Skip to main content

قَالُوْا رَبَّنَا مَنْ قَدَّمَ لَنَا هٰذَا فَزِدْهُ عَذَابًا ضِعْفًا فِى النَّارِ  ( ص: ٦١ )

qālū
قَالُوا۟
അവർ പറയും
rabbanā
رَبَّنَا
ഞങ്ങളുടെ രക്ഷിതാവേ
man qaddama
مَن قَدَّمَ
ആർ മുമ്പു വരുത്തിവെച്ചുവോ
lanā hādhā
لَنَا هَٰذَا
ഞങ്ങൾക്കു ഇതു
fazid'hu
فَزِدْهُ
എന്നാലവനു നീ വർദ്ധിപ്പിക്കണേ
ʿadhāban ḍiʿ'fan
عَذَابًا ضِعْفًا
ഇരട്ടിയായ ശിക്ഷ
fī l-nāri
فِى ٱلنَّارِ
നരകത്തിൽ

അവര്‍ പറയും: ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ശിക്ഷ വരുത്തിവെച്ചവര്‍ക്ക് നീ നരകത്തീയില്‍ ഇരട്ടി ശിക്ഷ നല്‍കേണമേ.''

തഫ്സീര്‍

وَقَالُوْا مَا لَنَا لَا نَرٰى رِجَالًا كُنَّا نَعُدُّهُمْ مِّنَ الْاَشْرَارِ  ( ص: ٦٢ )

waqālū
وَقَالُوا۟
അവർ പറയും
mā lanā
مَا لَنَا
ഞങ്ങൾക്കെന്താണ്, നമുക്കെന്തായി
lā narā
لَا نَرَىٰ
നാം (ഞങ്ങൾ) കാണുന്നില്ല
rijālan
رِجَالًا
ചില പുരുഷൻമാരെ (മനുഷ്യരെ)
kunnā naʿudduhum
كُنَّا نَعُدُّهُم
നാമവരെ എണ്ണിയിരുന്നു
mina l-ashrāri
مِّنَ ٱلْأَشْرَارِ
ദുർജ്ജനങ്ങളിൽപെട്ടവരായി

അവര്‍ പറയും: ''നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ.

തഫ്സീര്‍

اَتَّخَذْنٰهُمْ سِخْرِيًّا اَمْ زَاغَتْ عَنْهُمُ الْاَبْصَارُ  ( ص: ٦٣ )

attakhadhnāhum
أَتَّخَذْنَٰهُمْ
നാമവരെ ആക്കിയോ
sikh'riyyan
سِخْرِيًّا
പരിഹാസ്യം, പരിഹാസ്യപാത്രം
am zāghat
أَمْ زَاغَتْ
അതല്ല (അല്ലെങ്കിൽ) തെറ്റിപ്പോയോ
ʿanhumu
عَنْهُمُ
അവരിൽനിന്നു
l-abṣāru
ٱلْأَبْصَٰرُ
കാഴ്ചകൾ, ദൃഷ്ടികൾ

''നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?''

തഫ്സീര്‍

اِنَّ ذٰلِكَ لَحَقٌّ تَخَاصُمُ اَهْلِ النَّارِ ࣖ  ( ص: ٦٤ )

inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അതു
laḥaqqun
لَحَقٌّ
യഥാർത്ഥ (വാസ്തവം) തന്നെ
takhāṣumu
تَخَاصُمُ
കക്ഷി വഴക്കാണ്, വിവാദമാണ്, തർക്കമാണ്
ahli l-nāri
أَهْلِ ٱلنَّارِ
നരകക്കാരുടെ

നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്.

തഫ്സീര്‍

قُلْ اِنَّمَآ اَنَا۠ مُنْذِرٌ ۖوَّمَا مِنْ اِلٰهٍ اِلَّا اللّٰهُ الْوَاحِدُ الْقَهَّارُ  ( ص: ٦٥ )

qul
قُلْ
നീ പറയുക
innamā anā
إِنَّمَآ أَنَا۠
നിശ്ചയമായും ഞാൻ
mundhirun
مُنذِرٌۖ
ഒരു മുന്നറിയിപ്പുകാരൻ (മാത്രം) ആകുന്നു
wamā min ilāhin
وَمَا مِنْ إِلَٰهٍ
ഒരു ഇലാഹുമില്ല
illā l-lahu
إِلَّا ٱللَّهُ
അല്ലാഹു അല്ലാതെ
l-wāḥidu
ٱلْوَٰحِدُ
ഏകനായ
l-qahāru
ٱلْقَهَّارُ
സർവ്വാധികാരിയായ

നബിയേ പറയുക: ''ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവല്ലാതെ ദൈവമില്ല. അവന്‍ ഏകനാണ്. സര്‍വാധിപതിയും.

തഫ്സീര്‍

رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا الْعَزِيْزُ الْغَفَّارُ  ( ص: ٦٦ )

rabbu l-samāwāti
رَبُّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ റബ്ബാണ്
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَا
അവ രണ്ടിനിടയിലുള്ളതിന്റെയും
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയാണ്
l-ghafāru
ٱلْغَفَّٰرُ
വളരെ പൊറുക്കുന്നവൻ

''ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകനാണ്. പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.''

തഫ്സീര്‍

قُلْ هُوَ نَبَؤٌا عَظِيْمٌۙ  ( ص: ٦٧ )

qul
قُلْ
നീ പറയുക
huwa naba-on
هُوَ نَبَؤٌا۟
അതൊരു വർത്തമാനമാണ്
ʿaẓīmun
عَظِيمٌ
വമ്പിച്ച

പറയുക: ''ഇതൊരു മഹത്തായ സന്ദേശം തന്നെ.

തഫ്സീര്‍

اَنْتُمْ عَنْهُ مُعْرِضُوْنَ  ( ص: ٦٨ )

antum
أَنتُمْ
നിങ്ങൾ
ʿanhu
عَنْهُ
അതിൽ നിന്നു, അതു വിട്ടു
muʿ'riḍūna
مُعْرِضُونَ
തിരിഞ്ഞു പോകുന്നവരാണ്, അശ്രദ്ധരാണ്

''എന്നാല്‍ നിങ്ങളതിനെ അവഗണിക്കുന്നവരാണ്.

തഫ്സീര്‍

مَا كَانَ لِيَ مِنْ عِلْمٍۢ بِالْمَلَاِ الْاَعْلٰٓى اِذْ يَخْتَصِمُوْنَ  ( ص: ٦٩ )

mā kāna liya
مَا كَانَ لِىَ
എനിക്കില്ല, ഉണ്ടായിട്ടില്ല
min ʿil'min
مِنْ عِلْمٍۭ
യാതൊരറിവും
bil-mala-i l-aʿlā
بِٱلْمَلَإِ ٱلْأَعْلَىٰٓ
മലഉൽ അഅ്ലായെ (ഉന്നത സമൂഹത്തെ) പ്പറ്റി
idh yakhtaṣimūna
إِذْ يَخْتَصِمُونَ
അവർ വിവാദം (തർക്കം) നടത്തുമ്പോൾ

അത്യുന്നതങ്ങളില്‍ വിശിഷ്ട സമൂഹം സംവാദം നടത്തിയ സന്ദര്‍ഭത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയുമായിരുന്നില്ല.

തഫ്സീര്‍

اِنْ يُّوْحٰىٓ اِلَيَّ اِلَّآ اَنَّمَآ اَنَا۠ نَذِيْرٌ مُّبِيْنٌ  ( ص: ٧٠ )

in yūḥā
إِن يُوحَىٰٓ
വഹ്‌യു നൽകപ്പെടുന്നില്ല
ilayya
إِلَىَّ
എനിക്ക്
illā annamā anā
إِلَّآ أَنَّمَآ أَنَا۠
ഞാൻ ആയതിനാലല്ലാതെ
nadhīrun
نَذِيرٌ
ഒരു താക്കീതുകാരൻ
mubīnun
مُّبِينٌ
പ്രത്യക്ഷനായ

''അതേക്കുറിച്ച് എനിക്കു ബോധനം ലഭിച്ചത് ഞാന്‍ വ്യക്തമായൊരു മുന്നറിയിപ്പുകാരന്‍ എന്ന നിലക്കു മാത്രമാണ്.''

തഫ്സീര്‍