قُلْ اِنِّيْٓ اُمِرْتُ اَنْ اَعْبُدَ اللّٰهَ مُخْلِصًا لَّهُ الدِّيْنَ ( الزمر: ١١ )
innī umir'tu
إِنِّىٓ أُمِرْتُ
നിശ്ചയമായും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു
an aʿbuda
أَنْ أَعْبُدَ
ഞാൻ ആരാധിക്കുവാൻ
l-laha
ٱللَّهَ
അല്ലാഹുവിനെ
mukh'liṣan lahu
مُخْلِصًا لَّهُ
അവനു നിഷ്‌കളങ്ക (ശുദ്ധ)മാക്കിക്കൊണ്ടു
l-dīna
ٱلدِّينَ
മതം, കീഴ്‌വണക്കം, ആരാധന, നടപടി
പറയുക: ''കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കി അവനു വഴിപ്പെടണമെന്ന് എന്നോടവന്‍ കല്‍പിച്ചിരിക്കുന്നു.
തഫ്സീര്‍وَاُمِرْتُ لِاَنْ اَكُوْنَ اَوَّلَ الْمُسْلِمِيْنَ ( الزمر: ١٢ )
wa-umir'tu
وَأُمِرْتُ
എന്നോടു കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു
li-an akūna
لِأَنْ أَكُونَ
ഞാൻ ആയിരിക്കുവാൻ
awwala l-mus'limīna
أَوَّلَ ٱلْمُسْلِمِينَ
മുസ്‌ലിംകളിൽ (കീഴൊതുക്കമുള്ളവരിൽ) ഒന്നാമൻ
''മുസ്‌ലിംകളില്‍ ഒന്നാമനാകണമെന്നും എന്നോട് അവനാജ്ഞാപിച്ചിരിക്കുന്നു.''
തഫ്സീര്‍قُلْ اِنِّيْٓ اَخَافُ اِنْ عَصَيْتُ رَبِّيْ عَذَابَ يَوْمٍ عَظِيْمٍ ( الزمر: ١٣ )
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാൻ ഭയപ്പെടുന്നു
in ʿaṣaytu
إِنْ عَصَيْتُ
ഞാൻ അനുസരണക്കേടു (എതിരു) ചെയ്‌താൽ
rabbī
رَبِّى
എന്റെ റബ്ബിനോടു
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
പറയുക: ''ഞാനെന്റെ നാഥനെ ധിക്കരിക്കുകയാണെങ്കില്‍ ഭയങ്കരമായൊരു നാളിലെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു.
തഫ്സീര്‍قُلِ اللّٰهَ اَعْبُدُ مُخْلِصًا لَّهٗ دِيْنِيْۚ ( الزمر: ١٤ )
l-laha aʿbudu
ٱللَّهَ أَعْبُدُ
അല്ലാഹുവിനെത്തന്നെ ഞാൻ ആരാധിക്കുന്നു
mukh'liṣan lahu
مُخْلِصًا لَّهُۥ
അവനു നിഷ്കളങ്കമാക്കിക്കൊണ്ടു
dīnī
دِينِى
എന്റെ മതം, കീഴ്‌വണക്കം
പറയുക: ''ഞാനെന്റെ കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കി. അവനെ മാത്രം വഴിപ്പെടുന്നു.
തഫ്സീര്‍فَاعْبُدُوْا مَا شِئْتُمْ مِّنْ دُوْنِهٖۗ قُلْ اِنَّ الْخٰسِرِيْنَ الَّذِيْنَ خَسِرُوْٓا اَنْفُسَهُمْ وَاَهْلِيْهِمْ يَوْمَ الْقِيٰمَةِۗ اَلَا ذٰلِكَ هُوَ الْخُسْرَانُ الْمُبِيْنُ ( الزمر: ١٥ )
fa-uʿ'budū
فَٱعْبُدُوا۟
എന്നാൽ നിങ്ങളാരാധിച്ചുകൊള്ളുക
mā shi'tum
مَا شِئْتُم
നിങ്ങളുദ്ദേശിച്ചതിനെ
min dūnihi
مِّن دُونِهِۦۗ
അവനു പുറമെ
inna l-khāsirīna
إِنَّ ٱلْخَٰسِرِينَ
നിശ്ചയമായും നഷ്‌ടക്കാർ
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്‌ടം വരുത്തിയവരത്രെ
anfusahum
أَنفُسَهُمْ
തങ്ങളെത്തന്നെ,തങ്ങളുടെ ദേഹങ്ങൾക്കു, ആത്മാക്കൾക്കു
wa-ahlīhim
وَأَهْلِيهِمْ
തങ്ങളുടെ സ്വന്തക്കാർക്കും (ആൾക്കാർക്കും)
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ഖിയാമത്തുനാളിൽ
alā
أَلَا
അല്ലാ (അറിഞ്ഞേക്കുക)
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-khus'rānu
ٱلْخُسْرَانُ
നഷ്‌ടം
l-mubīnu
ٱلْمُبِينُ
പ്രത്യക്ഷമായ
''എന്നാല്‍ നിങ്ങള്‍ അവനെവെടിഞ്ഞ് തോന്നിയവര്‍ക്കൊക്കെ വഴിപ്പെട്ടു കൊള്ളുക.'' പറയുക: ''ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സ്വന്തത്തിനും സ്വന്തക്കാര്‍ക്കും നഷ്ടം വരുത്തിവെച്ചവര്‍ തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍; അറിയുക: അതുതന്നെയാണ് പ്രകടമായ നഷ്ടം!''
തഫ്സീര്‍لَهُمْ مِّنْ فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ۗذٰلِكَ يُخَوِّفُ اللّٰهُ بِهٖ عِبَادَهٗ ۗيٰعِبَادِ فَاتَّقُوْنِ ( الزمر: ١٦ )
lahum
لَهُم
അവർക്കുണ്ടായിരിക്കും
min fawqihim
مِّن فَوْقِهِمْ
അവരുടെ മുകളിൽനിന്നു
ẓulalun
ظُلَلٌ
തണലു (നിഴലു)കൾ
mina l-nāri
مِّنَ ٱلنَّارِ
അഗ്നികൊണ്ടു
wamin taḥtihim
وَمِن تَحْتِهِمْ
അവരുടെ താഴ്ഭാഗത്തു നിന്നും
ẓulalun
ظُلَلٌۚ
തണലുകളുണ്ടായിരിക്കും
yukhawwifu l-lahu
يُخَوِّفُ ٱللَّهُ
അല്ലാഹു ഭയപ്പെടുത്തുന്നു
bihi
بِهِۦ
അതിനെപ്പറ്റി, അതുകൊണ്ടു
ʿibādahu
عِبَادَهُۥۚ
തന്റെ അടിയാന്മാരേ
yāʿibādi
يَٰعِبَادِ
എന്റെ അടിയാന്മാരേ
fa-ittaqūni
فَٱتَّقُونِ
അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ
അവര്‍ക്കു മീതെ നരകത്തീയിന്റെ ജ്വാലയാണ് തണലായുണ്ടാവുക. താഴെയുമുണ്ട് തീത്തട്ടുകള്‍. അതിനെപ്പറ്റിയാണ് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ എന്റെ ദാസന്മാരേ, എന്നെ സൂക്ഷിച്ചു കൊള്ളുക.
തഫ്സീര്‍وَالَّذِيْنَ اجْتَنَبُوا الطَّاغُوْتَ اَنْ يَّعْبُدُوْهَا وَاَنَابُوْٓا اِلَى اللّٰهِ لَهُمُ الْبُشْرٰىۚ فَبَشِّرْ عِبَادِۙ ( الزمر: ١٧ )
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടർ
ij'tanabū
ٱجْتَنَبُوا۟
അവർ വർജ്ജിച്ചു, അകന്നുനിന്നു
l-ṭāghūta
ٱلطَّٰغُوتَ
ത്വാഗൂത്തിനെ (പിശാചിനെ, ധിക്കാരിയെ)
an yaʿbudūhā
أَن يَعْبُدُوهَا
അതായതു അതിനെ ആരാധിക്കുന്നതിനെ
wa-anābū
وَأَنَابُوٓا۟
അവർ മടക്കം കാണിക്കുക (വിനയപ്പെടുക) യും ചെയ്തു
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു
l-bush'rā
ٱلْبُشْرَىٰۚ
സന്തോഷം, സന്തോഷവാർത്ത
fabashir
فَبَشِّرْ
ആകയാൽ സന്തോഷമറിയിക്കുക
ʿibādi
عِبَادِ
എന്റെ അടിയാന്മാരെ
പൈശാചിക ശക്തികള്‍ക്ക് വഴിപ്പെടുന്നത് വര്‍ജിക്കുകയും അല്ലാഹുവിങ്കലേക്ക് താഴ്മയോടെ തിരിച്ചുചെല്ലുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ശുഭവാര്‍ത്ത. അതിനാല്‍ എന്റെ ദാസന്മാരെ ശുഭവാര്‍ത്ത അറിയിക്കുക.
തഫ്സീര്‍الَّذِيْنَ يَسْتَمِعُوْنَ الْقَوْلَ فَيَتَّبِعُوْنَ اَحْسَنَهٗ ۗ اُولٰۤىِٕكَ الَّذِيْنَ هَدٰىهُمُ اللّٰهُ وَاُولٰۤىِٕكَ هُمْ اُولُوا الْاَلْبَابِ ( الزمر: ١٨ )
alladhīna yastamiʿūna
ٱلَّذِينَ يَسْتَمِعُونَ
അതായതു ശ്രദ്ധിച്ചു കേൾക്കുന്ന (ചെവികൊടുക്കുന്ന)വരെ
l-qawla
ٱلْقَوْلَ
വാക്കിനെ, പറയുന്നതിനെ
fayattabiʿūna
فَيَتَّبِعُونَ
എന്നിട്ടു പിൻപറ്റുന്നു
aḥsanahu
أَحْسَنَهُۥٓۚ
അതിൽ നല്ലതിനെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടർ
alladhīna
ٱلَّذِينَ
യാതൊരുവരത്രെ
hadāhumu l-lahu
هَدَىٰهُمُ ٱللَّهُۖ
അല്ലാഹു അവർക്കു മാർഗ്ഗദർശനം നൽകിയിരിക്കുന്നു
wa-ulāika hum
وَأُو۟لَٰٓئِكَ هُمْ
അക്കൂട്ടർ തന്നെ
ulū l-albābi
أُو۟لُوا۟ ٱلْأَلْبَٰبِ
ബുദ്ധിമാന്മാർ
വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ.
തഫ്സീര്‍اَفَمَنْ حَقَّ عَلَيْهِ كَلِمَةُ الْعَذَابِۗ اَفَاَنْتَ تُنْقِذُ مَنْ فِى النَّارِ ۚ ( الزمر: ١٩ )
afaman
أَفَمَنْ
അപ്പോൾ ഒരുവനോ
ḥaqqa ʿalayhi
حَقَّ عَلَيْهِ
അവന്റെ മേൽ യാഥാർത്ഥമായി, സ്ഥിരപ്പെട്ടിരിക്കുന്നു
kalimatu l-ʿadhābi
كَلِمَةُ ٱلْعَذَابِ
ശിക്ഷയുടെ വാക്കു,ശികഷയുടെ വാക്കു
afa-anta
أَفَأَنتَ
അപ്പോൾ നീയോ
tunqidhu
تُنقِذُ
രക്ഷപ്പെടുത്തുന്നു
fī l-nāri
فِى ٱلنَّارِ
നരകത്തിലുള്ള
അപ്പോള്‍ ശിക്ഷാവിധി സ്ഥിരപ്പെട്ടുകഴിഞ്ഞവന്റെ സ്ഥിതിയോ; നരകത്തീയിലുള്ളവനെ രക്ഷിക്കാന്‍ നിനക്കാവുമോ?
തഫ്സീര്‍لٰكِنِ الَّذِيْنَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِّنْ فَوْقِهَا غُرَفٌ مَّبْنِيَّةٌ ۙتَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ ەۗ وَعْدَ اللّٰهِ ۗ لَا يُخْلِفُ اللّٰهُ الْمِيْعَادَ ( الزمر: ٢٠ )
alladhīna ittaqaw
ٱلَّذِينَ ٱتَّقَوْا۟
സൂക്ഷിച്ചവർ
rabbahum
رَبَّهُمْ
തങ്ങളുടെ റബ്ബിനെ
ghurafun
غُرَفٌ
മണിമാളികകൾ, ഉന്നത അറകൾ
min fawqihā
مِّن فَوْقِهَا
അവയുടെ മീതെ ഉണ്ടായിരിക്കും
ghurafun
غُرَفٌ
മണിമാടങ്ങൾ
mabniyyatun
مَّبْنِيَّةٌ
നിർമ്മിക്ക(സ്ഥാപിക്ക, കെട്ടിയുണ്ടാക്ക)പ്പെട്ട
tajrī
تَجْرِى
നടക്കും, ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിയിൽകൂടി
l-anhāru
ٱلْأَنْهَٰرُۖ
നദികൾ, അരുവികൾ
waʿda l-lahi
وَعْدَ ٱللَّهِۖ
അല്ലാഹുവിന്റെ വാഗ്‌ദാനം
lā yukh'lifu l-lahu
لَا يُخْلِفُ ٱللَّهُ
അല്ലാഹു ലംഘിക്കുകയില്ല, വ്യത്യാസം ചെയ്കയില്ല
l-mīʿāda
ٱلْمِيعَادَ
വാഗ്ദാനം, നിശ്ചയം
എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചു ജീവിച്ചവര്‍ക്ക് തട്ടിനുമേല്‍ തട്ടുകളായി നിര്‍മിച്ച മണിമേടകളുണ്ട്. അവയുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
തഫ്സീര്‍- القرآن الكريم - سورة الزمر٣٩
Az-Zumar (Surah 39)