Skip to main content

وَلَقَدْ ضَلَّ قَبْلَهُمْ اَكْثَرُ الْاَوَّلِيْنَۙ  ( الصافات: ٧١ )

walaqad ḍalla
وَلَقَدْ ضَلَّ
വഴി പിഴക്കുകയുണ്ടായിട്ടുണ്ട്
qablahum
قَبْلَهُمْ
അവരുടെ മുമ്പ്
aktharu l-awalīna
أَكْثَرُ ٱلْأَوَّلِينَ
പൂര്‍വ്വികന്മാരില്‍ അധികവും

അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا فِيْهِمْ مُّنْذِرِيْنَ  ( الصافات: ٧٢ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
നാം അയച്ചിട്ടുമുണ്ട്
fīhim
فِيهِم
അവരില്‍
mundhirīna
مُّنذِرِينَ
താക്കീതുകാരെ

അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു.

തഫ്സീര്‍

فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِيْنَۙ  ( الصافات: ٧٣ )

fa-unẓur
فَٱنظُرْ
എന്നിട്ടു നോക്കുക
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയി, ഉണ്ടായി
ʿāqibatu l-mundharīna
عَٰقِبَةُ ٱلْمُنذَرِينَ
താക്കീതു ചെയ്യപ്പെട്ടവരുടെ പര്യവസാനം (അന്ത്യം)

നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.

തഫ്സീര്‍

اِلَّا عِبَادَ اللّٰهِ الْمُخْلَصِيْنَ ࣖ   ( الصافات: ٧٤ )

illā ʿibāda l-lahi
إِلَّا عِبَادَ ٱللَّهِ
അല്ലാഹുവിന്റെ അടിയാന്‍മാരൊഴികെ
l-mukh'laṣīna
ٱلْمُخْلَصِينَ
നിഷ്കളങ്കരാക്കപ്പെട്ടവരായ, ശുദ്ധരായ

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ.

തഫ്സീര്‍

وَلَقَدْ نَادٰىنَا نُوْحٌ فَلَنِعْمَ الْمُجِيْبُوْنَۖ   ( الصافات: ٧٥ )

walaqad nādānā
وَلَقَدْ نَادَىٰنَا
നമ്മെ വിളിക്കുകയുണ്ടായി
nūḥun
نُوحٌ
നൂഹ്
falaniʿ'ma
فَلَنِعْمَ
അപ്പോള്‍ വളരെ നന്നായി
l-mujībūna
ٱلْمُجِيبُونَ
ഉത്തരം നല്‍കിയവര്‍

നൂഹ് നമ്മെ വിളിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍.

തഫ്സീര്‍

وَنَجَّيْنٰهُ وَاَهْلَهٗ مِنَ الْكَرْبِ الْعَظِيْمِۖ   ( الصافات: ٧٦ )

wanajjaynāhu
وَنَجَّيْنَٰهُ
അദ്ദേഹത്തെ നാം രക്ഷിക്കയും ചെയ്തു
wa-ahlahu
وَأَهْلَهُۥ
അദ്ദേഹത്തിന്റെ ആള്‍ക്കാരെ (സ്വന്തക്കാരെ)യും
mina l-karbi
مِنَ ٱلْكَرْبِ
സങ്കടത്തി(വിപത്തി)ല്‍ നിന്നു
l-ʿaẓīmi
ٱلْعَظِيمِ
വമ്പിച്ച

അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു.

തഫ്സീര്‍

وَجَعَلْنَا ذُرِّيَّتَهٗ هُمُ الْبٰقِيْنَ  ( الصافات: ٧٧ )

wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
dhurriyyatahu
ذُرِّيَّتَهُۥ
അദ്ദേഹത്തിന്റെ സന്തതിയെ
humu
هُمُ
അവരെത്തന്നെ
l-bāqīna
ٱلْبَاقِينَ
ബാക്കിയായ (അവശേഷിക്കുന്ന)വര്‍

അദ്ദേഹത്തിന്റെ സന്തതികളോ, അവരെ നാം ഭൂമിയില്‍ ബാക്കിയാക്കി.

തഫ്സീര്‍

وَتَرَكْنَا عَلَيْهِ فِى الْاٰخِرِيْنَ ۖ   ( الصافات: ٧٨ )

wataraknā
وَتَرَكْنَا
നാം വിട്ടു (ബാക്കിയാക്കി)
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ പേരില്‍
fī l-ākhirīna
فِى ٱلْءَاخِرِينَ
പിന്നീടുള്ളവരില്‍, പിന്‍ഗാമികളില്‍

പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.

തഫ്സീര്‍

سَلٰمٌ عَلٰى نُوْحٍ فِى الْعٰلَمِيْنَ  ( الصافات: ٧٩ )

salāmun
سَلَٰمٌ
സലാം, സമാധാനശാന്തിയുണ്ട്
ʿalā nūḥin
عَلَىٰ نُوحٍ
നൂഹിന്റെമേല്‍
fī l-ʿālamīna
فِى ٱلْعَٰلَمِينَ
ലോകരില്‍

മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം.

തഫ്സീര്‍

اِنَّا كَذٰلِكَ نَجْزِى الْمُحْسِنِيْنَ  ( الصافات: ٨٠ )

innā
إِنَّا
നിശ്ചയമായും നാം
kadhālika najzī
كَذَٰلِكَ نَجْزِى
അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതം (നന്‍മ, പുണ്യം) ചെയ്യുന്നവര്‍ക്ക്

തീര്‍ച്ചയായും അവ്വിധമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക.

തഫ്സീര്‍