Skip to main content

اِنْ تَجْتَنِبُوْا كَبَاۤىِٕرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّاٰتِكُمْ وَنُدْخِلْكُمْ مُّدْخَلًا كَرِيْمًا   ( النساء: ٣١ )

in tajtanibū
إِن تَجْتَنِبُوا۟
നിങ്ങള്‍ വിട്ടകലുന്ന (വര്‍ജ്ജിക്കുന്ന) പക്ഷം
kabāira
كَبَآئِرَ
വന്‍ കാര്യങ്ങളെ (വന്‍ കുറ്റങ്ങളെ)
mā tun'hawna
مَا تُنْهَوْنَ
നിങ്ങളോടു വിരോധിക്കപ്പെടുന്നതിലെ
ʿanhu
عَنْهُ
അതിനെപ്പറ്റി
nukaffir ʿankum
نُكَفِّرْ عَنكُمْ
നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) നാം മൂടിവെക്കും, മറച്ചുകളയും
sayyiātikum
سَيِّـَٔاتِكُمْ
നിങ്ങളുടെ തിന്മകള്‍, ദോഷങ്ങള്‍
wanud'khil'kum
وَنُدْخِلْكُم
നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും
mud'khalan
مُّدْخَلًا
ഒരു പ്രവേശന സ്ഥാനത്ത്, ഒരു പ്രവേശിപ്പിക്കല്‍
karīman
كَرِيمًا
മാന്യമായ, ഉദാരമായ

നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും.

തഫ്സീര്‍

وَلَا تَتَمَنَّوْا مَا فَضَّلَ اللّٰهُ بِهٖ بَعْضَكُمْ عَلٰى بَعْضٍ ۗ لِلرِّجَالِ نَصِيْبٌ مِّمَّا اكْتَسَبُوْا ۗ وَلِلنِّسَاۤءِ نَصِيْبٌ مِّمَّا اكْتَسَبْنَ ۗوَسْـَٔلُوا اللّٰهَ مِنْ فَضْلِهٖ ۗ اِنَّ اللّٰهَ كَانَ بِكُلِّ شَيْءٍ عَلِيْمًا   ( النساء: ٣٢ )

walā tatamannaw
وَلَا تَتَمَنَّوْا۟
നിങ്ങള്‍ കൊതിക്കരുത്, വ്യാമോഹിക്കരുത്
mā faḍḍala
مَا فَضَّلَ
ശ്രേഷ്ഠമാക്കിയതിനെ, അനുഗ്രഹം (ഔദാര്യം) നല്‍കിയതിന്
l-lahu
ٱللَّهُ
അല്ലാഹു
bihi
بِهِۦ
അത് മുഖേന, അതിനെ
baʿḍakum
بَعْضَكُمْ
നിങ്ങളില്‍ ചിലര്‍ക്ക്, ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍۚ
ചിലരെക്കാള്‍
lilrrijāli
لِّلرِّجَالِ
പുരുഷന്മാര്‍ക്കുണ്ട്
naṣībun
نَصِيبٌ
ഓഹരി, പങ്ക്
mimmā ik'tasabū
مِّمَّا ٱكْتَسَبُوا۟ۖ
അവര്‍ സമ്പാദിച്ചു (ചെയ്തു)ണ്ടാക്കിയതില്‍ നിന്ന്
walilnnisāi
وَلِلنِّسَآءِ
സ്ത്രീകള്‍ക്കുമുണ്ട്
naṣībun
نَصِيبٌ
ഓഹരി, പങ്ക്
mimmā ik'tasabna
مِّمَّا ٱكْتَسَبْنَۚ
അവര്‍ ചെയ്തു (സമ്പാദിച്ചു)ണ്ടാക്കിയതില്‍ നിന്ന്
wasalū
وَسْـَٔلُوا۟
ചോദിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനോട്
min faḍlihi
مِن فَضْلِهِۦٓۗ
അവന്‍റെ അനുഗ്രഹ (ഔദാര്യ)ത്തില്‍ നിന്ന്, ദയയില്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
bikulli shayin
بِكُلِّ شَىْءٍ
എല്ലാകാര്യത്തെ (വസ്തുവെ)ക്കുറിച്ചും
ʿalīman
عَلِيمًا
അറിയുന്നവന്‍

അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതു കൊതിക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.

തഫ്സീര്‍

وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ ۗ وَالَّذِيْنَ عَقَدَتْ اَيْمَانُكُمْ فَاٰتُوْهُمْ نَصِيْبَهُمْ ۗ اِنَّ اللّٰهَ كَانَ عَلٰى كُلِّ شَيْءٍ شَهِيْدًا ࣖ   ( النساء: ٣٣ )

walikullin
وَلِكُلٍّ
എല്ലാവര്‍ക്കും, എല്ലാറ്റിനും
jaʿalnā
جَعَلْنَا
നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
mawāliya
مَوَٰلِىَ
ബന്ധപ്പെട്ടവരെ (അവകാശികളെ)
mimmā taraka
مِمَّا تَرَكَ
വിട്ടുപോയതിന്, വിട്ടുപോയതില്‍ നിന്ന്
l-wālidāni
ٱلْوَٰلِدَانِ
മാതാപിതാക്കള്‍
wal-aqrabūna
وَٱلْأَقْرَبُونَۚ
അടുത്ത കുടുംബങ്ങളും (അധികം അടുത്ത ബന്ധുക്കളും)
wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടര്‍
ʿaqadat
عَقَدَتْ
കെട്ടിയിരിക്കുന്നു, ഉറപ്പിച്ചു, സ്ഥാപിച്ചു(വോ)
aymānukum
أَيْمَٰنُكُمْ
നിങ്ങളുടെ സത്യങ്ങള്‍, വലങ്കൈകള്‍
faātūhum
فَـَٔاتُوهُمْ
എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍
naṣībahum
نَصِيبَهُمْۚ
അവരുടെ ഓഹരി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തിനും, വസ്തുവിന്‍റെമേലും
shahīdan
شَهِيدًا
സാക്ഷി (ദൃക്‌സാക്ഷി)

മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിനൊക്കെയും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങള്‍ ഉടമ്പടി ബന്ധം സ്ഥാപിച്ചവര്‍ക്ക് അവരുടെ വിഹിതം നല്‍കുക. സംശയമില്ല; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.

തഫ്സീര്‍

اَلرِّجَالُ قَوَّامُوْنَ عَلَى النِّسَاۤءِ بِمَا فَضَّلَ اللّٰهُ بَعْضَهُمْ عَلٰى بَعْضٍ وَّبِمَآ اَنْفَقُوْا مِنْ اَمْوَالِهِمْ ۗ فَالصّٰلِحٰتُ قٰنِتٰتٌ حٰفِظٰتٌ لِّلْغَيْبِ بِمَا حَفِظَ اللّٰهُ ۗوَالّٰتِيْ تَخَافُوْنَ نُشُوْزَهُنَّ فَعِظُوْهُنَّ وَاهْجُرُوْهُنَّ فِى الْمَضَاجِعِ وَاضْرِبُوْهُنَّ ۚ فَاِنْ اَطَعْنَكُمْ فَلَا تَبْغُوْا عَلَيْهِنَّ سَبِيْلًا ۗاِنَّ اللّٰهَ كَانَ عَلِيًّا كَبِيْرًا   ( النساء: ٣٤ )

al-rijālu
ٱلرِّجَالُ
പുരുഷന്മാര്‍
qawwāmūna
قَوَّٰمُونَ
നിലകൊള്ളുന്നവരാണ്, നടത്തിപ്പുകാരാണ്, അധികാരസ്ഥന്മാരാണ്, രക്ഷകന്മാരാണ്
ʿalā l-nisāi
عَلَى ٱلنِّسَآءِ
സ്ത്രീകളില്‍, സ്ത്രീകളുടെ മേല്‍
bimā faḍḍala
بِمَا فَضَّلَ
ശ്രേഷ്ഠമാക്കിയതുകൊണ്ട്, മെച്ചപ്പെടുത്തിയതിനാല്‍
l-lahu
ٱللَّهُ
അല്ലാഹു
baʿḍahum
بَعْضَهُمْ
അവരില്‍ ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലരെക്കാള്‍
wabimā anfaqū
وَبِمَآ أَنفَقُوا۟
അവര്‍ ചിലവഴിക്കുന്നതു കൊണ്ടും
min amwālihim
مِنْ أَمْوَٰلِهِمْۚ
അവരുടെ സ്വത്തുക്കളില്‍ നിന്ന്
fal-ṣāliḥātu
فَٱلصَّٰلِحَٰتُ
എന്നാല്‍ സദ്‌വൃത്തകളായവര്‍, നല്ല സ്ത്രീകള്‍, കൊള്ളാവുന്നവര്‍
qānitātun
قَٰنِتَٰتٌ
അനുസരണം (ഒതുക്കം - അച്ചടക്കം) ഉള്ളവരാണ്
ḥāfiẓātun
حَٰفِظَٰتٌ
കാക്കുന്ന (സൂക്ഷിക്കുന്ന)വരാണ്
lil'ghaybi
لِّلْغَيْبِ
അസാന്നിദ്ധ്യത്തെ (അഭാവാവസ്ഥയില്‍)
bimā ḥafiẓa l-lahu
بِمَا حَفِظَ ٱللَّهُۚ
അല്ലാഹു (കാത്തു) സൂക്ഷിച്ചപ്രകാരം, കാത്തതുകൊണ്ട്
wa-allātī
وَٱلَّٰتِى
യാതൊരു സ്ത്രീകള്‍
takhāfūna
تَخَافُونَ
നിങ്ങള്‍ ഭയപ്പെടും, ഭയപ്പെടുന്ന
nushūzahunna
نُشُوزَهُنَّ
അവരുടെ പിണക്കത്തെ, അനുസരണക്കേട്
faʿiẓūhunna
فَعِظُوهُنَّ
അവര്‍ക്ക് നിങ്ങള്‍ സദുപദേശം ചെയ്യുവിന്‍
wa-uh'jurūhunna
وَٱهْجُرُوهُنَّ
അവരെ നിങ്ങള്‍ വെടിയുകയും ചെയ്യുവിന്‍
fī l-maḍājiʿi
فِى ٱلْمَضَاجِعِ
കിടപ്പു സ്ഥാനങ്ങളില്‍
wa-iḍ'ribūhunna
وَٱضْرِبُوهُنَّۖ
അവരെ നിങ്ങള്‍ അടിക്കുകയും ചെയ്യുവിന്‍
fa-in aṭaʿnakum
فَإِنْ أَطَعْنَكُمْ
എന്നിട്ടു (എന്നാല്‍) അവര്‍ നിങ്ങളെഅനുസരിച്ചെങ്കില്‍, വഴിപ്പെട്ടാല്‍
falā tabghū
فَلَا تَبْغُوا۟
എന്നാല്‍ നിങ്ങള്‍ തേടേണ്ട, അന്വേഷിക്കരുത്
ʿalayhinna
عَلَيْهِنَّ
അവരുടെ മേല്‍, അവര്‍ക്കെതിരെ
sabīlan
سَبِيلًاۗ
ഒരു മാര്‍ഗം, വഴി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna ʿaliyyan
كَانَ عَلِيًّا
അവന്‍ ഉന്നതനാകുന്നു, മേലെയുള്ളവനാണ്
kabīran
كَبِيرًا
വലിയവന്‍, മഹാനായ

പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച.

തഫ്സീര്‍

وَاِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوْا حَكَمًا مِّنْ اَهْلِهٖ وَحَكَمًا مِّنْ اَهْلِهَا ۚ اِنْ يُّرِيْدَآ اِصْلَاحًا يُّوَفِّقِ اللّٰهُ بَيْنَهُمَا ۗ اِنَّ اللّٰهَ كَانَ عَلِيْمًا خَبِيْرًا   ( النساء: ٣٥ )

wa-in khif'tum
وَإِنْ خِفْتُمْ
നിങ്ങള്‍ ഭയന്നുവെങ്കില്‍
shiqāqa
شِقَاقَ
പിളര്‍പ്പ്, ഛിദ്രം, ഭിന്നിപ്പ്
baynihimā
بَيْنِهِمَا
അവര്‍ രണ്ടുപേര്‍ക്കുമിടയില്‍
fa-ib'ʿathū
فَٱبْعَثُوا۟
എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍പിക്കുവിന്‍, അയ ക്കുക, നിയോഗിക്കുക
ḥakaman
حَكَمًا
ഒരു വിധികര്‍ത്താവിനെ (മദ്ധ്യസ്ഥനെ)
min ahlihi
مِّنْ أَهْلِهِۦ
അവന്‍റെ ആള്‍ക്കാരി(കൂട്ടക്കാരി)ല്‍ നിന്ന്
waḥakaman
وَحَكَمًا
ഒരു വിധി കര്‍ത്താവിനെയും
min ahlihā
مِّنْ أَهْلِهَآ
അവളുടെ ആള്‍ക്കാരില്‍ നിന്ന്
in yurīdā
إِن يُرِيدَآ
അവര്‍ രണ്ടാളും ഉദ്ദേശിക്കുന്നപക്ഷം
iṣ'lāḥan
إِصْلَٰحًا
നന്നാക്കല്‍, നന്മവരുത്തല്‍
yuwaffiqi
يُوَفِّقِ
ഒപ്പിക്കും, യോജിപ്പുവരുത്തും
l-lahu
ٱللَّهُ
അല്ലാഹു
baynahumā
بَيْنَهُمَآۗ
അവര്‍ രണ്ടാള്‍ക്കിടയില്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna ʿalīman
كَانَ عَلِيمًا
അറിയുന്നവനാകുന്നു, സര്‍വ്വജ്ഞനാണ്
khabīran
خَبِيرًا
സൂക്ഷ്മജ്ഞാനി

ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ.് അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ.

തഫ്സീര്‍

۞ وَاعْبُدُوا اللّٰهَ وَلَا تُشْرِكُوْا بِهٖ شَيْـًٔا وَّبِالْوَالِدَيْنِ اِحْسَانًا وَّبِذِى الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنِ وَالْجَارِ ذِى الْقُرْبٰى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْۢبِ وَابْنِ السَّبِيْلِۙ وَمَا مَلَكَتْ اَيْمَانُكُمْ ۗ اِنَّ اللّٰهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُوْرًاۙ  ( النساء: ٣٦ )

wa-uʿ'budū
وَٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
walā tush'rikū
وَلَا تُشْرِكُوا۟
നിങ്ങള്‍ പങ്കുചേര്‍ക്കുകയും അരുത്
bihi
بِهِۦ
അവനോട്, അവനില്‍
shayan
شَيْـًٔاۖ
യാതൊന്നും
wabil-wālidayni
وَبِٱلْوَٰلِدَيْنِ
മാതാപിതാക്കളോട്
iḥ'sānan
إِحْسَٰنًا
നന്മ പ്രവര്‍ത്തിക്കലും (ചെയ്‌വിന്‍)
wabidhī l-qur'bā
وَبِذِى ٱلْقُرْبَىٰ
അടുത്ത ബന്ധമുള്ളവരോടും
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകളോടും
wal-masākīni
وَٱلْمَسَٰكِينِ
സാധുക്ക (പാവങ്ങ)ളോടും
wal-jāri
وَٱلْجَارِ
അയല്‍ക്കാരനോടും
dhī l-qur'bā
ذِى ٱلْقُرْبَىٰ
അടുത്ത ബന്ധമുള്ള
wal-jāri l-junubi
وَٱلْجَارِ ٱلْجُنُبِ
അകന്ന (വിട്ട) അയല്‍ക്കാരനോടും
wal-ṣāḥibi
وَٱلصَّاحِبِ
ചങ്ങാതി, കൂട്ടുകാരനോടും
bil-janbi
بِٱلْجَنۢبِ
അരികെയുള്ള, പാര്‍ശ്വത്തുള്ള
wa-ib'ni l-sabīli
وَٱبْنِ ٱلسَّبِيلِ
വഴിക്കാരനോടും
wamā malakat
وَمَا مَلَكَتْ
ഉടമപ്പെടുത്തിയവരോടും
aymānukum
أَيْمَٰنُكُمْۗ
നിങ്ങളുടെ വലങ്കൈകള്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
സ്‌നേഹിക്കയില്ല, ഇഷ്ടപ്പെടുകയില്ല
man kāna
مَن كَانَ
ആയിട്ടുള്ളവനെ
mukh'tālan
مُخْتَالًا
പൊങ്ങച്ചക്കാരന്‍, പത്രാസുകാരന്‍, പെരുമ നടിക്കുന്നവന്‍
fakhūran
فَخُورًا
ദുരഭിമാനിയായ, അഹങ്കാരി

നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

ۨالَّذِيْنَ يَبْخَلُوْنَ وَيَأْمُرُوْنَ النَّاسَ بِالْبُخْلِ وَيَكْتُمُوْنَ مَآ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖۗ وَاَعْتَدْنَا لِلْكٰفِرِيْنَ عَذَابًا مُّهِيْنًاۚ  ( النساء: ٣٧ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
yabkhalūna
يَبْخَلُونَ
പിശുക്കു കാട്ടുന്ന, അവര്‍ ലുബ്ധത കാണിക്കും
wayamurūna
وَيَأْمُرُونَ
അവര്‍ കല്പിക്കുക (ഉപദേശിക്കുക)യും
l-nāsa
ٱلنَّاسَ
മനുഷ്യരോട്
bil-bukh'li
بِٱلْبُخْلِ
പിശുക്കിന്, ലുബ്ധതക്ക്
wayaktumūna
وَيَكْتُمُونَ
അവര്‍ മറച്ചു (മൂടി)വെക്കുകയും
mā ātāhumu l-lahu
مَآ ءَاتَىٰهُمُ ٱللَّهُ
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
min faḍlihi
مِن فَضْلِهِۦۗ
അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ദയവിനാല്‍
wa-aʿtadnā
وَأَعْتَدْنَا
നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക്
ʿadhāban muhīnan
عَذَابًا مُّهِينًا
നിന്ദാകരമായ (അപമാനിക്കുന്ന, നിസ്സാരമാക്കുന്ന) ശിക്ഷ

പിശുക്കുകാട്ടുകയും പിശുക്കുകാട്ടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍; അല്ലാഹു തന്റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹങ്ങള്‍ മറച്ചുപിടിക്കുന്നവരും. നന്ദികെട്ടവര്‍ക്ക് നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.

തഫ്സീര്‍

وَالَّذِيْنَ يُنْفِقُوْنَ اَمْوَالَهُمْ رِئَاۤءَ النَّاسِ وَلَا يُؤْمِنُوْنَ بِاللّٰهِ وَلَا بِالْيَوْمِ الْاٰخِرِ ۗ وَمَنْ يَّكُنِ الشَّيْطٰنُ لَهٗ قَرِيْنًا فَسَاۤءَ قَرِيْنًا   ( النساء: ٣٨ )

wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരും
yunfiqūna
يُنفِقُونَ
അവര്‍ ചിലവു ചെയ്യും
amwālahum
أَمْوَٰلَهُمْ
അവരുടെ സ്വത്തുക്കളെ
riāa
رِئَآءَ
കാണിക്കുവാനായി
l-nāsi
ٱلنَّاسِ
മനുഷ്യരെ
walā yu'minūna
وَلَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നുമില്ല
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
walā bil-yawmi
وَلَا بِٱلْيَوْمِ
ദിവസത്തിലുമില്ല
l-ākhiri
ٱلْءَاخِرِۗ
അവസാനത്തെ, അന്ത്യ
waman
وَمَن
ആര്‍, യാതൊരുവന്‍
yakuni
يَكُنِ
ആയിരുന്നു(വോ)
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
lahu
لَهُۥ
അവന്
qarīnan
قَرِينًا
കൂട്ടാളി, ഇണ
fasāa
فَسَآءَ
എന്നാല്‍ അവന്‍ വളരെ (എത്രയോ) മോശപ്പെട്ടു
qarīnan
قَرِينًا
ഇണ, കൂട്ടാളിയാല്‍

ആളുകളെ കാണിക്കാനായി ധനം ചെലവഴിക്കുന്നവരാണവര്‍; അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കാത്തവരും. പിശാച് ആരുടെയെങ്കിലും കൂട്ടാളിയാണെങ്കില്‍ അവന്‍ എത്ര ചീത്ത കൂട്ടുകാരന്‍.

തഫ്സീര്‍

وَمَاذَا عَلَيْهِمْ لَوْ اٰمَنُوْا بِاللّٰهِ وَالْيَوْمِ الْاٰخِرِ وَاَنْفَقُوْا مِمَّا رَزَقَهُمُ اللّٰهُ ۗوَكَانَ اللّٰهُ بِهِمْ عَلِيْمًا   ( النساء: ٣٩ )

wamādhā
وَمَاذَا
എന്താണ്
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍ (അവര്‍ക്ക് ദോഷം) ഉള്ളത്
law āmanū
لَوْ ءَامَنُوا۟
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യദിനത്തിലും
wa-anfaqū
وَأَنفَقُوا۟
അവര്‍ ചിലവഴിക്കുകയും
mimmā razaqahumu
مِمَّا رَزَقَهُمُ
അവര്‍ക്കു നല്‍കിയതില്‍നിന്ന്
l-lahu
ٱللَّهُۚ
അല്ലാഹു
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
bihim
بِهِمْ
അവരെപ്പറ്റി
ʿalīman
عَلِيمًا
അറിയുന്നവന്‍

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുകയും ചെയ്താല്‍ അവര്‍ക്ക് എന്തു ദോഷമാണുള്ളത്? അല്ലാഹു അവരെപ്പറ്റി നന്നായറിയുന്നവനാണ്.

തഫ്സീര്‍

اِنَّ اللّٰهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۚوَاِنْ تَكُ حَسَنَةً يُّضٰعِفْهَا وَيُؤْتِ مِنْ لَّدُنْهُ اَجْرًا عَظِيْمًا  ( النساء: ٤٠ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yaẓlimu
لَا يَظْلِمُ
അക്രമം ചെയ്കയില്ല
mith'qāla dharratin
مِثْقَالَ ذَرَّةٍۖ
ഒരണുത്തൂക്കം, അണു അളവ്
wa-in taku
وَإِن تَكُ
അതായിരുന്നാല്‍
ḥasanatan
حَسَنَةً
നന്മ, നല്ല കാര്യം
yuḍāʿif'hā
يُضَٰعِفْهَا
അതിനെ അവന്‍ ഇരട്ടിപ്പിക്കും
wayu'ti
وَيُؤْتِ
അവന്‍ കൊടുക്കുകയും ചെയ്യും
min ladun'hu
مِن لَّدُنْهُ
അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വക)
ajran ʿaẓīman
أَجْرًا عَظِيمًا
വമ്പിച്ച കൂലി (പ്രതിഫലം)

അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും. തന്നില്‍ നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യും.

തഫ്സീര്‍