Skip to main content

وَالَّذِيْنَ هَاجَرُوْا فِى اللّٰهِ مِنْۢ بَعْدِ مَا ظُلِمُوْا لَنُبَوِّئَنَّهُمْ فِى الدُّنْيَا حَسَنَةً ۗوَلَاَجْرُ الْاٰخِرَةِ اَكْبَرُۘ لَوْ كَانُوْا يَعْلَمُوْنَۙ  ( النحل: ٤١ )

wa-alladhīna hājarū
وَٱلَّذِينَ هَاجَرُوا۟
ഹിജ്ര പോയവര്‍
fī l-lahi
فِى ٱللَّهِ
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
min baʿdi
مِنۢ بَعْدِ
ശേഷം
mā ẓulimū
مَا ظُلِمُوا۟
അവര്‍ അക്രമിക്കപ്പെട്ടതിന്റെ
lanubawwi-annahum
لَنُبَوِّئَنَّهُمْ
അവര്‍ക്കു നാം സൗകര്യം നല്‍കുക (താവളം ഏര്‍പ്പെടുത്തുക) തന്നെ ചെയ്യും
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
ḥasanatan
حَسَنَةًۖ
നല്ലതു
wala-ajru
وَلَأَجْرُ
പ്രതിഫലംതന്നെ, പ്രതിഫലമാകട്ടെ
l-ākhirati
ٱلْءَاخِرَةِ
പരലോകത്തിലെ
akbaru
أَكْبَرُۚ
ഏറ്റവും വലുതു
law kānū
لَوْ كَانُوا۟
അവരായിരുന്നെങ്കില്‍
yaʿlamūna
يَعْلَمُونَ
അവര്‍ അറിയും.

മര്‍ദനത്തിനിരയായശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്ക് നാം ഈ ലോകത്ത് മെച്ചമായ പാര്‍പ്പിടം ഒരുക്കിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമോ, അതിമഹത്തരവും. അവരിതെല്ലാം അറിഞ്ഞിരുന്നെങ്കില്‍!

തഫ്സീര്‍

الَّذِيْنَ صَبَرُوْا وَعَلٰى رَبِّهِمْ يَتَوَكَّلُوْنَ   ( النحل: ٤٢ )

alladhīna
ٱلَّذِينَ
അതായതു യാതൊരുവര്‍
ṣabarū
صَبَرُوا۟
അവര്‍ ക്ഷമിച്ചു
waʿalā rabbihim
وَعَلَىٰ رَبِّهِمْ
അവരുടെ റബ്ബിന്റെമേല്‍
yatawakkalūna
يَتَوَكَّلُونَ
അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു.

അവരോ, ക്ഷമ പാലിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്തവരാണ്.

തഫ്സീര്‍

وَمَآ اَرْسَلْنَا مِنْ قَبْلِكَ اِلَّا رِجَالًا نُّوْحِيْٓ اِلَيْهِمْ فَاسْـَٔلُوْٓا اَهْلَ الذِّكْرِ اِنْ كُنْتُمْ لَا تَعْلَمُوْنَۙ  ( النحل: ٤٣ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
min qablika
مِن قَبْلِكَ
നിനക്കുമുമ്പു
illā rijālan
إِلَّا رِجَالًا
പുരുഷന്‍മാരെയല്ലാതെ
nūḥī
نُّوحِىٓ
നാം വഹ്-യു നല്‍കിക്കൊണ്ടു
ilayhim
إِلَيْهِمْۚ
അവര്‍ക്കു
fasalū
فَسْـَٔلُوٓا۟
എന്നാല്‍ ചോദിക്കുവിന്‍
ahla l-dhik'ri
أَهْلَ ٱلذِّكْرِ
പ്രമാണത്തിന്റെ ആള്‍ക്കാരോടു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
lā taʿlamūna
لَا تَعْلَمُونَ
നിങ്ങള്‍ അറിയുന്നില്ല.

ചില പുരുഷന്മാരെയല്ലാതെ നിനക്കു മുമ്പ് നാം ദൂതന്മാരായി ആരെയും നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് സന്ദേശം നല്‍കുന്നു. ഇതൊന്നും നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്‌ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക.

തഫ്സീര്‍

بِالْبَيِّنٰتِ وَالزُّبُرِۗ وَاَنْزَلْنَآ اِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ اِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُوْنَ   ( النحل: ٤٤ )

bil-bayināti
بِٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകളോടെ
wal-zuburi
وَٱلزُّبُرِۗ
ഏടുകളോടെയും
wa-anzalnā
وَأَنزَلْنَآ
നാം അവതരിപ്പിക്കുക (ഇറക്കുക)യും ചെയ്തു
ilayka
إِلَيْكَ
നിനക്കു
l-dhik'ra
ٱلذِّكْرَ
പ്രമാണം
litubayyina
لِتُبَيِّنَ
നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
mā nuzzila
مَا نُزِّلَ
ഇറക്കപ്പെട്ടതിനെ
ilayhim
إِلَيْهِمْ
അവരിലേക്കു, അവര്‍ക്കു
walaʿallahum
وَلَعَلَّهُمْ
അവരായിരിക്കയും ചെയ്യാം, ആയിരിക്കുവാന്‍ വേണ്ടിയും
yatafakkarūna
يَتَفَكَّرُونَ
അവര്‍ ചിന്തിച്ചുനോക്കും.

വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ!

തഫ്സീര്‍

اَفَاَمِنَ الَّذِيْنَ مَكَرُوا السَّيِّاٰتِ اَنْ يَّخْسِفَ اللّٰهُ بِهِمُ الْاَرْضَ اَوْ يَأْتِيَهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُوْنَۙ  ( النحل: ٤٥ )

afa-amina
أَفَأَمِنَ
അപ്പോള്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയാണോ
alladhīna makarū
ٱلَّذِينَ مَكَرُوا۟
(കു)തന്ത്രം പ്രയോഗിച്ചവര്‍
l-sayiāti
ٱلسَّيِّـَٔاتِ
ദുഷിച്ചവ (ദുഷിച്ച കുതന്ത്രങ്ങള്‍)
an yakhsifa
أَن يَخْسِفَ
ആഴ്ത്തിക്കളയുന്നതിനെ(ക്കുറിച്ചു)
l-lahu
ٱللَّهُ
അല്ലാഹു
bihimu
بِهِمُ
അവരെ
l-arḍa
ٱلْأَرْضَ
ഭൂമിയില്‍
aw
أَوْ
അല്ലെങ്കില്‍
yatiyahumu
يَأْتِيَهُمُ
അവര്‍ക്കു വരുന്നതിനെ
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
min ḥaythu
مِنْ حَيْثُ
വിധത്തിലൂടെ
lā yashʿurūna
لَا يَشْعُرُونَ
അവരറിയുകയില്ല.

നീചമായ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരിപ്പോള്‍ സമാശ്വസിക്കുകയാണോ; അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയില്ലെന്ന്? അല്ലെങ്കില്‍ വിചാരിക്കാത്ത ഭാഗത്തുനിന്ന് ശിക്ഷ അവര്‍ക്ക് വന്നെത്തുകയില്ലെന്ന്?

തഫ്സീര്‍

اَوْ يَأْخُذَهُمْ فِيْ تَقَلُّبِهِمْ فَمَا هُمْ بِمُعْجِزِيْنَۙ  ( النحل: ٤٦ )

aw yakhudhahum
أَوْ يَأْخُذَهُمْ
അലെങ്കില്‍ (അവന്‍ - അതു) അവരെ പിടികൂടുന്നതിനെ
fī taqallubihim
فِى تَقَلُّبِهِمْ
അവരുടെ തിരിഞ്ഞുമറിയലില്‍
famā hum
فَمَا هُم
എന്നാല്‍ അവരല്ല
bimuʿ'jizīna
بِمُعْجِزِينَ
അശക്തനാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍).

അല്ലെങ്കില്‍, അവരുടെ പോക്കുവരവിനിടയില്‍ അവര്‍ക്ക് അതിജയിക്കാനാവാത്ത വിധം അല്ലാഹു അവരെ പിടികൂടുകയില്ലെന്നാണോ അവരാശ്വസിക്കുന്നത്?

തഫ്സീര്‍

اَوْ يَأْخُذَهُمْ عَلٰى تَخَوُّفٍۗ فَاِنَّ رَبَّكُمْ لَرَءُوْفٌ رَّحِيْمٌ   ( النحل: ٤٧ )

aw yakhudhahum
أَوْ يَأْخُذَهُمْ
അല്ലെങ്കില്‍ അവര്‍ക്കു പിടിപെടുന്നതിനെ
ʿalā takhawwufin
عَلَىٰ تَخَوُّفٍ
പേടിപ്പെട്ടുകൊണ്ടിരിക്കെ, പേടിച്ചു (കാത്തു) വരുന്നതോടെ
fa-inna rabbakum
فَإِنَّ رَبَّكُمْ
എന്നാല്‍ നിശ്ചയമായും നിങ്ങളുടെ റബ്ബു
laraūfun
لَرَءُوفٌ
കൃപാലു (വളരെ കൃപയുള്ളവന്‍) തന്നെ
raḥīmun
رَّحِيمٌ
കരുണാനിധിയാണ്.

അതുമല്ലെങ്കില്‍ അവര്‍ പേടിച്ചുവിറച്ചുകൊണ്ടിരിക്കെ അല്ലാഹു അവരെ പിടികൂടുകയില്ലെന്ന്? എന്നാല്‍ നിങ്ങളുടെ നാഥന്‍ ഏറെ കരുണയുള്ളവനും പരമദയാലുവുമാണ്.

തഫ്സീര്‍

اَوَلَمْ يَرَوْا اِلٰى مَا خَلَقَ اللّٰهُ مِنْ شَيْءٍ يَّتَفَيَّؤُا ظِلٰلُهٗ عَنِ الْيَمِيْنِ وَالشَّمَاۤىِٕلِ سُجَّدًا لِّلّٰهِ وَهُمْ دَاخِرُوْنَ   ( النحل: ٤٨ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കാണുന്നു (നോക്കുന്നു) മില്ലേ
ilā mā
إِلَىٰ مَا
യാതൊന്നിലേക്ക്, യാതൊന്നിനെ
khalaqa l-lahu
خَلَقَ ٱللَّهُ
അല്ലാഹു സൃഷ്ടിച്ചു
min shayin
مِن شَىْءٍ
വല്ല വസ്തുവായി, വല്ല വസ്തുവും
yatafayya-u
يَتَفَيَّؤُا۟
ചാഞ്ഞുകൊണ്ടിരിക്കുന്നു, തിരിഞ്ഞുവരുന്നതു
ẓilāluhu
ظِلَٰلُهُۥ
അതിന്റെ നിഴലുകള്‍
ʿani l-yamīni
عَنِ ٱلْيَمِينِ
വലത്തോട്ടു
wal-shamāili
وَٱلشَّمَآئِلِ
ഇടത്തോട്ടും
sujjadan
سُجَّدًا
സുജൂദു ചെയ്യുന്നവരായിക്കൊണ്ടു
lillahi
لِّلَّهِ
അല്ലാഹുവിനു
wahum
وَهُمْ
അവരാകട്ടെ, അവരായിക്കൊണ്ടു
dākhirūna
دَٰخِرُونَ
എളിയവര്‍ (ആയിരിക്കും, നിസ്സാരന്മാര്‍ (ആയിക്കൊണ്ടു).

പടച്ചവന്‍ പടച്ച പദാര്‍ഥങ്ങളുടെ നിഴലുകള്‍ പോലും ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചെരിഞ്ഞും ഏറെ വിനീതമായി അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുന്നത് ഇവര്‍ കാണുന്നില്ലേ?

തഫ്സീര്‍

وَلِلّٰهِ يَسْجُدُ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ مِنْ دَاۤبَّةٍ وَّالْمَلٰۤىِٕكَةُ وَهُمْ لَا يَسْتَكْبِرُوْنَ   ( النحل: ٤٩ )

walillahi
وَلِلَّهِ
അല്ലാഹുവിനു
yasjudu
يَسْجُدُ
സുജൂദു (സാഷ്ടാംഗം) ചെയ്യുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശത്തിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
min dābbatin
مِن دَآبَّةٍ
ജീവിയായിട്ടു, ജന്തുവായി
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകളും
wahum
وَهُمْ
അവരാകട്ടെ
lā yastakbirūna
لَا يَسْتَكْبِرُونَ
അഹംഭാവം നടിക്കുകയില്ല.

വിണ്ണിലും മണ്ണിലുമുള്ള ജീവികളൊക്കെയും അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുന്നു. മലക്കുകള്‍പോലും താന്‍പോരിമ നടിക്കാതെ അവനെ പ്രണമിക്കുന്നു.

തഫ്സീര്‍

يَخَافُوْنَ رَبَّهُمْ مِّنْ فَوْقِهِمْ وَيَفْعَلُوْنَ مَا يُؤْمَرُوْنَ ࣖ ۩   ( النحل: ٥٠ )

yakhāfūna
يَخَافُونَ
അവര്‍ ഭയപ്പെടുന്നു
rabbahum
رَبَّهُم
അവരുടെ റബ്ബിനെ
min fawqihim
مِّن فَوْقِهِمْ
അവരുടെ മീതെ
wayafʿalūna
وَيَفْعَلُونَ
അവര്‍ ചെയ്യുക (പ്രവര്‍ത്തിക്കുക)യും ചെയ്യുന്നു
mā yu'marūna
مَا يُؤْمَرُونَ۩
അവരോടു കല്‍പിക്കപ്പെടുന്നതു.

അവരൊക്കെയും തങ്ങളുടെ മീതെയുള്ള നാഥനെ ഭയപ്പെടുന്നു. അവന്‍ കല്‍പിക്കുന്നതൊക്കെയും അവര്‍ പ്രാവര്‍ത്തികമാക്കുന്നു.

തഫ്സീര്‍