Skip to main content

اِنَّ الَّذِيْنَ سَبَقَتْ لَهُمْ مِّنَّا الْحُسْنٰىٓۙ اُولٰۤىِٕكَ عَنْهَا مُبْعَدُوْنَ ۙ  ( الأنبياء: ١٠١ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
sabaqat lahum
سَبَقَتْ لَهُم
അവര്‍ക്കു മുന്‍കഴിഞ്ഞിരിക്കുന്നു (അങ്ങിനെയുള്ള)
minnā
مِّنَّا
നമ്മുടെ പക്കല്‍നിന്നു
l-ḥus'nā
ٱلْحُسْنَىٰٓ
സല്‍വാര്‍ത്ത, ഏറ്റവും നല്ലതു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ʿanhā
عَنْهَا
അതില്‍നിന്നു
mub'ʿadūna
مُبْعَدُونَ
ദൂരത്താക്കപ്പെടുന്നവരായിരിക്കും

എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്മ ലഭിച്ചവര്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും.

തഫ്സീര്‍

لَا يَسْمَعُوْنَ حَسِيْسَهَاۚ وَهُمْ فِيْ مَا اشْتَهَتْ اَنْفُسُهُمْ خٰلِدُوْنَ ۚ  ( الأنبياء: ١٠٢ )

lā yasmaʿūna
لَا يَسْمَعُونَ
അവര്‍ കേള്‍ക്കയില്ല
ḥasīsahā
حَسِيسَهَاۖ
അതിന്റെ ഒച്ചപ്പാട്
wahum
وَهُمْ
അവര്‍, അവരകാട്ടെ
fī mā ish'tahat
فِى مَا ٱشْتَهَتْ
ഇച്ഛിച്ചതില്‍, ആശിച്ചതില്‍
anfusuhum
أَنفُسُهُمْ
അവരുടെ മനസ്സുകള്‍
khālidūna
خَٰلِدُونَ
നിത്യവാസികളായിരിക്കും.

അവരതിന്റെ നേരിയ ശബ്ദംപോലും കേള്‍ക്കുകയില്ല. അവര്‍ എന്നെന്നും തങ്ങളുടെ മനസ്സിഷ്ടപ്പെടുന്ന സുഖാസ്വാദ്യതകളിലായിരിക്കും.

തഫ്സീര്‍

لَا يَحْزُنُهُمُ الْفَزَعُ الْاَكْبَرُ وَتَتَلَقّٰىهُمُ الْمَلٰۤىِٕكَةُۗ هٰذَا يَوْمُكُمُ الَّذِيْ كُنْتُمْ تُوْعَدُوْنَ   ( الأنبياء: ١٠٣ )

lā yaḥzunuhumu
لَا يَحْزُنُهُمُ
അവരെ വ്യസനിപ്പിക്കുകയില്ല
l-fazaʿu
ٱلْفَزَعُ
വിഭ്രമം, ഭയം, നടുക്കം
l-akbaru
ٱلْأَكْبَرُ
അതിമഹത്തായ, വളരെ വമ്പിച്ച
watatalaqqāhumu
وَتَتَلَقَّىٰهُمُ
അവരെ എതിരേല്‍ക്കുകയും ചെയ്യും
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
hādhā yawmukumu
هَٰذَا يَوْمُكُمُ
ഇതാ, നിങ്ങളുടെ ദിവസം
alladhī
ٱلَّذِى
യാതൊരു (ദിവസം)
kuntum
كُنتُمْ
നിങ്ങളായിരുന്നു
tūʿadūna
تُوعَدُونَ
നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.

ആ മഹാ സംഭ്രമം അവരെ ഒട്ടും ആകുലരാക്കുകയില്ല. മലക്കുകള്‍ അവരെ സ്വീകരിച്ച് എതിരേല്‍ക്കും. മലക്കുകള്‍ അവര്‍ക്കിങ്ങനെ സ്വാഗതമോതുകയും ചെയ്യും:''നിങ്ങളോടു വാഗ്ദാനം ചെയ്ത ആ മോഹന ദിനമാണിത്.''

തഫ്സീര്‍

يَوْمَ نَطْوِى السَّمَاۤءَ كَطَيِّ السِّجِلِّ لِلْكُتُبِۗ كَمَا بَدَأْنَآ اَوَّلَ خَلْقٍ نُّعِيْدُهٗۗ وَعْدًا عَلَيْنَاۗ اِنَّا كُنَّا فٰعِلِيْنَ   ( الأنبياء: ١٠٤ )

yawma naṭwī
يَوْمَ نَطْوِى
നാം ചുരുട്ടുന്ന ദിവസം
l-samāa
ٱلسَّمَآءَ
ആകാശത്തെ
kaṭayyi l-sijili
كَطَىِّ ٱلسِّجِلِّ
എടുകളെ, കഷ്ണങ്ങളെ ചുരുട്ടുന്നപോലെ
lil'kutubi
لِلْكُتُبِۚ
ഗ്രന്ഥങ്ങളുടെ
kamā badanā
كَمَا بَدَأْنَآ
നാം തുടങ്ങിയതുപ്രകാരം
awwala khalqin
أَوَّلَ خَلْقٍ
ആദ്യസൃഷ്ടിപ്പു, സൃഷ്ടിപ്പിന്റെ ആദ്യം
nuʿīduhu
نُّعِيدُهُۥۚ
നാം അതിനെ മടക്കും, മടക്കി സൃഷ്ടിക്കും
waʿdan
وَعْدًا
വാഗ്ദത്തം, കരാര്‍
ʿalaynā
عَلَيْنَآۚ
നമ്മുടെമേലുള്ള, നമുക്കു ബാധ്യതയുള്ള, ചുമതലപ്പെട്ട
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാമാകുന്നു
fāʿilīna
فَٰعِلِينَ
ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍

പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും.

തഫ്സീര്‍

وَلَقَدْ كَتَبْنَا فِى الزَّبُوْرِ مِنْۢ بَعْدِ الذِّكْرِ اَنَّ الْاَرْضَ يَرِثُهَا عِبَادِيَ الصّٰلِحُوْنَ   ( الأنبياء: ١٠٥ )

walaqad katabnā
وَلَقَدْ كَتَبْنَا
തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിരിക്കുന്നു, എഴുതിയിരിക്കുന്നു
fī l-zabūri
فِى ٱلزَّبُورِ
സബൂറില്‍
min baʿdi l-dhik'ri
مِنۢ بَعْدِ ٱلذِّكْرِ
പ്രമാണത്തിനുശേഷം
anna l-arḍa
أَنَّ ٱلْأَرْضَ
നിശ്ചയമായും ഭൂമി (ആണെന്നു)
yarithuhā
يَرِثُهَا
അതിനെ അനന്തരമെടുക്കും (എന്നു)
ʿibādiya
عِبَادِىَ
എന്റെ അടിയാന്‍മാര്‍
l-ṣāliḥūna
ٱلصَّٰلِحُونَ
സദ്‌വൃത്തരായ, നല്ലവരായ

സബൂറില്‍ ഉദ്‌ബോധനത്തിനുശേഷം നാമിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ''ഭൂമിയുടെ പിന്തുടര്‍ച്ചാവകാശം സച്ചരിതരായ എന്റെ ദാസന്മാര്‍ക്കായിരിക്കും.''

തഫ്സീര്‍

اِنَّ فِيْ هٰذَا لَبَلٰغًا لِّقَوْمٍ عٰبِدِيْنَ ۗ  ( الأنبياء: ١٠٦ )

inna fī hādhā
إِنَّ فِى هَٰذَا
നിശ്ചയമായും ഇതിലുണ്ട്
labalāghan
لَبَلَٰغًا
സന്ദേശം
liqawmin
لِّقَوْمٍ
ജനങ്ങള്‍ക്കു
ʿābidīna
عَٰبِدِينَ
ആരാധന ചെയ്യുന്ന, ആരാധനക്കാരായ

തീര്‍ച്ചയായും ഇതില്‍ അല്ലാഹുവെ വഴിപ്പെടുന്ന ജനത്തിന് മഹത്തായ സന്ദേശമുണ്ട്.

തഫ്സീര്‍

وَمَآ اَرْسَلْنٰكَ اِلَّا رَحْمَةً لِّلْعٰلَمِيْنَ   ( الأنبياء: ١٠٧ )

wamā arsalnāka
وَمَآ أَرْسَلْنَٰكَ
നിന്നെ നാം അയച്ചിട്ടില്ല
illā raḥmatan
إِلَّا رَحْمَةً
കാരുണ്യമായിട്ടല്ലാതെ
lil'ʿālamīna
لِّلْعَٰلَمِينَ
ലോകര്‍ക്കു, ലോകത്തുള്ളവര്‍ക്ക്.

ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

തഫ്സീര്‍

قُلْ اِنَّمَا يُوْحٰٓى اِلَيَّ اَنَّمَآ اِلٰهُكُمْ اِلٰهٌ وَّاحِدٌۚ فَهَلْ اَنْتُمْ مُّسْلِمُوْنَ  ( الأنبياء: ١٠٨ )

qul
قُلْ
പറയുക
innamā yūḥā
إِنَّمَا يُوحَىٰٓ
നിശ്ചയമായും വഹ്-യു (ബോധനം) നല്‍കപ്പെടുന്നു
ilayya
إِلَىَّ
എനിക്കു
annamā ilāhukum
أَنَّمَآ إِلَٰهُكُمْ
നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) ആണെന്നു്
ilāhun wāḥidun
إِلَٰهٌ وَٰحِدٌۖ
ഏക ഇലാഹു (മാത്രം)
fahal antum
فَهَلْ أَنتُم
എന്നാല്‍ നിങ്ങളാണോ
mus'limūna
مُّسْلِمُونَ
കീഴൊതുങ്ങുന്നവര്‍, അനുസരണം കാണിക്കുന്നവര്‍ (മുസ്ലിംകള്‍)

പറയുക: എനിക്കു ബോധനമായി കിട്ടിയതിതാണ്: നിങ്ങളുടെ ദൈവം ഏകനായ അല്ലാഹു മാത്രമാണ്. എന്നിട്ടും നിങ്ങള്‍ മുസ്‌ലിംകളാവുന്നില്ലേ?

തഫ്സീര്‍

فَاِنْ تَوَلَّوْا فَقُلْ اٰذَنْتُكُمْ عَلٰى سَوَاۤءٍۗ وَاِنْ اَدْرِيْٓ اَقَرِيْبٌ اَمْ بَعِيْدٌ مَّا تُوْعَدُوْنَ   ( الأنبياء: ١٠٩ )

fa-in tawallaw
فَإِن تَوَلَّوْا۟
എന്നിട്ടു അവന്‍ തിരിഞ്ഞുപോയാല്‍
faqul
فَقُلْ
അപ്പോള്‍ പറയുക
ādhantukum
ءَاذَنتُكُمْ
ഞാന്‍ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു, നിങ്ങള്‍ക്കു അറിയിച്ചുതന്നിരിക്കുന്നു
ʿalā sawāin
عَلَىٰ سَوَآءٍۖ
ശരിക്കു, ശരിയായ നിലയില്‍
wa-in adrī
وَإِنْ أَدْرِىٓ
എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല
aqarībun
أَقَرِيبٌ
അടുത്തതാണോ
am baʿīdun
أَم بَعِيدٌ
അഥവാ ദൂരമായതാണോ, വിദൂരമാണോ
mā tūʿadūna
مَّا تُوعَدُونَ
നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെടുന്നതു

ഇനിയും അവര്‍ പിന്തിരിയുകയാണെങ്കില്‍ പറയുക: ''ഞാന്‍ നിങ്ങള്‍ക്കെല്ലാം ഒരേപോലെ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് അടുത്തോ അകലെയോ എന്നെനിക്കറിയുകയില്ല.

തഫ്സീര്‍

اِنَّهٗ يَعْلَمُ الْجَهْرَ مِنَ الْقَوْلِ وَيَعْلَمُ مَا تَكْتُمُوْنَ   ( الأنبياء: ١١٠ )

innahu
إِنَّهُۥ
നിശ്ചയമായും അവന്‍
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു
l-jahra
ٱلْجَهْرَ
പരസ്യമായതു, ഉറക്കെയുള്ളതു
mina l-qawli
مِنَ ٱلْقَوْلِ
വാക്കില്‍ (സംസാരത്തില്‍) നിന്നു
wayaʿlamu
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യും
mā taktumūna
مَا تَكْتُمُونَ
നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കുന്നതു

''എന്നാല്‍ നിങ്ങള്‍ ഉറക്കെ പറയുന്നതും മറച്ചുവെക്കുന്നതും തീര്‍ച്ചയായും അല്ലാഹു അറിയും.

തഫ്സീര്‍