وَاَوْفُوْا بِعَهْدِ اللّٰهِ اِذَا عَاهَدْتُّمْ وَلَا تَنْقُضُوا الْاَيْمَانَ بَعْدَ تَوْكِيْدِهَا وَقَدْ جَعَلْتُمُ اللّٰهَ عَلَيْكُمْ كَفِيْلًا ۗاِنَّ اللّٰهَ يَعْلَمُ مَا تَفْعَلُوْنَ ( النحل: ٩١ )
wa-awfū
وَأَوْفُوا۟
നിറവേറ്റുക (പൂര്‍ണ്ണമാക്കുക) യും ചെയ്യുവിന്‍
biʿahdi
بِعَهْدِ
കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
idhā ʿāhadttum
إِذَا عَٰهَدتُّمْ
നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌താല്‍
walā tanquḍū
وَلَا تَنقُضُوا۟
നിങ്ങള്‍ ഉടക്കുക (ലംഘിക്കുക) യും ചെയ്യരുതു
l-aymāna
ٱلْأَيْمَٰنَ
സത്യ(ശപഥ)ങ്ങളെ
baʿda
بَعْدَ
ശേഷം, പിന്നീടു
tawkīdihā
تَوْكِيدِهَا
അവയെ ബലപ്പെടുത്തിയ (ഉറപ്പിച്ച) തിന്റെ
waqad jaʿaltumu
وَقَدْ جَعَلْتُمُ
നിങ്ങള്‍ ആക്കിയിരിക്കെ
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
kafīlan
كَفِيلًاۚ
ജാമ്യക്കാരന്‍, ഏറ്റെടുത്തവന്‍, ഉത്തരവാദി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
അവന്‍ അറിയും, അറിയുന്നു
mā tafʿalūna
مَا تَفْعَلُونَ
നിങ്ങൾ ചെയ്യുന്നതിനെ
നിങ്ങള്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്താല്‍ പൂര്‍ണമായും പാലിക്കുക. അല്ലാഹുവെ സാക്ഷിയാക്കി നിങ്ങള്‍ ചെയ്തുറപ്പിക്കുന്ന സത്യങ്ങളൊന്നും ലംഘിക്കരുത്. നിങ്ങള്‍ അല്ലാഹുവെ ജാമ്യക്കാരനാക്കിയിരിക്കുകയാണല്ലോ. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നുണ്ട്.
തഫ്സീര്‍وَلَا تَكُوْنُوْا كَالَّتِيْ نَقَضَتْ غَزْلَهَا مِنْۢ بَعْدِ قُوَّةٍ اَنْكَاثًاۗ تَتَّخِذُوْنَ اَيْمَانَكُمْ دَخَلًا ۢ بَيْنَكُمْ اَنْ تَكُوْنَ اُمَّةٌ هِيَ اَرْبٰى مِنْ اُمَّةٍ ۗاِنَّمَا يَبْلُوْكُمُ اللّٰهُ بِهٖۗ وَلَيُبَيِّنَنَّ لَكُمْ يَوْمَ الْقِيٰمَةِ مَا كُنْتُمْ فِيْهِ تَخْتَلِفُوْنَ ( النحل: ٩٢ )
walā takūnū
وَلَا تَكُونُوا۟
നിങ്ങളായിരിക്കയും ചെയ്യരുത്
ka-allatī
كَٱلَّتِى
യാതൊരുവളെപ്പോലെ
naqaḍat
نَقَضَتْ
അവള്‍ ഉടച്ചു
ghazlahā
غَزْلَهَا
അവളുടെ നൂല്‍
min baʿdi
مِنۢ بَعْدِ
ശേഷം
quwwatin
قُوَّةٍ
ശക്തിയുടെ, ഉറപ്പിന്റെ
ankāthan
أَنكَٰثًا
ഉടഞ്ഞവയായി (ഉടഞ്ഞ തുണ്ടങ്ങളായി, ഇഴകളായി)
tattakhidhūna
تَتَّخِذُونَ
നിങ്ങള്‍ ആക്കിക്കൊണ്ടു
aymānakum
أَيْمَٰنَكُمْ
നിങ്ങളുടെ സത്യങ്ങളെ
dakhalan
دَخَلًۢا
കടന്നുകൂടുന്നതു (ചതിമാര്‍ഗ്ഗം)
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
an takūna
أَن تَكُونَ
ആയിരിക്കുന്നതിനാല്‍
arbā
أَرْبَىٰ
അധികം വളര്‍ന്നതു, പൊന്തി നില്‍ക്കുന്നതു (പെരുപ്പമുള്ളതു)
min ummatin
مِنْ أُمَّةٍۚ
ഒരു സമൂഹത്തെക്കാള്‍
innamā yablūkumu
إِنَّمَا يَبْلُوكُمُ
നിങ്ങളെ പരീക്ഷിക്കുക മാത്രം ചെയ്യുന്നു
bihi
بِهِۦۚ
അതുകൊണ്ടു (മൂലം)
walayubayyinanna
وَلَيُبَيِّنَنَّ
അവന്‍ വ്യക്തമാക്കി (വിവരിച്ചു) തരുക തന്നെ ചെയ്യും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
mā kuntum
مَا كُنتُمْ
നിങ്ങളായിരുന്നതിനെ
takhtalifūna
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നിക്കും, (ഭിന്നാഭിപ്രായത്തിലായിരിക്കും)
ഭദ്രതയോടെ നൂല്‍ നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചുകളഞ്ഞവളെപ്പോലെ നിങ്ങളാകരുത്. ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തേക്കാള്‍ കൂടുതല്‍ നേടാനായി നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അതിലൂടെ അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങള്‍ക്കവന്‍ വ്യക്തമാക്കിത്തരികതന്നെ ചെയ്യും.
തഫ്സീര്‍وَلَوْ شَاۤءَ اللّٰهُ لَجَعَلَكُمْ اُمَّةً وَّاحِدَةً وَّلٰكِنْ يُّضِلُّ مَنْ يَّشَاۤءُ وَيَهْدِيْ مَنْ يَّشَاۤءُۗ وَلَتُسْـَٔلُنَّ عَمَّا كُنْتُمْ تَعْمَلُوْنَ ( النحل: ٩٣ )
walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
lajaʿalakum
لَجَعَلَكُمْ
നിങ്ങളെ അവന്‍ ആക്കുമായിരുന്നു, ആക്കുക തന്നെ ചെയ്തിരുന്നു
ummatan wāḥidatan
أُمَّةً وَٰحِدَةً
ഒരേ സമുദായം, സമൂഹം
yuḍillu
يُضِلُّ
അവന് വഴിപിഴവിലാക്കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِى
അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
walatus'alunna
وَلَتُسْـَٔلُنَّ
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
ʿammā kuntum
عَمَّا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടും.
തഫ്സീര്‍وَلَا تَتَّخِذُوْٓا اَيْمَانَكُمْ دَخَلًا ۢ بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوْتِهَا وَتَذُوْقُوا السُّوْۤءَ بِمَا صَدَدْتُّمْ عَنْ سَبِيْلِ اللّٰهِ ۚوَلَكُمْ عَذَابٌ عَظِيْمٌ ( النحل: ٩٤ )
walā tattakhidhū
وَلَا تَتَّخِذُوٓا۟
നിങ്ങള്‍ ആക്കരുത്
aymānakum
أَيْمَٰنَكُمْ
നിങ്ങളുടെ സത്യങ്ങളെ
dakhalan
دَخَلًۢا
കടന്നുകൂടുന്നതു (ചതി, വഞ്ചന)
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
fatazilla
فَتَزِلَّ
എന്നാല്‍ ഇടറി(വഴുതി)പ്പോകും
qadamun
قَدَمٌۢ
വല്ല പാദവും (കാലും)
baʿda thubūtihā
بَعْدَ ثُبُوتِهَا
അതു ഉറച്ച (സ്ഥിരപ്പെട്ട) ശേഷം
watadhūqū
وَتَذُوقُوا۟
നിങ്ങള്‍ ആസ്വദിക്കുക (അനുഭവിക്കുക)യും ചെയ്യും
l-sūa
ٱلسُّوٓءَ
തിന്മയെ, മോശമായതു (കഷ്ടത)
bimā ṣadadttum
بِمَا صَدَدتُّمْ
നിങ്ങള്‍ തട്ടിത്തിരിഞ്ഞതുകൊണ്ടു, തിരിച്ചുവിട്ടതു നിമിത്തം
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍നിന്നു, മാർഗ്ഗം വിട്ടു
l-lahi
ٱللَّهِۖ
അല്ലാഹുവിന്റെ
walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ടുതാനും
ʿaẓīmun
عَظِيمٌ
വമ്പിച്ചതായ
നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അങ്ങനെ ചെയ്താല്‍ സത്യത്തില്‍ നിലയുറപ്പിച്ച ശേഷം കാലിടറാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞതിന്റെ പേരില്‍ ദുരിതമനുഭവിക്കാനും അതിടവരുത്തും. പിന്നെ നിങ്ങള്‍ക്ക് അതിഭയങ്കരമായ ശിക്ഷയുണ്ടാകും.
തഫ്സീര്‍وَلَا تَشْتَرُوْا بِعَهْدِ اللّٰهِ ثَمَنًا قَلِيْلًاۗ اِنَّمَا عِنْدَ اللّٰهِ هُوَ خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ( النحل: ٩٥ )
walā tashtarū
وَلَا تَشْتَرُوا۟
നിങ്ങള്‍ വാങ്ങുകയും ചെയ്യരുത്
biʿahdi l-lahi
بِعَهْدِ ٱللَّهِ
അല്ലാഹുവിന്റെ (വക) കരാറിനു, ഉടമ്പടിക്കു (പകരം)
thamanan
ثَمَنًا
വില, ക്രയം
qalīlan
قَلِيلًاۚ
കുറഞ്ഞ, അല്‍പമായ
innamā
إِنَّمَا
നിശ്ചയമായും യാതൊന്നു
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കലുള്ള
huwa khayrun
هُوَ خَيْرٌ
അതു തന്നെ ഉത്തമം
lakum
لَّكُمْ
നിങ്ങള്‍ക്കു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ക്കറിയാവുന്ന (താണെങ്കില്‍)
അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിങ്ങള്‍ നിസ്സാരവിലയ്ക്ക് വില്‍ക്കരുത്. സംശയംവേണ്ട; അല്ലാഹുവിന്റെ അടുത്തുള്ളതു തന്നെയാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍!
തഫ്സീര്‍مَا عِنْدَكُمْ يَنْفَدُ وَمَا عِنْدَ اللّٰهِ بَاقٍۗ وَلَنَجْزِيَنَّ الَّذِيْنَ صَبَرُوْٓا اَجْرَهُمْ بِاَحْسَنِ مَا كَانُوْا يَعْمَلُوْنَ ( النحل: ٩٦ )
mā ʿindakum
مَا عِندَكُمْ
നിങ്ങളുടെ പക്കല്‍ (അടുക്കല്‍) ഉള്ളതു
yanfadu
يَنفَدُۖ
തീര്‍ന്നു (കഴിഞ്ഞു) പോകും
wamā ʿinda l-lahi
وَمَا عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍ ഉള്ളതാകട്ടെ
bāqin
بَاقٍۗ
ശേഷിക്കുന്നതാണ്
walanajziyanna
وَلَنَجْزِيَنَّ
തീര്‍ച്ചയായും നാം പ്രതിഫലം നല്‍കുകതന്നെ ചെയ്യും
alladhīna ṣabarū
ٱلَّذِينَ صَبَرُوٓا۟
ക്ഷമിച്ചവര്‍ക്കു
ajrahum
أَجْرَهُم
അവരുടെ കൂലി, പ്രതിഫലം
bi-aḥsani
بِأَحْسَنِ
നല്ലതു (അധികം നല്ലതു) അനുസരിച്ചു
mā kānū
مَا كَانُوا۟
അവരായിരുന്നതില്‍
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും
നിങ്ങളുടെ വശമുള്ളത് തീര്‍ന്നുപോകും. ബാക്കിയാവുന്നത് അല്ലാഹുവിന്റെ വശമുള്ളത് മാത്രം. തീര്‍ച്ചയായും ക്ഷമപാലിക്കുന്നവര്‍ക്ക് നാം അവരുടെ നന്മനിറഞ്ഞ കര്‍മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും.
തഫ്സീര്‍مَنْ عَمِلَ صَالِحًا مِّنْ ذَكَرٍ اَوْ اُنْثٰى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهٗ حَيٰوةً طَيِّبَةًۚ وَلَنَجْزِيَنَّهُمْ اَجْرَهُمْ بِاَحْسَنِ مَا كَانُوْا يَعْمَلُوْنَ ( النحل: ٩٧ )
man ʿamila
مَنْ عَمِلَ
ആര്‍ പ്രവര്‍ത്തിച്ചുവോ, ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
ṣāliḥan
صَٰلِحًا
നല്ലതിനെ, സല്‍ക്കര്‍മ്മം
min dhakarin
مِّن ذَكَرٍ
ആണില്‍നിന്നു, ആണാവട്ടെ
aw unthā
أَوْ أُنثَىٰ
അല്ലെങ്കില്‍ പെണ്ണില്‍നിന്നു, പെണ്ണാവട്ടെ
wahuwa
وَهُوَ
അവന്‍ (താന്‍, അയാള്‍) ആകട്ടെ
mu'minun
مُؤْمِنٌ
സത്യവിശ്വാസിയാണ്
falanuḥ'yiyannahu
فَلَنُحْيِيَنَّهُۥ
എന്നാല്‍ തീര്‍ച്ചയായും നാമവനെ ജീവിപ്പിക്കും
ḥayatan
حَيَوٰةً
(ഒരു) ജീവിതം
ṭayyibatan
طَيِّبَةًۖ
നല്ലതായ, വിശിഷ്ടമായ, പരിശുദ്ധമായ
walanajziyannahum
وَلَنَجْزِيَنَّهُمْ
തീര്‍ച്ചയായും അവര്‍ക്കു നാം പ്രതിഫലം നല്‍കുകയും ചെയ്യും
ajrahum
أَجْرَهُم
അവരുടെ പ്രതിഫലം
bi-aḥsani mā
بِأَحْسَنِ مَا
യാതൊന്നില്‍വെച്ചു നല്ലതനുസരിച്ചു
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും.
തഫ്സീര്‍فَاِذَا قَرَأْتَ الْقُرْاٰنَ فَاسْتَعِذْ بِاللّٰهِ مِنَ الشَّيْطٰنِ الرَّجِيْمِ ( النحل: ٩٨ )
fa-idhā qarata
فَإِذَا قَرَأْتَ
എന്നാല്‍ നീ വായിച്ചാല്‍, ഓതുന്നതായാല്‍
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
fa-is'taʿidh
فَٱسْتَعِذْ
നീ ശരണം (കാവല്‍ - രക്ഷ) തേടുക
bil-lahi
بِٱللَّهِ
അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു
mina l-shayṭāni
مِنَ ٱلشَّيْطَٰنِ
പിശാചില്‍ നിന്നു, ചെകുത്താനെപ്പറ്റി
l-rajīmi
ٱلرَّجِيمِ
ആട്ടപ്പെട്ട (ശപിക്കപ്പെട്ട)
നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടുക.
തഫ്സീര്‍اِنَّهٗ لَيْسَ لَهٗ سُلْطٰنٌ عَلَى الَّذِيْنَ اٰمَنُوْا وَعَلٰى رَبِّهِمْ يَتَوَكَّلُوْنَ ( النحل: ٩٩ )
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
laysa lahu
لَيْسَ لَهُۥ
അവന്നു ഇല്ല
sul'ṭānun
سُلْطَٰنٌ
ഒരധികാരവും (ശക്തിയും)
ʿalā alladhīna āmanū
عَلَى ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരുടെമേല്‍
waʿalā rabbihim
وَعَلَىٰ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ മേല്‍
yatawakkalūna
يَتَوَكَّلُونَ
അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു, ഭരമേല്‍പിച്ചും വരുന്നു
സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരുടെ മേല്‍ പിശാചിന് ഒട്ടും സ്വാധീനമില്ല.
തഫ്സീര്‍اِنَّمَا سُلْطٰنُهٗ عَلَى الَّذِيْنَ يَتَوَلَّوْنَهٗ وَالَّذِيْنَ هُمْ بِهٖ مُشْرِكُوْنَ ࣖ ( النحل: ١٠٠ )
innamā
إِنَّمَا
നിശ്ചയമായും (മാത്രം - തന്നെ)
sul'ṭānuhu
سُلْطَٰنُهُۥ
അവന്റെ അധികാരം, ശക്തി
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേല്‍ (മാത്രം) ആകുന്നു
yatawallawnahu
يَتَوَلَّوْنَهُۥ
അവനെ ബന്ധുവാക്കുന്ന, കാര്യകര്‍ത്തൃത്വം ഏല്‍പിക്കുന്ന അധികാരിയാക്കുന്ന
wa-alladhīna
وَٱلَّذِينَ
യാതൊരുവരുടെയും
bihi
بِهِۦ
അവനോടു (അല്ലാഹുവോടു)
mush'rikūna
مُشْرِكُونَ
ശിര്‍ക്കു ചെയ്യുന്ന (പങ്കു ചേര്‍ക്കുന്ന)വരാണ്
പിശാചിനെ രക്ഷാധികാരിയാക്കുകയും അവന്റെ പ്രേരണമൂലം അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നവരുടെ മേല്‍ മാത്രമാണ് അവന് സ്വാധീനമുള്ളത്.
തഫ്സീര്‍- القرآن الكريم - سورة النحل١٦
An-Nahl (Surah 16)