اَلْحَمْدُ لِلّٰهِ الَّذِيْ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ وَلَهُ الْحَمْدُ فِى الْاٰخِرَةِۗ وَهُوَ الْحَكِيْمُ الْخَبِيْرُ ( سبإ: ١ )
al-ḥamdu
ٱلْحَمْدُ
സ്തുതി (സ്തുതിയായിട്ടുള്ളതെല്ലാം)
lillahi
لِلَّهِ
അല്ലാഹുവിനാണ്
alladhī
ٱلَّذِى
യാതൊരുവന്‍
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
walahu l-ḥamdu
وَلَهُ ٱلْحَمْدُ
അവനുതന്നെയാണ് സ്തുതി
fī l-ākhirati
فِى ٱلْءَاخِرَةِۚ
പരലോകത്തു
wahuwa
وَهُوَ
അവന്‍, അവനത്രെ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍
l-khabīru
ٱلْخَبِيرُ
സൂക്ഷ്മജ്ഞന്‍
ആകാശഭൂമികളിലുള്ള എല്ലാറ്റിന്റെയും ഉടമയായ അല്ലാഹുവിനാണ് സര്‍വസ്തുതിയും. പരലോകത്തും സ്തുതി അവനുതന്നെ. അവന്‍ യുക്തിമാനാണ്. സൂക്ഷ്മമായി അറിയുന്നവനും.
തഫ്സീര്‍ يَعْلَمُ مَا يَلِجُ فِى الْاَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاۤءِ وَمَا يَعْرُجُ فِيْهَاۗ وَهُوَ الرَّحِيْمُ الْغَفُوْرُ ( سبإ: ٢ )
yaʿlamu
يَعْلَمُ
അവന്‍ അറിയുന്നു
mā yaliju
مَا يَلِجُ
പ്രവേശിക്കുന്നതു, കടന്നുവരുന്നതു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wamā yakhruju
وَمَا يَخْرُجُ
പുറത്തുവരുന്നതും
min'hā
مِنْهَا
അതില്‍നിന്നു
wamā yanzilu
وَمَا يَنزِلُ
ഇറങ്ങുന്നതും
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
wamā yaʿruju
وَمَا يَعْرُجُ
കയറിവരുന്നതും
wahuwa
وَهُوَ
അവന് (തന്നെ)
l-raḥīmu
ٱلرَّحِيمُ
കരുണാനിധി
l-ghafūru
ٱلْغَفُورُ
(വളരെ) പൊറുക്കുന്നവന്‍
ഭൂമിയില്‍ പ്രവേശിക്കുന്നത്, അതില്‍നിന്ന് പുറത്തുവരുന്നത്, ആകാശത്തുനിന്നിറങ്ങുന്നത്, അവിടേക്കു കയറിപ്പോകുന്നത്; എല്ലാം അവനറിയുന്നു. അവന്‍ പരമ കാരുണികനാണ്. ഏറെ പൊറുക്കുന്നവനും.
തഫ്സീര്‍ وَقَالَ الَّذِيْنَ كَفَرُوْا لَا تَأْتِيْنَا السَّاعَةُ ۗقُلْ بَلٰى وَرَبِّيْ لَتَأْتِيَنَّكُمْۙ عٰلِمِ الْغَيْبِۙ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى السَّمٰوٰتِ وَلَا فِى الْاَرْضِ وَلَآ اَصْغَرُ مِنْ ذٰلِكَ وَلَآ اَكْبَرُ اِلَّا فِيْ كِتٰبٍ مُّبِيْنٍۙ ( سبإ: ٣ )
waqāla
وَقَالَ
പറഞ്ഞു, പറയുകയാണ്
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lā tatīnā
لَا تَأْتِينَا
നമുക്കു വരികയില്ല
l-sāʿatu
ٱلسَّاعَةُۖ
അന്ത്യസമയം
balā
بَلَىٰ
ഇല്ലാതേ, (ഉണ്ട്)
warabbī
وَرَبِّى
എന്റെ റബ്ബുതന്നെയാണു
latatiyannakum
لَتَأْتِيَنَّكُمْ
അതു നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും
ʿālimi l-ghaybi
عَٰلِمِ ٱلْغَيْبِۖ
അദൃശ്യത്തെ അറിയുന്നവനായ (റബ്ബ്)
lā yaʿzubu
لَا يَعْزُبُ
വിട്ടുപോക(ഒഴിവാക)യില്ല
ʿanhu
عَنْهُ
അവനില്‍നിന്നു
mith'qālu dharratin
مِثْقَالُ ذَرَّةٍ
ഒരു അണുതൂക്കവും
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
walā fī l-arḍi
وَلَا فِى ٱلْأَرْضِ
ഭൂമിയിലും ഇല്ല
walā aṣgharu
وَلَآ أَصْغَرُ
ചെറിയതുമില്ല
min dhālika
مِن ذَٰلِكَ
അതിനെക്കാള്‍
walā akbaru
وَلَآ أَكْبَرُ
വലിയതുമില്ല
illā fī kitābin
إِلَّا فِى كِتَٰبٍ
ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ
സത്യനിഷേധികള്‍ പറയുന്നു: ''ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ല'' പറയുക: ''എന്റെ നാഥനാണ് സത്യം. അതു നിങ്ങള്‍ക്കു വന്നെത്തുക തന്നെ ചെയ്യും. അഭൗതിക കാര്യങ്ങളറിയുന്ന എന്റെ നാഥനില്‍നിന്ന് ഒളിഞ്ഞുകിടക്കുന്ന ഒരണുപോലുമില്ല. ആകാശങ്ങളിലില്ല; ഭൂമിയിലുമില്ല. അണുവെക്കാള്‍ ചെറുതുമില്ല; വലുതുമില്ല. എല്ലാം സുവ്യക്തമായ ഒരു ഏടിലുണ്ട്. അതിലില്ലാത്ത ഒന്നുമില്ല.
തഫ്സീര്‍ لِّيَجْزِيَ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِۗ اُولٰۤىِٕكَ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِيْمٌ ( سبإ: ٤ )
liyajziya
لِّيَجْزِىَ
അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്കു
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِۚ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
maghfiratun
مَّغْفِرَةٌ
പാപമോചനം
wariz'qun
وَرِزْقٌ
ഉപജീവനവും, ആഹാരവും
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്. അവര്‍ക്ക് പാപമോചനമുണ്ട്; ഉദാരമായ ജീവിതവിഭവങ്ങളും.
തഫ്സീര്‍ وَالَّذِيْنَ سَعَوْ فِيْٓ اٰيٰتِنَا مُعٰجِزِيْنَ اُولٰۤىِٕكَ لَهُمْ عَذَابٌ مِّنْ رِّجْزٍ اَلِيْمٌ ( سبإ: ٥ )
wa-alladhīna saʿaw
وَٱلَّذِينَ سَعَوْ
പരിശ്രമം നടത്തിയ (കുഴപ്പമുണ്ടാക്കുന്ന)വര്‍
fī āyātinā
فِىٓ ءَايَٰتِنَا
നമ്മുടെ ലക്ഷ്യ(ദൃഷ്ടാന്ത)ങ്ങളില്‍
muʿājizīna
مُعَٰجِزِينَ
അസാധ്യമാക്കുന്നവരായിട്ടു, (പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു)
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum ʿadhābun
لَهُمْ عَذَابٌ
അവര്‍ക്കുണ്ട് ശിക്ഷ
min rij'zin
مِّن رِّجْزٍ
കഠിന ദണ്ഡനയാകുന്ന, കടുത്തയാതനയില്‍പെട്ട
നമ്മെ പരാജയപ്പെടുത്താനുദ്ദേശിച്ച് നമ്മുടെ വചനങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കാണ് നോവേറിയ കഠിനശിക്ഷയുള്ളത്.
തഫ്സീര്‍ وَيَرَى الَّذِيْنَ اُوْتُوا الْعِلْمَ الَّذِيْٓ اُنْزِلَ اِلَيْكَ مِنْ رَّبِّكَ هُوَ الْحَقَّۙ وَيَهْدِيْٓ اِلٰى صِرَاطِ الْعَزِيْزِ الْحَمِيْدِ ( سبإ: ٦ )
wayarā
وَيَرَى
കാണുന്നതാണ്
alladhīna ūtū
ٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവര്‍
alladhī unzila
ٱلَّذِىٓ أُنزِلَ
ഇറക്കപ്പെട്ടതു
min rabbika
مِن رَّبِّكَ
നിന്റെ റബ്ബിങ്കല്‍ നിന്നു
huwa l-ḥaqa
هُوَ ٱلْحَقَّ
അതു തന്നെയാണ് യഥാര്‍ത്ഥം (എന്നു)
wayahdī
وَيَهْدِىٓ
അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു എന്നും
ilā ṣirāṭi l-ʿazīzi
إِلَىٰ صِرَٰطِ ٱلْعَزِيزِ
പ്രതാപശാലിയുടെ പാതയിലേക്കു
l-ḥamīdi
ٱلْحَمِيدِ
സ്തുത്യര്‍ഹാനായ
അറിവുള്ളവര്‍ കണ്ടു മനസ്സിലാക്കുന്നു, നിന്റെ നാഥനില്‍ നിന്ന് നിനക്കിറക്കിക്കിട്ടിയതുതന്നെയാണ് സത്യമെന്ന്. അത് പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നയിക്കുന്നതാണെന്നും.
തഫ്സീര്‍ وَقَالَ الَّذِيْنَ كَفَرُوْا هَلْ نَدُلُّكُمْ عَلٰى رَجُلٍ يُّنَبِّئُكُمْ اِذَا مُزِّقْتُمْ كُلَّ مُمَزَّقٍۙ اِنَّكُمْ لَفِيْ خَلْقٍ جَدِيْدٍۚ ( سبإ: ٧ )
waqāla
وَقَالَ
പറഞ്ഞു, പറയുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
hal nadullukum
هَلْ نَدُلُّكُمْ
ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ
ʿalā rajulin
عَلَىٰ رَجُلٍ
ഒരു പുരുഷനെ (മനുഷ്യനെ)പ്പറ്റി
yunabbi-ukum
يُنَبِّئُكُمْ
നിങ്ങള്‍ക്കു വര്‍ത്തമാനമറിയിക്കുന്ന
idhā muzziq'tum
إِذَا مُزِّقْتُمْ
നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍, പിച്ചിച്ചീന്തപ്പെട്ടാല്‍
kulla mumazzaqin
كُلَّ مُمَزَّقٍ
എല്ലാ (വിധ) ഛിന്നഭിന്നമാക്കലും
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
lafī khalqin
لَفِى خَلْقٍ
ഒരു സൃഷ്ടിയില്‍ തന്നെയായിരിക്കും
സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു: ''ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍.
തഫ്സീര്‍ اَفْتَرٰى عَلَى اللّٰهِ كَذِبًا اَمْ بِهٖ جِنَّةٌ ۗبَلِ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ فِى الْعَذَابِ وَالضَّلٰلِ الْبَعِيْدِ ( سبإ: ٨ )
aftarā
أَفْتَرَىٰ
അവന്‍ കെട്ടിച്ചമച്ചിരിക്കയാണോ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
kadhiban
كَذِبًا
കളവു, വ്യാജം
am bihi
أَم بِهِۦ
അതല്ല (ഒരുപക്ഷെ) അവന്നുണ്ടോ
jinnatun
جِنَّةٌۢۗ
വല്ല ഭ്രാന്തും
alladhīna lā yu'minūna
ٱلَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയിലായിരിക്കും
wal-ḍalāli
وَٱلضَّلَٰلِ
വഴിപിഴവിലും
l-baʿīdi
ٱلْبَعِيدِ
വിദൂരമായ, അകന്ന
''അവന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുകയാണോ? അതല്ല; അവന് ഭ്രാന്തു ബാധിച്ചതാണോ?'' അറിയുക: പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷാര്‍ഹരാണ്. അളവറ്റ വഴികേടിലും.
തഫ്സീര്‍ اَفَلَمْ يَرَوْا اِلٰى مَا بَيْنَ اَيْدِيْهِمْ وَمَا خَلْفَهُمْ مِّنَ السَّمَاۤءِ وَالْاَرْضِۗ اِنْ نَّشَأْ نَخْسِفْ بِهِمُ الْاَرْضَ اَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ السَّمَاۤءِۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّكُلِّ عَبْدٍ مُّنِيْبٍ ࣖ ( سبإ: ٩ )
afalam yaraw
أَفَلَمْ يَرَوْا۟
എന്നാലവര്‍ കണ്ടില്ലേ; നോക്കുന്നില്ലേ
ilā mā
إِلَىٰ مَا
യാതൊന്നിലേക്കു
bayna aydīhim
بَيْنَ أَيْدِيهِمْ
അവരുടെ മുന്നിലുള്ള
wamā khalfahum
وَمَا خَلْفَهُم
അവരുടെ പിന്നിലുള്ളതിലേക്കും
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു്
wal-arḍi
وَٱلْأَرْضِۚ
ഭൂമിയില്‍നിന്നും
in nasha
إِن نَّشَأْ
നാം ഉദ്ദേശിക്കുന്നുവെങ്കില്‍
nakhsif bihimu
نَخْسِفْ بِهِمُ
അവരെ നാം വിഴുങ്ങിക്കും, ആഴ്ത്തും
l-arḍa
ٱلْأَرْضَ
ഭൂമിയെ, ഭൂമിയില്‍
aw nus'qiṭ
أَوْ نُسْقِطْ
അല്ലെങ്കില്‍ നാം വീഴ്ത്തും
ʿalayhim
عَلَيْهِمْ
അവരുടെ മീതെ
kisafan
كِسَفًا
കഷ്ണങ്ങളെ, തുണ്ടുകളെ
mina l-samāi
مِّنَ ٱلسَّمَآءِۚ
ആകാശത്തുനിന്നു്
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
likulli ʿabdin
لِّكُلِّ عَبْدٍ
എല്ലാ (ഓരോ) അടിയാന്നും
munībin
مُّنِيبٍ
മനസ്സുമടങ്ങുന്ന, ഭക്തിപ്പെട്ടുവരുന്ന
അവരുടെ മുന്നിലും പിന്നിലുമുള്ള ആകാശഭൂമികളവര്‍ നോക്കികണ്ടിട്ടില്ലേ? നാം ഇച്ഛിക്കുകയാണെങ്കില്‍ നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ അവര്‍ക്കുമേല്‍ ആകാശത്തിന്റെ അടരുകള്‍ വീഴ്ത്തും. പശ്ചാത്തപിക്കുന്ന ഏതൊരു ദാസനും തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തമുണ്ട്.
തഫ്സീര്‍ ۞ وَلَقَدْ اٰتَيْنَا دَاوٗدَ مِنَّا فَضْلًاۗ يٰجِبَالُ اَوِّبِيْ مَعَهٗ وَالطَّيْرَ ۚوَاَلَنَّا لَهُ الْحَدِيْدَۙ ( سبإ: ١٠ )
walaqad ātaynā
وَلَقَدْ ءَاتَيْنَا
തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്
minnā
مِنَّا
നമ്മില്‍നിന്നു (നമ്മുടെ വക)
faḍlan
فَضْلًاۖ
ഒരനുഗ്രഹം, ദയവു, ശ്രേഷ്ഠത
yājibālu
يَٰجِبَالُ
ഹേ, പര്‍വ്വതങ്ങളേ, മലകളേ
awwibī
أَوِّبِى
(കീര്‍ത്തനം) ആവര്‍ത്തിക്കുക, മടക്കിചെയ്യുക
maʿahu
مَعَهُۥ
അദ്ദേഹത്തോടൊപ്പം
wal-ṭayra
وَٱلطَّيْرَۖ
പക്ഷികളുമൊന്നിച്ചു, പക്ഷികളോടും (വിളിച്ചുപറഞ്ഞു)
wa-alannā
وَأَلَنَّا
നാം മയപ്പെടുത്തി (മൃദുവാക്കി) കൊടുക്കുകയും ചെയ്തു
l-ḥadīda
ٱلْحَدِيدَ
ഇരുമ്പ്
സംശയമില്ല; ദാവൂദിന് നാം നമ്മില്‍ നിന്നുള്ള അനുഗ്രഹമേകി. നാം നിര്‍ദേശിച്ചു: ''മലകളേ; നിങ്ങള്‍ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനമാലപിക്കുക. പക്ഷികളേ; നിങ്ങളും.'' അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുത്തു.
തഫ്സീര്‍
القرآن الكريم - سورة سبإ٣٤ Saba (Surah 34 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :സബഅ് القرآن الكريم: سبإ Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Saba' സൂറത്തുല്‍: 34 ആയത്ത് എണ്ണം: 54 ആകെ വാക്കുകൾ: 833 ആകെ പ്രതീകങ്ങൾ: 1512 Number of Rukūʿs: 6 Revelation Location: മക്കാൻ Revelation Order: 58 ആരംഭിക്കുന്നത്: 3606