اِنَّآ اَرْسَلْنَا نُوْحًا اِلٰى قَوْمِهٖٓ اَنْ اَنْذِرْ قَوْمَكَ مِنْ قَبْلِ اَنْ يَّأْتِيَهُمْ عَذَابٌ اَلِيْمٌ ( نوح: ١ )
innā arsalnā
إِنَّآ أَرْسَلْنَا
നിശ്ചയമായും നാം അയച്ചു
ilā qawmihi
إِلَىٰ قَوْمِهِۦٓ
തന്റെ ജനതയിലേക്ക്
an andhir
أَنْ أَنذِرْ
നീ താക്കീതു ചെയ്യുക എന്ന്
qawmaka
قَوْمَكَ
നിന്റെ ജനതയെ
min qabli
مِن قَبْلِ
മുമ്പായി
an yatiyahum
أَن يَأْتِيَهُمْ
അവര്‍ക്കു വരുന്ന(ചെല്ലുന്ന)തിനു
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ, വല്ല ശിക്ഷയും
നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. 'നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുക'യെന്ന നിര്‍ദേശത്തോടെ.
തഫ്സീര്‍ قَالَ يٰقَوْمِ اِنِّيْ لَكُمْ نَذِيْرٌ مُّبِيْنٌۙ ( نوح: ٢ )
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളെ
innī
إِنِّى
നിശ്ചയമായും ഞാന്‍
lakum
لَكُمْ
നിങ്ങള്‍ക്കു
nadhīrun
نَذِيرٌ
ഒരു താക്കീതുകാരനാണ്
mubīnun
مُّبِينٌ
സ്പഷ്ടമായ, തനി
അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്കുന്നവനാണ്.
തഫ്സീര്‍ اَنِ اعْبُدُوا اللّٰهَ وَاتَّقُوْهُ وَاَطِيْعُوْنِۙ ( نوح: ٣ )
ani uʿ'budū
أَنِ ٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കണമെന്ന്
l-laha
ٱللَّهَ
അല്ലാഹുവിനെ
wa-ittaqūhu
وَٱتَّقُوهُ
അവനെ സൂക്ഷിക്കുകയും വേണം
wa-aṭīʿūni
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യണം
''അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
തഫ്സീര്‍ يَغْفِرْ لَكُمْ مِّنْ ذُنُوْبِكُمْ وَيُؤَخِّرْكُمْ اِلٰٓى اَجَلٍ مُّسَمًّىۗ اِنَّ اَجَلَ اللّٰهِ اِذَا جَاۤءَ لَا يُؤَخَّرُۘ لَوْ كُنْتُمْ تَعْلَمُوْنَ ( نوح: ٤ )
yaghfir lakum
يَغْفِرْ لَكُم
എന്നാലവന് നിങ്ങള്‍ക്കു പൊറുത്തുതരും
min dhunūbikum
مِّن ذُنُوبِكُمْ
നിങ്ങളുടെ പാപങ്ങളില്‍ നിന്നു, പാപങ്ങളെ
wayu-akhir'kum
وَيُؤَخِّرْكُمْ
നിങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുകയും ചെയ്യും
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّىۚ
നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട
inna ajala l-lahi
إِنَّ أَجَلَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ (അല്ലാഹു നിശ്ചയിച്ച) അവധി
idhā jāa
إِذَا جَآءَ
അതു വന്നാല്‍
lā yu-akharu
لَا يُؤَخَّرُۖ
അതു പിന്തിക്കപ്പെടുന്നതല്ല
law kuntum
لَوْ كُنتُمْ
നിങ്ങളായിരുന്നെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും
''എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.''
തഫ്സീര്‍ قَالَ رَبِّ اِنِّيْ دَعَوْتُ قَوْمِيْ لَيْلًا وَّنَهَارًاۙ ( نوح: ٥ )
innī daʿawtu
إِنِّى دَعَوْتُ
നിശ്ചയമായും ഞാന്‍ ക്ഷണിച്ചു, വിളിച്ചു
wanahāran
وَنَهَارًا
പകലും
നൂഹ് പറഞ്ഞു: ''നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചു.
തഫ്സീര്‍ فَلَمْ يَزِدْهُمْ دُعَاۤءِيْٓ اِلَّا فِرَارًا ( نوح: ٦ )
falam yazid'hum
فَلَمْ يَزِدْهُمْ
എന്നിട്ട് അവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല
duʿāī
دُعَآءِىٓ
എന്റെ വിളി, ക്ഷണം
illā firāran
إِلَّا فِرَارًا
ഓടിപ്പോക്കല്ലാതെ
''എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്.
തഫ്സീര്‍ وَاِنِّيْ كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوْٓا اَصَابِعَهُمْ فِيْٓ اٰذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَاَصَرُّوْا وَاسْتَكْبَرُوا اسْتِكْبَارًاۚ ( نوح: ٧ )
wa-innī
وَإِنِّى
നിശ്ചയമായും ഞാന്‍
kullamā daʿawtuhum
كُلَّمَا دَعَوْتُهُمْ
ഞാനവരെ വിളിച്ചപ്പോഴെല്ലാം
litaghfira lahum
لِتَغْفِرَ لَهُمْ
നീ അവര്‍ക്കു പൊറുക്കുവാനായി
jaʿalū
جَعَلُوٓا۟
അവര്‍ ആക്കി, ആക്കുന്നു (ഇടുന്നു)
aṣābiʿahum
أَصَٰبِعَهُمْ
അവരുടെ വിരലുകളെ
fī ādhānihim
فِىٓ ءَاذَانِهِمْ
അവരുടെ കാതു (ചെവി)കളില്‍
wa-is'taghshaw
وَٱسْتَغْشَوْا۟
അവര്‍ മൂടിയിടുക (മൂടിപ്പുതക്കുക)യുംചെയ്തു, ചെയ്യുന്നു
thiyābahum
ثِيَابَهُمْ
അവരുടെ വസ്ത്രങ്ങളെ
wa-aṣarrū
وَأَصَرُّوا۟
അവര്‍ ശഠിച്ചു നിൽക്കുകയും (നിരതരാവുകയും) ചെയ്തു
wa-is'takbarū
وَٱسْتَكْبَرُوا۟
അവര്‍ അഹംഭാവം (ഗര്‍വ് - വലുപ്പം) നടിക്കുകയും ചെയ്തു
is'tik'bāran
ٱسْتِكْبَارًا
ഒരു അഹംഭാവം നടിക്കല്‍
''നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു.
തഫ്സീര്‍ ثُمَّ اِنِّيْ دَعَوْتُهُمْ جِهَارًاۙ ( نوح: ٨ )
thumma innī
ثُمَّ إِنِّى
പിന്നെ ഞാന്‍
daʿawtuhum
دَعَوْتُهُمْ
അവരെ ഞാന്‍ വിളിച്ചു
jihāran
جِهَارًا
ഉറക്കെ, ഉച്ചത്തിലായിട്ടു
''വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു.
തഫ്സീര്‍ ثُمَّ اِنِّيْٓ اَعْلَنْتُ لَهُمْ وَاَسْرَرْتُ لَهُمْ اِسْرَارًاۙ ( نوح: ٩ )
thumma innī aʿlantu
ثُمَّ إِنِّىٓ أَعْلَنتُ
പിന്നെ ഞാന്‍ പരസ്യമാക്കി
lahum
لَهُمْ
അവരോട്, അവര്‍ക്ക്
wa-asrartu lahum
وَأَسْرَرْتُ لَهُمْ
അവരോട് (അവര്‍ക്ക്) രഹസ്യമാക്കുക (സ്വകാര്യമാക്കുക)യും ചെയ്തു
is'rāran
إِسْرَارًا
ഒരു സ്വകാര്യമാക്കല്‍, പതുക്കെ
''പിന്നെ പരസ്യമായും വളരെ രഹസ്യമായും ഉദ്ബോധനം നല്കി.
തഫ്സീര്‍ فَقُلْتُ اسْتَغْفِرُوْا رَبَّكُمْ اِنَّهٗ كَانَ غَفَّارًاۙ ( نوح: ١٠ )
faqul'tu
فَقُلْتُ
അങ്ങനെ (എന്നിട്ടു) ഞാന്‍ പറഞ്ഞു
is'taghfirū
ٱسْتَغْفِرُوا۟
നിങ്ങള്‍ പാപമോചനം തേടുവിന്‍
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനോട്
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനാകുന്നു
ghaffāran
غَفَّارًا
വളരെ പൊറുക്കുന്നവന്‍
''ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന് ഏറെ പൊറുക്കുന്നവനാണ്.
തഫ്സീര്‍
القرآن الكريم - سورة نوح٧١ Nuh (Surah 71 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :നൂഹ് القرآن الكريم: نوح Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Nuh സൂറത്തുല്‍: 71 ആയത്ത് എണ്ണം: 28 ആകെ വാക്കുകൾ: 224 ആകെ പ്രതീകങ്ങൾ: 999 Number of Rukūʿs: 2 Revelation Location: മക്കാൻ Revelation Order: 71 ആരംഭിക്കുന്നത്: 5419