Skip to main content

اِنَّ الَّذِيْنَ كَفَرُوْا وَمَاتُوْا وَهُمْ كُفَّارٌ فَلَنْ يُّقْبَلَ مِنْ اَحَدِهِمْ مِّلْءُ الْاَرْضِ ذَهَبًا وَّلَوِ افْتَدٰى بِهٖۗ اُولٰۤىِٕكَ لَهُمْ عَذَابٌ اَلِيْمٌ وَّمَا لَهُمْ مِّنْ نّٰصِرِيْنَ ࣖ ۔  ( آل عمران: ٩١ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
wamātū
وَمَاتُوا۟
അവര്‍ മരണപ്പെടുകയും ചെയ്തു
wahum kuffārun
وَهُمْ كُفَّارٌ
അവര്‍ അവിശ്വാസികളായിക്കൊണ്ട്
falan yuq'bala
فَلَن يُقْبَلَ
സ്വീകരിക്കപ്പെടുകയില്ലതന്നെ
min aḥadihim
مِنْ أَحَدِهِم
അവരൊരാളില്‍നിന്നും
mil'u l-arḍi
مِّلْءُ ٱلْأَرْضِ
ഭൂമിനിറച്ച്
dhahaban
ذَهَبًا
സ്വര്‍ണം
walawi if'tadā
وَلَوِ ٱفْتَدَىٰ
അവന്‍ തെണ്ടം (മോചനമൂല്യം- പ്രായശ്ചിത്തം) നല്‍കിയാലും
bihi
بِهِۦٓۗ
അതിനെ, അതുകൊണ്ട്
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ
wamā lahum
وَمَا لَهُم
അവര്‍ക്കില്ല താനും
min nāṣirīna
مِّن نَّٰصِرِينَ
സഹായികളായിട്ട് (ആരും)

സത്യനിഷേധികളായി ജീവിക്കുകയും സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും അവരില്‍നിന്നത് സ്വീകരിക്കുന്നതല്ല; അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായിയായി ആരുമുണ്ടാവില്ല.

തഫ്സീര്‍

لَنْ تَنَالُوا الْبِرَّ حَتّٰى تُنْفِقُوْا مِمَّا تُحِبُّوْنَ ۗوَمَا تُنْفِقُوْا مِنْ شَيْءٍ فَاِنَّ اللّٰهَ بِهٖ عَلِيْمٌ   ( آل عمران: ٩٢ )

lan tanālū
لَن تَنَالُوا۟
നിങ്ങള്‍ പ്രാപിക്കുകയില്ലതന്നെ
l-bira
ٱلْبِرَّ
പുണ്യം
ḥattā tunfiqū
حَتَّىٰ تُنفِقُوا۟
നിങ്ങള്‍ ചിലവഴിക്കുന്നതുവരെ
mimmā tuḥibbūna
مِمَّا تُحِبُّونَۚ
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്
wamā tunfiqū
وَمَا تُنفِقُوا۟
നിങ്ങള്‍ എന്ത് ചിലവഴിച്ചാലും
min shayin
مِن شَىْءٍ
വല്ലവസ്തുവെയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
bihi
بِهِۦ
അതിനെപ്പറ്റി
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

ഏറെ പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

۞ كُلُّ الطَّعَامِ كَانَ حِلًّا لِّبَنِيْٓ اِسْرَاۤءِيْلَ اِلَّا مَا حَرَّمَ اِسْرَاۤءِيْلُ عَلٰى نَفْسِهٖ مِنْ قَبْلِ اَنْ تُنَزَّلَ التَّوْرٰىةُ ۗ قُلْ فَأْتُوْا بِالتَّوْرٰىةِ فَاتْلُوْهَآ اِنْ كُنْتُمْ صٰدِقِيْنَ   ( آل عمران: ٩٣ )

kullu l-ṭaʿāmi
كُلُّ ٱلطَّعَامِ
എല്ലാ ഭക്ഷണവും
kāna ḥillan
كَانَ حِلًّا
അനുവദനീയം (ഹലാല്‍) ആയിരുന്നു
libanī is'rāīla
لِّبَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികള്‍ക്ക്
illā mā ḥarrama
إِلَّا مَا حَرَّمَ
ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ
is'rāīlu
إِسْرَٰٓءِيلُ
ഇസ്‌റാഈല്‍ (യഅ്ക്വൂബ്)
ʿalā nafsihi
عَلَىٰ نَفْسِهِۦ
തന്‍റെ സ്വന്തത്തിന്‍റെ മേല്‍
min qabli
مِن قَبْلِ
മുമ്പായി
an tunazzala
أَن تُنَزَّلَ
അവതരിക്കപ്പെടുന്നതിന്‍റെ
l-tawrātu
ٱلتَّوْرَىٰةُۗ
തൗറാത്ത്
qul
قُلْ
നീ പറയുക
fatū
فَأْتُوا۟
എന്നാല്‍ നിങ്ങള്‍ വരുവിന്‍
bil-tawrāti
بِٱلتَّوْرَىٰةِ
തൗറാത്തും കൊണ്ട്
fa-it'lūhā
فَٱتْلُوهَآ
എന്നിട്ട് അത് നിങ്ങള്‍ പാരായണം ചെയ്യുവിന്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍

എല്ലാ ആഹാരപദാര്‍ഥങ്ങളും ഇസ്രയേല്‍ മക്കള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്തിന്റെ അവതരണത്തിനുമുമ്പ് ഇസ്രയേല്‍ തന്റെമേല്‍ നിഷിദ്ധമാക്കിയവയൊഴികെ. പറയുക: നിങ്ങള്‍ തൗറാത്ത് കൊണ്ടുവന്ന് വായിച്ചു കേള്‍പ്പിക്കുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍.

തഫ്സീര്‍

فَمَنِ افْتَرٰى عَلَى اللّٰهِ الْكَذِبَ مِنْۢ بَعْدِ ذٰلِكَ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ  ( آل عمران: ٩٤ )

famani if'tarā
فَمَنِ ٱفْتَرَىٰ
എന്നിട്ട് (എന്നാല്‍) ആര്‍ കെട്ടിച്ചമച്ചുവോ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ പേരില്‍
l-kadhiba
ٱلْكَذِبَ
വ്യാജം, കളവ്
min baʿdi
مِنۢ بَعْدِ
ശേഷം
dhālika
ذَٰلِكَ
അതിന്‍റെ
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

അതിനുശേഷവും ആരെങ്കിലും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍

قُلْ صَدَقَ اللّٰهُ ۗ فَاتَّبِعُوْا مِلَّةَ اِبْرٰهِيْمَ حَنِيْفًاۗ وَمَا كَانَ مِنَ الْمُشْرِكِيْنَ  ( آل عمران: ٩٥ )

qul
قُلْ
നീ പറയുക
ṣadaqa l-lahu
صَدَقَ ٱللَّهُۗ
അല്ലാഹു സത്യം പറഞ്ഞു
fa-ittabiʿū
فَٱتَّبِعُوا۟
ആകയാല്‍ നിങ്ങള്‍ പിന്‍പറ്റുവിന്‍
millata
مِلَّةَ
മാര്‍ഗത്തെ
ib'rāhīma
إِبْرَٰهِيمَ
ഇബ്‌റാഹീമിന്‍റെ
ḥanīfan
حَنِيفًا
ശുദ്ധ (ഋജു) മനസ്‌കനായ നിലയില്‍
wamā kāna
وَمَا كَانَ
അദ്ദേഹം ആയിരുന്നതുമില്ല
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍പെട്ട(വന്‍)

പറയുക: അല്ലാഹു അരുളിയത് സത്യം തന്നെ. അതിനാല്‍ നിര്‍മല ഹൃദയനായ ഇബ്‌റാഹീമിന്റെ പാത നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.

തഫ്സീര്‍

اِنَّ اَوَّلَ بَيْتٍ وُّضِعَ لِلنَّاسِ لَلَّذِيْ بِبَكَّةَ مُبٰرَكًا وَّهُدًى لِّلْعٰلَمِيْنَۚ  ( آل عمران: ٩٦ )

inna awwala
إِنَّ أَوَّلَ
നിശ്ചയമായും ഒന്നാമത്തേത്
baytin
بَيْتٍ
വീട്
wuḍiʿa
وُضِعَ
വെക്കപ്പെട്ട (സ്ഥാപിക്കപ്പെട്ട)
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കുവേണ്ടി
lalladhī
لَلَّذِى
യാതൊന്നു തന്നെ
bibakkata
بِبَكَّةَ
ബക്ക (മക്ക)യിലുള്ള
mubārakan
مُبَارَكًا
ആശീര്‍വദിക്കപ്പെട്ട നിലയില്‍, അനുഗ്രഹീതമായിക്കൊണ്ട്
wahudan
وَهُدًى
മാര്‍ഗദര്‍ശനവും
lil'ʿālamīna
لِّلْعَٰلَمِينَ
ലോകര്‍ക്ക്

തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.

തഫ്സീര്‍

فِيْهِ اٰيٰتٌۢ بَيِّنٰتٌ مَّقَامُ اِبْرٰهِيْمَ ەۚ وَمَنْ دَخَلَهٗ كَانَ اٰمِنًا ۗ وَلِلّٰهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ اِلَيْهِ سَبِيْلًا ۗ وَمَنْ كَفَرَ فَاِنَّ اللّٰهَ غَنِيٌّ عَنِ الْعٰلَمِيْنَ  ( آل عمران: ٩٧ )

fīhi
فِيهِ
അതിലുണ്ട്
āyātun
ءَايَٰتٌۢ
ദൃഷ്ടാന്തങ്ങള്‍
bayyinātun
بَيِّنَٰتٌ
വ്യക്തങ്ങളായ
maqāmu ib'rāhīma
مَّقَامُ إِبْرَٰهِيمَۖ
ഇബ്‌റാഹീമിന്‍റെ (നിന്ന) സ്ഥലം
waman dakhalahu
وَمَن دَخَلَهُۥ
ആര്‍ അതില്‍ കടന്നുവോ
kāna āminan
كَانَ ءَامِنًاۗ
അവന്‍ നിര്‍ഭയനായി
walillahi
وَلِلَّهِ
അല്ലാഹുവിനോടുണ്ട്
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യരുടെ മേല്‍ (കടമ- ബാധ്യത)
ḥijju l-bayti
حِجُّ ٱلْبَيْتِ
(ആ) വീട്ടിനെ കരുതിച്ചെല്ലല്‍ (ഹജ്ജ്- തീര്‍ത്ഥാടനം- ചെയ്യല്‍)
mani is'taṭāʿa
مَنِ ٱسْتَطَاعَ
സാധ്യമായവര്‍ക്ക്
ilayhi
إِلَيْهِ
അതിലേക്ക് (ചെല്ലുവാന്‍)
sabīlan
سَبِيلًاۚ
മാര്‍ഗം, മാര്‍ഗത്താല്‍
waman kafara
وَمَن كَفَرَ
ആരെങ്കിലും അവിശ്വസിച്ചാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ghaniyyun
غَنِىٌّ
ധന്യനാണ്, അനാശ്രയനാണ്
ʿani l-ʿālamīna
عَنِ ٱلْعَٰلَمِينَ
ലോകരില്‍ നിന്ന്, ലോകരെ സംബന്ധിച്ച്

അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.

തഫ്സീര്‍

قُلْ يٰٓاَهْلَ الْكِتٰبِ لِمَ تَكْفُرُوْنَ بِاٰيٰتِ اللّٰهِ وَاللّٰهُ شَهِيْدٌ عَلٰى مَا تَعْمَلُوْنَ  ( آل عمران: ٩٨ )

qul
قُلْ
നീ പറയുക
yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lima takfurūna
لِمَ تَكْفُرُونَ
നിങ്ങളെന്തിന് അവിശ്വസിക്കുന്നു
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളില്‍
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
shahīdun
شَهِيدٌ
സാക്ഷിയാണ്
ʿalā mā taʿmalūna
عَلَىٰ مَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്

ചോദിക്കുക: വേദക്കാരേ, നിങ്ങളെന്തിനാണ് ദൈവത്തിന്റെ വേദവാക്യങ്ങള്‍ നിഷേധിച്ചുതള്ളുന്നത്? നിങ്ങള്‍ ചെയ്യുന്നതിനെല്ലാം അല്ലാഹു സാക്ഷിയാണ്.

തഫ്സീര്‍

قُلْ يٰٓاَهْلَ الْكِتٰبِ لِمَ تَصُدُّوْنَ عَنْ سَبِيْلِ اللّٰهِ مَنْ اٰمَنَ تَبْغُوْنَهَا عِوَجًا وَّاَنْتُمْ شُهَدَاۤءُ ۗ وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ   ( آل عمران: ٩٩ )

qul
قُلْ
നീ പറയുക
yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lima taṣuddūna
لِمَ تَصُدُّونَ
നിങ്ങള്‍ എന്തിനാണ് തടുക്കുന്നത്, തിരിച്ചുവിടുന്നത്
ʿan sabīli
عَن سَبِيلِ
മാര്‍ഗത്തില്‍ നിന്ന്
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
man āmana
مَنْ ءَامَنَ
വിശ്വസിച്ചവരെ
tabghūnahā
تَبْغُونَهَا
അതിന് നിങ്ങള്‍ ആഗ്രഹിച്ചുകൊണ്ട്
ʿiwajan
عِوَجًا
വക്രത, വളവുണ്ടാക്കുന്നതിനും
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ, നിങ്ങള്‍
shuhadāu
شُهَدَآءُۗ
സാക്ഷികളാണ്
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു അല്ല താനും
bighāfilin
بِغَٰفِلٍ
അശ്രദ്ധന്‍
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് വിശ്വസിച്ചവരെ ദൈവ മാര്‍ഗത്തില്‍നിന്ന് തടയുന്നത്? അതാണ് നേര്‍വഴിയെന്ന് നിങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കെ നിങ്ങളെന്തിനത് വികലമാക്കാന്‍ ശ്രമിക്കുന്നു? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنْ تُطِيْعُوْا فَرِيْقًا مِّنَ الَّذِيْنَ اُوْتُوا الْكِتٰبَ يَرُدُّوْكُمْ بَعْدَ اِيْمَانِكُمْ كٰفِرِيْنَ   ( آل عمران: ١٠٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരേ
in tuṭīʿū
إِن تُطِيعُوا۟
നിങ്ങള്‍ അനുസരിക്കുന്ന പക്ഷം
farīqan
فَرِيقًا
ഒരു വിഭാഗത്തെ, കക്ഷിയെ
mina alladhīna
مِّنَ ٱلَّذِينَ
യാതൊരുവരില്‍ നിന്ന്
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
(വേദ) ഗ്രന്ഥം നല്‍കപ്പെട്ട
yaruddūkum
يَرُدُّوكُم
അവര്‍ നിങ്ങളെ മടക്കും
baʿda īmānikum
بَعْدَ إِيمَٰنِكُمْ
നിങ്ങളുടെ വിശ്വാസത്തിനുശേഷം
kāfirīna
كَٰفِرِينَ
അവിശ്വാസികള്‍

വിശ്വസിച്ചവരേ, വേദം കിട്ടിയവരിലൊരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ വീണ്ടുമവര്‍ അവിശ്വാസികളാക്കിമാറ്റും.

തഫ്സീര്‍