مُتَّكِـِٕيْنَ فِيْهَا يَدْعُوْنَ فِيْهَا بِفَاكِهَةٍ كَثِيْرَةٍ وَّشَرَابٍ ( ص: ٥١ )
muttakiīna
مُتَّكِـِٔينَ
ചാരിയിക്കുന്നവരായിക്കൊണ്ടു
yadʿūna
يَدْعُونَ
അവർ വിളിക്കും,ആവശ്യപ്പെടും
bifākihatin
بِفَٰكِهَةٍ
പഴവർഗ്ഗത്തിനു സുഖഭോജ്യത്തിനു
kathīratin
كَثِيرَةٍ
ധാരാളമായുളള
washarābin
وَشَرَابٍ
പാനീയത്തിനും
അവരവിടെ ചാരിയിരിക്കും. ധാരാളം പഴങ്ങളും പാനീയങ്ങളും യഥേഷ്ടം ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
തഫ്സീര്‍وَعِنْدَهُمْ قٰصِرٰتُ الطَّرْفِ اَتْرَابٌ ( ص: ٥٢ )
waʿindahum
وَعِندَهُمْ
അവരുടെ അടുക്കലുണ്ടായിരിക്കും
qāṣirātu l-ṭarfi
قَٰصِرَٰتُ ٱلطَّرْفِ
കണ്ണിനെ (ദൃഷ്ടിയെ) നിയന്ത്രിക്കുന്നവർ, ചുരുക്കുന്നവർ
atrābun
أَتْرَابٌ
സമവയസ്കരായ, ഇണയൊത്തവരായ
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്ന സമപ്രായക്കാരായ തരുണികളുണ്ടായിരിക്കും.
തഫ്സീര്‍هٰذَا مَا تُوْعَدُوْنَ لِيَوْمِ الْحِسَابِ ( ص: ٥٣ )
mā tūʿadūna
مَا تُوعَدُونَ
നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെടുന്നതാണ്
liyawmi l-ḥisābi
لِيَوْمِ ٱلْحِسَابِ
വിചാരണദിവസത്തേക്കു
ഇതത്രെ വിചാരണനാളില്‍ നിങ്ങള്‍ക്കു നല്‍കാമെന്ന് നാം വാഗ്ദാനം ചെയ്യുന്നത്.
തഫ്സീര്‍اِنَّ هٰذَا لَرِزْقُنَا مَا لَهٗ مِنْ نَّفَادٍۚ ( ص: ٥٤ )
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lariz'qunā
لَرِزْقُنَا
നാം നൽകുന്നതാണ്(നമ്മുടെ വക ആഹാരമാണ്, പാരിതോഷികമാണ്)
mā lahu
مَا لَهُۥ
അതിന്നില്ല, ഉണ്ടാകുന്നതല്ല
min nafādin
مِن نَّفَادٍ
യാതൊരു തീർന്നു പോകലും (ഒട്ടും അവസാനിക്കൽ)
സംശയമില്ല; നാം നല്‍കുന്ന ജീവിതവിഭവങ്ങളാണിവ. അതൊരിക്കലും തീര്‍ന്നുപോവുകയില്ല.
തഫ്സീര്‍هٰذَا ۗوَاِنَّ لِلطّٰغِيْنَ لَشَرَّ مَاٰبٍۙ ( ص: ٥٥ )
hādhā
هَٰذَاۚ
ഇതാണ്, ഇങ്ങിനെയാണ്
wa-inna lilṭṭāghīna
وَإِنَّ لِلطَّٰغِينَ
നിശ്ചയമായും ധിക്കാരി(അതിക്രമി)കൾക്കുണ്ടുതാനും
lasharra maābin
لَشَرَّ مَـَٔابٍ
മോശപ്പെട്ട മടക്കസ്ഥാനം, പ്രാപ്യസ്ഥലം
ഇതൊരവസ്ഥ. എന്നാല്‍ അതിക്രമികള്‍ക്ക് വളരെ ചീത്തയായ വാസസ്ഥലമാണുണ്ടാവുക.
തഫ്സീര്‍جَهَنَّمَۚ يَصْلَوْنَهَاۚ فَبِئْسَ الْمِهَادُ ( ص: ٥٦ )
jahannama
جَهَنَّمَ
അതായതു ജഹന്നം
yaṣlawnahā
يَصْلَوْنَهَا
അതിലവർ കടന്നെരിയും
fabi'sa
فَبِئْسَ
അപ്പോൾ (എന്നിരിക്കെ, അതിനാൽ) വളരെ ചീത്തയാണ്
l-mihādu
ٱلْمِهَادُ
വിരിപ്പു, വിതാനം
നരകത്തീയാണത്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത സങ്കേതം.
തഫ്സീര്‍هٰذَاۙ فَلْيَذُوْقُوْهُ حَمِيْمٌ وَّغَسَّاقٌۙ ( ص: ٥٧ )
falyadhūqūhu
فَلْيَذُوقُوهُ
ആകയാൽ (അങ്ങനെ) അവരതു ആസ്വദിക്കട്ടെ
ḥamīmun
حَمِيمٌ
ചൂടുവെള്ളം, അത്യുഷ്ണ ജലം
waghassāqun
وَغَسَّاقٌ
അതിശൈത്യ ജലവും, കീണ്ടൊലിക്കുന്ന നീരും
ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും.
തഫ്സീര്‍وَّاٰخَرُ مِنْ شَكْلِهٖٓ اَزْوَاجٌۗ ( ص: ٥٨ )
waākharu
وَءَاخَرُ
വേറെയും
min shaklihi
مِن شَكْلِهِۦٓ
അതിന്റെ രൂപത്തിൽ (ആകൃതിയിൽ)പെട്ട
azwājun
أَزْوَٰجٌ
പല ഇനങ്ങൾ (ഇണകൾ)
ഇതുപോലുള്ള മറ്റു പലതരം ശിക്ഷകളും അവിടെയുണ്ട്.
തഫ്സീര്‍هٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْۚ لَا مَرْحَبًا ۢبِهِمْ ۗ اِنَّهُمْ صَالُوا النَّارِ ( ص: ٥٩ )
hādhā fawjun
هَٰذَا فَوْجٌ
ഇതാ ഒരു കൂട്ടം, സംഘം
muq'taḥimun
مُّقْتَحِمٌ
തിരക്കിവരുന്ന
maʿakum
مَّعَكُمْۖ
നിങ്ങളുടെ കൂടെ
lā marḥaban
لَا مَرْحَبًۢا
സ്വാഗതം (സ്വീകരണം) ഇല്ല
innahum
إِنَّهُمْ
നിശ്ചയമായും അവർ
ṣālū l-nāri
صَالُوا۟ ٱلنَّارِ
നരകത്തിൽ കടന്നെരിയുന്നവരാണ്
അവരോട് അല്ലാഹു പറയും: ''ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്.'' അപ്പോഴവര്‍ പറയും: ''ഇവര്‍ക്ക് സ്വാഗതോപചാരമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ.''
തഫ്സീര്‍قَالُوْا بَلْ اَنْتُمْ لَا مَرْحَبًاۢ بِكُمْ ۗ اَنْتُمْ قَدَّمْتُمُوْهُ لَنَاۚ فَبِئْسَ الْقَرَارُ ( ص: ٦٠ )
lā marḥaban bikum
لَا مَرْحَبًۢا بِكُمْۖ
നിങ്ങൾക്കു സ്വാഗതമില്ല
antum
أَنتُمْ
നിങ്ങൾ, നിങ്ങളത്രെ
qaddamtumūhu
قَدَّمْتُمُوهُ
ഇതു മുമ്പു വരുത്തിവച്ചു
fabi'sa
فَبِئْسَ
അപ്പോൾ (എന്നിരിക്കെ) വളരെ ചീത്ത, മോശമാണ്
l-qarāru
ٱلْقَرَارُ
താവളം, പാർപ്പിടം
ആ കടന്നുവരുന്നവര്‍ പറയും: ''അല്ല; നിങ്ങള്‍ക്കു തന്നെയാണ് സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ ചീത്ത സങ്കേതം തന്നെയാണിത്.''
തഫ്സീര്‍- القرآن الكريم - سورة ص٣٨
Sad (Surah 38)