Skip to main content

وَمَا تَكُوْنُ فِيْ شَأْنٍ وَّمَا تَتْلُوْا مِنْهُ مِنْ قُرْاٰنٍ وَّلَا تَعْمَلُوْنَ مِنْ عَمَلٍ اِلَّا كُنَّا عَلَيْكُمْ شُهُوْدًا اِذْ تُفِيْضُوْنَ فِيْهِۗ وَمَا يَعْزُبُ عَنْ رَّبِّكَ مِنْ مِّثْقَالِ ذَرَّةٍ فِى الْاَرْضِ وَلَا فِى السَّمَاۤءِ وَلَآ اَصْغَرَ مِنْ ذٰلِكَ وَلَآ اَكْبَرَ اِلَّا فِيْ كِتٰبٍ مُّبِيْنٍ   ( يونس: ٦١ )

wamā takūnu
وَمَا تَكُونُ
നീ ആയിരിക്കയില്ല
fī shanin
فِى شَأْنٍ
ഒരു കാര്യത്തിലും, വല്ല വിഷയത്തിലും
wamā tatlū
وَمَا تَتْلُوا۟
നീ പാരായണം ചെയ്‌കയുമില്ല
min'hu
مِنْهُ
അത്‌ സംബന്ധിച്ച്‌
min qur'ānin
مِن قُرْءَانٍ
ഒരു ക്വുര്‍ആനും, ക്വുര്‍ആനില്‍നിന്നും (വല്ലതും)
walā taʿmalūna
وَلَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുകയുമില്ല
min ʿamalin
مِنْ عَمَلٍ
ഒരു പ്രവൃത്തിയും, പ്രവൃത്തിയായിട്ട്‌ (വല്ലതും)
illā kunnā
إِلَّا كُنَّا
നാം ആയിരിക്കാതെ
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
shuhūdan
شُهُودًا
സാക്ഷികള്‍, സന്നദ്ധര്‍
idh tufīḍūna
إِذْ تُفِيضُونَ
നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുമ്പോള്‍
fīhi
فِيهِۚ
അതില്‍
wamā yaʿzubu
وَمَا يَعْزُبُ
വിട്ട്‌ (തെറ്റി-മറഞ്ഞു) പോകയുമില്ല
ʿan rabbika
عَن رَّبِّكَ
നിന്‍റെ റബ്ബില്‍ നിന്ന്‌, റബ്ബിനെ വിട്ട്‌
min mith'qāli
مِن مِّثْقَالِ
തൂക്കത്തില്‍ നിന്നും (ഒന്നും-ഒരളവും)
dharratin
ذَرَّةٍ
ഒരണുവിന്‍റെ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
walā fī l-samāi
وَلَا فِى ٱلسَّمَآءِ
ആകാശത്തിലുമില്ല
walā aṣghara
وَلَآ أَصْغَرَ
കൂടുതല്‍ ചെറിയതുമില്ല
min dhālika
مِن ذَٰلِكَ
അതിനെക്കാള്‍
walā akbara
وَلَآ أَكْبَرَ
കൂടുതല്‍ വലുതുമില്ല
illā fī kitābin
إِلَّا فِى كِتَٰبٍ
ഒരു ഗ്രന്ഥത്തില്‍(രേഖയില്‍) ഇല്ലാതെ
mubīnin
مُّبِينٍ
സ്‌പഷ്‌ടമായ, വ്യക്തമായ

നീ ഏതുകാര്യത്തിലാവട്ടെ; ഖുര്‍ആനില്‍നിന്ന് എന്തെങ്കിലും ഓതിക്കേള്‍പ്പിക്കുകയാകട്ടെ; നിങ്ങള്‍ ഏത് പ്രവൃത്തി ചെയ്യുകയാകട്ടെ; നിങ്ങളതില്‍ ഏര്‍പ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെമേല്‍ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല. ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയില്‍പെടാതെയില്ല. വ്യക്തമായ പ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും തന്നെയില്ല.

തഫ്സീര്‍

اَلَآ اِنَّ اَوْلِيَاۤءَ اللّٰهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَۚ   ( يونس: ٦٢ )

alā
أَلَآ
അല്ലാ, അറിയുക
inna awliyāa
إِنَّ أَوْلِيَآءَ
വലിയ്യു (മിത്രം)കള്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
lā khawfun
لَا خَوْفٌ
ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum
وَلَا هُمْ
അവരില്ലതാനും
yaḥzanūna
يَحْزَنُونَ
അവര്‍ വ്യസനിക്കും

അറിയുക: അല്ലാഹുവിന്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.

തഫ്സീര്‍

اَلَّذِيْنَ اٰمَنُوْا وَكَانُوْا يَتَّقُوْنَۗ   ( يونس: ٦٣ )

alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
wakānū
وَكَانُوا۟
അവര്‍ ആയിരിക്കുകയും ചെയ്‌തു
yattaqūna
يَتَّقُونَ
അവര്‍ സൂക്ഷ്‌മത പാലിക്കും

സത്യവിശ്വാസം സ്വീകരിച്ചവരും സൂക്ഷ്മത പാലിക്കുന്നവരുമാണവര്‍.

തഫ്സീര്‍

لَهُمُ الْبُشْرٰى فِى الْحَيٰوةِ الدُّنْيَا وَفِى الْاٰخِرَةِۗ لَا تَبْدِيْلَ لِكَلِمٰتِ اللّٰهِ ۗذٰلِكَ هُوَ الْفَوْزُ الْعَظِيْمُۗ   ( يونس: ٦٤ )

lahumu
لَهُمُ
അവര്‍ക്കുണ്ട്‌, അവര്‍ക്കാണ്‌
l-bush'rā
ٱلْبُشْرَىٰ
സന്തോഷവാര്‍ത്ത
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ഇഹത്തിലെ, ഐഹിക
wafī l-ākhirati
وَفِى ٱلْءَاخِرَةِۚ
പരലോകത്തിലും
lā tabdīla
لَا تَبْدِيلَ
മാറ്റം വരുത്തലില്ല, പകരമാക്കലില്ല
likalimāti
لِكَلِمَٰتِ
വാക്കുകള്‍ക്ക്‌, വചനങ്ങളെ
l-lahi
ٱللَّهِۚ
അല്ലാഹുവിന്‍റെ
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്‌
l-fawzu
ٱلْفَوْزُ
ഭാഗ്യം, വിജയം
l-ʿaẓīmu
ٱلْعَظِيمُ
വമ്പിച്ച, മഹാ

ഇഹലോകത്തും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ തിരുത്താനാവാത്തതാണ്. ആ ശുഭവാര്‍ത്ത തന്നെയാണ് അതിമഹത്തായ വിജയം.

തഫ്സീര്‍

وَلَا يَحْزُنْكَ قَوْلُهُمْۘ اِنَّ الْعِزَّةَ لِلّٰهِ جَمِيْعًاۗ هُوَ السَّمِيْعُ الْعَلِيْمُ  ( يونس: ٦٥ )

walā yaḥzunka
وَلَا يَحْزُنكَ
നിന്നെ വ്യസനിപ്പിക്കരുത്‌
qawluhum
قَوْلُهُمْۘ
അവരുടെ വാക്ക്‌, അവര്‍ പറയുന്നത്‌
inna l-ʿizata
إِنَّ ٱلْعِزَّةَ
നിശ്ചയമായും പ്രതാപം
lillahi
لِلَّهِ
അല്ലാഹുവിനാണ്‌
jamīʿan
جَمِيعًاۚ
മുഴുവനും
huwa
هُوَ
അവന്‍
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവനത്രെ
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

അവരുടെ വാക്കുകളൊന്നും നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും പ്രതാപമൊക്കെയും അല്ലാഹുവിനാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

اَلَآ اِنَّ لِلّٰهِ مَنْ فِى السَّمٰوٰتِ وَمَنْ فِى الْاَرْضِۗ وَمَا يَتَّبِعُ الَّذِيْنَ يَدْعُوْنَ مِنْ دُوْنِ اللّٰهِ شُرَكَاۤءَ ۗاِنْ يَّتَّبِعُوْنَ اِلَّا الظَّنَّ وَاِنْ هُمْ اِلَّا يَخْرُصُوْنَ   ( يونس: ٦٦ )

alā
أَلَآ
അല്ലാ, അറിയുക
inna lillahi
إِنَّ لِلَّهِ
നിശ്ചയമായും അല്ലാഹുവിനാണ്‌, അല്ലാഹുവിന്‍റെതാണ്‌
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശത്തിലുള്ളവര്‍
waman fī l-arḍi
وَمَن فِى ٱلْأَرْضِۗ
ഭൂമിയിലുള്ളവരും
wamā yattabiʿu
وَمَا يَتَّبِعُ
പിന്‍പറ്റുന്നില്ല
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വര്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിന്‌ പുറമെ
shurakāa
شُرَكَآءَۚ
പങ്കാളികളെ, കൂട്ടുകാരെ
in yattabiʿūna
إِن يَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നില്ല
illā l-ẓana
إِلَّا ٱلظَّنَّ
ഊഹത്തെ (ധാരണയെ) അല്ലാതെ
wa-in hum
وَإِنْ هُمْ
അവരല്ലതാനും
illā yakhruṣūna
إِلَّا يَخْرُصُونَ
മതിപ്പിടുക (അനുമാനം പറയുക)യല്ലാതെ

അറിയുക: ആകാശഭൂമികളിലുള്ളവരൊക്കെയും അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനു പുറമെ മറ്റു പങ്കാളികളോട് പ്രാര്‍ഥിക്കുന്നവര്‍ എന്തിനെയാണ് പിന്തുടരുന്നത്? ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. കള്ളം കെട്ടിയുണ്ടാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.

തഫ്സീര്‍

هُوَ الَّذِيْ جَعَلَ لَكُمُ الَّيْلَ لِتَسْكُنُوْا فِيْهِ وَالنَّهَارَ مُبْصِرًا ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّسْمَعُوْنَ   ( يونس: ٦٧ )

huwa alladhī
هُوَ ٱلَّذِى
അവന്‍ യാതൊരുവന്‍, അവനത്രെയാതൊരുവന്‍
jaʿala lakumu
جَعَلَ لَكُمُ
നിങ്ങള്‍ക്ക്‌ ആക്കി (ഏര്‍പ്പെടുത്തി)യ
al-layla
ٱلَّيْلَ
രാത്രിയെ
litaskunū
لِتَسْكُنُوا۟
നിങ്ങള്‍ അടങ്ങിയിരിക്കുവാന്‍, ശാന്തമായിരിക്കുവാന്‍
fīhi
فِيهِ
അതില്‍
wal-nahāra
وَٱلنَّهَارَ
പകലിനെയും
mub'ṣiran
مُبْصِرًاۚ
കാണത്തക്കവിധത്തില്‍
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്‌
laāyātin
لَءَايَٰتٍ
പല ദൃഷ്‌ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ഒരു ജനതക്ക്‌
yasmaʿūna
يَسْمَعُونَ
കേള്‍ക്കുന്ന, കേട്ടറിയുന്ന

നിങ്ങള്‍ക്ക് ശാന്തി നേടാനായി രാവിനെ നിശ്ചയിച്ചു തന്നതും പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. ശ്രദ്ധയുള്ള ജനത്തിന് അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

قَالُوا اتَّخَذَ اللّٰهُ وَلَدًا سُبْحٰنَهٗ ۗ هُوَ الْغَنِيُّ ۗ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ اِنْ عِنْدَكُمْ مِّنْ سُلْطٰنٍۢ بِهٰذَاۗ اَتَقُوْلُوْنَ عَلَى اللّٰهِ مَا لَا تَعْلَمُوْنَ   ( يونس: ٦٨ )

qālū
قَالُوا۟
അവര്‍ പറഞ്ഞു, പറയുകയാണ്‌
ittakhadha
ٱتَّخَذَ
ഏര്‍പ്പെടുത്തി, സ്വീകരിച്ചു, ഉണ്ടാക്കി (എന്ന്‌)
l-lahu
ٱللَّهُ
അല്ലാഹു
waladan
وَلَدًاۗ
സന്താനത്തെ
sub'ḥānahu
سُبْحَٰنَهُۥۖ
അവന്‍ മഹാ പരിശുദ്ധന്‍, അവനെ വാഴ്‌ത്തുന്നു
huwa
هُوَ
അവന്‍, അവനത്രെ
l-ghaniyu
ٱلْغَنِىُّۖ
ധന്യനത്രെ, ധന്യനായുള്ളവന്‍, നിരാശ്രയന്‍
lahu
لَهُۥ
അവനാണ്‌, അവന്‍റെതാണ്‌
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതും
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുള്ളതും
in ʿindakum
إِنْ عِندَكُم
നിങ്ങളുടെ അടുക്കല്‍ (പക്കല്‍) ഇല്ല
min sul'ṭānin
مِّن سُلْطَٰنٍۭ
ഒരു (അധികൃത) രേഖയും
bihādhā
بِهَٰذَآۚ
ഇതിന്‌, ഇതിനെപ്പറ്റി
ataqūlūna
أَتَقُولُونَ
നിങ്ങള്‍ പറയുകയോ, പറഞ്ഞുണ്ടാക്കുന്നുവോ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ പേരില്‍ (മേല്‍)
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍(ക്ക്‌) അറിയാത്തത്‌

അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവന്‍ പരിശുദ്ധനാണ്. സ്വയം പൂര്‍ണനും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. ഈ വാദത്തിന് നിങ്ങളുടെ പക്കല്‍ ഒരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ നിങ്ങള്‍?

തഫ്സീര്‍

قُلْ اِنَّ الَّذِيْنَ يَفْتَرُوْنَ عَلَى اللّٰهِ الْكَذِبَ لَا يُفْلِحُوْنَۗ   ( يونس: ٦٩ )

qul
قُلْ
നീ പറയുക
inna
إِنَّ
നിശ്ചയമായും
alladhīna yaftarūna
ٱلَّذِينَ يَفْتَرُونَ
കെട്ടിച്ചമക്കുന്നവര്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍
l-kadhiba
ٱلْكَذِبَ
വ്യാജം, അസത്യം
lā yuf'liḥūna
لَا يُفْلِحُونَ
അവര്‍ വിജയിക്കുകയില്ല

പറയുക: നിശ്ചയമായും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുന്നവര്‍ വിജയിക്കുകയില്ല.

തഫ്സീര്‍

مَتَاعٌ فِى الدُّنْيَا ثُمَّ اِلَيْنَا مَرْجِعُهُمْ ثُمَّ نُذِيْقُهُمُ الْعَذَابَ الشَّدِيْدَ بِمَا كَانُوْا يَكْفُرُوْنَ ࣖ   ( يونس: ٧٠ )

matāʿun
مَتَٰعٌ
ഒരു സുഖമെടുക്കല്‍
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
thumma ilaynā
ثُمَّ إِلَيْنَا
പിന്നെ നമ്മുടെ അടുക്കലേക്കാണ്‌
marjiʿuhum
مَرْجِعُهُمْ
അവരുടെ മടങ്ങിവരവ്‌
thumma nudhīquhumu
ثُمَّ نُذِيقُهُمُ
പിന്നെ നാമവരെ ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
l-shadīda
ٱلشَّدِيدَ
കഠിനമായ
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കും

അവര്‍ക്കുണ്ടാവുക ഈ ലോകത്തെ ഇത്തിരി സുഖാനുഭവം മാത്രമാണ്. ഒടുക്കം അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നീട് നാമവരെ കഠിന ശിക്ഷ അനുഭവിപ്പിക്കും. അവര്‍ സത്യനിഷേധികളായതിനാലാണിത്.

തഫ്സീര്‍