Skip to main content

وَكَيْفَ تَكْفُرُوْنَ وَاَنْتُمْ تُتْلٰى عَلَيْكُمْ اٰيٰتُ اللّٰهِ وَفِيْكُمْ رَسُوْلُهٗ ۗ وَمَنْ يَّعْتَصِمْ بِاللّٰهِ فَقَدْ هُدِيَ اِلٰى صِرَاطٍ مُّسْتَقِيْمٍ ࣖ  ( آل عمران: ١٠١ )

wakayfa takfurūna
وَكَيْفَ تَكْفُرُونَ
നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും
wa-antum
وَأَنتُمْ
നിങ്ങളാവട്ടെ
tut'lā ʿalaykum
تُتْلَىٰ عَلَيْكُمْ
നിങ്ങള്‍ക്ക് ഓതിത്തരപ്പെടുന്നു
āyātu l-lahi
ءَايَٰتُ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകള്‍
wafīkum
وَفِيكُمْ
നിങ്ങളിലുണ്ടുതാനും
rasūluhu
رَسُولُهُۥۗ
അവന്‍റെ റസൂല്‍
waman
وَمَن
വല്ലവരും, ആരെങ്കിലും
yaʿtaṣim
يَعْتَصِم
മുറുകെ പിടിക്കുന്നതായാല്‍ , രക്ഷ പ്രാപിച്ചാല്‍
bil-lahi
بِٱللَّهِ
അല്ലാഹുവിനെ, അല്ലാഹുവിനെ ക്കൊണ്ട്
faqad hudiya
فَقَدْ هُدِىَ
എന്നാലവന്‍ നയിക്കപ്പെട്ടു
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാത (വഴി)യിലേക്ക്
mus'taqīmin
مُّسْتَقِيمٍ
ചൊവ്വായ

നിങ്ങളെ ദൈവവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കെ, നിങ്ങളെങ്ങനെ നിഷേധികളാകും? നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്താനും. ആര്‍ അല്ലാഹുവെ മുറുകെപ്പിടിക്കുന്നുവോ, അവന്‍ ഉറപ്പായും നേര്‍വഴിയില്‍ നയിക്കപ്പെടും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ حَقَّ تُقٰىتِهٖ وَلَا تَمُوْتُنَّ اِلَّا وَاَنْتُمْ مُّسْلِمُوْنَ   ( آل عمران: ١٠٢ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
ḥaqqa tuqātihi
حَقَّ تُقَاتِهِۦ
അവനെ സൂക്ഷിക്കേണ്ടുന്ന മുറക്ക്
walā tamūtunna
وَلَا تَمُوتُنَّ
നിങ്ങള്‍ തീര്‍ച്ചയായും മരിക്കരുത്
illā wa-antum
إِلَّا وَأَنتُم
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
mus'limūna
مُّسْلِمُونَ
മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ യഥാവിധി സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരിക്കരുത്.

തഫ്സീര്‍

وَاعْتَصِمُوْا بِحَبْلِ اللّٰهِ جَمِيْعًا وَّلَا تَفَرَّقُوْا ۖوَاذْكُرُوْا نِعْمَتَ اللّٰهِ عَلَيْكُمْ اِذْ كُنْتُمْ اَعْدَاۤءً فَاَلَّفَ بَيْنَ قُلُوْبِكُمْ فَاَصْبَحْتُمْ بِنِعْمَتِهٖٓ اِخْوَانًاۚ وَكُنْتُمْ عَلٰى شَفَا حُفْرَةٍ مِّنَ النَّارِ فَاَنْقَذَكُمْ مِّنْهَا ۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمْ اٰيٰتِهٖ لَعَلَّكُمْ تَهْتَدُوْنَ   ( آل عمران: ١٠٣ )

wa-iʿ'taṣimū
وَٱعْتَصِمُوا۟
നിങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുവിന്‍
biḥabli l-lahi
بِحَبْلِ ٱللَّهِ
അല്ലാഹുവിന്‍റെ പാശത്തെ
jamīʿan
جَمِيعًا
എല്ലാവരും, ഒരുമിച്ച്
walā tafarraqū
وَلَا تَفَرَّقُوا۟ۚ
നിങ്ങള്‍ ഭിന്നിക്കുക (ഛിദ്രിക്കുക)യും അരുത്
wa-udh'kurū
وَٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹത്തെ
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍ (ചെയ്ത)
idh kuntum
إِذْ كُنتُمْ
നിങ്ങള്‍ ആയിരുന്നപ്പോള്‍
aʿdāan
أَعْدَآءً
ശത്രുക്കള്‍
fa-allafa
فَأَلَّفَ
എന്നിട്ടവന്‍ ഇണക്കി
bayna qulūbikum
بَيْنَ قُلُوبِكُمْ
നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍
fa-aṣbaḥtum
فَأَصْبَحْتُم
അങ്ങനെ നിങ്ങള്‍ ആയിരിക്കുന്നു
biniʿ'matihi
بِنِعْمَتِهِۦٓ
അവന്‍റെ അനുഗ്രഹം കൊണ്ട്
ikh'wānan
إِخْوَٰنًا
സഹോദരങ്ങള്‍
wakuntum
وَكُنتُمْ
നിങ്ങളാകുകയും ചെയ്തിരിക്കുന്നു
ʿalā shafā
عَلَىٰ شَفَا
വക്കത്ത്
ḥuf'ratin
حُفْرَةٍ
ഒരു കുണ്ടിന്‍റെ, കുഴിയുടെ
mina l-nāri
مِّنَ ٱلنَّارِ
നരകമാകുന്ന തീയിനാലുള്ള
fa-anqadhakum
فَأَنقَذَكُم
എന്നിട്ടവന്‍ നിങ്ങളെ രക്ഷപ്പെടുത്തി
min'hā
مِّنْهَاۗ
അതില്‍ നിന്ന്
kadhālika
كَذَٰلِكَ
അപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
āyātihi
ءَايَٰتِهِۦ
അവന്‍റെ ആയത്ത് (ലക്ഷ്യം)കളെ
laʿallakum tahtadūna
لَعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം, നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി

നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരാകാന്‍.

തഫ്സീര്‍

وَلْتَكُنْ مِّنْكُمْ اُمَّةٌ يَّدْعُوْنَ اِلَى الْخَيْرِ وَيَأْمُرُوْنَ بِالْمَعْرُوْفِ وَيَنْهَوْنَ عَنِ الْمُنْكَرِ ۗ وَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ   ( آل عمران: ١٠٤ )

waltakun
وَلْتَكُن
ഉണ്ടായിരിക്കയും ചെയ്യട്ടെ
minkum
مِّنكُمْ
നിങ്ങളില്‍ നിന്ന്, നിങ്ങളിലൂടെ
ummatun
أُمَّةٌ
ഒരു സമുദായം, സമൂഹം
yadʿūna
يَدْعُونَ
അവര്‍ ക്ഷണിക്കും, വിളിക്കും
ilā l-khayri
إِلَى ٱلْخَيْرِ
നന്മയിലേക്ക്, നല്ലതിലേക്ക്
wayamurūna
وَيَأْمُرُونَ
അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യും
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരത്തിന്, സല്‍കാര്യം കൊണ്ട്
wayanhawna
وَيَنْهَوْنَ
വിരോധിക്കുകയും ചെയ്യും
ʿani l-munkari
عَنِ ٱلْمُنكَرِۚ
ദുരാചാരത്തെ (ദുഷ്‌കാര്യത്തെ)പ്പറ്റി
wa-ulāika humu
وَأُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ തന്നെയാണ്
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍

നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍.

തഫ്സീര്‍

وَلَا تَكُوْنُوْا كَالَّذِيْنَ تَفَرَّقُوْا وَاخْتَلَفُوْا مِنْۢ بَعْدِ مَا جَاۤءَهُمُ الْبَيِّنٰتُ ۗ وَاُولٰۤىِٕكَ لَهُمْ عَذَابٌ عَظِيْمٌ ۙ  ( آل عمران: ١٠٥ )

walā takūnū
وَلَا تَكُونُوا۟
നിങ്ങളായിരിക്കയും അരുത്
ka-alladhīna
كَٱلَّذِينَ
യാതൊരു കൂട്ടരെപ്പോലെ
tafarraqū
تَفَرَّقُوا۟
അവര്‍ ഭിന്നിച്ചു, ഛിദ്രിച്ചു
wa-ikh'talafū
وَٱخْتَلَفُوا۟
അവര്‍ (അഭിപ്രായ) വ്യത്യാസത്തിലാകുകയും ചെയ്തു
min baʿdi
مِنۢ بَعْدِ
ശേഷമായി
mā jāahumu
مَا جَآءَهُمُ
അവര്‍ക്ക് വന്നതിന്
l-bayinātu
ٱلْبَيِّنَٰتُۚ
തെളിവുകള്‍
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടരാകട്ടെ
lahum
لَهُمْ
അവര്‍ക്കുണ്ട്, അവര്‍ക്കാണ്
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
വമ്പിച്ച ശിക്ഷ

വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷം ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്. അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്.

തഫ്സീര്‍

يَّوْمَ تَبْيَضُّ وُجُوْهٌ وَّتَسْوَدُّ وُجُوْهٌ ۚ فَاَمَّا الَّذِيْنَ اسْوَدَّتْ وُجُوْهُهُمْۗ اَ كَفَرْتُمْ بَعْدَ اِيْمَانِكُمْ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُوْنَ  ( آل عمران: ١٠٦ )

yawma tabyaḍḍu
يَوْمَ تَبْيَضُّ
വെളുക്കുന്ന ദിവസം
wujūhun
وُجُوهٌ
ചില മുഖങ്ങള്‍
wataswaddu
وَتَسْوَدُّ
കറുക്കുകയും ചെയ്യും
wujūhun
وُجُوهٌۚ
ചില മുഖങ്ങള്‍
fa-ammā alladhīna
فَأَمَّا ٱلَّذِينَ
എന്നാല്‍ (അപ്പോള്‍) യാതൊരു കൂട്ടര്‍
is'waddat
ٱسْوَدَّتْ
കറുത്തു
wujūhuhum
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
akafartum
أَكَفَرْتُم
നിങ്ങള്‍ അവിശ്വസിച്ചുവോ
baʿda īmānikum
بَعْدَ إِيمَٰنِكُمْ
നിങ്ങളുടെ വിശ്വാസത്തിന്‍റെ ശേഷം
fadhūqū
فَذُوقُوا۟
എന്നാല്‍ (അതിനാല്‍- എനി) നിങ്ങള്‍ ആസ്വദിക്കുവിന്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതു കൊണ്ട്
takfurūna
تَكْفُرُونَ
അവിശ്വസിക്കും

ചില മുഖങ്ങള്‍ പ്രസന്നമാവുകയും മറ്റുചില മുഖങ്ങള്‍ ഇരുളുകയും ചെയ്യുന്ന ദിനം. അന്ന് മുഖം ഇരുണ്ടവരോട് ഇങ്ങനെ പറയും: ''സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളാവുകയല്ലേ നിങ്ങള്‍ ചെയ്തത്? അവ്വിധം സത്യനിഷേധികളായതിനാല്‍ നിങ്ങളിന്ന് കൊടിയ ശിക്ഷ അനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍

وَاَمَّا الَّذِيْنَ ابْيَضَّتْ وُجُوْهُهُمْ فَفِيْ رَحْمَةِ اللّٰهِ ۗ هُمْ فِيْهَا خٰلِدُوْنَ  ( آل عمران: ١٠٧ )

wa-ammā alladhīna
وَأَمَّا ٱلَّذِينَ
അപ്പോള്‍ (എന്നാല്‍) യാതൊരു കൂട്ടര്‍
ib'yaḍḍat
ٱبْيَضَّتْ
വെളുത്ത്
wujūhuhum
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
fafī raḥmati
فَفِى رَحْمَةِ
കാരുണ്യ(അനു ഗ്രഹ)ത്തിലായിരിക്കും
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
ശാശ്വതന്‍മാരായിരിക്കും

എന്നാല്‍ പ്രസന്നമായ മുഖമുള്ളവര്‍ അന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും. അവരെന്നെന്നും അതേ അവസ്ഥയിലാണുണ്ടാവുക.

തഫ്സീര്‍

تِلْكَ اٰيٰتُ اللّٰهِ نَتْلُوْهَا عَلَيْكَ بِالْحَقِّ ۗ وَمَا اللّٰهُ يُرِيْدُ ظُلْمًا لِّلْعٰلَمِيْنَ  ( آل عمران: ١٠٨ )

til'ka
تِلْكَ
അവ, ഇവ
āyātu l-lahi
ءَايَٰتُ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളാണ്
natlūhā
نَتْلُوهَا
അവ നാം ഓതിത്തരുന്നു
ʿalayka
عَلَيْكَ
നിനക്ക്
bil-ḥaqi
بِٱلْحَقِّۗ
യഥാര്‍ത്ഥ (മുറ) പ്രകാരം
wamā l-lahu yurīdu
وَمَا ٱللَّهُ يُرِيدُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ẓul'man
ظُلْمًا
ഒരനീതിയും, അക്രമത്തെ
lil'ʿālamīna
لِّلْعَٰلَمِينَ
ലോകര്‍ക്ക്, ലോകരോട്

ഇതൊക്കെയും അല്ലാഹുവിന്റെ വചനങ്ങളാണ്. നാമവ നിനക്ക് യഥാവിധി ഓതിക്കേള്‍പ്പിക്കുന്നു. ലോകജനതയോട് ഒരനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.

തഫ്സീര്‍

وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ ۗوَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ ࣖ  ( آل عمران: ١٠٩ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത് (എല്ലാം)
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുള്ളതും
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക് (തന്നെ)
tur'jaʿu
تُرْجَعُ
മടക്കപ്പെടും, മടക്കപ്പെടുന്നു
l-umūru
ٱلْأُمُورُ
കാര്യങ്ങള്‍

ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാ കാര്യങ്ങളും മടങ്ങുന്നതും അല്ലാഹുവിങ്കലേക്കു തന്നെ.

തഫ്സീര്‍

كُنْتُمْ خَيْرَ اُمَّةٍ اُخْرِجَتْ لِلنَّاسِ تَأْمُرُوْنَ بِالْمَعْرُوْفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُوْنَ بِاللّٰهِ ۗ وَلَوْ اٰمَنَ اَهْلُ الْكِتٰبِ لَكَانَ خَيْرًا لَّهُمْ ۗ مِنْهُمُ الْمُؤْمِنُوْنَ وَاَكْثَرُهُمُ الْفٰسِقُوْنَ   ( آل عمران: ١١٠ )

kuntum
كُنتُمْ
നിങ്ങളാകുന്നു
khayra ummatin
خَيْرَ أُمَّةٍ
ഏറ്റം ഉത്തമ സമുദായം, സമുദായത്തില്‍ ഉത്തമമായത്
ukh'rijat
أُخْرِجَتْ
പുറപ്പെടുവിക്കപ്പെട്ടു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കുവേണ്ടി, മനുഷ്യരിലേക്ക്
tamurūna
تَأْمُرُونَ
നിങ്ങള്‍ കല്‍പിക്കുന്നു
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരം കൊണ്ട്
watanhawna
وَتَنْهَوْنَ
നിങ്ങള്‍ വിരോധിക്കുകയും ചെയ്യുന്നു
ʿani l-munkari
عَنِ ٱلْمُنكَرِ
ദുരാചാരത്തെപ്പറ്റി
watu'minūna
وَتُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
bil-lahi
بِٱللَّهِۗ
അല്ലാഹുവില്‍
walaw āmana
وَلَوْ ءَامَنَ
വിശ്വസിച്ചിരുന്നുവെങ്കില്‍
ahlu l-kitābi
أَهْلُ ٱلْكِتَٰبِ
വേദക്കാര്‍
lakāna
لَكَانَ
അതാകുമായിരുന്നു
khayran
خَيْرًا
ഉത്തമം, ഏറ്റം നല്ലത്
lahum
لَّهُمۚ
അവര്‍ക്ക്
min'humu
مِّنْهُمُ
അവരിലുണ്ട്
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
wa-aktharuhumu
وَأَكْثَرُهُمُ
അവരില്‍ അധികവും
l-fāsiqūna
ٱلْفَٰسِقُونَ
തോന്നിയവാസി (ധിക്കാരി- തെമ്മാടി)കളത്രെ

മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇവ്വിധം വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കതെത്ര നന്നായേനെ! അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. എന്നാല്‍ ഏറെപേരും ധിക്കാരികളാണ്.

തഫ്സീര്‍