَخْتِمْ عَلٰى قَلْبِكَ ۗوَيَمْحُ اللّٰهُ الْبَاطِلَ وَيُحِقُّ الْحَقَّ بِكَلِمٰتِهٖ ۗاِنَّهٗ عَلِيْمٌ ۢبِذَاتِ الصُّدُوْرِ ( الشورى: ٢٤ )
am yaqūlūna
أَمْ يَقُولُونَ
അതല്ല അവർ പറയുന്നുവോ
if'tarā
ٱفْتَرَىٰ
അവൻ കെട്ടിച്ചമച്ചുവെന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേൽ
kadhiban
كَذِبًاۖ
കളവു, വ്യാജം
fa-in yasha-i l-lahu
فَإِن يَشَإِ ٱللَّهُ
എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം
yakhtim
يَخْتِمْ
അവൻ മുദ്രവെക്കും
ʿalā qalbika
عَلَىٰ قَلْبِكَۗ
നിന്റെ ഹൃദയത്തിനു
wayamḥu l-lahu
وَيَمْحُ ٱللَّهُ
അല്ലാഹു മായ്ക്കുകയും(തുടച്ചു നീക്കു)കയും ചെയ്യും
l-bāṭila
ٱلْبَٰطِلَ
മിഥ്യയെ, അന്യായത്തെ, വ്യർത്ഥത്തെ
wayuḥiqqu
وَيُحِقُّ
അവൻ യഥാർത്ഥമാക്കുക (സ്ഥാപിക്കുക, സ്ഥിരപ്പെടുത്തുക) യും ചെയ്യും
l-ḥaqa
ٱلْحَقَّ
യാഥാർത്ഥത്തെ, ന്യായത്തെ
bikalimātihi
بِكَلِمَٰتِهِۦٓۚ
അവന്റെ വചനങ്ങൾ കൊണ്ട്
innahu ʿalīmun
إِنَّهُۥ عَلِيمٌۢ
നിശ്ചയമായും അവൻ അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചുകളിൽ (ഹൃദയങ്ങളിൽ) ഉള്ളതിനെ
അല്ല; ഈ പ്രവാചകന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്റെ മനസ്സിനും അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ തുടച്ചുനീക്കുന്നു. സത്യത്തെ തന്റെ വചനങ്ങളിലൂടെ സ്ഥാപിക്കുന്നു. സംശയമില്ല; അവന്‍ മനസ്സിനുള്ളിലുള്ളതെല്ലാം നന്നായറിയുന്നവനാണ്.
തഫ്സീര്‍وَهُوَ الَّذِيْ يَقْبَلُ التَّوْبَةَ عَنْ عِبَادِهٖ وَيَعْفُوْا عَنِ السَّيِّاٰتِ وَيَعْلَمُ مَا تَفْعَلُوْنَۙ ( الشورى: ٢٥ )
alladhī yaqbalu l-tawbata
ٱلَّذِى يَقْبَلُ ٱلتَّوْبَةَ
പശ്ചാത്താപം (ഖേദം) സ്വീകരിക്കുന്നവൻ
ʿan ʿibādihi
عَنْ عِبَادِهِۦ
തന്റെ അടിയാന്മാരിൽ നിന്ന്
wayaʿfū
وَيَعْفُوا۟
അവൻ മാപ്പു നൽകുകയും ചെയ്യുന്നു
ʿani l-sayiāti
عَنِ ٱلسَّيِّـَٔاتِ
തിന്മകൾക്ക്
wayaʿlamu
وَيَعْلَمُ
അവൻ അറിയുകയും ചെയ്യും
mā tafʿalūna
مَا تَفْعَلُونَ
നിങ്ങൾ ചെയ്യുന്നത്
അവനാണ് തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. പാപകൃത്യങ്ങള്‍ പൊറുത്തുകൊടുക്കുന്നവനും അവന്‍ തന്നെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
തഫ്സീര്‍وَيَسْتَجِيْبُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَيَزِيْدُهُمْ مِّنْ فَضْلِهٖ ۗوَالْكٰفِرُوْنَ لَهُمْ عَذَابٌ شَدِيْدٌ ( الشورى: ٢٦ )
wayastajību
وَيَسْتَجِيبُ
അവൻ ഉത്തരം നൽകുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവർക്കു
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സൽക്കര്‍മ്മമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
wayazīduhum
وَيَزِيدُهُم
അവർക്കു വർദ്ധിപ്പിച്ചു കൊടുക്കും
min faḍlihi
مِّن فَضْلِهِۦۚ
അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്നും
wal-kāfirūna
وَٱلْكَٰفِرُونَ
അവിശ്വാസികളാകട്ടെ
ʿadhābun shadīdun
عَذَابٌ شَدِيدٌ
കഠിനശിക്ഷ
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രാര്‍ഥനകള്‍ക്ക് അവനുത്തരം നല്‍കുന്നു. അവര്‍ക്ക് തന്റെ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുന്നു. സത്യനിഷേധികളോ, അവര്‍ക്ക് കൊടിയ ശിക്ഷയാണുണ്ടാവുക.
തഫ്സീര്‍۞ وَلَوْ بَسَطَ اللّٰهُ الرِّزْقَ لِعِبَادِهٖ لَبَغَوْا فِى الْاَرْضِ وَلٰكِنْ يُنَزِّلُ بِقَدَرٍ مَّا يَشَاۤءُ ۗاِنَّهٗ بِعِبَادِهٖ خَبِيْرٌۢ بَصِيْرٌ ( الشورى: ٢٧ )
walaw basaṭa l-lahu
وَلَوْ بَسَطَ ٱللَّهُ
അല്ലാഹു വിശാലമാക്കിയിരുന്നെങ്കിൽ
l-riz'qa
ٱلرِّزْقَ
ഉപജീവനം, ആഹാരം
liʿibādihi
لِعِبَادِهِۦ
തന്റെ അടിയാൻമാർക്ക്
labaghaw
لَبَغَوْا۟
അവർ അതിക്രമം (കുഴപ്പം) നടത്തുമായിരുന്നു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
walākin yunazzilu
وَلَٰكِن يُنَزِّلُ
എങ്കിലും അവൻ ഇറക്കുന്നു
biqadarin
بِقَدَرٍ
ഒരു തോത്(അളവ്, കണക്ക്, വ്യവസ്ഥ) പ്രകാരം
mā yashāu
مَّا يَشَآءُۚ
അവൻ ഉദ്ദേശിക്കുന്നത്
innahu biʿibādihi
إِنَّهُۥ بِعِبَادِهِۦ
നിശ്ചയമായും അവൻ തന്റെ അടിയാന്മാരെപ്പറ്റി
khabīrun
خَبِيرٌۢ
സൂക്ഷ്മജ്ഞാനിയാണ്
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്
അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സ്പഷ്ടമായി കാണുന്നവനും.
തഫ്സീര്‍وَهُوَ الَّذِيْ يُنَزِّلُ الْغَيْثَ مِنْۢ بَعْدِ مَا قَنَطُوْا وَيَنْشُرُ رَحْمَتَهٗ ۗوَهُوَ الْوَلِيُّ الْحَمِيْدُ ( الشورى: ٢٨ )
wahuwa alladhī
وَهُوَ ٱلَّذِى
അവൻ യാതൊരുവനാണ്, അവനാണ് യാതൊരുവൻ
yunazzilu l-ghaytha
يُنَزِّلُ ٱلْغَيْثَ
മഴ ഇറക്കുന്ന
min baʿdi
مِنۢ بَعْدِ
ശേഷം
mā qanaṭū
مَا قَنَطُوا۟
അവർ നിരാശപ്പെട്ടതിന്റെ
wayanshuru
وَيَنشُرُ
അവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു
raḥmatahu
رَحْمَتَهُۥۚ
തന്റെ കാരുണ്യം
wahuwa l-waliyu
وَهُوَ ٱلْوَلِىُّ
അവനത്രെ കൈകാര്യ കർത്താവും
l-ḥamīdu
ٱلْحَمِيدُ
സ്തുത്യർഹൻ, സ്തുതിക്കപ്പെടുന്നവൻ
ജനം നന്നെ നിരാശരായിക്കഴിഞ്ഞാല്‍ അവര്‍ക്കു മഴ വര്‍ഷിപ്പിച്ചുകൊടുക്കുന്നത് അവനാണ്. തന്റെ അനുഗ്രഹം വിപുലമാക്കുന്നവനുമാണവന്‍. രക്ഷകനും സ്തുത്യര്‍ഹനും അവന്‍ തന്നെ.
തഫ്സീര്‍وَمِنْ اٰيٰتِهٖ خَلْقُ السَّمٰوٰتِ وَالْاَرْضِ وَمَا بَثَّ فِيْهِمَا مِنْ دَاۤبَّةٍ ۗوَهُوَ عَلٰى جَمْعِهِمْ اِذَا يَشَاۤءُ قَدِيْرٌ ࣖ ( الشورى: ٢٩ )
wamin āyātihi
وَمِنْ ءَايَٰتِهِۦ
അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്
khalqu l-samāwāti
خَلْقُ ٱلسَّمَٰوَٰتِ
ആകാശങ്ങളെ സൃഷ്ടിച്ചത്
wal-arḍi
وَٱلْأَرْضِ
ഭൂമിയെയും
wamā batha fīhimā
وَمَا بَثَّ فِيهِمَا
അവ രണ്ടിലും അവൻ വിതരണം ചെയ്‌തതിനെയും (വ്യാപിപ്പിച്ചതിനെയും)
min dābbatin
مِن دَآبَّةٍۚ
ജീവജന്തുവായിട്ട്
ʿalā jamʿihim
عَلَىٰ جَمْعِهِمْ
അവരെ ഒരുമിച്ച് കൂട്ടുവാൻ
idhā yashāu
إِذَا يَشَآءُ
അവൻ ഉദ്ദേശിക്കുന്ന പക്ഷം, ഉദ്ദേശിക്കുമ്പോൾ
qadīrun
قَدِيرٌ
കഴിവുള്ളവനാണ്
ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്. അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍.
തഫ്സീര്‍وَمَآ اَصَابَكُمْ مِّنْ مُّصِيْبَةٍ فَبِمَا كَسَبَتْ اَيْدِيْكُمْ وَيَعْفُوْا عَنْ كَثِيْرٍۗ ( الشورى: ٣٠ )
wamā aṣābakum
وَمَآ أَصَٰبَكُم
നിങ്ങൾക്ക് എന്ത് ബാധിച്ചാലും, നിങ്ങൾക്ക് ബാധിച്ചത്
min muṣībatin
مِّن مُّصِيبَةٍ
ആപത്തായിട്ട്, വല്ല ബാധയും
fabimā kasabat
فَبِمَا كَسَبَتْ
സമ്പാദിച്ച (പ്രവർത്തിച്ച)തു കൊണ്ടാണ്
aydīkum
أَيْدِيكُمْ
നിങ്ങളുടെ കരങ്ങൾ, കൈകൾ
wayaʿfū
وَيَعْفُوا۟
അവൻ മാപ്പ് ചെയ്കയും ചെയ്യുന്നു
ʿan kathīrin
عَن كَثِيرٍ
പലതിനെ സംബന്ധിച്ചും, മിക്കതിനെയും
നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്.
തഫ്സീര്‍- القرآن الكريم - سورة الشورى٤٢
Ash-Shuraa (Surah 42)