Skip to main content

فَمَنِ ابْتَغٰى وَرَاۤءَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْعٰدُوْنَۚ  ( المعارج: ٣١ )

famani ib'taghā
فَمَنِ ٱبْتَغَىٰ
എന്നാല്‍ ആരെങ്കിലും തേടിയാല്‍, ആവശ്യപ്പെട്ടാല്‍
warāa dhālika
وَرَآءَ ذَٰلِكَ
അതിന്‍റെ അപ്പുറം
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ്
l-ʿādūna
ٱلْعَادُونَ
അതിരുവിട്ടവര്‍

എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.

തഫ്സീര്‍

وَالَّذِيْنَ هُمْ لِاَمٰنٰتِهِمْ وَعَهْدِهِمْ رَاعُوْنَۖ  ( المعارج: ٣٢ )

wa-alladhīna
وَٱلَّذِينَ
യതൊരുവരും
hum
هُمْ
അവര്‍
li-amānātihim
لِأَمَٰنَٰتِهِمْ
തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ
waʿahdihim
وَعَهْدِهِمْ
തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞ - കരാറ്)യെയും
rāʿūna
رَٰعُونَ
പാലിക്കുന്ന (ഗൗനിക്കുന്ന)വരാണ്

തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍.

തഫ്സീര്‍

وَالَّذِيْنَ هُمْ بِشَهٰدٰتِهِمْ قَاۤىِٕمُوْنَۖ  ( المعارج: ٣٣ )

wa-alladhīna
وَٱلَّذِينَ
യതൊരുവരും
hum
هُم
അവര്‍
bishahādātihim
بِشَهَٰدَٰتِهِمْ
അവരുടെ സാക്ഷ്യങ്ങളെ
qāimūna
قَآئِمُونَ
നിറുത്തുന്ന (ശരിക്ക് നിര്‍വഹിക്കുന്ന)വരാണ്

തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.

തഫ്സീര്‍

وَالَّذِيْنَ هُمْ عَلٰى صَلَاتِهِمْ يُحَافِظُوْنَۖ  ( المعارج: ٣٤ )

wa-alladhīna
وَٱلَّذِينَ
യതൊരുവരും
hum
هُمْ
അവര്‍
ʿalā ṣalātihim
عَلَىٰ صَلَاتِهِمْ
തങ്ങളുടെ നമസ്കാരത്തെ
yuḥāfiẓūna
يُحَافِظُونَ
കാത്തുസൂക്ഷിച്ചു (സൂക്ഷ്മത പാലിച്ചു) വരുന്നു

നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും.

തഫ്സീര്‍

اُولٰۤىِٕكَ فِيْ جَنّٰتٍ مُّكْرَمُوْنَ ۗ ࣖ  ( المعارج: ٣٥ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
fī jannātin
فِى جَنَّٰتٍ
സ്വര്‍ഗങ്ങളില്‍
muk'ramūna
مُّكْرَمُونَ
ആദരിക്കപ്പെടുന്നവരാണ്

അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.

തഫ്സീര്‍

فَمَالِ الَّذِيْنَ كَفَرُوْا قِبَلَكَ مُهْطِعِيْنَۙ  ( المعارج: ٣٦ )

famāli alladhīna kafarū
فَمَالِ ٱلَّذِينَ كَفَرُوا۟
എന്നാല്‍ അവിശ്വസിച്ചവര്‍ക്കെന്താണ്
qibalaka
قِبَلَكَ
നിന്‍റെ മുമ്പില്‍ (നേരെ, അടുക്കല്‍)
muh'ṭiʿīna
مُهْطِعِينَ
കഴുത്തുനീട്ടി നോക്കി (ബദ്ധപ്പെട്ടു - വിറളിയെടുത്തു പാഞ്ഞു) കൊണ്ടിരിക്കുന്നു

ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.

തഫ്സീര്‍

عَنِ الْيَمِيْنِ وَعَنِ الشِّمَالِ عِزِيْنَ   ( المعارج: ٣٧ )

ʿani l-yamīni
عَنِ ٱلْيَمِينِ
വലഭാഗത്തൂടെ, വലത്തോട്ട്
waʿani l-shimāli
وَعَنِ ٱلشِّمَالِ
ഇടഭാഗത്തൂടെയും, ഇടത്തോട്ടും
ʿizīna
عِزِينَ
കൂട്ടങ്ങളായിട്ട്, ചിതറിപ്പിരിഞ്ഞുകൊണ്ട്

ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി.

തഫ്സീര്‍

اَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ اَنْ يُّدْخَلَ جَنَّةَ نَعِيْمٍۙ  ( المعارج: ٣٨ )

ayaṭmaʿu
أَيَطْمَعُ
മോഹിക്കുന്നുവോ, ആശിക്കുന്നുവോ
kullu im'ri-in
كُلُّ ٱمْرِئٍ
എല്ലാ (ഓരോ) മനുഷ്യനും
min'hum
مِّنْهُمْ
അവരില്‍ നിന്നുള്ള
an yud'khala
أَن يُدْخَلَ
അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്നു, പ്രവേശിക്കപ്പെടുവാന്‍
jannata naʿīmin
جَنَّةَ نَعِيمٍ
സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍

അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ?

തഫ്സീര്‍

كَلَّاۗ اِنَّا خَلَقْنٰهُمْ مِّمَّا يَعْلَمُوْنَ   ( المعارج: ٣٩ )

kallā
كَلَّآۖ
അതു വേണ്ട, അങ്ങിനെയല്ല,
innā khalaqnāhum
إِنَّا خَلَقْنَٰهُم
നിശ്ചയമായും നാമവരെ സൃഷ്ടിച്ചിരിക്കുന്നു
mimmā yaʿlamūna
مِّمَّا يَعْلَمُونَ
അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്ന്

ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്.

തഫ്സീര്‍

فَلَآ اُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغٰرِبِ اِنَّا لَقٰدِرُوْنَۙ  ( المعارج: ٤٠ )

falā uq'simu
فَلَآ أُقْسِمُ
എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു
birabbi l-mashāriqi
بِرَبِّ ٱلْمَشَٰرِقِ
ഉദയസ്ഥാനങ്ങളുടെ റബ്ബിനെകൊണ്ട്
wal-maghāribi
وَٱلْمَغَٰرِبِ
അസ്തമന സ്ഥാനങ്ങളുടെയും
innā
إِنَّا
നിശ്ചയമായും നാം
laqādirūna
لَقَٰدِرُونَ
കഴിവുള്ളവര്‍ തന്നെ

വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. തീർച്ചയായും കഴിവുറ്റവനാണ് നാം.

തഫ്സീര്‍