Skip to main content

وَاِنَّ رَبَّكَ لَهُوَ الْعَزِيْزُ الرَّحِيْمُ ࣖ   ( الشعراء: ١٩١ )

wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
lahuwa l-ʿazīzu
لَهُوَ ٱلْعَزِيزُ
അവന്‍തന്നെയാണ് പ്രതാപശാലി
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

നിശ്ചയം, നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്.

തഫ്സീര്‍

وَاِنَّهٗ لَتَنْزِيْلُ رَبِّ الْعٰلَمِيْنَ ۗ   ( الشعراء: ١٩٢ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അതു
latanzīlu
لَتَنزِيلُ
അവതരിപ്പിച്ചതു തന്നെ, ഇറക്കിക്കൊടുക്കല്‍ തന്നെ
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ

തീര്‍ച്ചയായും ഇത് പ്രപഞ്ചനാഥനില്‍ നിന്ന് അവതരിച്ചുകിട്ടിയതാണ്.

തഫ്സീര്‍

نَزَلَ بِهِ الرُّوْحُ الْاَمِيْنُ ۙ   ( الشعراء: ١٩٣ )

nazala bihi
نَزَلَ بِهِ
അതുമായി അവതരിച്ചു, അതുംകൊണ്ടു ഇറങ്ങിയിരിക്കുന്നു
l-rūḥu l-amīnu
ٱلرُّوحُ ٱلْأَمِينُ
വിശ്വസ്തനായ ആത്മാവ്

വിശ്വസ്തനായ ആത്മാവാണ് അതുമായി ഇറങ്ങിയത്.

തഫ്സീര്‍

عَلٰى قَلْبِكَ لِتَكُوْنَ مِنَ الْمُنْذِرِيْنَ ۙ   ( الشعراء: ١٩٤ )

ʿalā qalbika
عَلَىٰ قَلْبِكَ
നിന്‍റെ ഹൃദയത്തില്‍
litakūna
لِتَكُونَ
നീ ആയിരിക്കുവാന്‍വേണ്ടി
mina l-mundhirīna
مِنَ ٱلْمُنذِرِينَ
താക്കീതു ചെയ്യുന്നവരില്‍ (പെട്ടവന്‍)

നിന്റെ ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീതു നല്‍കുന്നവരിലുള്‍പ്പെടാന്‍.

തഫ്സീര്‍

بِلِسَانٍ عَرَبِيٍّ مُّبِيْنٍ ۗ   ( الشعراء: ١٩٥ )

bilisānin
بِلِسَانٍ
ഒരു ഭാഷയില്‍
ʿarabiyyin
عَرَبِىٍّ
അറബിയായ
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ

തെളിഞ്ഞ അറബിഭാഷയിലാണിത്.

തഫ്സീര്‍

وَاِنَّهٗ لَفِيْ زُبُرِ الْاَوَّلِيْنَ   ( الشعراء: ١٩٦ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അതു
lafī zuburi
لَفِى زُبُرِ
ഗ്രന്ഥങ്ങളിലുണ്ടു, ഏടുകളില്‍ തന്നെയുണ്ടു
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരുടെ, മുന്‍ഗാമികളുടെ

പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇതുണ്ട്.

തഫ്സീര്‍

اَوَلَمْ يَكُنْ لَّهُمْ اٰيَةً اَنْ يَّعْلَمَهٗ عُلَمٰۤؤُا بَنِيْٓ اِسْرَاۤءِيْلَ   ( الشعراء: ١٩٧ )

awalam yakun
أَوَلَمْ يَكُن
ആകുന്നില്ലയോ, അല്ലേ
lahum
لَّهُمْ
അവര്‍ക്കു
āyatan
ءَايَةً
ഒരു ലക്ഷ്യം, ദൃഷ്ടാന്തം
an yaʿlamahu
أَن يَعْلَمَهُۥ
അതിനെ അറിയുമെന്നതു, അദ്ദേഹത്തെ (നബിയെ) അറിയുമെന്നുള്ളതു
ʿulamāu
عُلَمَٰٓؤُا۟
പണ്ഡിതന്‍മാര്‍, അറിവുള്ളവര്‍
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളിലെ, ഇസ്രാഈല്യരുടെ

ഇസ്രയേല്‍ മക്കളിലെ പണ്ഡിതന്മാര്‍ക്ക് അതറിയാം എന്നതുതന്നെ ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലേ?

തഫ്സീര്‍

وَلَوْ نَزَّلْنٰهُ عَلٰى بَعْضِ الْاَعْجَمِيْنَ ۙ   ( الشعراء: ١٩٨ )

walaw nazzalnāhu
وَلَوْ نَزَّلْنَٰهُ
നാം അതിനെ ഇറക്കിയിരുന്നെങ്കില്‍
ʿalā baʿḍi
عَلَىٰ بَعْضِ
ചിലരുടെമേല്‍
l-aʿjamīna
ٱلْأَعْجَمِينَ
അനറബികളില്‍ (അറബികളല്ലാത്തവരില്‍)

നാമിത് അനറബികളില്‍ ആര്‍ക്കെങ്കിലുമാണ് ഇറക്കിക്കൊടുത്തതെന്ന് കരുതുക.

തഫ്സീര്‍

فَقَرَاَهٗ عَلَيْهِمْ مَّا كَانُوْا بِهٖ مُؤْمِنِيْنَ ۗ   ( الشعراء: ١٩٩ )

faqara-ahu
فَقَرَأَهُۥ
എന്നിട്ടതു അദ്ദേഹം ഓതിക്കൊടുത്താല്‍, വായിച്ചാല്‍
ʿalayhim
عَلَيْهِم
അവര്‍ക്കു, അവരില്‍
mā kānū
مَّا كَانُوا۟
അവരായിരിക്കയില്ല
bihi
بِهِۦ
അതില്‍
mu'minīna
مُؤْمِنِينَ
വിശ്വസിക്കുന്നവര്‍

അങ്ങനെ അയാളത് അവരെ വായിച്ചുകേള്‍പ്പിച്ചുവെന്നും; എന്നാലും അവരിതില്‍ വിശ്വസിക്കുമായിരുന്നില്ല.

തഫ്സീര്‍

كَذٰلِكَ سَلَكْنٰهُ فِيْ قُلُوْبِ الْمُجْرِمِيْنَ ۗ   ( الشعراء: ٢٠٠ )

kadhālika
كَذَٰلِكَ
അപ്രകാരം
salaknāhu
سَلَكْنَٰهُ
അതിനെ നാം കടത്തി, പ്രവേശിപ്പിച്ചിരികുന്നു
fī qulūbi
فِى قُلُوبِ
ഹൃദയങ്ങളില്‍
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളുടെ, പാപികളുടെ

അവ്വിധം നാമിതിനെ കുറ്റവാളികളുടെ ഹൃദയങ്ങളില്‍ കടത്തിവിട്ടിരിക്കുന്നു.

തഫ്സീര്‍