سُبْحٰنَ الَّذِيْٓ اَسْرٰى بِعَبْدِهٖ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ اِلَى الْمَسْجِدِ الْاَقْصَا الَّذِيْ بٰرَكْنَا حَوْلَهٗ لِنُرِيَهٗ مِنْ اٰيٰتِنَاۗ اِنَّهٗ هُوَ السَّمِيْعُ الْبَصِيْرُ ( الإسراء: ١ )
sub'ḥāna
سُبْحَٰنَ
മഹാ പരിശുദ്ധന് ഞാന്‍, സ്തോത്രം ചെയ്യുന്നു
alladhī asrā
ٱلَّذِىٓ أَسْرَىٰ
രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ
biʿabdihi
بِعَبْدِهِۦ
തന്റെ അടിമയെ, അടിയാനെ
laylan
لَيْلًا
ഒരു രാത്രിയില്‍
mina l-masjidi
مِّنَ ٱلْمَسْجِدِ
മസ്ജിദില്‍ (പള്ളിയില്‍) നിന്നു
l-ḥarāmi
ٱلْحَرَامِ
ഹറാമായ (അലംഘനീയമായ - പവിത്രമായ)
ilā l-masjidi
إِلَى ٱلْمَسْجِدِ
മസ്ജിദിലേക്കു (പള്ളിയിലേക്കു)
l-aqṣā
ٱلْأَقْصَا
അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള)
alladhī
ٱلَّذِى
യാതൊരു (പള്ളി)
bāraknā
بَٰرَكْنَا
നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം - അനുഗ്രഹം - ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു
ḥawlahu
حَوْلَهُۥ
അതിന്റെ ചുറ്റുപാടില്‍
linuriyahu
لِنُرِيَهُۥ
അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി
min āyātinā
مِنْ ءَايَٰتِنَآۚ
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവനത്രെ
l-samīʿu
ٱلسَّمِيعُ
കേള്ക്കുന്നവന്
l-baṣīru
ٱلْبَصِيرُ
കാണുന്നവന്, കാണുന്നവനായ
തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവില്‍ കൊണ്ടുപോയവന് ഏറെ പരിശുദ്ധന് തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
തഫ്സീര്‍ وَاٰتَيْنَا مُوْسَى الْكِتٰبَ وَجَعَلْنٰهُ هُدًى لِّبَنِيْٓ اِسْرَاۤءِيْلَ اَلَّا تَتَّخِذُوْا مِنْ دُوْنِيْ وَكِيْلًاۗ ( الإسراء: ٢ )
waātaynā
وَءَاتَيْنَا
നാം നല്കി
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം
wajaʿalnāhu
وَجَعَلْنَٰهُ
അതിനെ നാം ആക്കുകയും ചെയ്തു
hudan
هُدًى
മാര്‍ഗ്ഗദര്‍ശനം
libanī is'rāīla
لِّبَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികള്‍ക്കു
allā tattakhidhū
أَلَّا تَتَّخِذُوا۟
നിങ്ങള്‍ ആക്കരുതു (സ്വീകരിക്കരുത് - ഏര്‍പ്പെടുത്തരുതു) എന്നു
min dūnī
مِن دُونِى
എന്നെക്കൂടാതെ, എനിക്കു പുറമെ
wakīlan
وَكِيلًا
ഒരു ഭരമേല്‍പിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ
മൂസാക്കു നാം വേദപുസ്തകം നല്കി. അതിനെ ഇസ്രയേല്‍ മക്കള്‍ക്ക് വഴികാട്ടിയാക്കി. എന്നെക്കൂടാതെ ആരെയും കൈകാര്യകര്‍ത്താവാക്കരുതെന്ന ശാസന അതിലുണ്ട്.
തഫ്സീര്‍ ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوْحٍۗ اِنَّهٗ كَانَ عَبْدًا شَكُوْرًا ( الإسراء: ٣ )
dhurriyyata
ذُرِّيَّةَ
സന്തതികളേ
man ḥamalnā
مَنْ حَمَلْنَا
നാം വഹിച്ച (കയറ്റിയ)വരുടെ
maʿa nūḥin
مَعَ نُوحٍۚ
നൂഹിന്റെ ഒപ്പം
innahu
إِنَّهُۥ
നിശ്ചയമായും അദ്ദേഹം
ʿabdan
عَبْدًا
ഒരു അടിയാന്, അടിമ
shakūran
شَكُورًا
വളരെ നന്ദിയുള്ള
നാം നൂഹിനോടൊപ്പം കപ്പലില്‍ കയറ്റിയവരുടെ സന്തതികളാണ് നിങ്ങള്‍. നൂഹ് വളരെ നന്ദിയുള്ള ദാസനായിരുന്നു.
തഫ്സീര്‍ وَقَضَيْنَآ اِلٰى بَنِيْٓ اِسْرَاۤءِيْلَ فِى الْكِتٰبِ لَتُفْسِدُنَّ فِى الْاَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيْرًا ( الإسراء: ٤ )
waqaḍaynā
وَقَضَيْنَآ
നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു)
ilā banī is'rāīla
إِلَىٰ بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളിലേക്കു
fī l-kitābi
فِى ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തില്‍
latuf'sidunna
لَتُفْسِدُنَّ
തീര്‍ച്ചയായും നിങ്ങള്‍ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
marratayni
مَرَّتَيْنِ
രണ്ടു പ്രാവശ്യം
walataʿlunna
وَلَتَعْلُنَّ
നിങ്ങള്‍ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും
ʿuluwwan
عُلُوًّا
ഔന്നത്യം (പൊങ്ങച്ചം)
ഇസ്രയേല്‍ മക്കള്‍ രണ്ടു തവണ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തഫ്സീര്‍ فَاِذَا جَاۤءَ وَعْدُ اُوْلٰىهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ اُولِيْ بَأْسٍ شَدِيْدٍ فَجَاسُوْا خِلٰلَ الدِّيَارِۗ وَكَانَ وَعْدًا مَّفْعُوْلًا ( الإسراء: ٥ )
fa-idhā jāa
فَإِذَا جَآءَ
അങ്ങനെ വന്നാല്‍
waʿdu
وَعْدُ
വാഗ്ദത്തം, താക്കീതു
ūlāhumā
أُولَىٰهُمَا
ആ രണ്ടില്‍ ആദ്യത്തേതിന്റെ
baʿathnā
بَعَثْنَا
നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും)
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ
ʿibādan
عِبَادًا
ചില അടിയാന്മാരെ
ulī
أُو۟لِى
ഉള്ളവരായ, ഉടയവരായ
basin
بَأْسٍ
ശൗര്യം (പരാക്രമ ശക്തി)
shadīdin
شَدِيدٍ
കഠിനമായ, കടുത്ത
fajāsū
فَجَاسُوا۟
എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും
l-diyāri
ٱلدِّيَارِۚ
വീടു (വസതി - വാസസ്ഥലം) കളുടെ
wakāna
وَكَانَ
അതായിരിക്കുന്നു, (ആകുന്നു) താനും
waʿdan
وَعْدًا
ഒരു വാഗ്ദത്തം
mafʿūlan
مَّفْعُولًا
ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).
അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍പോലും നിങ്ങളെ പരതിനടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്.
തഫ്സീര്‍ ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَاَمْدَدْنٰكُمْ بِاَمْوَالٍ وَّبَنِيْنَ وَجَعَلْنٰكُمْ اَكْثَرَ نَفِيْرًا ( الإسراء: ٦ )
thumma radadnā
ثُمَّ رَدَدْنَا
പിന്നെ നാം മടക്കി (തിരിച്ചു) തരുന്നതാണു
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-karata
ٱلْكَرَّةَ
എടുത്തുചാട്ടം (ശക്തി - വിജയം)
ʿalayhim
عَلَيْهِمْ
അവരുടെമേല്‍ (എതിരെ)
wa-amdadnākum
وَأَمْدَدْنَٰكُم
നിങ്ങള്‍ക്ക് നാം സഹായം (പോഷണം) നല്‍കുകയും ചെയ്യും
bi-amwālin
بِأَمْوَٰلٍ
സ്വത്തുക്കള്‍ (ധനം) കൊണ്ടും
wabanīna
وَبَنِينَ
മക്കളും (കൊണ്ടും)
wajaʿalnākum
وَجَعَلْنَٰكُمْ
നിങ്ങളെ നാം ആക്കുകയും ചെയ്യും
akthara
أَكْثَرَ
വളരെ അധികമുള്ളവര്‍
nafīran
نَفِيرًا
സംഘം (കൂട്ടം).
പിന്നീട് നിങ്ങള്‍ക്കു നാം അവരുടെമേല്‍ വീണ്ടും വിജയം നല്കി. സമ്പത്തും സന്താനങ്ങളും നല്കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു.
തഫ്സീര്‍ اِنْ اَحْسَنْتُمْ اَحْسَنْتُمْ لِاَنْفُسِكُمْ ۗوَاِنْ اَسَأْتُمْ فَلَهَاۗ فَاِذَا جَاۤءَ وَعْدُ الْاٰخِرَةِ لِيَسٗۤـُٔوْا وُجُوْهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوْهُ اَوَّلَ مَرَّةٍ وَّلِيُتَبِّرُوْا مَا عَلَوْا تَتْبِيْرًا ( الإسراء: ٧ )
in aḥsantum
إِنْ أَحْسَنتُمْ
നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം
aḥsantum
أَحْسَنتُمْ
നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു)
li-anfusikum
لِأَنفُسِكُمْۖ
നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്
wa-in asatum
وَإِنْ أَسَأْتُمْ
നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ
falahā
فَلَهَاۚ
എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും
fa-idhā jāa
فَإِذَا جَآءَ
എനി (എന്നാല്‍) വന്നാല്‍
l-ākhirati
ٱلْءَاخِرَةِ
അവസാനത്തേതിന്റെ
liyasūū
لِيَسُۥٓـُٔوا۟
അവര്‍ തിന്മ (മോശം - വഷളത്വം) ചെയ്വാന് വേണ്ടി
wujūhakum
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
waliyadkhulū
وَلِيَدْخُلُوا۟
അവര്‍ പ്രവേശിക്കുവാനും
l-masjida
ٱلْمَسْجِدَ
പള്ളിയില്‍
kamā dakhalūhu
كَمَا دَخَلُوهُ
അവരതില്‍ പ്രവേശിച്ചതുപോലെ
awwala marratin
أَوَّلَ مَرَّةٍ
ഒന്നാം (ആദ്യ) പ്രാവശ്യം
waliyutabbirū
وَلِيُتَبِّرُوا۟
അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും
mā ʿalaw
مَا عَلَوْا۟
അവര്‍ ഔന്നത്യം (മേന്മ - വിജയം - ഊക്ക്) നേടിയതിനെ
tatbīran
تَتْبِيرًا
ഒരു (കടുത്ത) നശിപ്പിക്കല്‍
നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്. തിന്മ ചെയ്താല്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദര്‍ഭങ്ങളില്‍ അവസാനത്തേതിന്റെ സമയമായപ്പോള്‍ നിങ്ങളെ മറ്റു ശത്രുക്കള്‍ കീഴ്പ്പെടുത്തി; അവര്‍ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയില്‍ കടന്നുവന്നപോലെ ഇത്തവണയും കടന്നുചെല്ലാനും കൈയില്‍ ക്കിട്ടിയതെല്ലാം തകര്‍ത്തുകളയാനും വേണ്ടി.
തഫ്സീര്‍ عَسٰى رَبُّكُمْ اَنْ يَّرْحَمَكُمْۚ وَاِنْ عُدْتُّمْ عُدْنَاۘ وَجَعَلْنَا جَهَنَّمَ لِلْكٰفِرِيْنَ حَصِيْرًا ( الإسراء: ٨ )
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബ്
an yarḥamakum
أَن يَرْحَمَكُمْۚ
നിങ്ങളോടു (നിങ്ങള്‍ക്കു) കരുണ ചെയ്യുമാറ്
wa-in ʿudttum
وَإِنْ عُدتُّمْ
നിങ്ങള്‍ മടങ്ങിയെങ്കിലോ, ആവര്‍ത്തിച്ചാലാകട്ടെ
ʿud'nā
عُدْنَاۘ
നാം (നാമും) മടങ്ങുന്നതാണ്, ആവര്‍ത്തിക്കുകയായി
wajaʿalnā
وَجَعَلْنَا
നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു
jahannama
جَهَنَّمَ
ജഹന്നമിനെ
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്കു
ḥaṣīran
حَصِيرًا
തടങ്ങല്‍സ്ഥാനം, ഒരു തടങ്ങല്‍, പായ
ഇനിയും നിങ്ങളുടെ നാഥന് നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല; നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു.
തഫ്സീര്‍ اِنَّ هٰذَا الْقُرْاٰنَ يَهْدِيْ لِلَّتِيْ هِيَ اَقْوَمُ وَيُبَشِّرُ الْمُؤْمِنِيْنَ الَّذِيْنَ يَعْمَلُوْنَ الصّٰلِحٰتِ اَنَّ لَهُمْ اَجْرًا كَبِيْرًاۙ ( الإسراء: ٩ )
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇത്
l-qur'āna
ٱلْقُرْءَانَ
(ഈ) ക്വുര്‍ആന്‍
yahdī
يَهْدِى
മാര്‍ഗദര്‍ശനം നല്കുന്നു, വഴികാട്ടും
lillatī
لِلَّتِى
യാതൊന്നിലേക്ക്
aqwamu
أَقْوَمُ
ഏറ്റം ചൊവ്വായതാണ്, കൂടുതല്‍ ബലവത്താണ്
wayubashiru
وَيُبَشِّرُ
അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
alladhīna yaʿmalūna
ٱلَّذِينَ يَعْمَلُونَ
പ്രവര്‍ത്തിക്കുന്നവരായ
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങളെ
anna lahum
أَنَّ لَهُمْ
അവര്‍ക്കുണ്ടെന്ന്
ajran
أَجْرًا
പ്രതിഫലം, കൂലി
ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.
തഫ്സീര്‍ وَّاَنَّ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ اَعْتَدْنَا لَهُمْ عَذَابًا اَلِيْمًا ࣖ ( الإسراء: ١٠ )
wa-anna alladhīna lā yu'minūna
وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
aʿtadnā
أَعْتَدْنَا
നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും)
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
തഫ്സീര്‍
القرآن الكريم - سورة الإسراء١٧ Al-Isra (Surah 17 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ഇസ്റാഅ് القرآن الكريم: الإسراء Ayah Sajadat (سجدة ): 109 സൂറത്തുല്‍ (latin): Al-Isra' സൂറത്തുല്‍: 17 ആയത്ത് എണ്ണം: 111 ആകെ വാക്കുകൾ: 533 ആകെ പ്രതീകങ്ങൾ: 3460 Number of Rukūʿs: 12 Revelation Location: മക്കാൻ Revelation Order: 50 ആരംഭിക്കുന്നത്: 2029