Skip to main content

الَّذِيْنَ اتَّخَذُوْا دِيْنَهُمْ لَهْوًا وَّلَعِبًا وَّغَرَّتْهُمُ الْحَيٰوةُ الدُّنْيَاۚ فَالْيَوْمَ نَنْسٰىهُمْ كَمَا نَسُوْا لِقَاۤءَ يَوْمِهِمْ هٰذَاۙ وَمَا كَانُوْا بِاٰيٰتِنَا يَجْحَدُوْنَ   ( الأعراف: ٥١ )

alladhīna ittakhadhū
ٱلَّذِينَ ٱتَّخَذُوا۟
അതായതു ആക്കിത്തീര്‍ത്തവര്‍
dīnahum
دِينَهُمْ
തങ്ങളുടെ മതത്തെ
lahwan
لَهْوًا
വിനോദം, തമാശ
walaʿiban
وَلَعِبًا
കളിയും, വിളയാട്ടവും
wagharrathumu
وَغَرَّتْهُمُ
അവരെ വഞ്ചിക്കുകയും ചെയ്തു
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَاۚ
ഐഹിക ജീവിതം
fal-yawma
فَٱلْيَوْمَ
എന്നാല്‍ (അതിനാല്‍) ഇന്നു നാം
nansāhum
نَنسَىٰهُمْ
അവരെ വിസ്മരിക്കുന്നു
kamā nasū
كَمَا نَسُوا۟
അവര്‍ മറന്നതുപോലെ
liqāa
لِقَآءَ
കണ്ടുമുട്ടുന്നതിനു
yawmihim
يَوْمِهِمْ
അവരുടെ ദിവസത്തെ
hādhā
هَٰذَا
wamā kānū
وَمَا كَانُوا۟
അവരായിരുന്നതും
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ
yajḥadūna
يَجْحَدُونَ
അവര്‍ നിഷേധിക്കും.

അവര്‍ തങ്ങളുടെ ജീവിതക്രമത്തെ കളിതമാശയാക്കിയവരാണ്. ഐഹികജീവിതം കണ്ട് വഞ്ചിതരായവരും. അതിനാല്‍ ഇന്ന് നാം അവരെ മറന്നിരിക്കുന്നു. അവര്‍ ഈ ദിനത്തെ കണ്ടുമുട്ടുമെന്ന കാര്യം മറന്നിരുന്നപോലെത്തന്നെ. നമ്മുടെ വചനങ്ങളെ അവര്‍ തള്ളിക്കളഞ്ഞിരുന്ന പോലെയും.

തഫ്സീര്‍

وَلَقَدْ جِئْنٰهُمْ بِكِتٰبٍ فَصَّلْنٰهُ عَلٰى عِلْمٍ هُدًى وَّرَحْمَةً لِّقَوْمٍ يُّؤْمِنُوْنَ   ( الأعراف: ٥٢ )

walaqad
وَلَقَدْ
തീര്‍ച്ചയായും
ji'nāhum
جِئْنَٰهُم
അവരുടെ അടുക്കല്‍ നാം ചെന്നിട്ടുണ്ട്
bikitābin
بِكِتَٰبٍ
ഗ്രന്ഥവും കൊണ്ടു
faṣṣalnāhu
فَصَّلْنَٰهُ
നാം അതു വിശദീകരി(വിവരി)ച്ചിരിക്കുന്നു
ʿalā ʿil'min
عَلَىٰ عِلْمٍ
അറിവോടെ (അറിഞ്ഞും കൊണ്ടു)
hudan
هُدًى
മാര്‍ഗ്ഗദര്‍ശനമായിട്ടു
waraḥmatan
وَرَحْمَةً
കാരുണ്യമായും
liqawmin
لِّقَوْمٍ
ഒരു ജനങ്ങള്‍ക്കു
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു.

യഥാര്‍ഥ അറിവിന്റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ വിശദീകരിച്ച ഗ്രന്ഥം നാം അവര്‍ക്കെത്തിച്ചുകൊടുത്തു. വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണത്.

തഫ്സീര്‍

هَلْ يَنْظُرُوْنَ اِلَّا تَأْوِيْلَهٗۗ يَوْمَ يَأْتِيْ تَأْوِيْلُهٗ يَقُوْلُ الَّذِيْنَ نَسُوْهُ مِنْ قَبْلُ قَدْ جَاۤءَتْ رُسُلُ رَبِّنَا بِالْحَقِّۚ فَهَلْ لَّنَا مِنْ شُفَعَاۤءَ فَيَشْفَعُوْا لَنَآ اَوْ نُرَدُّ فَنَعْمَلَ غَيْرَ الَّذِيْ كُنَّا نَعْمَلُۗ قَدْ خَسِرُوْٓا اَنْفُسَهُمْ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ ࣖ   ( الأعراف: ٥٣ )

hal yanẓurūna
هَلْ يَنظُرُونَ
അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു) വോ
illā tawīlahu
إِلَّا تَأْوِيلَهُۥۚ
അതിന്റെ പുലര്‍ച്ച (വ്യാഖ്യാനം - പൊരുള്‍ - പര്യവസാനം) അല്ലാതെ
yawma yatī
يَوْمَ يَأْتِى
വരുന്ന ദിവസം
tawīluhu
تَأْوِيلُهُۥ
അതിന്റെ പുലര്‍ച്ച
yaqūlu
يَقُولُ
പറയും
alladhīna nasūhu
ٱلَّذِينَ نَسُوهُ
അതിനെ മറന്ന (വിസ്മരിച്ച) വര്‍
min qablu
مِن قَبْلُ
മുമ്പു
qad jāat
قَدْ جَآءَتْ
വരുകയുണ്ടായി
rusulu rabbinā
رُسُلُ رَبِّنَا
നമ്മുടെ റബ്ബിന്റെ റസൂലുകള്‍
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥം കൊണ്ടു
fahal lanā
فَهَل لَّنَا
എനി (അപ്പോള്‍) ഞങ്ങള്‍ (നമു)ക്കുണ്ടോ
min shufaʿāa
مِن شُفَعَآءَ
ശുപാര്‍ശക്കാരില്‍ നിന്നു (വല്ലവരും)
fayashfaʿū
فَيَشْفَعُوا۟
എന്നിട്ടു അവര്‍ ശുപാര്‍ശ ചെയ്യുമാറ്, എന്നാല്‍ ശുപാര്‍ശ ചെയ്യുമായിരുന്നു
lanā
لَنَآ
ഞങ്ങള്‍ക്കു, നമുക്കു
aw nuraddu
أَوْ نُرَدُّ
അല്ലെങ്കില്‍ നാം മടക്കപ്പെടുമോ
fanaʿmala
فَنَعْمَلَ
എന്നിട്ടു നാം പ്രവര്‍ത്തിക്കുമാറ്, എന്നാല്‍ നമുക്കു (ഞങ്ങള്‍ക്കു) പ്രവര്‍ത്തിക്കാം
ghayra alladhī
غَيْرَ ٱلَّذِى
യാതൊന്നല്ലാത്തതു
kunnā naʿmalu
كُنَّا نَعْمَلُۚ
നാം (ഞങ്ങള്‍) പ്രവര്‍ത്തിച്ചിരുന്നു
qad khasirū
قَدْ خَسِرُوٓا۟
അവര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു
anfusahum
أَنفُسَهُمْ
തങ്ങളെത്തന്നെ, അവരുടെ സ്വന്തങ്ങളെ
waḍalla
وَضَلَّ
പിഴച്ചു (മറഞ്ഞു) പോകയും ചെയ്തു
ʿanhum
عَنْهُم
അവരെവിട്ട്
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaftarūna
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കും.

ഈ വേദപുസ്തകത്തിലുള്ളത് പുലരുന്നതല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്? അത് പുലരുംനാളില്‍ നേരത്തെ അതിനെ മറന്നിരുന്നവര്‍ പറയും: ''നമ്മുടെ നാഥന്റെ ദൂതന്മാര്‍ സത്യസന്ദേശവുമായി വന്നവരായിരുന്നു. ഇനി ശിപാര്‍ശകരായി വല്ലവരെയും നമുക്ക് കിട്ടുമോ? അതല്ലെങ്കില്‍ ഞങ്ങളെയൊന്ന് തിരിച്ചയക്കുമോ? എങ്കില്‍ ഞങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.'' അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരെ വിട്ടകന്നിരിക്കുന്നു.

തഫ്സീര്‍

اِنَّ رَبَّكُمُ اللّٰهُ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِۗ يُغْشِى الَّيْلَ النَّهَارَ يَطْلُبُهٗ حَثِيْثًاۙ وَّالشَّمْسَ وَالْقَمَرَ وَالنُّجُوْمَ مُسَخَّرٰتٍۢ بِاَمْرِهٖٓ ۙاَلَا لَهُ الْخَلْقُ وَالْاَمْرُۗ تَبٰرَكَ اللّٰهُ رَبُّ الْعٰلَمِيْنَ   ( الأعراف: ٥٤ )

inna rabbakumu
إِنَّ رَبَّكُمُ
നിശ്ചയമായും നിങ്ങളുടെ റബ്ബു
l-lahu
ٱللَّهُ
അല്ലാഹു
alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്‌ടിച്ച
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയും
fī sittati
فِى سِتَّةِ
ആറിലായി
ayyāmin
أَيَّامٍ
ദിവസങ്ങള്‍
thumma
ثُمَّ
പിന്നെ
is'tawā
ٱسْتَوَىٰ
അവന്‍ ആരോഹണം ചെയ്തു, ആസനസ്ഥനായി
ʿalā l-ʿarshi
عَلَى ٱلْعَرْشِ
അര്‍ശില്‍, സിംഹാസനത്തിന്‍മേല്‍
yugh'shī
يُغْشِى
അവന്‍ മൂടുന്നു, മൂടിയിടുന്നു
al-layla
ٱلَّيْلَ
രാത്രിയെ (രാവിനെക്കൊണ്ടു)
l-nahāra
ٱلنَّهَارَ
പകലിനു, പകലിനെ
yaṭlubuhu
يَطْلُبُهُۥ
അതതിനെ തേടിക്കൊണ്ടു
ḥathīthan
حَثِيثًا
ധൃതഗതിയില്‍, ബദ്ധപ്പെട്ടുകൊണ്ടു, വേഗമായി
wal-shamsa
وَٱلشَّمْسَ
സൂര്യനെയും
wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും
wal-nujūma
وَٱلنُّجُومَ
നക്ഷത്രങ്ങളെയും
musakharātin
مُسَخَّرَٰتٍۭ
വിധേയമാക്ക (നിയന്ത്രിക്ക) പ്പെട്ടതായിക്കൊണ്ടു
bi-amrihi
بِأَمْرِهِۦٓۗ
അവന്റെ കല്‍പനക്ക്‌, ആജ്ഞപ്രകാരം
alā
أَلَا
അല്ലാ - അറിയുക
lahu
لَهُ
അവന്നാണു, അവന്റേതാണു
l-khalqu
ٱلْخَلْقُ
സൃഷ്ടിപ്പു, സൃഷ്ടി
wal-amru
وَٱلْأَمْرُۗ
കല്‍പനയും
tabāraka
تَبَارَكَ
നന്‍മ (മഹത്വം - മേന്‍മ - ഗുണം) ഏറിയിരിക്കുന്നു (അധികരിച്ചവനാണു)
l-lahu
ٱللَّهُ
അല്ലാഹു
rabbu l-ʿālamīna
رَبُّ ٱلْعَٰلَمِينَ
ലോകരുടെ (ലോക) രക്ഷിതാവായ.

നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്.

തഫ്സീര്‍

اُدْعُوْا رَبَّكُمْ تَضَرُّعًا وَّخُفْيَةً ۗاِنَّهٗ لَا يُحِبُّ الْمُعْتَدِيْنَۚ   ( الأعراف: ٥٥ )

id'ʿū
ٱدْعُوا۟
നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനെ
taḍarruʿan
تَضَرُّعًا
താഴ്മ (ഭക്തി) കാട്ടിക്കൊണ്ട്
wakhuf'yatan
وَخُفْيَةًۚ
മറഞ്ഞുകൊണ്ടും, സ്വകാര്യ (രഹസ്യ) മായും
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lā yuḥibbu
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുകയില്ല
l-muʿ'tadīna
ٱلْمُعْتَدِينَ
അതിരുവിടുന്നവരെ.

നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോടു പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച.

തഫ്സീര്‍

وَلَا تُفْسِدُوْا فِى الْاَرْضِ بَعْدَ اِصْلَاحِهَا وَادْعُوْهُ خَوْفًا وَّطَمَعًاۗ اِنَّ رَحْمَتَ اللّٰهِ قَرِيْبٌ مِّنَ الْمُحْسِنِيْنَ   ( الأعراف: ٥٦ )

walā tuf'sidū
وَلَا تُفْسِدُوا۟
നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കുകയും അരുത്
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
baʿda iṣ'lāḥihā
بَعْدَ إِصْلَٰحِهَا
അതിനെ നന്നാക്കിയതിനു (പരിഷ്കരണത്തിന്) ശേഷം
wa-id'ʿūhu
وَٱدْعُوهُ
അവനെ നിങ്ങള്‍ വിളിക്കുക (പ്രാര്‍ത്ഥിക്കുക) യും ചെയ്യുവിന്‍
khawfan
خَوْفًا
ഭയപ്പെട്ടുകൊണ്ട്
waṭamaʿan
وَطَمَعًاۚ
മോഹിച്ചുകൊണ്ടും
inna raḥmata
إِنَّ رَحْمَتَ
നിശ്ചയമായും കാരുണ്യം
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
qarībun
قَرِيبٌ
അടുത്തതാണു, സമീപമാകുന്നു
mina l-muḥ'sinīna
مِّنَ ٱلْمُحْسِنِينَ
സുകൃതവാന്മാരോട്.

ഭൂമിയില്‍ നന്മ വരുത്തിയശേഷം നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ പേടിയോടെയും പ്രതീക്ഷയോടെയും പടച്ചവനോടു മാത്രം പ്രാര്‍ഥിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം നന്മ ചെയ്യുന്നവരോടു ചേര്‍ന്നാണ്.

തഫ്സീര്‍

وَهُوَ الَّذِيْ يُرْسِلُ الرِّيٰحَ بُشْرًاۢ بَيْنَ يَدَيْ رَحْمَتِهٖۗ حَتّٰٓى اِذَآ اَقَلَّتْ سَحَابًا ثِقَالًا سُقْنٰهُ لِبَلَدٍ مَّيِّتٍ فَاَنْزَلْنَا بِهِ الْمَاۤءَ فَاَخْرَجْنَا بِهٖ مِنْ كُلِّ الثَّمَرٰتِۗ كَذٰلِكَ نُخْرِجُ الْمَوْتٰى لَعَلَّكُمْ تَذَكَّرُوْنَ   ( الأعراف: ٥٧ )

wahuwa
وَهُوَ
അവനത്രെ
alladhī yur'silu
ٱلَّذِى يُرْسِلُ
അയക്കുന്നവന്‍
l-riyāḥa
ٱلرِّيَٰحَ
കാറ്റുകളെ
bush'ran
بُشْرًۢا
സന്തോഷവാര്‍ത്തയായിട്ടു
bayna yaday
بَيْنَ يَدَىْ
മുമ്പില്‍
raḥmatihi
رَحْمَتِهِۦۖ
അവന്റെ കാരുണ്യത്തിന്റെ
ḥattā
حَتَّىٰٓ
വരെ, (അങ്ങനെ - ഇതുവരെ)
idhā aqallat
إِذَآ أَقَلَّتْ
അതു പൊന്തിച്ചാല്‍, വഹിച്ചാല്‍
saḥāban
سَحَابًا
മേഘത്തെ
thiqālan
ثِقَالًا
ഘനപ്പെട്ട, ഭാരമുള്ള
suq'nāhu
سُقْنَٰهُ
അതിനെ നാം തെളിക്കുന്നു, നയിക്കുകയായി
libaladin
لِبَلَدٍ
രാജ്യത്തേക്കു, നാട്ടിലേക്കു
mayyitin
مَّيِّتٍ
ചത്ത (നിര്‍ജ്ജീവമായ)
fa-anzalnā bihi
فَأَنزَلْنَا بِهِ
എന്നിട്ടു അതില്‍ നാം ഇറക്കും ഇറക്കുകയായി
l-māa
ٱلْمَآءَ
വെള്ളം, ജലം
fa-akhrajnā
فَأَخْرَجْنَا
എന്നിട്ടു നാം പുറപ്പെടുവിക്കും (ഉല്‍പാദിപ്പിക്കും)
bihi
بِهِۦ
അതുമൂലം, അതുകൊണ്ടു
min kulli
مِن كُلِّ
എല്ലാറ്റില്‍ നിന്നും
l-thamarāti
ٱلثَّمَرَٰتِۚ
ഫലവര്‍ഗ്ഗങ്ങള്‍, കായ്കനികള്‍
kadhālika
كَذَٰلِكَ
അതുപോലെ, അപ്രകാരം
nukh'riju
نُخْرِجُ
നാം പുറപ്പെടുവിക്കുന്നു, വെളിക്കു വരുത്തും
l-mawtā
ٱلْمَوْتَىٰ
മരണപ്പെട്ടവരെ, നിര്‍ജ്ജീവമായവരെ
laʿallakum tadhakkarūna
لَعَلَّكُمْ تَذَكَّرُونَ
നിങ്ങള്‍ ഉറ്റാലോചിച്ചേക്കാം.

തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം.

തഫ്സീര്‍

وَالْبَلَدُ الطَّيِّبُ يَخْرُجُ نَبَاتُهٗ بِاِذْنِ رَبِّهٖۚ وَالَّذِيْ خَبُثَ لَا يَخْرُجُ اِلَّا نَكِدًاۗ كَذٰلِكَ نُصَرِّفُ الْاٰيٰتِ لِقَوْمٍ يَّشْكُرُوْنَ ࣖ   ( الأعراف: ٥٨ )

wal-baladu
وَٱلْبَلَدُ
രാജ്യം, നാടു
l-ṭayibu
ٱلطَّيِّبُ
നല്ല, വിശിഷ്ടമായ, പരിശുദ്ധമായ, മെച്ചപ്പെട്ട
yakhruju
يَخْرُجُ
പുറപ്പെടും, വെളിക്കു വരുന്നു
nabātuhu
نَبَاتُهُۥ
അതിലെ സസ്യം, ചെടികള്‍ (വിള - കൃഷി)
bi-idh'ni
بِإِذْنِ
ഉത്തരവു (അനുമതി) കൊണ്ടു
rabbihi
رَبِّهِۦۖ
അതിന്റെ റബ്ബിന്റെ
wa-alladhī khabutha
وَٱلَّذِى خَبُثَ
ചീത്തയായ (ദുഷിച്ച) താകട്ടെ
lā yakhruju
لَا يَخْرُجُ
പുറത്തു വരുകയില്ല
illā nakidan
إِلَّا نَكِدًاۚ
അല്‍പമായി (മോശമായി - ഞെരുങ്ങിയതായി) ട്ടല്ലാതെ
kadhālika
كَذَٰلِكَ
അപ്രകാരം, ഇതുപോലെ
nuṣarrifu
نُصَرِّفُ
നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്ത(ലക്ഷ്യ)ങ്ങളെ
liqawmin
لِقَوْمٍ
ജനങ്ങള്‍ക്കു വേണ്ടി
yashkurūna
يَشْكُرُونَ
നന്ദി കാണിക്കുന്ന.

നല്ല പ്രദേശത്തെ സസ്യങ്ങള്‍ അതിന്റെ നാഥന്റെ അനുമതിയോടെ കിളിര്‍ത്തുവരുന്നു. എന്നാല്‍ ചീത്തമണ്ണില്‍ വളരെക്കുറച്ചല്ലാതെ സസ്യങ്ങള്‍ മുളച്ചുവരില്ല. ഇവ്വിധം നന്ദിയുള്ള ജനത്തിന് നാം പ്രമാണങ്ങള്‍ പലവിധം വിവരിച്ചുകൊടുക്കുന്നു.

തഫ്സീര്‍

لَقَدْ اَرْسَلْنَا نُوْحًا اِلٰى قَوْمِهٖ فَقَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ اِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيْمٍ   ( الأعراف: ٥٩ )

laqad arsalnā
لَقَدْ أَرْسَلْنَا
നാം അയക്കുകയുണ്ടായി
nūḥan
نُوحًا
നൂഹിനെ
ilā qawmihi
إِلَىٰ قَوْمِهِۦ
അദ്ദേഹത്തിന്റെ ജനതയിലേക്കു
faqāla
فَقَالَ
എന്നിട്ടദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരാരാധ്യനും
ghayruhu
غَيْرُهُۥٓ
അവനൊഴികെ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
വമ്പിച്ച.

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. ഒരു ഭീകര നാളിലെ കൊടിയ ശിക്ഷ നിങ്ങളെ ബാധിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.''

തഫ്സീര്‍

قَالَ الْمَلَاُ مِنْ قَوْمِهٖٓ اِنَّا لَنَرٰىكَ فِيْ ضَلٰلٍ مُّبِيْنٍ   ( الأعراف: ٦٠ )

qāla l-mala-u
قَالَ ٱلْمَلَأُ
പ്രധാനി (പ്രമാണി) കള്‍ (പ്രമുഖ സംഘം) പറഞ്ഞു
min qawmihi
مِن قَوْمِهِۦٓ
അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു
innā
إِنَّا
നിശ്ചയമായും നാം, ഞങ്ങള്‍
lanarāka
لَنَرَىٰكَ
നിന്നെ നാം (ഞങ്ങള്‍) കാണുക തന്നെ ചെയ്യുന്നു
fī ḍalālin
فِى ضَلَٰلٍ
വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍
mubīnin
مُّبِينٍ
വ്യക്തമായ.

അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ''നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.''

തഫ്സീര്‍