Skip to main content

قَالَ كَذٰلِكِۚ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌۚ وَلِنَجْعَلَهٗٓ اٰيَةً لِّلنَّاسِ وَرَحْمَةً مِّنَّاۚ وَكَانَ اَمْرًا مَّقْضِيًّا   ( مريم: ٢١ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
kadhāliki
كَذَٰلِكِ
അങ്ങനെത്തന്നെ, അപ്രകാരംതന്നെ
qāla rabbuki
قَالَ رَبُّكِ
നിന്‍റെ റബ്ബ് പറയുന്നു
huwa ʿalayya
هُوَ عَلَىَّ
അതു എനിക്കു
hayyinun
هَيِّنٌۖ
നിസ്സാരകാര്യമാണ്
walinajʿalahu
وَلِنَجْعَلَهُۥٓ
അവനെ ആക്കുവാനുമാണു
āyatan
ءَايَةً
ഒരു ദൃഷ്ടാന്തം
lilnnāsi
لِّلنَّاسِ
ജനങ്ങള്‍ക്കു
waraḥmatan minnā
وَرَحْمَةً مِّنَّاۚ
നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും
wakāna
وَكَانَ
അതായിരിക്കുന്നു
amran
أَمْرًا
കാര്യം
maqḍiyyan
مَّقْضِيًّا
തീരുമാനം ചെയ്യപ്പെട്ട

മലക്ക് പറഞ്ഞു: ''അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.''

തഫ്സീര്‍

۞ فَحَمَلَتْهُ فَانْتَبَذَتْ بِهٖ مَكَانًا قَصِيًّا   ( مريم: ٢٢ )

faḥamalathu
فَحَمَلَتْهُ
അങ്ങനെ അവള്‍ അവനെ ഗര്‍ഭം ധരിച്ചു
fa-intabadhat
فَٱنتَبَذَتْ
എന്നിട്ടവള്‍ വിട്ടുപോയി
bihi
بِهِۦ
അതുമായി, അതുംകൊണ്ടു
makānan
مَكَانًا
ഒരു സ്ഥലത്തേക്കു
qaṣiyyan
قَصِيًّا
ദൂരപ്പെട്ട

അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.

തഫ്സീര്‍

فَاَجَاۤءَهَا الْمَخَاضُ اِلٰى جِذْعِ النَّخْلَةِۚ قَالَتْ يٰلَيْتَنِيْ مِتُّ قَبْلَ هٰذَا وَكُنْتُ نَسْيًا مَّنْسِيًّا   ( مريم: ٢٣ )

fa-ajāahā
فَأَجَآءَهَا
അനന്തരം അവളെ വരുത്തി, കൊണ്ടുവന്നു
l-makhāḍu
ٱلْمَخَاضُ
പ്രസവവേദന
ilā jidh'ʿi l-nakhlati
إِلَىٰ جِذْعِ ٱلنَّخْلَةِ
ഈത്തപ്പന മരത്തിങ്കലേക്കു
qālat
قَالَتْ
അവള്‍ പറഞ്ഞു
yālaytanī
يَٰلَيْتَنِى
ഹാ ഞാന്‍ ആയെങ്കില്‍ നന്നായേനെ
mittu
مِتُّ
ഞാന്‍ മരണപ്പെട്ടുപോയി (എങ്കില്‍)
qabla hādhā
قَبْلَ هَٰذَا
ഇതിനു മുമ്പ്
wakuntu
وَكُنتُ
ഞാന്‍ ആയിത്തീരുകയും (ചെയ്തെങ്കില്‍)
nasyan mansiyyan
نَسْيًا مَّنسِيًّا
തീരെ മറക്കപ്പെട്ടുപോയ (ഒരാള്‍), പറ്റെ വിസ്മരിക്കപ്പെട്ട ഒരു വസ്തു

പിന്നെ പേറ്റുനോവ് അവളെ ഒരീന്തപ്പനയുടെ അടുത്തെത്തിച്ചു. അവര്‍ പറഞ്ഞു: ''അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!''

തഫ്സീര്‍

فَنَادٰىهَا مِنْ تَحْتِهَآ اَلَّا تَحْزَنِيْ قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا   ( مريم: ٢٤ )

fanādāhā
فَنَادَىٰهَا
അപ്പോള്‍ അവന്‍ അവളെ വിളിച്ചു (പറഞ്ഞു)
min taḥtihā
مِن تَحْتِهَآ
അതിന്‍റെ ചുവട്ടില്‍ നിന്നു, അവളുടെ അടിയില്‍ നിന്നു
allā taḥzanī
أَلَّا تَحْزَنِى
നീ വ്യസനിക്കേണ്ട എന്നു
qad jaʿala
قَدْ جَعَلَ
ആക്കിയിട്ടുണ്ട്
rabbuki
رَبُّكِ
നിന്‍റെ റബ്ബ്
taḥtaki
تَحْتَكِ
നിന്‍റെ താഴെ, നിന്‍റെ കീഴില്‍
sariyyan
سَرِيًّا
ഒരു മഹാനെ, മാന്യനെ, ഒരു ഉറവുചാല്‍

അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: ''നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.

തഫ്സീര്‍

وَهُزِّيْٓ اِلَيْكِ بِجِذْعِ النَّخْلَةِ تُسٰقِطْ عَلَيْكِ رُطَبًا جَنِيًّا ۖ  ( مريم: ٢٥ )

wahuzzī
وَهُزِّىٓ
നീ കുലുക്കുകയും ചെയ്തുകൊള്ളുക
ilayki
إِلَيْكِ
നിന്‍റെ അടുക്കലേക്കു
bijidh'ʿi l-nakhlati
بِجِذْعِ ٱلنَّخْلَةِ
ഈത്തപ്പനമരത്തെ, ഈന്തത്തടിയെ
tusāqiṭ
تُسَٰقِطْ
അത് വീഴ്ത്തിത്തരും
ʿalayki
عَلَيْكِ
നിനക്കു
ruṭaban
رُطَبًا
ഈത്തപ്പഴം (പഴുത്തതു) കാരക്ക
janiyyan
جَنِيًّا
പുതിയ, പുതുതായി പറിച്ചെടുത്ത

''നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും

തഫ്സീര്‍

فَكُلِيْ وَاشْرَبِيْ وَقَرِّيْ عَيْنًا ۚفَاِمَّا تَرَيِنَّ مِنَ الْبَشَرِ اَحَدًاۙ فَقُوْلِيْٓ اِنِّيْ نَذَرْتُ لِلرَّحْمٰنِ صَوْمًا فَلَنْ اُكَلِّمَ الْيَوْمَ اِنْسِيًّا ۚ  ( مريم: ٢٦ )

fakulī
فَكُلِى
അങ്ങനെ നീ തിന്നുക
wa-ish'rabī
وَٱشْرَبِى
നീ കുടിക്കുകയും ചെയ്യുക
waqarrī
وَقَرِّى
നീ കുളിര്‍ക്കുകയും ചെയ്യുക, അടങ്ങുകയും ചെയ്യുക
ʿaynan
عَيْنًاۖ
കണ്ണ്
fa-immā tarayinna
فَإِمَّا تَرَيِنَّ
ഇനി നീ കാണുന്ന പക്ഷം
mina l-bashari
مِنَ ٱلْبَشَرِ
മനുഷ്യരില്‍ നിന്നു
aḥadan
أَحَدًا
ഒരാളെ, ആരെയെങ്കിലും
faqūlī
فَقُولِىٓ
അപ്പോള്‍ നീ പറയുക
innī
إِنِّى
നിശ്ചയമായും ഞാന്‍
nadhartu
نَذَرْتُ
ഞാന്‍ നേര്‍ന്നിരിക്കുന്നു, നേര്‍ച്ചയാക്കിയിരിക്കുന്നു
lilrraḥmāni
لِلرَّحْمَٰنِ
പരമകാരുണികനു (റഹ്മാനായ അല്ലാഹുവിന്)
ṣawman
صَوْمًا
വ്രതം, നോമ്പ്
falan ukallima
فَلَنْ أُكَلِّمَ
ആകയാല്‍ ഞാന്‍ സംസാരിക്കുകയില്ലതന്നെ
l-yawma
ٱلْيَوْمَ
ഇന്നു
insiyyan
إِنسِيًّا
ഒരു മനുഷ്യനോടും

''അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: 'ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.''

തഫ്സീര്‍

فَاَتَتْ بِهٖ قَوْمَهَا تَحْمِلُهٗ ۗقَالُوْا يٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا   ( مريم: ٢٧ )

fa-atat bihi
فَأَتَتْ بِهِۦ
അങ്ങനെ അവള്‍ അവനെയും കൊണ്ടുവന്നു, ചെന്നു
qawmahā
قَوْمَهَا
അവളുടെ ജനങ്ങളുടെ അടുക്കല്‍
taḥmiluhu
تَحْمِلُهُۥۖ
അവനെ വഹിച്ചു (എടുത്തു)കൊണ്ടു
qālū
قَالُوا۟
അവര്‍ പറഞ്ഞു
yāmaryamu
يَٰمَرْيَمُ
ഹേ മര്‍യം
laqad ji'ti
لَقَدْ جِئْتِ
തീര്‍ച്ചയായും നീ ചെയ്തുവരുത്തി
shayan
شَيْـًٔا
ഒരു കാര്യം
fariyyan
فَرِيًّا
അത്യാശ്ചര്യകരമായ (ആക്ഷേപകരമായ)

പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: ''മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.

തഫ്സീര്‍

يٰٓاُخْتَ هٰرُوْنَ مَا كَانَ اَبُوْكِ امْرَاَ سَوْءٍ وَّمَا كَانَتْ اُمُّكِ بَغِيًّا ۖ  ( مريم: ٢٨ )

yāukh'ta hārūna
يَٰٓأُخْتَ هَٰرُونَ
ഹാറൂന്‍റെ സഹോദരി
mā kāna
مَا كَانَ
ആയിരുന്നില്ല
abūki
أَبُوكِ
നിന്‍റെ പിതാവു
im'ra-a sawin
ٱمْرَأَ سَوْءٍ
ഒരു ദുഷിച്ച (ചീത്ത) മനുഷ്യന്‍
wamā kānat
وَمَا كَانَتْ
ആയിരുന്നതുമില്ല
ummuki
أُمُّكِ
നിന്‍റെ മാതാവു
baghiyyan
بَغِيًّا
ഒരു ദുര്‍വൃത്ത, തോന്ന്യാസക്കാരി

''ഹാറൂന്റെ സോദരീ, നിന്റെ പിതാവ് ദുര്‍വൃത്തനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.''

തഫ്സീര്‍

فَاَشَارَتْ اِلَيْهِۗ قَالُوْا كَيْفَ نُكَلِّمُ مَنْ كَانَ فِى الْمَهْدِ صَبِيًّا   ( مريم: ٢٩ )

fa-ashārat
فَأَشَارَتْ
അപ്പോള്‍ അവള്‍ ചൂണ്ടി(ആംഗ്യം)കാട്ടി
ilayhi
إِلَيْهِۖ
അവനിലേക്കു
qālū
قَالُوا۟
അവര്‍ പറഞ്ഞു
kayfa
كَيْفَ
എങ്ങിനെയാണു
nukallimu
نُكَلِّمُ
ഞങ്ങള്‍ സംസാരിക്കുക
man kāna
مَن كَانَ
ആയിട്ടുള്ളവനോട്
fī l-mahdi
فِى ٱلْمَهْدِ
തൊട്ടിലില്‍
ṣabiyyan
صَبِيًّا
ശിശു, ശിശുവായിക്കൊണ്ടു

അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: ''തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?''

തഫ്സീര്‍

قَالَ اِنِّيْ عَبْدُ اللّٰهِ ۗاٰتٰنِيَ الْكِتٰبَ وَجَعَلَنِيْ نَبِيًّا ۙ  ( مريم: ٣٠ )

qāla
قَالَ
അവന്‍ പറഞ്ഞു
innī
إِنِّى
നിശ്ചയമായും ഞാന്‍
ʿabdu l-lahi
عَبْدُ ٱللَّهِ
അല്ലാഹുവിന്‍റെ അടിയാനാകുന്നു
ātāniya
ءَاتَىٰنِىَ
അവന്‍ എനിക്കു നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wajaʿalanī
وَجَعَلَنِى
എന്നെ അവന്‍ ആക്കുകയും ചെയ്തു
nabiyyan
نَبِيًّا
പ്രവാചകന്‍, നബി

കുഞ്ഞ് പറഞ്ഞു: ''ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീര്‍