بَرَاۤءَةٌ مِّنَ اللّٰهِ وَرَسُوْلِهٖٓ اِلَى الَّذِيْنَ عَاهَدْتُّمْ مِّنَ الْمُشْرِكِيْنَۗ ( التوبة: ١ )
barāatun
بَرَآءَةٌ
ഒരു ഒഴിവാണ്, ഒഴിവു പ്രഖ്യാപനമാകുന്നു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്ന്
warasūlihi
وَرَسُولِهِۦٓ
അവന്റെ റസൂലില്‍ നിന്നും
ilā alladhīna
إِلَى ٱلَّذِينَ
യാതൊരു കൂട്ടരോട്
ʿāhadttum
عَٰهَدتُّم
നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌തവരോട്
mina l-mush'rikīna
مِّنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ നിന്ന്
നിങ്ങളുമായി കരാറിലേര്‍പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്:
തഫ്സീര്‍ فَسِيْحُوْا فِى الْاَرْضِ اَرْبَعَةَ اَشْهُرٍ وَّاعْلَمُوْٓا اَنَّكُمْ غَيْرُ مُعْجِزِى اللّٰهِ ۙوَاَنَّ اللّٰهَ مُخْزِى الْكٰفِرِيْنَ ( التوبة: ٢ )
fasīḥū
فَسِيحُوا۟
അതിനാല്‍ (എനി) നിങ്ങള്‍ സഞ്ചരിക്കുവിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
arbaʿata ashhurin
أَرْبَعَةَ أَشْهُرٍ
നാല് മാസങ്ങള്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
annakum
أَنَّكُمْ
നിങ്ങള്‍ (ആകുന്നു) എന്ന്
ghayru
غَيْرُ
അല്ലാത്ത (വര്‍)
muʿ'jizī
مُعْجِزِى
കഴിയാതാക്കുന്നവര്‍, അശക്തമാക്കുന്നവര്‍ (ആകുന്നു)
l-lahi
ٱللَّهِۙ
അല്ലാഹുവിനെ
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നും
mukh'zī
مُخْزِى
അപമാനിക്കുന്നവന്‍, നിന്ദിക്കുന്നവന്‍
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
നാലു മാസം നിങ്ങള്‍ നാട്ടില്‍ സൈ്വരമായി സഞ്ചരിച്ചുകൊള്ളുക.'' അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും.
തഫ്സീര്‍ وَاَذَانٌ مِّنَ اللّٰهِ وَرَسُوْلِهٖٓ اِلَى النَّاسِ يَوْمَ الْحَجِّ الْاَكْبَرِ اَنَّ اللّٰهَ بَرِيْۤءٌ مِّنَ الْمُشْرِكِيْنَ ەۙ وَرَسُوْلُهٗ ۗفَاِنْ تُبْتُمْ فَهُوَ خَيْرٌ لَّكُمْۚ وَاِنْ تَوَلَّيْتُمْ فَاعْلَمُوْٓا اَنَّكُمْ غَيْرُ مُعْجِزِى اللّٰهِ ۗوَبَشِّرِ الَّذِيْنَ كَفَرُوْا بِعَذَابٍ اَلِيْمٍۙ ( التوبة: ٣ )
wa-adhānun
وَأَذَٰنٌ
ഒരു അറിയിപ്പു (പ്രഖ്യാപനവു) മാണ്
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്ന്
warasūlihi
وَرَسُولِهِۦٓ
അവന്‍റെ റസൂലില്‍നിന്നും
ilā l-nāsi
إِلَى ٱلنَّاسِ
മനുഷ്യരിലേക്ക്, ജനങ്ങളോട്
yawma l-ḥaji
يَوْمَ ٱلْحَجِّ
ഹജ്ജിന്‍റെ ദിവസം
l-akbari
ٱلْأَكْبَرِ
വലിയതായ (മഹത്തായ)
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആണ്) എന്ന്
barīon
بَرِىٓءٌ
ഒഴിവായവനാണ് (എന്ന്)
mina l-mush'rikīna
مِّنَ ٱلْمُشْرِكِينَۙ
മുശ്‌രിക്കുകളില്‍നിന്ന്
warasūluhu
وَرَسُولُهُۥۚ
അവന്‍റെ റസൂലും
fa-in tub'tum
فَإِن تُبْتُمْ
എന്നാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നപക്ഷം
fahuwa
فَهُوَ
അപ്പോള്‍ അത്
khayrun lakum
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്ക് ഉത്തമമാകുന്നു
wa-in tawallaytum
وَإِن تَوَلَّيْتُمْ
നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം
fa-iʿ'lamū
فَٱعْلَمُوٓا۟
നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍
annakum
أَنَّكُمْ
നിങ്ങള്‍ (ആകുന്നു) എന്ന്
ghayru muʿ'jizī
غَيْرُ مُعْجِزِى
അസാദ്ധ്യമാക്കാത്തവര്‍, അശക്തമാക്കുന്നവരല്ല (എന്ന്)
l-lahi
ٱللَّهِۗ
അല്ലാഹുവിനെ
wabashiri
وَبَشِّرِ
സന്തോഷമറിയിക്കുകയും ചെയ്യുക
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരോട്
biʿadhābin
بِعَذَابٍ
ശിക്ഷയെപ്പറ്റി
alīmin
أَلِيمٍ
വേദനപ്പെട്ട (വേദനയേറിയ)
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹുവും അവന്റെ ദൂതനും നല്‍കുന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദൂതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ 'സുവാര്‍ത്ത' അറിയിക്കുക.
തഫ്സീര്‍ اِلَّا الَّذِيْنَ عَاهَدْتُّمْ مِّنَ الْمُشْرِكِيْنَ ثُمَّ لَمْ يَنْقُصُوْكُمْ شَيْـًٔا وَّلَمْ يُظَاهِرُوْا عَلَيْكُمْ اَحَدًا فَاَتِمُّوْٓا اِلَيْهِمْ عَهْدَهُمْ اِلٰى مُدَّتِهِمْۗ اِنَّ اللّٰهَ يُحِبُّ الْمُتَّقِيْنَ ( التوبة: ٤ )
alladhīna ʿāhadttum
ٱلَّذِينَ عَٰهَدتُّم
നിങ്ങള്‍ കരാര്‍ നടത്തിയിട്ടുള്ളവര്‍
mina l-mush'rikīna
مِّنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ നിന്ന്
lam yanquṣūkum
لَمْ يَنقُصُوكُمْ
അവര്‍ നിങ്ങള്‍ക്ക് ചുരുക്കി (നിങ്ങളോട് കുറവുവരുത്തി) യിട്ടില്ല
walam yuẓāhirū
وَلَمْ يُظَٰهِرُوا۟
അവര്‍ പിന്തുണ നല്‍കിയിട്ടുമില്ല
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കെതിരില്‍
aḥadan
أَحَدًا
ഒരാള്‍ക്കും
fa-atimmū
فَأَتِمُّوٓا۟
എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍
ilayhim
إِلَيْهِمْ
അവരിലേക്ക്, അവരോട്
ʿahdahum
عَهْدَهُمْ
അവരുടെ കരാര്‍
ilā muddatihim
إِلَىٰ مُدَّتِهِمْۚ
അവരുടെ കാലംവരെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
ഇഷ്‌ടപ്പെടുന്നു, സ്‌നേഹിക്കും
l-mutaqīna
ٱلْمُتَّقِينَ
സൂക്ഷ്‌മത പാലിക്കുന്നവരെ
എന്നാല്‍ ബഹുദൈവ വിശ്വാസികളില്‍നിന്ന് നിങ്ങളുമായി കരാറിലേര്‍പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
തഫ്സീര്‍ فَاِذَا انْسَلَخَ الْاَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِيْنَ حَيْثُ وَجَدْتُّمُوْهُمْ وَخُذُوْهُمْ وَاحْصُرُوْهُمْ وَاقْعُدُوْا لَهُمْ كُلَّ مَرْصَدٍۚ فَاِنْ تَابُوْا وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ فَخَلُّوْا سَبِيْلَهُمْۗ اِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ( التوبة: ٥ )
fa-idhā insalakha
فَإِذَا ٱنسَلَخَ
അങ്ങിനെ കഴിഞ്ഞാല്‍
l-ashhuru
ٱلْأَشْهُرُ
(ആ) മാസങ്ങള്‍
l-ḥurumu
ٱلْحُرُمُ
നിഷിദ്ധമായ, പരിപാവനമായ
fa-uq'tulū
فَٱقْتُلُوا۟
നിങ്ങള്‍ വധിക്കുവിന്‍, കൊല്ലുവിന്‍
l-mush'rikīna
ٱلْمُشْرِكِينَ
മുശ്‌രിക്കുകളെ
ḥaythu
حَيْثُ
ഇടത്തില്‍, വിധത്തില്‍
wajadttumūhum
وَجَدتُّمُوهُمْ
നിങ്ങള്‍ക്ക് അവരെ കിട്ടിയ, നിങ്ങള്‍ കണ്ടെത്തിയ
wakhudhūhum
وَخُذُوهُمْ
അവരെ നിങ്ങള്‍ പിടിക്കുകയും ചെയ്യുവിന്‍
wa-uḥ'ṣurūhum
وَٱحْصُرُوهُمْ
അവരെ നിങ്ങള്‍ ഉപരോധിക്കുകയും ചെയ്യുവിന്‍
wa-uq'ʿudū
وَٱقْعُدُوا۟
നിങ്ങള്‍ ഇരിക്കുകയും ചെയ്യുവിന്‍
kulla marṣadin
كُلَّ مَرْصَدٍۚ
എല്ലാ പതിസ്ഥലത്തും, നിരീക്ഷണ സ്ഥാനത്തും
fa-in tābū
فَإِن تَابُوا۟
എനി (എന്നാല്‍) അവര്‍ പശ്ചാത്തപിച്ചെങ്കില്‍
wa-aqāmū
وَأَقَامُوا۟
അവര്‍ നിലനിറുത്തുകയും
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātawū
وَءَاتَوُا۟
അവര്‍ കൊടുക്കുകയും
l-zakata
ٱلزَّكَوٰةَ
സക്കാത്ത്
fakhallū
فَخَلُّوا۟
എന്നാല്‍ നിങ്ങള്‍ ഒഴിവാക്കുവിന്‍
sabīlahum
سَبِيلَهُمْۚ
അവരുടെ വഴി, മാര്‍ഗം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്‍മസ്ഥാനങ്ങളിലും അവര്‍ക്കായി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
തഫ്സീര്‍ وَاِنْ اَحَدٌ مِّنَ الْمُشْرِكِيْنَ اسْتَجَارَكَ فَاَجِرْهُ حَتّٰى يَسْمَعَ كَلٰمَ اللّٰهِ ثُمَّ اَبْلِغْهُ مَأْمَنَهٗ ۗذٰلِكَ بِاَنَّهُمْ قَوْمٌ لَّا يَعْلَمُوْنَ ࣖ ( التوبة: ٦ )
wa-in aḥadun
وَإِنْ أَحَدٌ
വല്ല ഒരുവനും (ഏതെങ്കിലും ഒരാള്‍) എങ്കില്‍
mina l-mush'rikīna
مِّنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ നിന്ന്
is'tajāraka
ٱسْتَجَارَكَ
നിന്നോട് രക്ഷ (അഭയം-കാവല്‍) തേടി (യെങ്കില്‍)
fa-ajir'hu
فَأَجِرْهُ
എന്നാലവന് രക്ഷ (അഭയം-കാവല്‍) നല്‍കുക
ḥattā yasmaʿa
حَتَّىٰ يَسْمَعَ
അവന്‍ കേള്‍ക്കുവാന്‍ വേണ്ടി, കേള്‍ക്കുന്നതുവരെ
kalāma l-lahi
كَلَٰمَ ٱللَّهِ
അല്ലാഹുവിന്‍റെ വചനം
abligh'hu
أَبْلِغْهُ
അവനെ എത്തിച്ചുകൊടുക്കുക
mamanahu
مَأْمَنَهُۥۚ
അവന്‍റെ അഭയ (സമാധാന) സ്ഥാനത്ത്
dhālika
ذَٰلِكَ
അത് (കാരണം)
bi-annahum
بِأَنَّهُمْ
അവര്‍ (ആണ്) എന്നുള്ളതുകൊണ്ടാണ്
qawmun
قَوْمٌ
ഒരു ജനതയാണ് (എന്നുള്ളത്)
lā yaʿlamūna
لَّا يَعْلَمُونَ
അവര്‍ക്കറിഞ്ഞുകൂടാ
ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്‍കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
തഫ്സീര്‍ كَيْفَ يَكُوْنُ لِلْمُشْرِكِيْنَ عَهْدٌ عِنْدَ اللّٰهِ وَعِنْدَ رَسُوْلِهٖٓ اِلَّا الَّذِيْنَ عَاهَدْتُّمْ عِنْدَ الْمَسْجِدِ الْحَرَامِۚ فَمَا اسْتَقَامُوْا لَكُمْ فَاسْتَقِيْمُوْا لَهُمْ ۗاِنَّ اللّٰهَ يُحِبُّ الْمُتَّقِيْنَ ( التوبة: ٧ )
kayfa yakūnu
كَيْفَ يَكُونُ
എങ്ങിനെ ഉണ്ടായിരിക്കും, ഉണ്ടാകും
lil'mush'rikīna
لِلْمُشْرِكِينَ
മുശ്‌രിക്കുകള്‍ക്ക്
ʿahdun
عَهْدٌ
ഒരു കരാര്‍, വല്ല ഉടമ്പടിയും
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്‍റെ അടുക്കല്‍
waʿinda rasūlihi
وَعِندَ رَسُولِهِۦٓ
അവന്‍റെ റസൂലിന്‍റെ അടുക്കലും
illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടരൊഴികെ, ഒരു കൂട്ടര്‍ക്കല്ലാതെ
ʿāhadttum
عَٰهَدتُّمْ
നിങ്ങള്‍ കരാര്‍ (സന്ധി) നടത്തിയ
ʿinda l-masjidi l-ḥarāmi
عِندَ ٱلْمَسْجِدِ ٱلْحَرَامِۖ
മസ്‌ജിദുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ചു
famā is'taqāmū
فَمَا ٱسْتَقَٰمُوا۟
എന്നാല്‍ അവര്‍ ചൊവ്വിനു (നേര്‍ക്കുനേരെ) നിലകൊള്ളുമ്പോള്‍
fa-is'taqīmū
فَٱسْتَقِيمُوا۟
നിങ്ങള്‍ (നിങ്ങളും) ചൊവ്വിനു നിലകൊള്ളുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
ഇഷ്‌ടപ്പെടുന്നു; സ്‌നേഹിക്കും
l-mutaqīna
ٱلْمُتَّقِينَ
സൂക്ഷ്‌മത പാലിക്കുന്നവരെ
ആ ബഹുദൈവ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്‍ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്‍ക്കൊഴികെ. അവര്‍ നിങ്ങളോട് നന്നായി വര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
തഫ്സീര്‍ كَيْفَ وَاِنْ يَّظْهَرُوْا عَلَيْكُمْ لَا يَرْقُبُوْا فِيْكُمْ اِلًّا وَّلَا ذِمَّةً ۗيُرْضُوْنَكُمْ بِاَفْوَاهِهِمْ وَتَأْبٰى قُلُوْبُهُمْۚ وَاَكْثَرُهُمْ فٰسِقُوْنَۚ ( التوبة: ٨ )
wa-in yaẓharū
وَإِن يَظْهَرُوا۟
അവര്‍ പ്രത്യക്ഷപ്പെടുന്ന (വിജയിക്കുന്ന) പക്ഷം
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങളോട്
lā yarqubū
لَا يَرْقُبُوا۟
അവര്‍ കാത്തിരിക്കയില്ല, പ്രതീക്ഷിക്കുകയില്ല, കാത്തുസൂക്ഷിക്കുകയില്ല
fīkum
فِيكُمْ
നിങ്ങളില്‍, നിങ്ങളെപ്പറ്റി
illan
إِلًّا
കുടുംബബന്ധം, സഖ്യബന്ധം
walā dhimmatan
وَلَا ذِمَّةًۚ
ബാധ്യതയും (ഉത്തരവാദിത്വവും) ഇല്ല
yur'ḍūnakum
يُرْضُونَكُم
അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും
bi-afwāhihim
بِأَفْوَٰهِهِمْ
അവരുടെ വായകള്‍ കൊണ്ട്
watabā
وَتَأْبَىٰ
വെറുക്കുക (വിസമ്മതിക്കുക- പ്രതികൂലിക്കുക) യും ചെയ്യും
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
wa-aktharuhum
وَأَكْثَرُهُمْ
അവരില്‍ അധികപേരും, അധികഭാഗവും
fāsiqūna
فَٰسِقُونَ
തോന്നിയവാസി (ധിക്കാരി) കളാണ്
അതെങ്ങനെ നിലനില്‍ക്കാനാണ്? അവര്‍ക്ക് നിങ്ങളെ കീഴ്‌പെടുത്താന്‍ സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍ കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. അവരിലേറെപ്പേരും അധാര്‍മികരാണ്.
തഫ്സീര്‍ اِشْتَرَوْا بِاٰيٰتِ اللّٰهِ ثَمَنًا قَلِيْلًا فَصَدُّوْا عَنْ سَبِيْلِهٖۗ اِنَّهُمْ سَاۤءَ مَاكَانُوْا يَعْمَلُوْنَ ( التوبة: ٩ )
ish'taraw
ٱشْتَرَوْا۟
അവര്‍ വാങ്ങി (പകരമെടുത്തു)
biāyāti
بِـَٔايَٰتِ
ആയത്തുകള്‍ക്ക്, ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ക്ക് (പകരം)
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
faṣaddū
فَصَدُّوا۟
അങ്ങനെ (അതിനാല്‍) അവര്‍ തടഞ്ഞു
ʿan sabīlihi
عَن سَبِيلِهِۦٓۚ
അവന്‍റെ മാര്‍ഗത്തില്‍നിന്ന്
innahum
إِنَّهُمْ
നിശ്ചയമായും
sāa
سَآءَ
അവര്‍ വളരെ മോശം, ചീത്ത
mā kānū
مَا كَانُوا۟
അവര്‍ ആയിരിക്കുന്നത്
yaʿmalūna
يَعْمَلُونَ
പ്രവര്‍ത്തിക്കും
അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
തഫ്സീര്‍ لَا يَرْقُبُوْنَ فِيْ مُؤْمِنٍ اِلًّا وَّلَا ذِمَّةً ۗوَاُولٰۤىِٕكَ هُمُ الْمُعْتَدُوْنَ ( التوبة: ١٠ )
lā yarqubūna
لَا يَرْقُبُونَ
അവര്‍ കാത്തുസൂക്ഷിക്കുകയില്ല
fī mu'minin
فِى مُؤْمِنٍ
ഒരു സത്യവിശ്വാസിയിലും, സത്യവിശ്വാസിയെപ്പറ്റിയും
illan
إِلًّا
കുടുംബ (സഖ്യ) ബന്ധം
walā dhimmatan
وَلَا ذِمَّةًۚ
(ഉത്തരവാദിത്വവും) ഇല്ല
wa-ulāika humu
وَأُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ തന്നെ
l-muʿ'tadūna
ٱلْمُعْتَدُونَ
അതിക്രമികള്‍, അതിരുവിട്ടവര്‍
സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍.
തഫ്സീര്‍
القرآن الكريم - سورة التوبة٩ At-Tawbah (Surah 9 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അത്തൗബ القرآن الكريم: التوبة Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): At-Taubah സൂറത്തുല്‍: 9 ആയത്ത് എണ്ണം: 129 ആകെ വാക്കുകൾ: 4078 ആകെ പ്രതീകങ്ങൾ: 10084 Number of Rukūʿs: 16 Revelation Location: സിവിൽ Revelation Order: 113 ആരംഭിക്കുന്നത്: 1235