Skip to main content

الَّذِيْنَ يُكَذِّبُوْنَ بِيَوْمِ الدِّيْنِۗ  ( المطففين: ١١ )

alladhīna yukadhibūna
ٱلَّذِينَ يُكَذِّبُونَ
അതായതു വ്യാജമാക്കുന്നവര്‍ക്ക്
biyawmi l-dīni
بِيَوْمِ ٱلدِّينِ
പ്രതിഫല നടപടിയുടെ ദിവസത്തെ

അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍.

തഫ്സീര്‍

وَمَا يُكَذِّبُ بِهٖٓ اِلَّا كُلُّ مُعْتَدٍ اَثِيْمٍۙ  ( المطففين: ١٢ )

wamā yukadhibu bihi
وَمَا يُكَذِّبُ بِهِۦٓ
അതിനെ വ്യാജമാക്കയില്ലതാനും
illā kullu muʿ'tadin
إِلَّا كُلُّ مُعْتَدٍ
എല്ലാ അതിരുവിട്ടവനു (അതിക്രമിയു)മല്ലാതെ
athīmin
أَثِيمٍ
(മഹാ) പാപിയായ

അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല.

തഫ്സീര്‍

اِذَا تُتْلٰى عَلَيْهِ اٰيٰتُنَا قَالَ اَسَاطِيْرُ الْاَوَّلِيْنَۗ  ( المطففين: ١٣ )

idhā tut'lā ʿalayhi
إِذَا تُتْلَىٰ عَلَيْهِ
അവനു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തുകള്‍
qāla
قَالَ
അവന്‍ പറയും
asāṭīru
أَسَٰطِيرُ
ഐതിഹ്യം - പുരാണം (പഴങ്കഥ)കളാണു
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്മാരുടെ, ആദ്യത്തെവരുടെ

നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും: 'ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്.'

തഫ്സീര്‍

كَلَّا بَلْ ۜرَانَ عَلٰى قُلُوْبِهِمْ مَّا كَانُوْا يَكْسِبُوْنَ   ( المطففين: ١٤ )

kallā
كَلَّاۖ
അങ്ങിനെയല്ല, വേണ്ട
bal rāna
بَلْۜ رَانَ
പക്ഷേ (എങ്കിലും) കറപിടിച്ചിരിക്കുന്നു
ʿalā qulūbihim
عَلَىٰ قُلُوبِهِم
അവരുടെ ഹൃദയങ്ങളില്‍
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaksibūna
يَكْسِبُونَ
സമ്പാദിക്കും, പ്രവര്‍ത്തിച്ചുണ്ടാക്കും

അല്ല. അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്.

തഫ്സീര്‍

كَلَّآ اِنَّهُمْ عَنْ رَّبِّهِمْ يَوْمَىِٕذٍ لَّمَحْجُوْبُوْنَۗ  ( المطففين: ١٥ )

kallā
كَلَّآ
വേണ്ട, അതല്ല
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
ʿan rabbihim
عَن رَّبِّهِمْ
തങ്ങളുടെ റബ്ബില്‍നിന്നു
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
lamaḥjūbūna
لَّمَحْجُوبُونَ
മറയിട (മറക്ക)പ്പെട്ടവര്‍തന്നെ

നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും.

തഫ്സീര്‍

ثُمَّ اِنَّهُمْ لَصَالُوا الْجَحِيْمِۗ  ( المطففين: ١٦ )

thumma innahum
ثُمَّ إِنَّهُمْ
പിന്നെ നിശ്ചയമായും അവര്‍
laṣālū
لَصَالُوا۟
കടക്കുന്ന (കരിയുന്ന)വര്‍തന്നെ
l-jaḥīmi
ٱلْجَحِيمِ
ജ്വലിക്കുന്ന അഗ്നിയില്‍

പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും.

തഫ്സീര്‍

ثُمَّ يُقَالُ هٰذَا الَّذِيْ كُنْتُمْ بِهٖ تُكَذِّبُوْنَۗ  ( المطففين: ١٧ )

thumma yuqālu
ثُمَّ يُقَالُ
പിന്നെ പറയപ്പെടും
hādhā alladhī
هَٰذَا ٱلَّذِى
ഇതത്രെ, യാതൊന്നു
kuntum bihi
كُنتُم بِهِۦ
അതിനെ നിങ്ങളായിരുന്നു
tukadhibūna
تُكَذِّبُونَ
വ്യാജമാക്കും

പിന്നീട് അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചുകൊണ്ടിരുന്ന ശിക്ഷയാണിത്.

തഫ്സീര്‍

كَلَّآ اِنَّ كِتٰبَ الْاَبْرَارِ لَفِيْ عِلِّيِّيْنَۗ   ( المطففين: ١٨ )

kallā
كَلَّآ
വേണ്ടാ
inna kitāba
إِنَّ كِتَٰبَ
നിശ്ചയമായും ഗ്രന്ഥം
l-abrāri
ٱلْأَبْرَارِ
പുണ്യവാന്മാരുടെ, സജ്ജനങ്ങളുടെ
lafī ʿilliyyīna
لَفِى عِلِّيِّينَ
ഇല്ലിയ്യീനില്‍തന്നെ

സംശയമില്ല; സുകര്‍മികളുടെ കര്‍മരേഖ ഇല്ലിയ്യീനിലാണ്.

തഫ്സീര്‍

وَمَآ اَدْرٰىكَ مَا عِلِّيُّوْنَۗ  ( المطففين: ١٩ )

wamā adrāka
وَمَآ أَدْرَىٰكَ
നിനക്കു എന്തറിവാണുള്ളത്
mā ʿilliyyūna
مَا عِلِّيُّونَ
'ഇല്ലിയ്യൂന്‍' എന്തെന്നു

ഇല്ലിയ്യീനെ സംബന്ധിച്ച് നിനക്കെന്തറിയാം?

തഫ്സീര്‍

كِتٰبٌ مَّرْقُوْمٌۙ  ( المطففين: ٢٠ )

kitābun
كِتَٰبٌ
ഒരു ഗ്രന്ഥമാണ്
marqūmun
مَّرْقُومٌ
ലിഖിതം (ചെയ്യ)പ്പെട്ട

അതൊരു ലിഖിത രേഖയാണ്.

തഫ്സീര്‍