Skip to main content

اُولٰۤىِٕكَ لَهُمْ جَنّٰتُ عَدْنٍ تَجْرِيْ مِنْ تَحْتِهِمُ الْاَنْهٰرُ يُحَلَّوْنَ فِيْهَا مِنْ اَسَاوِرَ مِنْ ذَهَبٍ وَّيَلْبَسُوْنَ ثِيَابًا خُضْرًا مِّنْ سُنْدُسٍ وَّاِسْتَبْرَقٍ مُّتَّكِىِٕيْنَ فِيْهَا عَلَى الْاَرَاۤىِٕكِۗ نِعْمَ الثَّوَابُۗ وَحَسُنَتْ مُرْتَفَقًا  ( الكهف: ٣١ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum
لَهُمْ
അവര്‍ക്കാണ്, അവര്‍ക്കുണ്ട്
jannātu ʿadnin
جَنَّٰتُ عَدْنٍ
അധിവാസത്തിന്റെ (നിത്യവാസത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍
tajrī
تَجْرِى
ഒഴുകും, സഞ്ചരിക്കും, നടക്കും
min taḥtihimu
مِن تَحْتِهِمُ
അവരുടെ താഴ്ഭാഗത്തു കൂടി
l-anhāru
ٱلْأَنْهَٰرُ
നദികള്‍, ആറുകള്‍, അരുവികള്‍
yuḥallawna
يُحَلَّوْنَ
അവര്‍ക്ക് അണിയിക്കപ്പെടും
fīhā
فِيهَا
അതില്‍, അവിടത്തില്‍
min asāwira
مِنْ أَسَاوِرَ
വള (കൈവള)കളില്‍ നിന്ന്, കങ്കണങ്ങളില്‍ നിന്ന്
min dhahabin
مِن ذَهَبٍ
സ്വര്‍ണ്ണം കൊണ്ടുള്ള
wayalbasūna
وَيَلْبَسُونَ
അവര്‍ ധരിക്കുകയും ചെയ്യും
thiyāban
ثِيَابًا
വസ്ത്രങ്ങളെ
khuḍ'ran
خُضْرًا
പച്ചയായ
min sundusin
مِّن سُندُسٍ
മിനുസപ്പട്ടു (നേരിയപട്ടു) കൊണ്ടുള്ള
wa-is'tabraqin
وَإِسْتَبْرَقٍ
പരുത്ത (കട്ടിയുള്ള) പട്ടും
muttakiīna
مُّتَّكِـِٔينَ
ചാരിയിരുന്നു (സുഖിച്ചു) കൊണ്ട്
fīhā
فِيهَا
അതില്‍, അവിടത്തില്‍
ʿalā l-arāiki
عَلَى ٱلْأَرَآئِكِۚ
പര്യങ്കങ്ങളില്‍, അലംകൃത കട്ടിലുകളില്‍
niʿ'ma
نِعْمَ
എത്ര (വളരെ) വിശിഷ്ടം
l-thawābu
ٱلثَّوَابُ
(ആ) പ്രതിഫലം
waḥasunat
وَحَسُنَتْ
അതു വളരെ നല്ലതും
mur'tafaqan
مُرْتَفَقًا
വിശ്രമസ്ഥലം

അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെയവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. നേര്‍ത്തതും കനത്തതുമായ പച്ചപ്പട്ടുകളാണ് അവിടെയവര്‍ ധരിക്കുക. കട്ടിലുകളില്‍ ചാരിയിരുന്നാണ് അവര്‍ വിശ്രമിക്കുക. എത്ര മഹത്തായ പ്രതിഫലം! എത്ര നല്ല സങ്കേതം!

തഫ്സീര്‍

۞ وَاضْرِبْ لَهُمْ مَّثَلًا رَّجُلَيْنِ جَعَلْنَا لِاَحَدِهِمَا جَنَّتَيْنِ مِنْ اَعْنَابٍ وَّحَفَفْنٰهُمَا بِنَخْلٍ وَّجَعَلْنَا بَيْنَهُمَا زَرْعًاۗ   ( الكهف: ٣٢ )

wa-iḍ'rib
وَٱضْرِبْ
വിവരിച്ചു കൊടുക്കുക
lahum
لَهُم
അവര്‍ക്കു
mathalan
مَّثَلًا
ഒരു ഉപമ, ഉദാഹരണം
rajulayni
رَّجُلَيْنِ
രണ്ടാളുകളെ, രണ്ടു പുരുഷന്‍മാരെ
jaʿalnā
جَعَلْنَا
നാം ഉണ്ടാക്കി
li-aḥadihimā
لِأَحَدِهِمَا
അവരില്‍ ഒരാള്‍ക്കു
jannatayni
جَنَّتَيْنِ
രണ്ടു തോട്ടങ്ങള്‍
min aʿnābin
مِنْ أَعْنَٰبٍ
പല [തരത്തിലുള്ള] മുന്തിരികളില്‍ നിന്നും
waḥafafnāhumā
وَحَفَفْنَٰهُمَا
അവ രണ്ടിനേയും നാം വലയം ചെയ്തു
binakhlin
بِنَخْلٍ
ഈത്തപ്പനകൊണ്ട്
wajaʿalnā
وَجَعَلْنَا
നാം ഉണ്ടാക്കുകയും ചെയ്തു
baynahumā
بَيْنَهُمَا
രണ്ടിനുമിടയില്‍
zarʿan
زَرْعًا
വിള, കൃഷി

നീ അവര്‍ക്ക് രണ്ടാളുകളുടെ ഉദാഹരണം പറഞ്ഞുകൊടുക്കുക: അവരിലൊരാള്‍ക്ക് നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയ്ക്കു ചുറ്റും ഈന്തപ്പനകള്‍ വളര്‍ത്തി. അവയ്ക്കിടയില്‍ ധാന്യകൃഷിയിടവും ഉണ്ടാക്കി.

തഫ്സീര്‍

كِلْتَا الْجَنَّتَيْنِ اٰتَتْ اُكُلَهَا وَلَمْ تَظْلِمْ مِّنْهُ شَيْـًٔاۙ وَّفَجَّرْنَا خِلٰلَهُمَا نَهَرًاۙ   ( الكهف: ٣٣ )

kil'tā l-janatayni
كِلْتَا ٱلْجَنَّتَيْنِ
രണ്ടു തോട്ടവും
ātat
ءَاتَتْ
നല്‍കിവന്നു, കൊടുത്തു
ukulahā
أُكُلَهَا
അതിന്റെ കനി [ഫലം]
walam taẓlim
وَلَمْ تَظْلِم
അതു ക്രമക്കേടും വരുത്തിയില്ല
min'hu
مِّنْهُ
അതില്‍, അതില്‍നിന്നു
shayan
شَيْـًٔاۚ
ഒന്നും, ഒന്നിനെയും
wafajjarnā
وَفَجَّرْنَا
നാം കീറി, പൊട്ടി ഒഴുക്കി, നടത്തി
khilālahumā
خِلَٰلَهُمَا
രണ്ടിനുമിടയില്‍ക്കൂടി
naharan
نَهَرًا
നദി, പുഴ, നീര്‍ച്ചാല്‍

രണ്ടു തോട്ടങ്ങളും ധാരാളം വിളവുല്‍പാദിപ്പിച്ചു. അതിലൊരു കുറവും ഉണ്ടായില്ല. അവയ്ക്കിടയിലൂടെ നാം പുഴ ഒഴുക്കുകയും ചെയ്തു.

തഫ്സീര്‍

وَّكَانَ لَهٗ ثَمَرٌۚ فَقَالَ لِصَاحِبِهٖ وَهُوَ يُحَاوِرُهٗٓ اَنَا۠ اَكْثَرُ مِنْكَ مَالًا وَّاَعَزُّ نَفَرًا  ( الكهف: ٣٤ )

wakāna lahu
وَكَانَ لَهُۥ
അവനുണ്ടായിരുന്നു
thamarun
ثَمَرٌ
വരുമാനങ്ങള്‍, ഫലങ്ങള്‍, സമൃദ്ധി
faqāla
فَقَالَ
അങ്ങനെ അവന്‍ പറഞ്ഞു
liṣāḥibihi
لِصَٰحِبِهِۦ
തന്റെ ചങ്ങാതിയോടു
wahuwa
وَهُوَ
അവന്‍
yuḥāwiruhu
يُحَاوِرُهُۥٓ
അവനോട്‌ വാഗ്വാദം നടത്തുകയായിരുന്നു
anā
أَنَا۠
ഞാന്‍
aktharu
أَكْثَرُ
അധികമുള്ളവനാണ്
minka
مِنكَ
നിന്നെക്കാള്‍
mālan
مَالًا
ധനം, സ്വത്തു
wa-aʿazzu
وَأَعَزُّ
അധികം പ്രതാപം (ശക്തി) ഉള്ളവനുമാണ്
nafaran
نَفَرًا
ആള്‍, കൂട്ടം, സംഘം

കര്‍ഷകന് നല്ല ഫലസമ്പത്തുണ്ടായി. അപ്പോള്‍ അയാള്‍ തന്റെ കൂട്ടുകാരനോട് സംസാരിക്കവെ പറഞ്ഞു: ''ഞാനാണ് നിന്നെക്കാള്‍ സമ്പത്തും സംഘബലവുമുള്ളവന്‍.''

തഫ്സീര്‍

وَدَخَلَ جَنَّتَهٗ وَهُوَ ظَالِمٌ لِّنَفْسِهٖۚ قَالَ مَآ اَظُنُّ اَنْ تَبِيْدَ هٰذِهٖٓ اَبَدًاۙ   ( الكهف: ٣٥ )

wadakhala
وَدَخَلَ
അവന്‍ പ്രവേശിച്ചു
jannatahu
جَنَّتَهُۥ
അവന്റെ തോട്ടത്തില്‍
wahuwa
وَهُوَ
അവന്‍
ẓālimun
ظَالِمٌ
അക്രമം ചെയ്യുന്നവനാണ്
linafsihi
لِّنَفْسِهِۦ
അവന്റെ ആത്മാവിനോട്, തന്നോടു തന്നെ (സ്വയംതന്നെ)
qāla
قَالَ
അവന്‍ പറഞ്ഞു
mā aẓunnu
مَآ أَظُنُّ
ഞാന്‍ വിചാരിക്കുന്നില്ല
an tabīda
أَن تَبِيدَ
നശിച്ചു പോകുമെന്ന്
hādhihi
هَٰذِهِۦٓ
ഇതു, ഇവ
abadan
أَبَدًا
ഒരിക്കലും, ഒരു കാലത്തും

അങ്ങനെ ആത്മദ്രോഹിയായി അയാള്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അയാള്‍ പറഞ്ഞു: ''ഇതൊന്നും ഒരിക്കലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല.

തഫ്സീര്‍

وَّمَآ اَظُنُّ السَّاعَةَ قَاۤىِٕمَةً وَّلَىِٕنْ رُّدِدْتُّ اِلٰى رَبِّيْ لَاَجِدَنَّ خَيْرًا مِّنْهَا مُنْقَلَبًا   ( الكهف: ٣٦ )

wamā aẓunnu
وَمَآ أَظُنُّ
ഞാന്‍ വിചാരിക്കുന്നുമില്ല
l-sāʿata
ٱلسَّاعَةَ
അന്ത്യസമയത്തെ
qāimatan
قَآئِمَةً
നിലനില്‍ക്കുന്നതാണെന്നു, സംഭവിക്കുന്നതാണെന്നു
wala-in rudidttu
وَلَئِن رُّدِدتُّ
ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ
ilā rabbī
إِلَىٰ رَبِّى
എന്റെ രക്ഷിതാവിങ്കലേക്കു
la-ajidanna
لَأَجِدَنَّ
തീര്‍ച്ചയായും എനിക്കു കിട്ടും
khayran
خَيْرًا
ഉത്തമമായതു
min'hā
مِّنْهَا
ഇതിനേക്കാള്‍
munqalaban
مُنقَلَبًا
മടങ്ങിച്ചെല്ലുന്നതിനുള്ള സ്ഥലം

''അന്ത്യനാള്‍ വന്നെത്തുമെന്നും ഞാന്‍ കരുതുന്നില്ല. അഥവാ, എനിക്കെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടി വന്നാല്‍ തന്നെ, അവിടെ ഇതിനെക്കാള്‍ മെച്ചപ്പെട്ട ഇടമെനിക്കു ലഭിക്കും.''

തഫ്സീര്‍

قَالَ لَهٗ صَاحِبُهٗ وَهُوَ يُحَاوِرُهٗٓ اَكَفَرْتَ بِالَّذِيْ خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُّطْفَةٍ ثُمَّ سَوّٰىكَ رَجُلًاۗ   ( الكهف: ٣٧ )

qāla
قَالَ
പറഞ്ഞു
lahu
لَهُۥ
അവനോട്
ṣāḥibuhu
صَاحِبُهُۥ
അവന്റെ ചങ്ങാതി
wahuwa
وَهُوَ
അവന്‍
yuḥāwiruhu
يُحَاوِرُهُۥٓ
അവനോട് വാഗ്വാദം ചെയ്യുകയായിരുന്നു
akafarta
أَكَفَرْتَ
നീ അവിശ്വസിക്കുകയാണോ
bi-alladhī
بِٱلَّذِى
യാതൊരുവനില്‍
khalaqaka
خَلَقَكَ
നിന്നെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു
min turābin
مِن تُرَابٍ
മണ്ണില്‍നിന്നു
thumma
ثُمَّ
പിന്നെ, അനന്തരം
min nuṭ'fatin
مِن نُّطْفَةٍ
ശുക്ലബിന്ദുവില്‍ നിന്നു, ഇന്ദ്രിയത്തുള്ളിയില്‍നിന്നു
thumma
ثُمَّ
പിന്നീടു
sawwāka
سَوَّىٰكَ
നിന്നെ അവന്‍ ശരിപ്പെടുത്തി
rajulan
رَجُلًا
ഒരു പുരുഷനായി

അവന്റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: ''നിന്നെ മണ്ണില്‍നിന്നും പിന്നെ ബീജകണത്തില്‍നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണമനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്?

തഫ്സീര്‍

لٰكِنَّا۠ هُوَ اللّٰهُ رَبِّيْ وَلَآ اُشْرِكُ بِرَبِّيْٓ اَحَدًا   ( الكهف: ٣٨ )

lākinnā
لَّٰكِنَّا۠
എന്നാല്‍, ഞാനിതാ, പക്ഷെ ഞാന്‍
huwa
هُوَ
അവന്‍, അതു, കാര്യം
l-lahu
ٱللَّهُ
അല്ലാഹു
rabbī
رَبِّى
എന്റെ രക്ഷിതാവുകുന്നു
walā ush'riku
وَلَآ أُشْرِكُ
ഞാന്‍ പങ്കുചേര്‍ക്കുകയില്ല
birabbī
بِرَبِّىٓ
എന്റെ റബ്ബിനോടു, രക്ഷിതാവിനോട്‌
aḥadan
أَحَدًا
ഒരാളെയും

''എന്നാല്‍ അവനാണ്; അഥവാ അല്ലാഹുവാണ് എന്റെ നാഥന്‍. ഞാന്‍ ആരെയും എന്റെ നാഥന്റെ പങ്കാളിയാക്കുകയില്ല.

തഫ്സീര്‍

وَلَوْلَآ اِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاۤءَ اللّٰهُ ۙ لَا قُوَّةَ اِلَّا بِاللّٰهِ ۚاِنْ تَرَنِ اَنَا۠ اَقَلَّ مِنْكَ مَالًا وَّوَلَدًاۚ   ( الكهف: ٣٩ )

walawlā
وَلَوْلَآ
ആയിക്കൂടെ, എന്തുകൊണ്ട് ആയിക്കൂടാ
idh dakhalta
إِذْ دَخَلْتَ
നീ പ്രവേശിച്ചപ്പോള്‍
jannataka
جَنَّتَكَ
നിന്റെ തോട്ടത്തില്‍
qul'ta
قُلْتَ
നീ പറഞ്ഞു (പറഞ്ഞേക്കുക)
mā shāa l-lahu
مَا شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചതു (ആകുന്നു ഇതു)
lā quwwata
لَا قُوَّةَ
ഒരു ശക്തിയുമില്ല
illā bil-lahi
إِلَّا بِٱللَّهِۚ
അല്ലാഹുവിനെക്കൊണ്ടല്ലാതെ
in tarani anā
إِن تَرَنِ أَنَا۠
എന്നെ നീ കാണുന്ന പക്ഷം
aqalla
أَقَلَّ
അധികം കുറഞ്ഞവനായി
minka
مِنكَ
നിന്നെക്കാള്‍
mālan
مَالًا
ധനം
wawaladan
وَوَلَدًا
മക്കളും, സന്താനവും

''നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: 'ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല.' നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍;

തഫ്സീര്‍

فَعَسٰى رَبِّيْٓ اَنْ يُّؤْتِيَنِ خَيْرًا مِّنْ جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاۤءِ فَتُصْبِحَ صَعِيْدًا زَلَقًاۙ   ( الكهف: ٤٠ )

faʿasā
فَعَسَىٰ
എന്നാല്‍ ആകുവാനും മതി, ആയേക്കാം
rabbī
رَبِّىٓ
എന്റെ രക്ഷിതാവ്
an yu'tiyani
أَن يُؤْتِيَنِ
എനിക്കു നല്‍കുവാന്‍
khayran
خَيْرًا
ഏറ്റവും നല്ലതു, ഉത്തമം
min jannatika
مِّن جَنَّتِكَ
നിന്റെ തോട്ടത്തെക്കാള്‍
wayur'sila
وَيُرْسِلَ
അയക്കുകയും
ʿalayhā
عَلَيْهَا
അതിന്‍മേല്‍
ḥus'bānan
حُسْبَانًا
ഇടിവാള്‍, ഇടയമ്പു, മഴ, ഇടിമിന്നല്‍, മിന്നല്‍പിണര്‍
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
fatuṣ'biḥa
فَتُصْبِحَ
അങ്ങനെ അതായിത്തീരും (തീരുക)
ṣaʿīdan
صَعِيدًا
മണ്‍പ്രദേശം
zalaqan
زَلَقًا
വഴുതുന്ന (ചെളിമയമായ)

''എന്റെ നാഥന്‍ എനിക്ക് നിന്റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കിയേക്കാം. നിന്റെ തോട്ടത്തിന്റെ നേരെ അവന്‍ മാനത്തുനിന്നു വല്ല വിപത്തുമയച്ചേക്കാം. അങ്ങനെ അത് തരിശായ ചതുപ്പുനിലമായേക്കാം.

തഫ്സീര്‍